മഹാഭാരതകഥാപാത്രങ്ങള്‍ - മലയാളനോവലുകളില്‍ തെരഞ്ഞെടുത്ത കൃതികളെ ആസ്പദമാക്കി ഒരു പഠനം കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ പി.എച്ച്‌.ഡി. ബിരുദത്തിന്‌ സമര്‍പ്പിക്കുന്ന പ്രബന്ധം സുജയ. ജി. മലയാളവിഭാഗം ശ്രീ.നീലകണ്ഠ ഗവ: സംസ്കൃത കോളേജ്‌ പട്ടാമ്പി 2009 I ഉപോദ്ഘാതം ഇതിലില്ലാത്തതായി യാതൊന്നുമില്ല എന്ന്‌ കവി തന്നെ അവകാശ പ്പെടുന്ന കാവ്യമാണ്‌ മഹാഭാരതം. ഇതില്‍ നിന്ന്‌ കാവ്യത്തിന്റെ ഉള്ളടക്ക ത്തിന്റെ മഹത്വവും വലുപ്പവും വായനക്കാരനൂഹിയ്ക്കാന്‍ കഴിയുന്നു. മനുഷ്യവര്‍ഗ്ഗത്തിന്റെ തന്നെ കഥയാണ്‌ മഹാഭാരതം പറയുന്നത്‌. മാനവ ജീവിതത്തിന്റെ വിഭിന്ന ഭാവങ്ങളുടെ ആവിഷ്ക്കാരം ഈ കൃതിയില്‍ നിറഞ്ഞു നില്‍ക്കുന്നു”. അതു കൊണ്ടായിരിയ്ക്കാം മഹാഭാരതസന്ദര്‍ഭങ്ങള്‍ പല രൂപത്തിലും ഭാവത്തിലും ആവിഷ്‌ക്കരിക്കാന്‍ കവികള്‍ക്ക്‌ അനന്ത സാദ്ധ്യതകള്‍ നല്‍കിയത്‌. മലയാള ഭാഷയില്‍ തുള്ളല്‍, ആട്ടക്കഥ, ചമ്പു, ഖണ്ഡകാവ്യം, മഹാകാവ്യം, ഉപന്യാസം, കവിത, നോവല്‍, നാടകം എന്നിങ്ങനെ മിക്ക സാഹിത്യ, പ്രസ്ഥാനങ്ങളിലും മഹാഭാരതകഥാസംബന്ധമായ ഒട്ടനവധി കൃതികള്‍ സ്വത്രന്തകൃതികളായും, വിവര്‍ത്തനങ്ങളായും, അനുകരണങ്ങളളാ യും. ഉണ്ടായിട്ടുണ്ട്‌. ആദ്യകാലത്ത്‌ ഭക്തിയ്ക്ക്‌ പ്രാധാന്യം കൊടുത്തുകൊ ണ്ടുള്ള ഭാരതകഥാഖ്യാനങ്ങളാണ്‌ കാണുന്നത്‌. പിന്നീട്‌ സാഹിത്യനവോത്ഥാ നത്തെ തുടര്‍ന്ന്‌ സാഹിത്യകാരന്മാര്‍ക്കുണ്ടായ മനമമാറ്റം” പുരാണ കഥാഖ്യാനങ്ങ്ളിലും കണ്ടുതുടങ്ങി. 1. (ശര? മഹാഭാരതം വാള്യം ഒന്ന്‌, ആദിപര്‍വ്വം 62-0൦ അദ്ധ്യായം, വിവ: കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (നാഷനല്‍ ബുക്‌ സ്റ്റാള്‍, കോട്ടയം, 1981), പു.261. 2. ബാലകൃഷ്ണന്‍ കലവ്റ്റ, സ്വദ്മുരീണ്ണുമഹ്ഥാതം (സ്രമാട്ട പബ്ലിഷേഴ്സ്‌, തൃശ്ലിവപേരൂര്‍,1999). 3. തരകന്‍.കെ.എം., ൧൧൯൧൭ ENIAC സ്വാഹിത്യചതിതം ഭാഗം മൂന്ന്‌ (പ്രസാ.കേരള സാഹിത്യഅക്കാദമി, തൃശൂര്‍, 1990), പുറം 60,61,62. 2 കൃതികളുടെ സ്വഭാവമനുസരിച്ച്‌ കഥകളിലും കഥാപാത്തങ്ങളിലുമൊക്കെ ചില മാറ്റങ്ങളുണ്ടാകുന്നുണ്ട്‌. ആട്ടക്കഥയിലൂടെയാണ്‌ രദ്രഭീമന്‍ എന്നൊരു പുതിയ കഥാപാത്രമുണ്ടാകുന്നത്‌*. തുള്ളല്‍ കൃതികളില്‍ ഭീമസേനന്‍ പൊണ്ണത്തടിയനും*, ശ്രീകൃഷ്ണന്‍ സ്ത്രീലമ്പടനും*, ദുര്യോധനന്‍ വിഡ്ഡ്ജിയും' ആകുന്നത്‌ കാണാം. ഈ കൃതികളൊക്കെ പൊതുവേ ഭക്തിയ്ക്കും, ബാഹ്ൃരുപത്തിനും പ്രാധാന്യം കൊടുക്കുന്നവയാണ്‌. കഥാപാത്രങ്ങളിലെ മാനുഷികഭാവങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രചനകള്‍ പിന്നീടാണുണ്ടായത്‌. തന്നെ അനാഥയാക്കിയവരോട്‌ പ്രതിഷേധി യിക്കുന്ന ശകുന്തള, ദാനശീലം കൊണ്ട്‌ ദുരന്തനായകനായിത്തീര്‍ന്ന കര്‍ണ്ണന്‍, തന്റെ പ്രണയത്തിലുറച്ചുനിന്ന്‌ ധീരതയോടെ സംസാരിയ്ക്കുന്ന ഉഷ" തുടങ്ങിയ കഥാപാത്രങ്ങള്‍ ഉദാഹരണങ്ങളാണ്‌. ധര്‍മ്മപുത്രര്‍, ഭീമന്‍, അശ്വത്ഥാമാവ്‌, കര്‍ണ്ണന്‍, ശകുനി തുടങ്ങി ചില കഥാപാര്തങ്ങള്‍ ആര്‍ക്കിടൈപ്പുകളായി മാറുന്നുണ്ട്‌. കഥകളും ഉപകഥകളും നിറഞ്ഞുനില്‍ക്കുന്ന മഹാഭാരതത്തില്‍ ഓരോ കഥാപാത്രവും സ്വയം 4. വയസ്ക്കരമുസ്സ്‌, ദുര്യോധനവധം, തആക്ക്ഥെകശ് ഒന്നാം വാള്യം (ശ്രീരാമവിലാസം പ്രസ്‌ & ബുക്ക്‌ ഡിപ്പോ, കൊല്ലം 1129, 2-൦ പതിപ്പ്‌), പു. 437. 5. AOI MMUS0B, “HAWOEMALDNMW Ao’, AHJIWINNAUJIOQJOS O1BBCCLrs O18 (കറന്റ്‌ ബുക്സ്‌, കോട്ടയം, 1997), പു. 747. 6. അതേ പുസ്തകം, രാമാനുചരിതം”, പു.665. 7, അതേ പുസ്തകം, ” സഭാപ്രവേശം', പു.1208. 8. നാരായണമേനോന്‍ വള്ളത്തോള്‍, “അച്ചനും മകളും”, UBBEOOIBING ചദ്യക്ൃത്കശ്‌ ഭാഗം ഒന്ന്‌ (നാഷനല്‍ ബുക്‌ സ്റ്റാള്‍, കോട്ടയം, 1975), പു 309. 9. ഉള്ളൂര്‍.എസ്‌.പരമേശ്വരയ്യര്‍, കര്ണ്ണടുഷണംം (ഉള്ളൂര്‍ പബ്ലിഷേഴ്‌സ്‌, തിരുവനന്തപുരം, 2008). 10. ” ബന്ധനസ്ഥനായ അനിരുദ്ധന്‍, വള്ളതേതറളിന്റെ ചദ്യകൃതികശി ഭാഗം ഒന്ന്‌, പു. 183. 3 പൂര്‍ണ്ണരാണ്‌. ഭീമനും", കര്‍ണ്ണനും", കുന്തിയും”, ഗാന്ധാരിയും", ഏകലവ്യ നു” മൊക്കെ ചില രചനകളില്‍ ക്രേനദ്രകഥാപാത്രങ്ങളാകുന്നതും വിശോക നും”, യുയുത്സുവും", ഹിഡിംബിയും"” മറ്റും കൂടുതല്‍ പ്രാധാന്യം പ്രാപിയ്ക്കുന്നതും കാണാം. അപ്പോള്‍ നമുക്കൂഹിക്കാം മഹാഭാരതത്തെ ആധാരമാക്കി ഇനിയും കൃതികള്‍ ഉണ്ടാകാമെന്ന്‌. മലയാളികള്‍ വിശ്വാസ ങ്ങളും ആചാരങ്ങളും ശൈലികളും കൂടി മഹാഭാരതത്തില്‍ നിന്നും കടം S19 കൊണ്ടിട്ടുണ്ട്‌”. വ്ൃക്തിമനസ്സിനോടും സമൂഹമനസ്സിനോടും ഈ കൃതി അത്രയ്ക്കടുത്തിട്ടുണ്ടെന്ന്‌ സാരം. ഇതിഹാസത്തിന്റെ ഉദ്ദേശ്യം തന്നെ ധര്‍മ്മബോധനമാണ്‌*. ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള യുദ്ധവും ധര്‍മ്മത്തിന്റെ വിജയവുമാണ്‌ മഹാഭാരതത്തിന്റെ ഉള്ളടക്കമെന്നഭിപ്രായവുമുണ്ട്‌. ഇത്തരം നിരീക്ഷണങ്ങ ളില്‍ പൊതുവേ പാണ്ഡവരെ ധര്‍മ്മപക്ഷത്തും കൌാരവരെ അധര്‍മ്മപക്ഷ ത്തുമാണ്‌ കാണുന്നത്‌. “ധര്‍മ്മം” എന്ന പ്രയോഗം പലപ്പോഴും ആശയക്കു ഴപ്പമുണ്ടാക്കുന്നു എന്നും ചില നിരൂപകര്‍ പറയുന്നു” 11. വാസുദേവന്‍നായര്‍ എം.ടി. രണടഗമുഴാ (കറന്റ്‌ ബുക്‌സ്‌, തൃശൂര്‍, 1996). 12. ബാലകൃഷ്ണന്‍.പി.കെ., ഇന? ഞെറനുറങ്ങട്ടെ (സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, നാഷനല്‍ ബുക്‌ സ്റ്റാള്‍, കോട്ടയം, 1994). വിജയന്‍ കുമ്പളങ്ങാട്‌, തഥഥേയന്‍ (പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌, 1999). 13. കൃഷ്ണകുമാരി, കുത്തി (നാഷണല്‍ ബുക്‌ സ്റ്റാള്‍, കോട്ടയം, 2000). മാരാര്‍ എസ്‌.കെ.,ത്ഥനുയ/ത (ഡി.സി.ബുക്സ്‌, കോട്ടയം, 1998). ശങ്കുണ്ണി. ടി.ആര്‍., വേദസ്ഥകഷി (കറന്റ്‌ ബുക്സ്‌, കോട്ടയം, 1999). 14. ശ്രീദേവി [തങ്കമണി അമ്മ], തഅമമ്മ ഗ്ഥന്ഥ്ഥ൪? (കറന്റ്‌ ബുക്സ്‌, കോട്ടയം, 1998). 15. ജെയിംസ്‌ കെ.പി., വ്യാഥഭാരതം (ഡി.സി.ബുക്സ്‌, കോട്ടയം, 1999). 16. രണ്ടാമൂഴം 17. അമ്മേ ഗാന്ധാരി 18. വ്യാധഭാരതം 19. ധര്‍മ്മാര്‍ത്ഥ കാമമോക്ഷാണാമുപദേശസമമ്പിതം പൂര്‍വ്വവൃത്തം കഥോപേതമിതിഹാസം പ്രചക്ഷതേ 4 20. കുട്ടികൃഷ്ണമാരാര്‍, CICMAIOJSMo (2000 സാഹിത്യപ്രകാശം, കോഴിക്കോട്‌, 1999) പു.10,. ധര്‍മ്മത്തെ സംബന്ധിയ്ക്കുന്ന പല സന്ദര്‍ഭങ്ങള്‍ മഹാഭാരതത്തില്‍ വരുന്നുണ്ട്‌. മനുഷ്യമാതൃകകള്‍ സൃഷ്ടിച്ച കവി ഒരു കഥാപാത്രത്തേയും പൂര്‍ണ്ണമായും ധര്‍മ്മിയായോ അധര്‍മ്മിയായോ, സൃഷ്ടിയ്ക്കാന്‍ ഉദ്ദേശിച്ചി ട്ടുണ്ടാവില്ല എന്നൊരഭിപ്രായം കാണുന്നു”. എന്നല്ല സന്ദര്‍ഭത്തിനനുസരിച്ച്‌ ധര്‍മ്മത്തിന്റെ വിവക്ഷ പലപ്പോഴും മാറിക്കൊണ്ടിരിയ്ക്കും. കൌരവരുടെ അധര്‍മ്മത്തെ പാണ്ഡവര്‍ അമര്‍ച്ച ചെയ്തത്‌ അധര്‍മ്മത്തിന്റെ വഴിയിലൂടെ ത്തന്നെയാണെന്ന്‌ വായനക്കാര്‍ക്ക്‌ തോന്നിയേയ്ക്കാവുന്ന പല സന്ദര്‍ഭങ്ങള്‍ മഹാഭാരതത്തില്‍ കാണുന്നു. ദ്രോണവധം, കര്‍ണ്ണവധം, ഭീഷ്മവധം, ജയ്രദഥവധം, ദുര്യോധനവധം, ദുശ്ലാസനവധം തുടങ്ങിയവ ഉദാഹരണങ്ങ ളാണ്‌. ധര്‍മ്മപാലനത്തിന്‌ ശഠിയ്ക്കുന്ന ധര്‍മ്മപുത്രരുടെ പ്രവൃത്തികള്‍ തന്നെ പലപ്പോഴും അധാര്‍മ്മികമായി തോന്നാം. ദ്രാപദി അഞ്ചുപേരുടേയും ഭാര്യ യാകണമെന്ന്‌ അമ്മയുടെ വാക്കിനെ മുന്‍നിര്‍ത്തി പറഞ്ഞതും, ചൂതുകളിയും, ദ്രൌപദിയെ പണയം വെച്ചതും മറ്റും ഉദാഹരണങ്ങളാണ്‌. പക്ഷേ അതിനെല്ലാമദ്ദേഹത്തിന്‌ ധര്‍മ്മാനുസാരമായ ന്യായം പറയാനുമു ണ്ട്‌. തന്റെ സഹോദരന്മാരേയും ഭാര്യയേയും യുധിഷ്ഠിരന്‍ ചൂതുകളിയില്‍ പണയം വെച്ചത്‌, പാണ്ഡവര്‍ ധര്‍മ്മസംസ്ഥാപനത്തിനായി യുദ്ധം ചെയ്ത്‌ സര്‍വ്വനാശം വരുത്തിയത്‌, കൌരവര്‍ കത്തിത്തീര്‍ന്ന അരക്കില്ലം കാണാന്‍ വരുമ്പോള്‍ ആറ്‌ മൃതദേഹങ്ങള്‍ കാണാനായി കാട്ടാളത്തിയേയും മക്കളേയും കുന്തി ചതിച്ചത്‌ - എന്നിങ്ങനെ പല സന്ദര്‍ഭങ്ങളും അപഗ്രഥിച്ച നോക്കുമ്പോള്‍ വ്യക്തിപരമായും, സാമൂഹികമായും, ജാതീയമായുമൊക്കെ ധര്‍മ്മത്തിന്റെ വ്യാഖ്യാനം വൃത്യസ്തമാകുന്നുണ്ട്‌. 21. ബാലകൃഷ്ണന്‍.പികെ., “ വ്യാസഭാരത്പ്പപഞ്ചത്തിലേയ്ക്ക്‌', എഴുത്തു ന്ററെ ക്ല - ച വ്യാസ ഭഗരതചറനങ്ങളും (കറന്റ്‌ ബുക്‌സ്‌, തൃശൂര്‍, 2002), പു.38. 5 ഇങ്ങനെ ആശയക്കുഴപ്പമുണ്ടാക്കുന്ന ധര്‍മ്മാധര്‍മ്മവിവക്ഷ എല്ലാ കാലത്തും എല്ലാ മേഖലകളിലും നിലനില്‍ക്കാന്‍ സാധ്ൃതയുണ്ടെന്നതിനാല്‍ മഹാഭാരതം എല്ലാ കാലത്തേയും പ്രതിനിധീകരിയ്ക്കുന്നു. അതുകൊണ്ടു തന്നെ ആധുനിക കാലത്തോടിണക്കി മഹാഭാരതകഥ പുനഃസൃഷ്ടിയ്ക്കു ന്നതിന്‌ ന്യായീകരണമുണ്ട്‌. കല്യാണസൌഗന്ധികം”, മധുരം ഗായതി, വ്യാസനും വിഘനേശ്വനും”, സ്വയംവരം, മഹാ(ഭാരത)കഥ്‌*, ശരശയനം”, ഇതു മഹാഭാരതഠ”*, കേശമിതുകണ്ടുവോ, ഗാന്ധാരഠ”, ചരി്രത്തിന്റെ വഴി” തുടങ്ങിയ കൃതികള്‍ ചില ഉദാഹരണങ്ങളാണ്‌. ഇങ്ങനെ പുനഃസൃഷ്ടി നട ത്തുമ്പോള്‍ രചയിതാക്കള്‍ അവരവരുടെ പ്രതികരണ രീതിയ്ക്കനുസരിച്ച്‌ കഥാപാ്തങ്ങളുടെ വ്യക്തിത്വത്തിലും, അവരുടെ ധര്‍മ്മാധര്‍മ്മചിന്തകളിലും, കഥാസന്ദര്‍ഭങ്ങളെ സമകാലത്തോട ബന്ധിപ്പിയ്ക്കുന്നതിലുമൊക്കെ മൂല കൃതിയില്‍ നിന്നും വ്യത്യസ്തങ്ങളായ സമീപനം കൈക്കൊള്ളുന്നുണ്ട്‌. മൂന്നുഘട്ടങ്ങളായി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്‌ ഇന്നു ലഭിക്കുന്ന മഹാഭാ രതം. ജയം, ഭാരതസംഹിത, മഹാഭാരതം എന്ന്‌ യഥാക്രമം മുന്നു ഘട്ടങ്ങ ളില്‍ രചിയ്ക്കപ്പെട്ട കൃതികള്‍ക്കു പേര്‍ പറയുന്നു” മഹാഭാരതത്തിന്‌ വളരെ വൃത്യസ്ത്മായ വിവിധ വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട 22. രാമവര്‍മ്മ വയലാര്‍, “കല്യാണസൌഗന്ധികം, ക്ല്യമണ്സര്ഗ്്ഥികം (പൂര്‍ണ്ണപബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌, 1991), പു.13. 23. വിജയന്‍.ഒ.വി., മധുരംഗ്ഥയതി (കറന്റ്‌ ബുക്സ്‌, കോട്ടയം, 1998). 24. ആനന്ദ്‌, വ്യാസ്ധനും വിഘദ്നശ്ചനും (ഡി.സി.ബുക്സ്‌, കോട്ടയം, 2001). 25. ഒ.എന്‍.വി., സ്വയഥവരം (ഡി.സി.ബുക്സ്‌, കോട്ടയം, 2006), 26. തരൂര്‍ ശശി , മഹാ(്ഥരത/കഥു വിവ.കെ.ബി.പ്രസന്നകുമാര്‍(ഡി.സി.ബുക്സ്‌, 2007) 27. ശങ്കരപ്പിള്ള.ജി, ശരശതനം (നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം, 1963). 28. സുഗതകുമാരി, “ഇതു മഹാഭാരതം, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ (1991 ജൂണ്‍, 23-29), പു.6,7. 29. ഒ.എന്‍.വി., “കേശമിതു കണ്ടുവോ”, മാതൃഭൂമി ഓണപ്പതിപ്പ്‌ ഭാഗം ഒന്ന്‌, 76,28 (1998), പു. 8. 30. ഒ.എന്‍.വി., ഗാന്ധാരം”, മാതൃഭൂമി ഓണപ്പതിപ്പ്‌ 99, 77,26, പു. 27. 31. വിഷ്ണുനാരായണന്‍ നമ്പൂതിരി, “ചരിത്രത്തിന്റെ വഴി”, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ (2000 ജൂലൈ 23-29), പു. 18. 32. ചന്ദ്രശേഖരന്‍.സി.കെ, ശഹ്ഥരതച[ക്മം (നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം, 2001). പു.14. 6 ഓരോ നാടുകളിലും ഉണ്ടായ വ്യാഖ്യാനങ്ങള്‍ വ്യത്യസ്തത പുലര്‍ത്തുന്നു. വരേണ്യവര്‍ഗ്ഗക്കാരുടെ മുതല്‍ നാടോടികളുടേയും, ആദിവാസികളുടേയും വരെ “ഭാരത'ങ്ങള്‍ സൃഷ്ടിയ്ക്കപ്പെട്ടിട്ടുണ്ട. കഥകളിലും കഥാപാഠതങ്ങ്ളിലും തന്നെ പ്രകടമായ അന്തരങ്ങള്‍ നമുക്ക്‌ കാണാം. കേരളത്തില്‍ത്തന്നെ ഇങ്ങനെ വ്യത്യസ്തത പുലര്‍ത്തുന്ന വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌”. വ്യാസഭാരതത്തിന്റെ വൃത്താനുവൃത്ത തര്‍ജ്ജമയെന്നവകാശപ്പെടുന്ന മലയാളകൃതി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ശ്രീമഹാഭാരത വിവര്‍ത്തനമാണ്‌”. ഈ വിവര്‍ത്തനത്തിനുശേഷം മലയാളത്തില്‍ എഴുതപ്പെട്ട പല കൃതികളും ഈ ഗ്രന്ഥത്തെ ആശ്രയിച്ചിട്ടുണ്ട്‌. ഇതു പ്രമാണമാക്കിക്കൊണ്ട്‌ ഈ പഠനത്തിന്‌ ആധാരമായി ഈ കൃതി സ്വീകരിയ്ക്കുന്നു. മഹാഭാരതത്തെ യഥാര്‍ത്ഥത്തില്‍ മഹത്താക്കുന്നതും ഭാരവത്താ ക്കുന്നതും അതിലെ ഉപദേശകധര്‍മ്മം നിര്‍വ്വഹിയ്ക്കുന്ന ഉപകഥകളാണ്‌. ദേവന്മാരും, ഗന്ധര്‍വ്വയക്ഷാദികളും, മഹര്‍ഷിമാരും, കാട്ടാളന്മാരും, സാധാരണ മനുഷ്യരും, മൃഗങ്ങ്ളുമൊക്കെ കഥാപാഠ്രതങ്ങ്ളായി വരുന്ന ഒട്ടേറെ ചെറിയ കഥകള്‍ മഹാഭാരതത്തിലുണ്ട്‌. കണികന്‍ ശ്ര്രുക്കളെ എങ്ങനെ നേരിടണമെന്നതിന്‌ ധ്ൃത്രാഷ്ട്രര്‍ക്കുപദേശിച്ചു കൊടുക്കുന്ന ത്രന്തശാലിയായ കുറുക്കന്റെ കഥ,ര്‍ത്തവ്യനിര്‍വ്ൃഹണത്തെക്കുറിച്ചും കര്‍മ്മഫലത്തെക്കുററിച്ചു മുപദേശിച്ച ധര്‍മ്മവ്യാധന്റെ കഥ, യുധിഷ്ഠിരന്റെ ദാനനിഷഠ ഒന്നുമല്ലെന്ന്‌ വ്യക്തമാക്കികൊടുത്ത സ്വര്‍ണ്ണക്കീരിയുടെ കഥ, അര്‍ദ്ധരാത്രിയില്‍ എങ്ങനെ ശ്ര്രുനാശം വരുത്താമെന്ന്‌ അശ്വത്ഥാമാവിന്‌ കാണിച്ചുകൊടുത്ത മുങ്ങ യുടെ കഥ, ഐഹിക്ജീവിതത്തോടുള്ള മനുഷ്യന്റെ ആസക്തി വ്യക്തമാക്കി ക്കൊടുക്കാന്‍ വിദുരര്‍ ധൃതരാഷ്ട്രര്‍ക്കു പറഞ്ഞുകൊടുത്ത പൊട്ടക്കിണറ്റില്‍ വീണ ബ്രാഹ്മണന്റെ കഥ ജാതിചിന്ത വെടിയാഞ്ഞ്ഞിനാല്‍ അമ്മത്വം നഷ്ടപ്പെട്ട 33. പൌലോസ്‌.കെ.ജി, “എത്രയെത്ര മഹാഭാരതങ്ങള്‍”', സമകാലിക മലയാളം, (മാര്‍ച്ച്‌ 2007- ഏപ്രില്‍ 2007), (അഞ്ച്‌ ലക്കങ്ങള്‍) 34. അവതാരിക, /ശീമഹാടാരതം വാള്യം ഒന്ന്‌, പു.2. 7 ഉത്തങ്കന്റെ കഥ, ധര്‍മ്മരക്ഷയ്ക്കുപയോഗിയ്ക്കാന്‍ ജീവിതം രക്ഷിയിക്കേണ്ട തിനെപ്പറ്റി പറയുന്ന വിശ്വാമിത്രന്റെ കഥ, ചൂതുകളിയുടെ നാശം വ്യക്തമാ ക്കുന്ന നളോപാഖ്യാനം, അര്‍ജ്ജുനനുമായി യുദ്ധത്തിനൊരുങ്ങി നില്‍ക്കുന്ന കര്‍ണ്ണനെ അധിക്ഷേപിയ്ക്കാന്‍ ശല്യര്‍ പറയുന്ന കാക്കയുടേയും അരയന്ന ത്തിന്റേയും കഥ, ഭീഷ്മര്‍ യുധിഷ്ഠിരന്‍ പറഞ്ഞുകൊടുത്ത നല്ലവനായി ജീവിച്ച്‌ പാപമുക്തി നേടിയ കായവ്യന്‍ എന്ന കാട്ടാളന്റെ കഥ - എന്നിങ്ങനെ ഒട്ടേറെ ഉപാഖ്യാനങ്ങള്‍ മഹാഭാരതത്തില്‍ കാണുന്നു. ഓരോന്നും നിര്‍ണ്ണാ യകമായ മുഹൂര്‍ത്തങ്ങളില്‍ ഉപദേശങ്ങള്‍ക്കു പിന്‍ബലമായി പറഞ്ഞുകൊ ടുക്കുന്ന ഉദാഹരണങ്ങളാണ്‌. ധര്‍മ്മോപദേശ്പ്രധാനമായ ഇതിഹാസമായി മഹാഭാരതം പരിഗണിയ്ക്കപ്പെടുന്നത്‌ തന്നെ ഈ സാരോപദേശങ്ങളുടെ ബാഹുല്യം കൊണ്ടാണ്‌. മഹാഭാരതത്തിന്റെ അനുകര്‍ത്താക്കള്‍ ഭൂരിപക്ഷവും തെരഞ്ഞെടു ത്തത്‌ പാണ്ഡവ-കൌരവകഥയാണ്‌. ദേവാംശസംഭവരുടെ വീരത്വവും, ശ്രീകൃഷ്ണന്റെ അമാനുഷികവൃത്തികളും, കുന്തി, ഗാന്ധാരി, ദ്രാപദി എന്നീ സ്ര്രീകഥാപാത്രങ്ങളുടെ ദീപ്തമായ വ്യക്തിത്വവും, ധര്‍മ്മാധര്‍മ്മങ്ങളുടെ പോരാട്ടമെന്ന്‌ വിശ്രുതമായ കുരുക്ഷേത്രയുദ്ധവുമൊക്കെയാവാം ഈ ആകര്‍ഷകതതയ്ക്ക്‌ പിന്നില്‍. നോവലിലെ വികാരവിചാരസംഘര്‍ഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ കഥാസന്ദര്‍ഭത്തില്‍ നിന്നും കണ്ടെ ടുക്കാനാകുമല്ലോ. മഹാഭാരതത്തെ ആസ്പദമാക്കി മലയാളത്തില്‍ പല നോവലുകള്‍ രചിയ്ക്കപ്പെട്ടിട്ടുണ്ട്‌. ഓരോ നോവലിസ്റ്റും സ്വീകരിച്ചിരിയ്ക്കുന്ന കഥാപാത്രങ്ങള്‍, ഓരോ നോവലിസ്റ്റിനും പറയാനുള്ള കാര്യങ്ങള്‍, രചനാല ക്ഷ്യം, സ്വീകരിച്ചിരിയ്ക്കുന്ന ക്രേന്ദ്രകഥാപാത്രം - തുടങ്ങിയ രചനാഘടക 8 ങ്ങളനുസരിച്ച്‌ ഓരോന്നും തമ്മില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. ഇതൊക്കെ പരിദശാധിച്ച നടത്തുന്ന നിരീക്ഷണങ്ങളാണ്‌ ഈ പ്രബന്ധത്തിന്റെ ഉള്ളടശെ. 1. പഠനവിധേയമാക്കുന്ന നോവലുകളിലെ പാണ്ഡവ-കൌാരവകഥാസ ന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍ എന്നിവയെക്കുറിച്ചറിയാന്‍ മുലകൃതിയില്‍ തത്സംബന്ധമായി പറഞ്ഞിരിക്കുന്ന കഥാസന്ദര്‍ഭങ്ങളേയും, ആ സന്ദര്‍ഭങ്ങളില്‍ വരുന്ന കഥാപാത്രങ്ങളേയും ഒന്നാം അദ്ധ്യായത്തില്‍ വിശകലനം ചെയ്യുന്നു. 2, എം.ടി.യുടെ മറ്റു നോവലുകളും രണ്ടാമൂഴവും തമ്മിലും, മുലകൃ തിയും രണ്ടാമുഴവും തമ്മിലും പുലര്‍ത്തുന്ന സാമ്യവ്യത്യാസങ്ങള്‍ അപ്രഗഥന വിധേയമാക്കുകയാണ്‌ രണ്ടാമദ്ധ്യായത്തില്‍. 3. പാണ്ഡവ-കൌരവകഥ പറയുന്ന തെരഞ്ഞെടുത്ത ചില മലയാള നോവലുകളിലെ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും മുലകൃതിയുമായി പുലര്‍ത്തുന്ന സാമ്യവ്യത്യാസങ്ങള്‍ മുന്നാം അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നു. 4. നോവലിസ്റ്റുകള്‍ മഹാഭാരതത്തെ തങ്ങളുടെ രചനകള്‍ക്ക്‌ ആശ്രയിയ്ക്കുന്നതിന്റെ അടിസ്ഥാനമെന്തെന്നും, ഭാരതാഖ്യാനങ്ങളിലൂടെ അവര്‍ പറയാന്‍ ശ്രമിയ്ക്കുന്നതെന്തെന്നും, ഇതിഹാസം പുനരാഖ്യാനം ചെയ്യപ്പെടുന്നതിന്റെ പൊരുളെന്തെന്നും മറ്റുമാണ്‌ നാലാമദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌. ഉപസംഹാരത്തില്‍ നിരീക്ഷണങ്ങള്‍ അവതരിപ്പിയ്ക്കുന്നു. 9 അദ്ധ്യായം 1 മുലക്ൃതിയിലെ കഥാസന്ദര്‍ഭങ്ങള്‍ കഥാപാത്ര വ്യക്തിത്വം പാണ്ഡവ-കൌരവകഥ പറയുന്ന നോവലുകളാണ്‌ ഇവിടെ പഠന വിധേയമാക്കുന്നത്‌. ഓരോ നോവലിസ്റ്റും തെരഞ്ഞെടുത്തിരിയ്ക്കുന്നത്‌ പാണ്ഡവ-കൌരവ കഥാസംബന്ധിയായ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങ ളുമാണ്‌. ഈ കഥാപാഠ്രതങ്ങളും കഥാസന്ദര്‍ഭങ്ങളും മുലകൃതിയില്‍ എങ്ങനെ ചിത്രീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്ന മുന്നറിവ്‌ പിന്നീടുള്ള താരതമ്യപഠന ത്തിന്‌ സഹായകമാകും. അതുകൊണ്ട്‌ ശ്രീ മഹാഭാരതത്തിലെ തെരഞ്ഞെ ടുത്ത കഥാസന്ദര്‍ങ്ങളേയും കഥാപാരതങ്ങളേയും മാത്രം വെവ്വേറെയെടുത്ത്‌ കാണിയ്ക്കുകയും സംക്ഷിപതമായി വിവരിക്കുകയുമാണിവിടെ. കഥാസന്ദര്‍ഭങ്ങള്‍ താഴെ പറയുന്ന കഥാസന്ദര്‍ഭങ്ങളാണ്‌ ഇവിടെ പഠനവിധയമാകുന്ന നോവലുകളില്‍ പൊതുവേ പ്രധാനമായി സ്വീകരിച്ചു കാണുന്നത്‌. (1) കുന്തിയുടെ കഥ (2) ഗാന്ധാരീവിവാഹം (3)പാണ്ഡവ - കൌരവജനനം (4) പ്രമാണകോടി (5) ഏകലവ്യന്റെ കഥ (6) അഭ്യാസക്കാഴ്ച (7) ദ്രുപദ പരാജയം (8) കണികോപദേശം (9) വാരണാവതം (10) ഹിഡിഠബീ വിവാഹം (൩൬) ഏക്ച്രക (12) ദ്രാപദീ സ്വയംവരം (13) ഇന്ദ്രപസ്ഥം (14) രാജ്സുയം (15) ദ്യൂതം (16) അനുദ്യൂതം (17 )വനവാസം (18) അജ്ഞാതവാസം (19) സന്ധിശ്രമം (20) കര്‍ണ്ണന്റെ കഥ (21) യുദ്ധാരംഭം (22) ഗീതോപദേശം (23) കുരുക്ഷേത്ര യുദ്ധം (24) യുദ്ധാനന്തരസംഭവങ്ങള്‍ (25) സഭാപ്രവേശം -ചാര്‍വ്വാകവധം (26) ധൃത്താഷ്ട്രാദികളുടെ വാനപ്രസ്ഥം (27) യാദവനാശം (28) മഹാപ്രസ്ഥാനം 10 1. കുന്തിയുടെ കഥ ശൂരസേനന്‍ മകള്‍ പൃഥയെ തന്റെ അച്ഛന്‍പെങ്ങളുടെ മകനും, അനപത്യനുമായ കുന്തീഭോജനു നല്‍കി. അങ്ങനെ പൃഥയുടെ പേര്‍ കുന്തി എന്നായി. പബ്രാഹ്മണാതിഥികളെ പൂജിയ്ക്കാന്‍ രാജാവ്‌ മകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയതനുസരിച്ച്‌, കൊട്ടാരത്തില്‍ വന്ന ദുര്‍വ്വാസാവിനെ അവള്‍ അതിഥിപൂജചെയ്ര്‌ പ്രീതിപ്പെടുത്തി. ആപദ്ധര്‍മ്മമോര്‍ത്ത്‌ ആഭിചാര വിധി യ്ക്കൊത്ത മന്ത്രോപദേശമാണ്‌ ദുര്‍വ്വാസാവ്‌ അവള്‍ക്ക്‌ കൊടുത്ത വരം. ഈ മന്ത്രം ചൊല്ലി ഏതു ദേവനെ ആവാഹിയ്ക്കുന്നുവോ ആ ദേവന്‍ പുത്രനെ നല്‍കും എന്നനുഗ്രഹിച്ചു. കൌതുകം കൊണ്ട്‌ കുന്തി മ്ര്തരപരീക്ഷണം നടത്തിയത്‌ സൂര്യദേവനെ ആവാഹിച്ചു കൊണ്ടായിരുന്നു. സുര്യനെ കണ്ട്‌ ഭയപ്പെട്ട കുന്തി തിരിച്ചുപോകാനര്‍ത്ഥിച്ചെങ്കിലും അങ്ങിനെ തിരിച്ചുപോകു ന്നത്‌ ദോഷമാണെന്ന്‌ പറഞ്ഞ്‌ അദ്ദേഹം അവള്‍ക്കൊരു പുര്രനെ നല്‍കി. കവചകുണ്ഡലങ്ങളോടെ ജനിച്ച ആ പുത്രനെ കുന്തി അപവാദഭയത്താല്‍ നദിയിലൊഴുക്കി. പിന്നീട കുന്തി സ്വയംവരവിധിപ്രകാരം പാണ്ഡുവിനെ വരിച്ചു. 2. ഗാന്ധാരീ വിവാഹം ഗാന്ധാരിയ്ക്കു നുറു പുത്രന്മാരുണ്ടാകുമെന്ന്‌ ശിവന്‍ വരം നല്‍കി യിട്ടുണ്ട്‌. ഇതറിഞ്ഞ ഭീഷ്മര്‍ കുലാഭിവൃദ്ധി ലക്ഷ്യമാക്കി ഗാന്ധാരിയെ ധൃതരാഷ്ട്രര്‍ക്ക്‌ വിവാഹം ചെയ്തുകൊടുക്കാന്‍ ഗാന്ധാരരാജാവിനോടാ വശ്യപ്പെട്ടു. അന്ധനാണ്‌ ധൃതരാഷ്ര്രരെന്നതിനാല്‍ വൈമനസ്യമുണ്ടായെ കിലും വംശവും പ്രശസ്തിയും നാട്ടുനടപ്പുമെല്ലാം കണക്കിലെടുത്ത്‌ അദ്ദേഹം മകളെ ധൃതരാഷ്ര്രവധുവായി നല്‍കി. ഇതറിഞ്ഞ ഗാന്ധാരി തന്റെ 1 ്രീമഹ്ഥഭ്തതം വാള്യം ഒന്ന്‌, സംഭവപര്‍വ്വം , അദ്ധ്യായം 111-112, വിവ.കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം, 1981), പു.411-412. 1 കണ്ണുകളടച്ചു കെട്ടി ആന്ധ്യം വരിച്ച്‌ പതിവ്രതാധര്‍മ്മമനുഷ്റഠിച്ചു. ഗാന്ധാര കുമാരനായ ശകുനി സഹോദരിയെ ഹസ്തിനപുരത്തേയ്ക്ക്‌ കൊണ്ടുപോ യി ധൃതരാഷ്ട്രരുമായുള്ള വിവാഹം നടത്തി” 3. പാണ്ഡവ - കൌരവ ജനനം മദ്രരാജാവായ ശല്യരുടെ സഹോദരി മാദ്രിയെ ഭീഷ്മര്‍ പാണ്ഡു വിന ഭാര്യയായി നല്‍കണമെന്നര്‍ത്ഥിച്ചു. ശല്യരുടെ ആവശ്യപ്രകാരം ധാരാളം സമ്പത്തു നല്‍കി ഭീഷ്മര്‍ മാദ്രിയെ പാണ്ഡുപത്നിയായി സ്വീകരിച്ചു. ദിഗ്വി ജയം നടത്തി തിരിച്ചെത്തിയ പാണ്ഡു അശ്വമേധം നടത്തി. നായാട്ടിലുള്ള കൌതുകം കൊണ്ട്‌ അദ്ദേഹം പത്നിമാരേയും കുട്ടി കാട്ടിലെത്തി. മൈഥുന ത്തിലേര്‍പ്പെട്ടിരുന്ന മാനിണകളെ പാണ്ഡു അമ്പെയ്തു വീഴ്ത്തി. അത്‌ യഥാര്‍ത്ഥത്തില്‍ കിന്ദമ്മഹര്‍ഷിയും പത്നിയുമായിരുന്നു. മഹര്‍ഷി മരിയ്ക്കും മുമ്പേ, ഭാര്യാസംസര്‍ഗ്ഗവേളയില്‍ പാണ്ഡുവിനും മരണം സംഭവിയ്ക്കു മെന്നും കുടെയുള്ള ഭാര്യയും അനുഗമിയ്ക്കുമെന്നും ശപിച്ചു. നിരാശ നായ പാണ്ഡു സന്ന്യാസം സ്വീകരിച്ചു. പത്നിമാരോടൊത്ത്‌ ശതശ്ൃംഗത്തില്‍ താമസിച്ചു. അപുത്രനായ തനിയ്ക്ക്‌ മോക്ഷം ലഭിയ്ക്കില്ലെന്നതിനാല്‍ പാണ്ഡു കുന്തിയോട തനിയ്ക്ക്‌ സന്തതികളെ നല്‍കാന്‍ നിര്‍ബ്ബന്ധിച്ചു. കുന്തി വിസ മ്മതിച്ചുവെങ്കിലും ഒട്ടേറെ വാക്തര്‍ക്കങ്ങള്‍ക്കവസാനം നിവൃത്തിയില്ലാതെ ദുര്‍വ്വാസാവിന്റെ വരത്തെക്കുറിച്ചു പറഞ്ഞു.ധാര്‍മ്മികനായ ഒരു പുത്രനെ ധര്‍മ്മദേവനില്‍ നിന്നും, ബലവാനായ ഒരു പുത്രനെ വായുദേവനില്‍ നിന്നും ലോക ശ്രേഷഠനായ ഒരു പുത്രനെ ഇന്ദ്രനില്‍ നിന്നും പാണ്ഡുവിന്റെ നിർദ്ദേ ശാനുസാരം കുന്തി മന്ത്രോപയോഗേന നേടി. അങ്ങനെ ധര്‍മ്മപുത്രരും, ഭീമസേനനും, അര്‍ജ്ജുനനും ജനിച്ചു. വീണ്ടും പാണ്ഡുവിന്‌ പുത്രമോഹം 2. അതേ പുസ്തകം, അദ്ധ്യായം 110, പു.409,410. 12 തോന്നിയെങ്കിലും അത്‌ അവിഹിതമാണെന്ന്‌ കുന്തി വിലക്കി. തനിയ്ക്ക്‌ അമ്മയാകാനുള്ള മോഹം മാദ്രി അറിയിച്ചപ്പോള്‍ പാണ്ഡു കുന്തിയോട്‌ പറയുകയും കുന്തി മാദ്രിയ്ക്ക്‌ മന്ത്രോപദേശം നല്‍കുകയും ചെയ്തു. അശ്ചിനീദേവകളെ സ്മരിച്ച മാദ്രിയ്ക്ക്‌ നകുലസഹദേവന്മാരെ പുത്രരായി ലഭിച്ചു. മാദ്രിയ്ക്കു വേണ്ടി പാണ്ഡു വീണ്ടും കുന്തിയോടര്‍ത്ഥിച്ചെങ്കിലും രണ്ടു ദേവന്മാരെ ആവാഹിച്ചത്‌ മോശമായ പ്രവൃത്തിയായി കണ്ട്‌ കുന്തി വഴങ്ങിയില്ല കുന്തിയേക്കാള്‍ മുമ്പേ ഗര്‍ഭിണിയായ ഗാന്ധാരി രണ്ടുവര്‍ഷമായിട്ടും പ്രസവിച്ചില്ല. കുന്തിയ്ക്ക്‌ പുത്രനുണ്ടായതു കേട്ട ദുഃഖവും കോപവും സഹി യ്ക്കാനാവാതെ ഗാന്ധാരി തന്റെ വയറു പിളര്‍ന്നു. വ്യാസന്‍ ആ മാംസപി ണ്ഡത്തെ നൂറ്റൊന്നായി മുറിച്ച്‌ കുടങ്ങളിലടച്ചു. അങ്ങനെ ദുര്യോധനാദിക ളായ നൂറു പുത്രരും, ദുശ്ശൂളയെന്നൊരു മകളും ജനിച്ചു. ദുര്യോധനന്‍ ജനിച്ചപ്പോള്‍ കഴുതയുടെ ശബ്ദത്തില്‍ കരഞ്ഞു. പല അപശബ്ദങ്ങളും, കൊടുങ്കാറ്റും ആ സമയത്തുണ്ടായി. ബ്രാഹ്മണരും വിദുരരും കുലനാശക നായ ദുര്യോധനനെ ഉപേക്ഷിയ്ക്കാന്‍ ഉപദേശിച്ചെങ്കിലും ധൃതരാഷ്ട്രരത്‌ കേട്ടില്ല. ഒരു വൈശ്യ സ്ര്രീയില്‍ യുയുത്സു എന്നൊരു പു(്തനും ധൃതരാഷ്ട്രര്‍ക്ക്‌ ജനിച്ചു”. 4. പ്രമാണകോടി പാണ്ഡുവിന്റേയും മാദ്രിയുടേയും മരണശേഷം കുന്തി പാണ്ഡവ രേയും കുട്ടി ഹസ്തിനപുരത്തേയ്ക്ക്‌ തിരിച്ചെത്തി. ഭീമസേനന്‍ ബാലകേളി കളെന്ന നിലയില്‍ കൌരവരെ എപ്പോഴും ഉപ്ദ്രവിച്ചു. ദ്രോഹബുദ്ധി കൊണ്ടാ യിരുന്നില്ല. പക്ഷേ ഇതു പൊറുക്കാന്‍ കഴിയാത്ത ദുര്യോധനാദികള്‍ ഭീമനെ 3. അതേ പുസ്തകം, അദ്ധ്യായം 118-124., വു.414-417,423-44.3. 4. അതേ പുസ്തകം, അദ്ധ്യായം 115,116, പു.418-422. 13 പ്രമാണകോടി എന്ന സ്ഥലത്തു ജലകേളിയ്ക്കെന്നമട്ടില്‍ കൊണ്ടുപോയി കാളകൂടം കൊടുത്ത്‌ നദിയില്‍ തള്ളി. താഴ്ന്ന്‌ താഴ്ന്ന്‌ നാഗലോകത്തെ ത്തിയ ഭീമസേനന്‍ നാഗങ്ങള്‍ ആയിരം ആനകളുടെ ശക്തി ലഭിയ്ക്കുന്ന രസം കൊടുത്തു. അങ്ങനെ എട്ടു കുടം രസം കുടിച്ച നാഗങ്ങളുടെ ആതിഥ്യവും സ്വീകരിച്ച്‌ വര്‍ദ്ധിതവീര്യനായ ഭീമസേനന്‍ എട്ടാം നാള്‍ തിരിച്ചെത്തി. വീണ്ടും ദുര്യോധനന്‍ വിഷം കൊടുത്തുവെങ്കിലും ഫലിച്ചില്ല. 5. ഏകലവ്യന്റെ കഥ അര്‍ജ്ജുനന്റെ അസ്ര്രാഭ്യാസത്തിലുള്ള പ്രാവീണ്യവും ശുഷ്കാന്തി യും, പ്രയത്നശീലവും കണ്ട്‌ പ്രീതനായ ദ്രോണാചാര്യര്‍ അര്‍ജ്ജുനനെ അതുല്യനായ വില്ലാളിയാക്കാമെന്ന്‌ പ്രതിജ്ഞ ചെയ്തു. നിഷാദരാജാവായ ഹിരണ്യധനുസ്സിന്റെ മകന്‍ ഏക്ഷവ്യന്‍ ദ്രോണരോട ധനുര്‍വിദ്യ അഭ്യസിപ്പിയ്ക്കണമെന്നര്‍ത്ഥിച്ചു. പക്ഷേ താഴ്ന്ന ജാതിയെന്ന പേരില്‍ ദ്രോണരത്‌ നിഷേധിച്ചു. ഏകലവ്യന്‍ കാട്ടില്‍ ദ്രോണരുടെ രൂപം മണ്ണുകൊണ്ട്‌ നിര്‍മ്മിച്ച്‌ ഗുരുവായി കരുതി സ്വയം അഭ്യസിച്ച്‌ അസ്ത്ര വൈദഗ്ദ്ധ്യം നേടി. ഒരിയ്ക്കല്‍ നായാട്ടിനായി കാട്ടില്‍ പോയ പാണ്ഡവ രുടെ കൂടെയുണ്ടായിരുന്ന ഒരു നായ ഏകലവ്യന്റെ അടുക്കലെത്തി. കുരച്ചു കൊണ്ടടുത്ത നായുടെ വായില്‍ ഏകലവ്യന്‍ ഏഴമ്പുകളെയ്തു തറച്ചു. വിവരങ്ങളുന്വേഷിച്ചറിഞ്ഞ അര്‍ജ്ജുനന്‍ ഗുരുവിനോട്‌ തന്നോട്‌ ചെയ്ത പ്രതിജ്ഞയോര്‍മ്മിപ്പിച്ച പരാതി പറഞ്ഞു.ഗുരു ഉടന്‍ തന്നെ അര്‍ജ്ജു നനുമൊത്ത്‌ ഏകലവ്യന്റെ മുന്നിലെത്തി. താന്‍ ദ്രോണശിഷ്യനാണെന്ന്‌ പറഞ്ഞ്‌ വന്ദിച്ചു നിന്ന ഏകലവ്യനോട്‌ ദ്രോണര്‍ ഗുരുദക്ഷിണയാവശ്യപ്പെട്ടു - ഗുരുവിന്‌ നല്‍കാന്‍ കഴിയാത്തതായി തനിയ്ക്കൊന്നുമില്ല എന്നു പറഞ്ഞ ഏകലവ്യനോട്‌ വലംകൈയിന്റെ പെരുവിരലാണ്‌ ദ്രോണരാവശ്യപ്പെട്ടത്‌. 6, അതേ പുസ്തകം, അദ്ധ്യായം 128,129, പു.450-457. 14 സന്തോഷത്തോടെതന്നെ ഏകലവ്യനതു നല്‍കി. പിന്നീടയാള്‍ മറ്റു വിരലുകളാല്‍ അമ്പെയ്ത്തു തുടര്‍ന്നെങ്കിലും മുമ്പുണ്ടായിരുന്ന വേഗം പ്രാപിയിക്കാനായില്ല്‌'. ഏകലവ്യന്‍ യാദവരാജാവായ ദേവ്ശരവസ്സിന്റെ മകന്‍ ശത്രുഘ്നനാ ണെന്നും കാട്ടിലുപേക്ഷിക്കപ്പെട്ട കുട്ടിയെ വേടരാജാവായ ഹിരണ്യധനുസ്സ്‌ എടുത്തുവളര്‍ത്തിയതാണെന്നും പരാമര്‍ശമുണ്ട്‌. 6. അഭ്യാസക്കാഴ്ച പാണ്ഡവ-കൌരവകുമാരന്മാര്‍ ആയുധാഭ്യാസം പൂര്‍ത്തിയാക്കി വൈദഗ്ദ്ധ്യം നേടിയവിവരം ദ്രോണര്‍ ധൃതരാഷ്ര്രരെ അറിയിച്ചു. സന്തു ഷ്ടനായ ധൃതരാഷ്ട്രര്‍ അഭ്യാസപ്രദര്‍ശനത്തിനനുമതി നല്‍കി. ഭീമ-ദുര്യോധനന്മാരുടെ ഗദാഭ്യാസ്പപകടനം നടന്നു. പ്രകടനം ഘോര മാകുന്നതു കണ്ട്‌ ദ്രോണര്‍ അശ്വത്ഥാമാവിനെയയച്ച്‌ ഇരുവരേയും പിന്തി രിപ്പിച്ചു. അര്‍ജ്ജുനന്‍ തന്റെ അസ്രത്രപയോഗ്രപാവീണ്യം കൊണ്ട്‌ സദസ്യരെ സ്തബ്ധരാക്കി. അപ്പോള്‍ ഈ വിദ്യകളെല്ലാം ഇതിലും മെച്ചമായി താന്‍ ചെയ്യുമെന്ന്‌ വെല്ലുവിളിച്ചുകൊണ്ട്‌ കര്‍ണ്ണന്‍ രംഗത്തെത്തി. കര്‍ണ്ണന്റെ പ്രക ടനം കണ്ട സന്തുഷ്ടനായ ദുര്യോധനന്‍ താനും ഹസ്തിനപുരവും കര്‍ണ്ണന്‍ യഥേഷ്ടം ഉപയോഗ്യമാണെന്ന്‌ വാക്കു കൊടുത്തു. തന്നെ അപമാനി ച്ചെന്നുതോന്നിയ അര്‍ജ്ജുനന്‍ കര്‍ണ്ണനെ താന്‍ വധിയ്ക്കുമെന്നു പറഞ്ഞു. ഇരുവരും ദന്ദ്യുദ്ധത്തിനൊരുങ്ങി. കൃപാചാര്യര്‍ കര്‍ണ്ണനോട്‌ മാതാപി താക്കളാരെന്നും കുലമേതെന്നും പറയാനാവശ്യപ്പെട്ടു. കര്‍ണ്ണന്‍ ലജ്ജിച്ചു നില്‍ക്കവേ ദുര്യോധനന്‍ കര്‍ണ്ണനെ അംഗരാജാവായി അഭിഷേചിച്ചു. പ്രത്യു പകാരമായെന്തുവേണമെന്ന്‌ കര്‍ണ്ണന്‍ ചോദിച്ചപ്പോള്‍ സൌഹൃദമാണ്‌ ദുര്യോ ധനനാവശ്യപ്പെട്ടത്‌. കര്‍ണ്ണനത്‌ സമ്മതിയ്ക്കുകയും ചെയ്തു. അപ്പോഴാണ്‌ 6. അതേ പുസ്തകം, അദ്ധ്യായം 132, പു.468-470. 7. അതേ പുസ്തകം, വാള്യം 7, ഹരിവംശപര്‍വ്വം', അദ്ധ്യായം 34, പു.136. 15 അധിരഥൻ രംഗത്തെത്തിയത്‌. കര്‍ണ്ണന്‍ ആ പിതാവിനെ വന്ദിയ്ക്കുന്നത്‌ കണ്ട ഭീമസേനന്‍ കുലത്തിനൊത്ത ചമ്മട്ടി കയ്യിലെടുക്കാന്‍ കര്‍ണ്ണനോട്‌ വിളിച്ചു പറഞ്ഞു. വീരന്മാരുടെ ഉലപത്തിയെക്കുറിച്ചന്വേഷിയ്ക്കേണ്ട കാര്യ മില്ലെന്ന്‌ ദുര്യോധനന്‍ പ്രതിവചിച്ചു. കര്‍ണ്ണനെ കണ്ടതോടെ അര്‍ജ്ജുനനെ കുറിച്ചോര്‍ത്തുള്ള ഭയം ദുര്യോധനനില്ലാതായി. കണ്ണനു സമനായി മറ്റൊരു വില്ലാളിയില്ലെന്ന്‌ യുധിഷ്ഠിരന്‌ തോന്നി. 7. ദ്രുപദപരാജയം സഹപാഠികളായിരുന്ന കാലത്ത്‌ താന്‍ രാജാവാകുമ്പോള്‍ സഹായി യ്ക്കാമെന്ന്‌ ദ്രുപദന്‍ ദ്രോണര്‍ക്ക്‌ വാക്കുകൊടുത്തിരുന്നു. പക്ഷേ ദ്രുപദനാ വാക്കു പാലിച്ചില്ല. അദ്ദേഹത്തെ ബന്ധനസ്ഥനാക്കിക്കൊണ്ടു വരാന്‍ ദ്രോണര്‍ ശിഷ്യരോടാവശ്യപ്പെട്ടു. കരവര്‍ പരാജിതരായി. ഭീമസേനനും അര്‍ജ്ജു നനും കൂടി ദ്രുപദനെ തോല്‍പിച്ച്‌ ദ്രോണരുടെ മുന്നിലെത്തിച്ചു. അങ്ങനെ ദ്രുപദന്‌ അര്‍ദ്ധരാജ്യം ദ്രോണന നല്‍കേണ്ടിവന്നു. അപമാനിതനായ ദ്രുപദന്‍ യാജന്‍ എന്ന മഹര്‍ഷിയെ കൊണ്ട്‌ യാഗം ചെയ്യിച്ചു. ധൃഷ്ടദ്യുമ്നനും കൃഷ്ണയും ആ യാഗാഗ്നിയില്‍ നിന്നു ജനിച്ചു. പുത്രന്‍ ദ്രോണരെ വധിയ്ക്കുമെന്നും പു(്രി കഭൌാരവര്‍ക്കു ഭീഷണിയാകു മെന്നും അശരീരിയുണ്ടായി'. 8. കണികോപദേശം ധൃതരാഷ്ട്രര്‍ ധര്‍മ്മപുത്രരെ യുവരാജാവായി അഭിഷേചിച്ചു. അര്‍ജ്ജു നന്‍ ദിഗ്വിജയം നടത്തി. പാണ്ഡവരുടെ ഉയര്‍ച്ചയും ശക്തിയും കണ്ട്‌ ധൃതരാഷ്ട്രരുടെ ഉറക്കം കെട്ടു. അദ്ദേഹം കണികനെന്ന മന്ത്രിയെ വിളിച്ചു വരുത്തി ഉപദേശമാരാഞ്ഞു. ശത്രു ആരായാലും അവരെ ഏതു വിധേനയും 8. അതേ പുസ്തകം, സംഭവപര്‍വ്വം, അദ്ധ്യായം 1342-137, പു.473-481. 9. അതേ പുസ്തകം, അദ്ധ്യായം 138, പു.483-487. 10. അതേ പുസ്തകം, അദ്ധ്യായം 167, പു.548-551. 16 സംഹരിയ്ക്കണമെന്നായിരുന്നു കണികോപദേശം'. 9. വാരണാവതം ധര്‍മ്മപുത്രരെ രാജാവായി വാഴിയ്ക്കണമെന്ന്‌ ജനങ്ങള്‍ അഭിപ്രായ പ്പെടുന്നതറിഞ്ഞ്‌ ദുര്യോധനന്‍ ഉല്‍കണ്ഠാകുലനായി. ശകുനി, കര്‍ണ്ണന്‍, ദുശ്ലാസനന്‍ എന്നിവരുമായാലോചിച്ച്‌ ദുര്യോധനന്‍ ധൃതരാഷ്ട്രരുടെയടു ക്കല്‍ ചെന്ന്‌ പാണ്ഡവരെ തല്‍ക്കാലം വാരണാവതത്തിലേയ്ക്ക്‌ മാറ്റണ മെന്നും തന്റെ രാജ്യാവകാശം ഉറച്ചുകഴിഞ്ഞാല്‍ തിരിയേ വിളിയ്ക്കാമെന്നും പറഞ്ഞു. പുത്രവാത്സല്യം നിമിത്തം ധൃതരാഷ്ട്രര്‍ സമ്മതിച്ചു. ധൃതരാഷ്ട്രരുടെ പ്രേരണയനുസരിച്ച്‌ ചില മ്രന്തിമാര്‍ വാരണാവതം കാണാന്‍ പാണ്ഡവര്‍ക്ക്‌ താല്പര്യം തോന്നുഹ്വിധം വര്‍ണ്ണിയ്ക്കുന്നു. പാണ്ഡ വര്‍ക്കു താല്പര്യമുണ്ടെന്ന്‌ അവര്‍ തന്നെ പറഞ്ഞപ്പോള്‍ ധൃതരാഷ്ട്രര്‍ അവര്‍ക്ക്‌ വാരണാവതത്തില്‍ പോയി കുറച്ചു ദിവസം സന്തോഷമായി കഴിഞ്ഞ്‌ തിരിച്ചു വരാനനുവാദം നല്‍കി. ദുര്യോധനന്‍ പുരോചനന്‍ എന്ന മന്ത്രിയെ വിളിച്ച്‌ രഹസ്യമായി വാര ണാവതത്തില്‍ അരക്കില്ലം പണിത്‌ പാണ്ഡവരെ വേണ്ടുന്നത്ര സുഖസൌക ര്യങ്ങളോടെ താമസിപ്പിച്ച ആര്‍ക്കും സംശയമുണ്ടാകാത്ത വിധത്തില്‍ അഗ്നി യ്ക്കിരയാക്കാനാവശ്യപ്പെട്ടു. യാത്രയ്ക്കൊരുങ്ങി നില്‍ക്കേ, ആപത്ത്‌ മുമ്പേ അറിഞ്ഞിരുന്ന വിദു രര്‍ വരാനിരിയ്ക്കുന്ന അപകടത്തെപ്പ്റിയും രക്ഷാമാര്‍ഗ്ഗത്തെപ്പറ്റിയും വ്യംഗ്യ ഭാഷയില്‍ യുധിഷ്ഠിരന്‍ സൂചന നല്‍കി. തങ്ങള്‍ക്ക്‌ താമസിയ്ക്കാനേര്‍പ്പെ ടുത്തിയിരുന്ന മന്ദിരം സൂക്ഷ്മമായി പരിശോധിച്ച യുധിഷ്ഠിരന്‍ തീവെച്ചു നശിപ്പിയ്ക്കാന്‍ എളുപ്പമായ രീതിയിലാണ്‌ അതിന്റെ നിര്‍മ്മാണമെന്ന്‌ 11. അതേ പുസ്തകം, അദ്ധ്യായം 140, പു.489-495. 17 മനസ്സിലാക്കുന്നു. തിരിച്ചുപോയാല്‍ ദുര്യോധനന്‍ മറ്റ്‌ വധമാര്‍ഗ്ഗങ്ങള്‍ സ്വീക രിയ്ക്കുമെന്നതിനാല്‍ അവര്‍ ക്ഷമ പാലിച്ചു. വിദുരര്‍ പറഞ്ഞ സമയത്ത്‌, അദ്ദേഹമയച്ച ഖനകന്‍ നിര്‍മ്മിച്ച തുരങ്കത്തിലൂടെ കൊട്ടാരത്തിനു തീവെച്ച ശേഷ്ഠ രക്ഷപ്പെട്ടു. ദാനമെന്ന വ്യാജേന കുന്തി ബ്രാഹ്മണഭോജനം നടത്തി യതില്‍ സദ്യയില്‍ പങ്കുകൊള്ളാന്‍ വന്നവരില്‍ ഒരു നിഷാദസ്ര്രീയും അഞ്ചു മക്കളുമുണ്ടായിരുന്നു. ആ ആശയമുപദേശിച്ചത്‌ യുധിഷ്ഠിരനായിരുന്നു. ഉദ്ദേശിച്ച പോലെതന്നെ നാട്ടുകാര്‍ പുരോചനനും, കുന്തിയും, പാണ്ഡവരും അരക്കില്ലത്തില്‍ ദഹിച്ചുപോയെന്ന്‌ വിശ്വസിച്ചു. 10. ഹിഡിംബീവിവാഹം കുന്തിയും പാണ്ഡവരും തളര്‍ന്നു കാട്ടില്‍ വിശ്രമിയ്ക്കവേ മനുഷ്യഗ ന്ധമറിഞ്ഞ്‌ ഹിഡിംബന്‍ എന്ന രാക്ഷസന്‍ തന്റെ സഹോദരിയായ ഹിഡിം ബിയെ അവരെ കൊന്ന്‌ കൊണ്ടുവരാന്‍ പറഞ്ഞയക്കുന്നു. ഹിഡിംബി ഭീമസേനനെ കണ്ട്‌ കാമാതുരയായി തന്റെ അഭിലാഷവും താനാരെന്നതും പറയുന്നു. സമയം വൈകുന്നതു കണ്ട്‌ ഹിഡിംബന്‍ തന്നെ രംഗത്തെത്തി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ഭീമന്‍ ഹിഡിംബനെ വധിച്ചു. ഭീമന്‍ ഹിഡിംബിയേയും കൊല്ലാനൊരുമ്പെട്ടു. സ്ര്രീവധമരുതെന്ന്‌ പറഞ്ഞ്‌ യുധിഷ്ഠിരന്‍ തടുത്തു. ഹിഡിംബി കുന്തിയോട്‌ തനിയ്ക്ക്‌ ഭീമനെ ഭര്‍ത്താവായി നല്‍കണമെന്നപേക്ഷിച്ചു. യുധിഷ്ഠിരാനുവാദത്തോടെ;, പുത്ര നുണ്ടാകുംവരെ അവളോടൊത്ത്‌ രമിയ്ക്കാമെന്ന്‌ ഭീമന്‍ സമ്മതിച്ചു. ഘടോല്‍ക്കചന്‍ ജനിച്ചതോടെ ഹിഡിംബി വാക്കനുസരിച്ച്‌ തിരിച്ച്‌ പോയി. ജനിപ്പുവീണപ്പോള്‍ത്തന്നെ ഭീമാകാരം പ്രാപിച്ച അതിമാനുഷനായ ഘടോല്‍ക്ക ചനോട്‌ കുന്തി പാണ്ഡവരഞ്ചുപേരുടേയും മുത്തമകനായ അവന്‍ 2. അതേ പുസ്തകം, അദ്ധ്യായം 10-15, പു..86-5 18 ആവശ്യമുള്ളപ്പോള്‍ സഹായത്തിനെത്തണമെന്ന്‌ പറഞ്ഞു. ആവാക്കു സ്വീക രിച്ച്‌ ഘടോൽക്ക്ചനും യാത്രയായി 11. ഏകച്ക്ര ഹിഡിംബവനത്തില്‍ നിന്നും പുറപ്പെട്ട പാണ്ഡവര്‍ ഏക്ച്രക എന്ന ഗ്രാമത്തിലെത്തി ഒരു ബ്രാഹ്മണഗൃഹത്തില്‍ ഭിക്ഷുക്കളെന്ന വ്യാജേന താമ സിച്ചു. തങ്ങള്‍ക്ക്‌ അഭയം തന്ന ബ്രാഹ്മണകുടുംബം ബകന്റെ ഉപദ്രവം കാരണം ദുഃഖിയ്ക്കുന്നതുകണ്ട്‌ കുന്തി ഭീമനോടവരെ സഹായിയ്ക്കാന്‍ ആവശ്യപ്പെട്ടു. രാക്ഷസനു ഭക്ഷണമാകേണ്ടതാരെന്നുള്ള തര്‍ക്കമാണവിടെ നടക്കുന്നതെന്നറിഞ്ഞപ്പോള്‍ കുന്തി ആ ഉത്തരവാദിത്തം തന്റെ മകനേറ്റു കൊള്ളുമെന്നും അയാള്‍ ബകനെ കൊല്ലുമെന്നും പറഞ്ഞു. യുധിഷ്ഠിര നതു കേട്ട ഭയക്കുകയും ദുഃഖിയ്ക്കുകയും ചെയ്തു. ഭീമന്റെ ബലത്തേയും കിട്ടാനിരിയ്ക്കുന്ന ്രാഹ്മണാനുഗ്രഹത്തേയും കുറിച്ച്‌ പറഞ്ഞ്‌ കുന്തി യുധി ഷ്ഠിരനെ ആശ്വസിപ്പിച്ചു. ബകനെന്ന രാക്ഷസനാണ്‌ ആ നാട പാലിച്ചിരുന്നത്‌. കപ്പമായി ദിവ സവും ഇരുപതു പറ ചോറും, രണ്ടു പോത്തും കൊണ്ടു ചെല്ലണം, കൊണ്ടു ചെല്ലുന്ന ആളും തനിയ്ക്ക്‌ ഭക്ഷണമാകും എന്ന്‌ ബകന്‍ നിയമം വെച്ചിട്ടു ണ്ട്‌. രാജാവായ വേത്രകീയന്‍ ഇതിനെതിരെ ഒന്നും ചെയ്യില്ല. ഭീമന്‍ ബകനെ കൊന്നു. ഈഴക്കാരനായ ബ്രാഹ്മണനോട നാട്ടുകാര്‍ വിവരമന്വേഷിച്ചപ്പോള്‍ അയാള്‍ പാണ്ഡവരെ രക്ഷിയ്ക്കാന്‍വേണ്ടി മന്ത്രസിദ്ധിയുള്ള ഒരു ബ്രാഹ്മ ണന്‍ തന്നെ രക്ഷിയ്ക്കാനായി ബകനെ വധിച്ചതാണെന്നു പറഞ്ഞു. 12. ദ്രനപദീ സ്വയംവരം ഏക്ച്ചക്രയിലെ ബ്രാഹ്മണഗൃഹത്തില്‍ അതിഥിയായെത്തിയ ഒരു ബ്രാഹ്മണന്‍ പാഞ്ചാലരാജ്യത്തെ സ്വയംവരത്തെപ്പറ്റി പറഞ്ഞു.പാണ്ഡവര്‍ 13. അതേ പുസ്തകം, അദ്ധ്യായം 152-155, പു.517-528. 14. അതേ പുസ്തകം, അദ്ധ്യായം 157-164, പു.530-542. 19 ചോദിച്ചപ്പോള്‍ അയാള്‍ ദ്രോണ-ദ്രുപദന്മാരുടെ കഥയും, അവരുടെ ശ്ര്രു തയും, ദ്രപദിയുടേയും ധൃഷ്ടദ്യുമ്നന്റേയും ഉത്ഭവവുമൊക്കെ വിസ്തരിച്ചു പറഞ്ഞു. ഇതു കേട്ട്‌ മക്കള്‍ അസ്വസ്ഥരായതുകണ്ട്‌ കുന്തി അവിടെ വിട്ട്‌ മറ്റൊരിടത്തേയ്ക്ക്‌ താമസം മാറ്റാമെന്ന്‌ നിശ്ചയിച്ചു. പാഞ്ചാല രാജ്യത്തേയ്ക്കു പുറപ്പെട്ട അവരുടെ മുന്നില്‍ വ്യാസമുനി പ്രത്ൃക്ഷപ്പെട്ടു. ഒരു മുനികന്യക പരമേശ്വരനെ തപസ്സു ചെയ്ത്‌ പ്രീതിപ്പെടുത്തി തനിയ്ക്ക്‌ ഗുണവാനായ ഭര്‍ത്താവിനെ വേണമെന്നു പ്രാര്‍ത്ഥിച്ചു. അഞ്ചു പ്രാവശ്യം ഭര്‍ത്താവിനെ വേണമെന്ന്‌ പറഞ്ഞതിനാല്‍ അടുത്ത ജന്മം അഞ്ചുഭര്‍ത്താക്ക ന്മാരെ ലഭിയ്ക്കുമെന്ന്‌ ഈശ്വരന്‍ അനുഗ്രഹിച്ചു ആ മുനികനൃകയുടെ പുനര്‍ജന്മമാണ്‌ ദ്രപദി, അവളെ പാണ്ഡവര്‍ വരിയ്ക്കണമെന്ന്‌ വ്യാസമുനി ഉപദേശിച്ചു”. ദ്രൌപദീ സ്വയംവരത്തിനു നിര്‍ദ്ദേശിച്ച മത്സരം കുലയ്ക്കാന്‍ ദുഷ്ക്കര മായ ഒരു വില്ലുപയോഗിച്ച്‌ അഞ്ച്‌ അസ്ര്രങ്ങള്‍ ആകാശത്തേയ്ക്കുയര്‍ന്നു നില്‍ക്കുന്ന ഒരു യന്ത്രത്തിന്റെ പഴുതിലൂടെ അയച്ച്‌ അതിനുള്ളില്‍ ഘടിപ്പി പിരിയ്ക്കുന്ന ലാക്കില്‍ തറയ്ക്കണമെന്നായിരുന്നു. പല വീരന്മാരായ രാജാ ക്കന്മാരും ശ്രമിച്ച്‌ പരാജയപ്പെട്ടു. കര്‍ണ്ണന്‍ വില്ലുകുലച്ച്‌ അസ്ധ്രം തൊടു ത്തുവെങ്കിലും താന്‍ സൂതനെ വരിയ്ക്കില്ല എന്നു ദ്രൌപദി പറഞ്ഞപ്പോള്‍ അമര്‍ഷത്തോടെ പിന്‍വാങ്ങി. അര്‍ജ്ജുനന്‍ മത്സരത്തില്‍ ജയിച്ച്‌ ദ്രൌപദിയെ വരിച്ചു. ബ്രാഹ്മണവേഷത്തിലായിരുന്നു പാണ്ഡവര്‍. നിയമം ലംഘിച്ച്‌ ബ്രാഹ്മ ണന്‍ മത്സരത്തില്‍ പങ്കെടുത്തതിനും ദ്രൌപദിയെ വരിച്ചതിനും ക്ഷത്രിയര്‍ പ്രതിഷേധിച്ചു. അവര്‍ യുദ്ധത്തിനൊരുങ്ങുന്നതുകണ്ട്‌ പേടിച്ച്‌ ശ്രുപദന്‍ ബ്രാഹ്മണരെ ശരണം പ്രാപിച്ചു. ഭീമന്‍ ഒരു വന്‍മരം പുഴക്കിയെടുത്ത്‌ 18. അതേ പുസ്തകം, അദ്ധ്യായം 85-89, പുട... 20 അര്‍ജ്ജുനന്റെ അടുത്തുതന്നെ നിന്നു. അര്‍ജ്ജുനന്‍ വില്ലെടുത്ത്‌ യുദ്ധ ത്തിനൊരുങ്ങി. ബ്രാഹ്മണരുടെ ശക്തി കണ്ട്‌ അത്ഭുതപ്പെട്ട ക്ഷത്രിയര്‍ അവ രാരാണെന്നന്വേഷിയ്ക്കാന്‍ തുടങ്ങി. അത്‌ പാണ്ഡവരാണെന്നുഹിച്ച കൃഷ്ണന്‍ ധര്‍മ്മാനുസാരം തന്നെയാണ്‌ അവര്‍ വധുവിനെ നേടിയതെന്ന്‌ പറഞ്ഞ്‌ ക്ഷത്രിയരെ തടുത്തു. ക്ഷത്രിയര്‍ പിന്‍വാങ്ങി അത്ഭുതത്തോടെ തിരിച്ചുപോയി. തങ്ങളുടെ വാസസ്ഥലമായ കുശവക്കുടിലിന്റെ വാതില്‍ക്ക ലെത്തിയപ്പോള്‍ ഭീമാര്‍ജ്ജുനന്മാര്‍ ഇന്നു കിട്ടിയ ഭിക്ഷ ഇതാ എന്ന്‌ അമ്മ യോട കളിയായി വിളിച്ചു പറഞ്ഞു. കാര്യമറിയാതെ കുന്തി എല്ലാവരും ചേര്‍ന്ന്‌ ഭുജിച്ചുകൊള്ളു എന്നു പതിവുപോലെ പറഞ്ഞു. തന്റെ വാക്കു തെറ്റാതിരി യ്ക്കാന്‍ എന്തു ചെയ്യണമെന്ന്‌ കുന്തി ചോദിച്ചപ്പോള്‍ യുധിഷ്ഠിരന്‍ അര്‍ജ്ജു നനോട്‌ മത്സരം ജയിച്ച്‌ നേടിയെടുത്ത വധുവിനെ അഗ്നിസാക്ഷിയായി വിവാഹം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അര്‍ജ്ജുനന്റെ അഭിപ്രായം അഞ്ചുപേരും ചേര്‍ന്ന്‌ ദ്രൌപദിയെ വരിയ്ക്കണമെന്നായിരുന്നു. ധൃഷ്ദദ്യുമ്നന്‍ കുശവക്കുടിലിന്നടുക്കല്‍ ചെന്ന്‌ രഹസ്യമായി അവരെ നിരീക്ഷിച്ച ശേഷാ ദ്രുപദനോട കാര്യങ്ങളെല്ലാം പറഞ്ഞു. അത്‌ പാണ്ഡവ രാണെന്ന തന്റെ ഈഹവും പറഞ്ഞു. സത്യസ്ഥിതി അറിയാന്‍ ദ്രുപദന്‍ പുരോ ഹിതനെ അയച്ചു. ബഹുമാനത്തോടെ സല്‍ക്കരിച്ചുവെങ്കിലും പാണ്ഡവര്‍ നിജസ്ഥിതി വെളിപ്പെടുത്തിയില്ല. ദ്രുപദന്‍ അവരെ കൊട്ടാരത്തിലേക്ക്‌ വിളിച്ചുവരുത്തി സല്‍ക്കരിച്ചു. ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും യോജിച്ച പല വസ്തുക്കളും അവിടെ ഒരുക്കിയിരുന്നു. യുദ്ധസാമഗ്രികള്‍ കാണാനുള്ള അവരുടെ താലപര്യം കണ്ടപ്പോള്‍ അവര്‍ ക്ഷത്രിയര്‍ തന്നെയെന്ന്‌ ദ്ദുപദനു റപ്പിച്ചു. വീണ്ടും ചോദിച്ചപ്പോള്‍ യുധിഷ്ഠിരന്‍ സത്യം പറഞ്ഞു. 16. അതേ പുസ്തകം, അദ്ധ്യായം 185191, പു.588-605. 21 ബഹുഭര്‍ത്തൃത്വത്തിന്റെ കാര്യം ദ്രുപദന്‍ സമ്മതിയ്ക്കാന്‍ കഴിഞ്ഞില്ല. ആ സമയം വ്യാസമുനി അവിടെയെത്തി. അദ്ദേഹം അഭിപ്രായം ചോദിച്ച പ്പോള്‍ ദ്രുപദനം ധൃഷ്ടദ്യുമ്നനുമൊഴികെ എല്ലാവരും സമ്മതിച്ചു. യുധി ഷ്ഠിരന്‍ ജടിലയും വാര്‍ക്ഷിയും ബഹുഭര്‍ത്തൃത്വം സ്വീകരിച്ച കഥ പറഞ്ഞു. ദ്രുപദന്‍ മാത്രമായി വ്യാസമുനി ദ്രാപദിയുടേയും പാണ്ഡവരുടേയും പൂര്‍വ്വ ജന്മകഥ പറഞ്ഞുകൊടുത്തു. ദ്രുപദന്‍ പാണ്ഡവരും പാഞ്ചാലിയുമായുള്ള വിവാഹം നടത്തി. കൃഷ്ണന്‍ ഇവര്‍ക്കു വിലപിടിച്ച നിരവധി സമ്മാനങ്ങള്‍ നല്‍ക. 13. ഇന്ദ്ര്രപസ്ഥം പാണ്ഡവര്‍ മമരിച്ചിട്ടില്ലെന്നും അര്‍ജ്ജുനനാണ്‌ മത്സരത്തില്‍ വിജയി ച്ചതെന്നും അറിഞ്ഞ ദുര്യോധനന്‍ കര്‍ണ്ണന്‍, ദുശ്ശാസനന്‍, ശകുനി എന്നിവ രോടാലോചിച്ച്‌ പാഞ്ചാലത്തേയ്ക്ക്‌ പടനയിച്ചു. യുദ്ധത്തില്‍ പരാജയപ്പെട്ടു. കൌരവപരാജയവും പാണ്ഡവരുടേ നേട്ടവും വിദുരരെ സന്തോഷി പ്പിച്ചു. അദ്ദേഹം വിവരം ധൃതരാഷ്ട്രരെ അറിയിച്ചു. ദുര്യോധനനും കര്‍ണ്ണനും ധൃതരാഷ്ട്രരുടെ അരികിലെത്തി. പാണ്ഡവരെ ഉപ്ദരവിയ്ക്കാനുള്ള പല മാര്‍ഗ്ഗങ്ങളും ദുര്യോധനന്‍ പറഞ്ഞു. നേരിട്ടുള്ള യുദ്ധത്തില്‍ത്തന്നെ കീഴട ക്കണമെന്നായിരുന്നു കര്‍ണ്ണന്റെ പക്ഷം. ഇതൊന്നും ശരിയായ മാര്‍ഗ്ഗമല്ലെന്നും പാണ്ഡവര്‍ക്കവകാശപ്പെട്ട രാജ്യം കൊടുത്ത്‌ അവരുമായി രമൃതയില്‍ കഴി യണമെന്നും ഭീഷ്മര്‍ പറഞ്ഞു. ദ്രോണരുടേയും വിദുരരുടേയും പക്ഷം അതു തന്നെയായിരുന്നു. ധൃതരാഷ്ട്രര്‍ ആ ഉപദേശം സ്വീകരിച്ചു. സന്ദേശവുമായി വിദുരരെ പാഞ്ചാലത്തേയ്ക്കയച്ചു. ദ്രുപദന്റെ അനുവാദത്തോടെ പാണ്ഡവരും കുന്തിയും ദ്രാപദിയും കൃഷ്ണനും ഹസ്തിനപുരത്തേയ്ക്ക്‌ പോയി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ധൃതരാഷ്ട്രര്‍ അവരെ വിളിച്ച്‌ ഖാണ്‍ഡവ്പപസ്ഥത്തേയ്ക്ക്‌ താമസം മാററി 0. അതേ പുസ്തകം, അദ്ധ്യായം 193-20% പു08--530 22 അര്‍ദ്ധരാജ്യം പരിപാലിയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. പാണ്ഡവര്‍ അതനുസരിച്ച്‌ ഖാണ്ഡവ്പ്രസ്ഥത്തേയ്ക്ക്‌ പോയി. ആ കൊടുംകാടിനെ പരിഷ്ക്കരിച്ച്‌ പട്ടണമാക്കി മാറ്റി. കൊട്ടാരം പണിതു. ഇന്ദ്രലോകത്തിനു തുല്യമായപ്പോള്‍ അത്‌ ഇന്ദ്ര്രപസ്ഥമായി*. നാരദന്‍ ഒരു ദിവസം ഇന്ദ്രരപസ്ഥത്തില്‍ വന്നു. സഹോദരന്മാര്‍ തമ്മില്‍ കലഹമില്ലാതിരിയ്ക്കാന്‍ ദ്രപദി ഓരോ വര്‍ഷവും ഓരോ പാണ്ഡവനോ ടൊത്ത്‌ കഴിയുക എന്നൊരു വ്യവസ്ഥയുണ്ടാക്കാന്‍ അദ്ദേഹം പറഞ്ഞു. ഈ സമയത്ത്‌ മറ്റൊരു പാണ്ഡവന്‍ പാഞ്ചാലിയെ കാണുകയാണെങ്കില്‍ ഒരു വര്‍ഷം വനവാസമനുഷ്ഠിയ്ക്കണമെന്നും നിയമം വെച്ചു. ഒരിയ്ക്കല്‍ ഒരു അര്‍ദ്ധരാത്രിയില്‍ പശുക്കള്‍ മോഷ്ടിക്കപ്പെട്ടുവെന്ന പരാതിയുമായി വന്ന ബ്രാഹ്മണനെ സഹായിയ്ക്കാനൊരുങ്ങിയ അര്‍ജ്ജുനന്‍ ഈ നിയമം ലംഘി യ്ക്കേണ്ടിവന്നു. വനവാസത്തിനൊരുങ്ങിയ അര്‍ജ്ജുനനെ യുധിഷ്ഠിരന്‍ തടുത്തുവെങ്കിലും സത്യവിരുദ്ധമായി പ്രവര്‍ത്തിയ്ക്കാന്‍ അര്‍ജ്ജുനന്‍ തയ്യാറായില്ല”. ഗംഗാതീരത്തുവെച്ചു കാണാനിടയായ ഉലൂപി എന്ന നാഗകന്യകയെ അര്‍ജ്ജുനന്‍ വിവാഹം ചെയ്തു. ഇരാവാന്‍ എന്നൊരു പുത്രന്‍ ജനിച്ചു”. യാത്രാമദ്ധ്യേ മണലൂരപുരത്തെത്തി അവിടത്തെ രാജാവായ ചിത്രാംഗദന്റെ മകള്‍ ചിത്രാംഗദയെ കണ്ടു മോഹിച്ച്‌ വിവാഹാഭ്യാര്‍ത്ഥന നടത്തി. രാജാ വിന്റെ സമ്മതത്തോടെ വിവാഹം നടത്തി. ചിത്രാംഗദയില്‍ ജനിച്ച മകനാണ്‌ ബ്രഭുവാഹനന്‍'. പ്രഭാസതീര്‍ത്ഥത്തില്‍ വെച്ച്‌ സുഭ്യദയുടെ സൌന്ദര്യവര്‍ണ്ണന കേട്ടപ്പോള്‍ അവളെ സ്വന്തമാക്കണമെന്ന മോഹത്തോടെ സന്ന്യാസിവേഷം 18. അതേ പുസ്തകം, അദ്ധ്യായം 202-211, പു.631-652. 19. അതേ പുസ്തകം, അദ്ധ്യായം 216-217, പു.663-666. 20. അതേ പുസ്തകം, അദ്ധ്യായം 218, പു.667,663. 21. അതേ പുസ്തകം, അദ്ധ്യായം 219, പു.669,670,673. 23 സ്വീകരിച്ചു. സുഭ്രദയുടെ സഹോദരന്‍ കൃഷ്ണന്റെ അനുമതി ലഭിച്ചതോടെ ഇന്ദ്രരപസ്ഥത്തിലേയ്ക്ക്‌ ദുതരെ അയച്ച്‌ ധര്‍മ്മപുത്രാദികളുടെ അനുമതിയും നേടി. സന്ന്യാസിയെന്ന്‌ ധരിച്ച്‌ ബലരാമന്‍ അര്‍ജ്ജുനനെ കൊട്ടാരത്തി ലേയ്ക്ക്‌ ക്ഷണിച്ചു. അനുകൂലമായ സന്ദര്‍ഭത്തില്‍ അര്‍ജ്ജുനന്‍ സുഭ്രദയു മായി സംസാരിച്ച്‌ ഇന്ദ്രനെ സ്മരിച്ചു വരുത്തി. ഇന്ദ്രന്റേയും ഇന്ദ്രാണിയു ടെയും ദേവര്‍ഷിമാരുടേയും സാന്നിദ്ധ്യത്തില്‍ സുഭ്യദയെ വിവാഹം ചെയ്തു. എല്ലാമറിഞ്ഞ്‌ രോഷാകുലരായ ബലരാമനേയും യാദവരേയും കൃഷണന്‍ സമാധാനിപ്പിച്ചു. തീര്‍ത്ഥയാത്രയുടെ കാലം കഴിഞ്ഞതിനാല്‍ സുദഭ്രദാര്‍ജ്ജു നന്മാര്‍ ഇന്ദ്രരപസ്ഥത്തിലെത്തി”. 14. രാജസൂയം ഖാണ്ഡവവനം ദഹിപ്പിയ്ക്കാന്‍ അഗ്നിയെ കൃഷ്ണാര്‍ജ്ജുനന്മാര്‍ സഹായിച്ചു. കാട്ടില്‍ നിന്നും രക്ഷപ്പെട്ടോടുകയായിരുന്ന അസുരശില്പി യായ മയനെ കൃഷണന്‍ കൊല്ലാനൊരുങ്ങി. മയന്‍ അര്‍ജ്ജുനനെ അഭയം പ്രാപിച്ചു. അപ്പോള്‍ കൃഷ്ണന്‍ ശാന്തനായി. പ്രത്യുപകാരമായി മയന്‍ പാണ്ഡവര്‍ക്ക്‌ ഒരു സഭ നിര്‍മ്മിച്ചു കൊടുത്തു”. ഒരു ദിവസം നാരദന്‍ താന്‍ ഇന്ദ്രസഭയില്‍ വെച്ച്‌ പാണ്ഡുവിനെ കണ്ടെന്നും പാണ്ഡു യുധിഷ്ഠിരനോട്‌ രാജസൂയം നടത്താന്‍ പറഞ്ഞേ ല്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. രാജസൂയം തുടങ്ങും മുമ്പേ എല്ലാ രാജാക്ക ന്മാരേയും കീഴടക്കി കപ്പം വാങ്ങണമെന്നും ജരാസന്ധനാണ്‌ വലിയ ഭീഷ ണിയെന്നും കൃഷ്ണന്‍ പറഞ്ഞു. ഭീമന്‍ ല്യന്ധയുദ്ധത്തില്‍ ജരാസന്ധനെ വധിച്ചു. പാണ്ഡവര്‍ യുധിഷ്ഠിരനൊഴികെ ഓരോരുത്തരും ഓരോ ദിക്കി ലേയ്ക്ക്‌ ദിഗ്ജയയാത്ര നടത്തി വിജയിച്ച്‌ തിരിച്ചെത്തി. 22. അതേ പുസ്തകം, അദ്ധ്യായം 222-229, പു.674-698. 23. അതേ പുസ്തകം, അദ്ധ്യായം 240, പു.726. 24. അതേ പുസ്തകം, സഭാപര്‍വ്വം, അദ്ധ്യായം , പു. 742. 24 രാജസുൂയത്തിന്‌ ഭീഷ്മരുടെ ഉപദേശപ്രകാരം ധര്‍മ്മപുത്രര്‍ കൃഷ്ണനെ അഗ്രയപുജയ്ക്ക്‌ തെരഞ്ഞെടുത്തു. ശിശുപാലന്‍ അതെതിര്‍ത്തു. എതിര്‍പ്പുള്ളവര്‍ക്ക്‌ ഇഷ്ടാനുസാരം പ്രവര്‍ത്തിയ്ക്കാമെന്ന്‌ ഭീഷ്മര്‍ പറഞ്ഞു. വെല്ലുവിളിയുയര്‍ത്തിക്കൊണ്ടു തന്നെ സഹദേവന്‍ അഗ്രയപൂജ നടത്തി. ശിശുപാലന്‍ മറ്റു രാജാക്കന്മാരെ പ്രേരിപ്പിച്ച്‌ പോരിനൊരുക്കി, ഭീഷ്മരെ അധിക്ഷേപിച്ചു. തയ്യാറുള്ളവര്‍ കൃഷ്ണനോടെതിര്‍ക്കട്ടെ എന്ന്‌ ഭീഷ്മര്‍ വെല്ലു വിളിച്ചു. ശിശുപാലന്‍ അതിനും തയ്യാറായി. കൃഷ്ണന്‍ ശിശുപാലന്റെ ദുഷ്പ്ര വൃത്തികള്‍ വിളിച്ചു പറഞ്ഞു. ശിശുപാലന്റെ അമ്മ മകന്റെ നുറുകുറ്റം പൊറു ക്കാന്‍ തന്നോടപേക്ഷിച്ചതിനാലാണ്‌ താനിത്രയും ക്ഷമിച്ചതെന്നും ഇപ്പോള്‍ ആ പരിധി കടന്നതുകൊണ്ട്‌ വധിയ്ക്കുക തന്നെയെന്നും പറഞ്ഞ്‌ കൃഷ്ണന്‍ തന്റെ ച്ര്രം കൊണ്ട്‌ ശിശുപാലന്റെ ശിരസ്സറുത്തു'”. രാജസുയത്തിന്റെ സമാപനത്തോടെ അതിഥികങള്ള്ലെൊവരും പിരിഞ്ഞു. ശകുനിയും ദുര്യോധനനും ഇന്ദ്രര്പസ്ഥത്തില്‍തന്നെ നിന്നു. ദുര്യോധനന്‍ പാണ്ഡവസഭ നടന്നുകണ്ടു. അത്ഭുതകരമായ നിര്‍മ്മാണ രീതിയായതു കൊണ്ട്‌ സ്ഫടികനിര്‍മ്മിതമായ വാതില്‍ നിമിത്തവും, സ്ഥലജലവിദഭ്രാന്തി നിമിത്തവും പല അബദ്ധങ്ങളും പറ്റി. ഭീമാദി പാണ്ഡവരും ഭൃത്യരും അതു കണ്ട്‌ ചിരിച്ചു. അസ്വസ്ഥമായ മനസ്സോടെയാണ്‌ ദുര്യോധനന്‍ ഹസ്തിന പുരത്തേയ്ക്ക്‌ തിരിച്ചത്‌. പാണ്ഡവരുടെ ശ്രേയസ്സുകണ്ട്‌ അസൂയാലുവായ ദുര്യോധനന്‍ ശകുനിയോട്‌ സങ്കടം പറഞ്ഞു. യുധിഷ്ഠിരനെ ചൂതിനു വിളിച്ചാല്‍ ശിഷ്ടകാര്യങ്ങളെല്ലാം താന്‍ സാധിച്ചുതരാമെന്ന്‌ ശകുനി ഏറ്റു. ദുര്യോധ നന്‍ തന്റെ പരാതികളും, ശകുനി ചൂതുകളിയുടെ കാര്യവും ധൃതരാഷ്ട്ര മട, അതേ പുസ്തകം, അദ്ധ്യായം 12-16, 24,25-32,37-45, o,774-784,804,808-822,892-840, 25 രോട്‌ പറഞ്ഞു. വിദുരരോടാലോചിച്ചാല്‍ അദ്ദേഹം അച്ഛനെ പിന്തിരിപ്പി യ്ക്കുമെന്നും എന്നാല്‍ താന്‍ മരിയ്ക്കുമെന്നും ദുര്യോധനന്‍ ഭീഷണി പ്രയോഗിച്ചപ്പോള്‍ പുത്രസ്നേഹം കൊണ്ട്‌ ധൃതരാഷ്ട്രര്‍ സമ്മതിച്ചു. ചൂതുകളി അപകടമാണെന്ന്‌ ധൃതരാഷ്ട്രര്‍ പറഞ്ഞു നോക്കിയെങ്കിലും ഇന്ദ്രര്രസ്ഥത്തില്‍ വെച്ച്‌ തനിയ്ക്കുണ്ടായ അപമാനവും, പാണ്ഡവരും കൃഷ്ണനും പാഞ്ചാലിയും തന്നെ പരിഹസിച്ചതും, പാണ്ഡവര്‍ക്ക്‌ ലഭിച്ച വലുതായ ഐശ്വര്യവും വിസ്തരിച്ച്‌ ദുര്യോധനന്‍ ചുതിന്‌ നിര്‍ബന്ധം പിടിച്ചു. മറ്റൊരു യാഗം നടത്താമെന്നും, അപ്പോള്‍ ഉപഹാരമായി വളരെ ധനം ലഭിയ്ക്കുമെന്നും, അസുയ വെച്ചു പുലര്‍ത്തരുതെന്നും ധൃതരാഷ്ട്ര രുപദേശിച്ചപ്പോള്‍ അച്ഛന്‍ അന്യരുടെ വാക്കിന്‌ വില കൊടുക്കുകയാണെ ങ്കില്‍ താന്‍ ജീവിച്ചിരുന്നിട്ട കാര്യമില്ലെന്നായി ദുര്യോധനന്‍. അവസാനം നിവൃത്തിയില്ലാതെ ഭൃത്യര്‍ക്ക്‌ ചൂതുകളിയ്ഷഴുവേണ്ട ഒരുക്കങ്ങള്‍ നടത്താനും, വിദുരര്‍ക്ക്‌ യുധിഷ്ഠിരനെ ക്ഷണിയ്ക്കാനുമുള്ള ചുമതല ധൃതരാഷ്ര്രര്‍ ഏലപിച്ചു. വിദുരര്‍ യുധിഷ്ഠിരനെ സന്ദേശമറിയിച്ചു. ചുതുകളിയൊഴി വാക്കണമെന്നുപദേശിയ്ക്കുകയും ചെയ്തു. താനായിട്ട്‌ ചുതുകളിയ്ക്കൊ രുങ്ങില്ലെന്നും ക്ഷണിച്ചാല്‍ നിരസിയ്ക്കില്ലെന്നുമായിരുന്നു യുധിഷ്ഠിരന്റെ മറുപടി”. 15. ദ്യൂതം യുധിഷ്ഠിരനും ശകുനിയും ചുതുകളിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്തു. ധര്‍മ്മപുത്രരതിന്റെ ദോഷങ്ങള്‍ ചുണ്ടിക്കാണിയ്ക്കുകയും ശകുനി ഖണ്‍ഡി യ്ക്കുകയും ചെയ്തു. പേടിയുണ്ടെങ്കില്‍ പിന്മാറാം എന്ന്‌ ശകുനി പറഞ്ഞ പ്പോള്‍ യുധിഷ്ഠിരന്‍ താന്‍ തന്റെ വാക്കു പിന്‍വലിയ്ക്കില്ലെന്നു പറഞ്ഞു 26. അതേ പുസ്തകം, അദ്ധ്യായം 47-58, പു.854-879. 26 കൊണ്ട്‌ കളിയ്ക്കൊരുങ്ങി. ഒരാള്‍ക്ക്‌ വേണ്ടി മറ്റൊരാള്‍ കളിയ്ക്കുന്നതു ശരിയല്ലെന്നു പറഞ്ഞുകൊണ്ടുതന്നെയാണ്‌ യുധിഷ്ഠിരന്‍ ചൂതിന്‌ സമ്മതി ചത്‌. അദ്ദേഹം പണയ വെച്ച വിലമതിയ്ക്കാനാകാത്ത സമ്പത്തു മുഴുവന്‍ ശകുനി കള്ളച്ചുതിലൂടെ കൈക്കലാക്കി. സഹോദരന്മാരോരുത്തരെയായി പണയാ വെച്ച അതിലും തോറ്റപ്പോള്‍ യുധിഷ്ഠിരന്‍ സ്വയം പണയപ്പണ്ട്മായി. വീണ്ടും തോറ്റപ്പോള്‍ ശകുനി പാഞ്ചാലിയുള്ളപ്പോള്‍ സ്വയം പണയപ്പണ്ടമാ യതു ശരിയായില്ല, പാഞ്ചാലിയെ പണയം വെയ്ക്കണമെന്ന്‌ പറഞ്ഞു. ധൃതരാഷ്ട്രരതു കണ്ട്‌ സന്തോഷിച്ചു. ആ കളിയും യുധിഷ്ഠിരന്‍ തോറ്റ പ്പോള്‍ പാഞ്ചാലിയെ സഭയിലേയ്ക്ക്‌ കൊണ്ടുവരാന്‍ ദുര്യോധനന്‍ വിദുര രോടാജഞാപിച്ചു. വിദുരര്‍ പറഞ്ഞ വാക്കുകളും, ഉപദേശിച്ച നീതിയുമൊന്നും ദുര്യോധനന്‍ ചെവിക്കൊണ്ടില്ല. ദുര്യോധനന്‍ പാഞ്ചാലിയെ സഭയിലേക്ക്‌ കൊണ്ടുവരാന്‍ പ്രാതികാമി യോട്‌ പറഞ്ഞു. ആദ്യം തോറ്റത്‌ താനോ യുധിഷ്ഠിരനോ എന്നൊരു ചോദ്യ ത്തിനുത്തരമറിഞ്ഞു വരാന്‍ പാഞ്ചാലി പ്രാതികാമിയെ അയച്ചു. ആ ചോദ്യ ത്തിന്‌ മറുപടി പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പാഞ്ചാലി വരാഞ്ഞതും പ്രാതി കാമിയുടെ ഭയവും കണ്ട്‌ ദുര്യോധനന്‍ ദുശ്ശാസനനെ നിയോഗിച്ചു. ദുശ്ശാസനന്‍ മുടി പിടിച്ചിഴച്ച്‌ സഭയിലെത്തിച്ചപ്പോള്‍ ദ്രാപദി തന്റെ ചോദ്യം ആവര്‍ത്തിച്ചു. ആര്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞില്ല. ഭീമന്‍ കോപമടക്കാ നാകാതെ യുധിഷ്ഠിരന്റെ കൈ പൊള്ളിയ്ക്കാന്‍ തീ കൊണ്ടു വരാന്‍ സഹദേവനോട്‌ പറഞ്ഞു. ശത്രുക്കളെ സന്തോഷിപ്പിയ്ക്കുന്ന വാക്കുകള്‍ പറയരുതെന്നോര്‍മ്മിപ്പിച്ച്‌ അര്‍ജ്ജുനന്‍ ഭീമനെ അടക്കി നിര്‍ത്തി. പാഞ്ചാലിയുടേയും പാണ്ഡവരുടേയും കഷ്ടസ്ഥിതികണ്ട്‌ ദുര്യോ ധനാനുജനായ വികര്‍ണ്ണന്‍ പാഞ്ചാലിയ്ക്കുത്തരം കൊടുക്കാത്ത സഭയോട്‌ പാഞ്ചാലി അടിമയല്ല എന്ന തന്റെ അഭിപ്രായം പറഞ്ഞു. ഈ ഇടപെടല്‍ 27 ഇഷ്ടപ്പെടാതെ കര്‍ണ്ണന്‍ പാഞ്ചാലിയെപ്പറ്റി വളരെ നിന്ദ്യമായി സംസാരി യ്ക്കുകയും, പാണ്ഡവരുടേയും പാഞ്ചാലിയുടേയും വസ്ര്രങ്ങളഴിച്ചു വാങ്ങാന്‍ ദുശ്ലാസനനോട പറയുകയും ചെയ്തു. ദുശ്ലാസനന്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാനൊരുങ്ങിയപ്പോള്‍ പാഞ്ചാലി കൃഷ്ണനെ വിളിച്ചു കരഞ്ഞു. കൃഷ്ണന്‍ മറഞ്ഞുനിന്ന്‌ അനേകം വസ്ത്രങ്ങള്‍ നിരന്തരമായി നല്‍കി അവളെ രക്ഷിച്ചു. ദുശ്ശാസനന്റെ മാറുപിളര്‍ന്ന്‌ ചോര കുടിയ്ക്കുമെന്ന്‌ ഭീമന്‍ ശപഥം ചെയ്തു. ദുര്യോധനന്‍ ഭീമാദികള്‍ യുധിഷ്ഠിരനെ തള്ളിപ്പറഞ്ഞാല്‍ ദ്രാപദിയെ മോചിപ്പിയ്ക്കാമെന്നേറ്റു. ഭീമന്‍ തങ്ങളുതിനു തയ്യാറല്ലെന്നും യുധിഷ്ഠിരന്‍ സമ്മതിച്ചാല്‍ ദുര്യോധനാദികളെ ഇപ്പോള്‍ത്തന്നെ താന്‍ വധി യ്ക്കുമെന്നും പറഞ്ഞു. പാഞ്ചാലിയുടെ അവസ്ഥ കണ്ട്‌ അയാള്‍ ഇതെല്ലാം വരുത്തിവെച്ചതിന്‌ യുധിഷ്ഠിരനോട്‌ പരാതിപ്പെട്ടു. ദുര്യോധനന്‍ വസ്ത്രം നീക്കി തന്റെ ഇടതുതുട കാണിച്ച്‌ പാഞ്ചാലിയുടെ നേരെ നോക്കി. താന്‍ ആ തുട തച്ചുടയ്ക്കുമെന്ന്‌ ഭീമന്‍ ശപഥം ചെയ്തു. ദുഃശകുനങ്ങള്‍ പലതും കണ്ട്‌ ഭയന്ന്‌ ഗാന്ധാരിയും, ഭീഷ്മരും, ദ്രോണ രും, വിദുരരും ധൃതരാഷ്ര്രരോടത്‌ ഉണര്‍ത്തിച്ചപ്പോള്‍ അദ്ദേഹം ദുര്യോധ നനെ ശകാരിച്ചുകൊണ്ട്‌ പാഞ്ചാലിയോട്‌ തന്നില്‍ നിന്നും വരം സ്വീകരി യ്ക്കാന്‍ ആവശ്യപ്പെട്ടു. ആദ്ൃയവരം യുധിഷ്ഠിരനെ സ്വത്ര്തരനാക്കണം എന്ന തായിരുന്നു, രണ്ടാമത്തെ വരം മറ്റു നാലു പാണ്ഡവരെ മുക്തരാക്കണ മെന്നും. പെണ്ണിന്റെ സഹായംകൊണ്ട്‌ രക്ഷപ്പെട്ടുവെന്ന്‌ പാണ്ഡവരെ കര്‍ണ്ണ നധിക്ഷേപിച്ചു. ഭീമന്‍ കൌരവരെ വധിയ്ക്കുമെന്ന്‌ പറഞ്ഞ്‌ യുദ്ധത്തിനൊരു ങ്ങിയെങ്കിലും യുധിഷ്ഠിരന്‍ തടഞ്ഞു. 27. അതേ പുസ്തകം, അദ്ധ്യായം 59-72, പു.880-917. 28 16. അനുദ്യൂതം നേടിയതെല്ലാം തിരിച്ചുകൊടുത്തത്‌ അപകടം വരുത്തുമെന്നു പറഞ്ഞ്‌ വീണ്ടും ചൂതു നടത്താന്‍ ദുര്യോധനന്‍, കര്‍ണ്ണന്‍, ശകുനി എന്നിവര്‍ ധൃതരാ ഷ്ര്രരോട്‌ പറഞ്ഞു, തോല്‍ക്കുന്നവര്‍ പ്രന്തണ്ടുവര്‍ഷം വനവാസവും ഒരു വര്‍ഷം അജ്ഞാതവാസവും ചെയ്യണമെന്നും നിബന്ധന ആവശ്യപ്പെട്ടു. ധൃതരാഷ്ട്രരുടെ സമ്മതത്തോടെ യുധിഷ്ഠിരനെ വിവരമറിയിച്ചു. ഭീഷ്മദ്രോ ണവിദുരാദികളുടെ എതിര്‍പ്പ്‌ ദുര്യോധനന്‍ വകവെച്ചില്ല. വിധിയില്‍ നിന്നൊഴിയാനാവില്ലെന്നു പറഞ്ഞ്‌ യുധിഷ്ഠിരന്‍ വീണ്ടും ക്ഷണം സ്വീകരിച്ചു. ചൂതുകളിയില്‍ തോറ്റു. വനവാസത്തിനൊരുങ്ങി നില്‍ക്കുന്ന പാണ്ഡവരേയും ദ്രപദിയേയും ദുശ്ശാസനന്‍ പരിഹസിച്ചു. പാണ്ഡവര്‍ തങ്ങള്‍ കൌരവരേയും പിന്തുണച്ചവരേയും നശിപ്പിയ്ക്കുമെന്ന്‌ ശപഥം ചെയ്തു. വിദുരര്‍ പാണ്ഡവര്‍ക്കാവശ്യമായ ഉപദേശങ്ങള്‍ നല്‍കി. വനവാസം കുന്തിയ്ക്ക്‌ കഷ്ടപ്പാടുണ്ടാക്കുമെന്നതിനാല്‍ അവര്‍ തന്റെ ഗൃഹ ത്തില്‍ താമസിച്ചു കൊള്ളട്ടെയെന്നും വിദുരര്‍ പറഞ്ഞു. പതിനാലാം വര്‍ഷം കൌരവര്‍ നശിയ്ക്കുമെന്ന്‌ ഹസ്തിനപുരം സന്ദര്‍ശിച്ച നാരദന്‍ പ്രവചിച്ചു. ദുര്യോധനന്‍, ശകുനി, ദുശ്ലാസനന്‍, കര്‍ണ്ണന്‍ എന്നിവര്‍ ദ്രോണരോട്‌ ശരണമര്‍ത്ഥിച്ചു. ദ്രോണരത്‌ സമ്മതിച്ചുവെങ്കിലും സര്‍വ്വനാശമുറപ്പാണെന്നും തല്‍ക്കാലത്തേയ്ക്ക്‌ ലഭിച്ചിരിയ്ക്കുന്ന കാലമ ത്രയും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണമെന്നും പറഞ്ഞു. ധൃതരാഷ്ട്രര്‍ പാണ്ഡ വരോടു ചെയ്ത അപരാധങ്ങളോര്‍ത്ത്‌ പശ്ചാത്തപിച്ചു”. മൈത്രേയന്‍ എന്ന മഹര്‍ഷി ധൃതരാഷ്ട്രരെ സന്ദര്‍ശിച്ച്‌ അദ്ദേഹ ത്തേയും ദുര്യോധനനേയും ഉപദേശിച്ചു. അപ്പോള്‍ അശ്രദ്ധയോടെയും അവ ജ്ഞയോടേയും നിന്ന ദുര്യോധനനെ, ഭീമസേനന്‍ ഗദ കൊണ്ട്‌ 28. അതേ പുസ്തകം, അദ്ധ്യായം 74,76-78,80, പു.919,920,922-929,931-934. 29 തുട തച്ചൊടിയ്ക്കും എന്ന്‌ മഹര്‍ഷി ശപിച്ചു. ശമം വരിച്ചാല്‍ ശാപമൊഴിവാ കുമെന്നും പറഞ്ഞു. 17. വനവാസം AID [AXLITNOTO NOS വനവാസത്തിനൊരുങ്ങിയ പാണ്ഡവര്‍ കാമ്യകവനത്തിലെത്തി. അവി ടെവെച്ച്‌ അവര്‍ ബകന്റെ അനുജനും, ഹിഡിംബന്റെ സുഹൃത്തുമായ കിര്‍മ്മീ രനെന്ന ഒരസുരനെ കണ്ടു. തന്നോടേല്‍ക്കാന്‍ വന്ന കിര്‍മ്മീരനെ ഭീമന്‍ വധിച്ചു. കൃഷ്ണന്‍ പാണ്ഡവാദ്യുദയകാഠക്ഷികളായ ചിലരും പാഞ്ചാലപു ത്രരുമൊന്നിച്ച്‌ പാണ്ഡവരെ കാണാനെത്തി. കൌാരവനാശവും രാജ്യലാഭ വുമുറപ്പു പറഞ്ഞ്‌ പാണ്ഡവരേയും ദ്രാപദിയേയും കൃഷ്ണന്‍ സമാധാനി പിച്ചു. ശ്രതുനാശംവരുത്തുമെന്നു പറഞ്ഞ്‌ ധൃഷ്ടദ്യുമ്നനും കൃഷ്ണയെ MOIMM flay”. ദ്രാപദി യുധിഷ്ഠിരനെ യുദ്ധത്തിന്‌ പ്രേരിപ്പിച്ചു. താന്‍ കാരണം ഭാരതകുലം മുടിയരുതെന്നായിരുന്നു യുധിഷ്ഠിരന്റെ പക്ഷം. ഭീമനും യുദ്ധം ഉടനെ വേണമെന്ന്‌ നിര്‍ബന്ധിച്ചു. കരവപക്ഷം അശക്ത്മല്ലെന്ന്‌ യുധിഷഠി രന്‍ വ്യക്തമാക്കിക്കൊടുത്തപ്പോള്‍ ഭീമന്റെ മനസ്സ്‌ പതറി. വ്യാസന്‍ പ്രത്യക്ഷ പ്പെട്ട ശ്രതുഭയമകറ്റാന്‍ പ്രതിസ്മൃതി എന്ന മന്ത്രം യുധിഷ്ഠിരനുപദേശിച്ചു കൊടുത്തു. അര്‍ജ്ജുനനും അതുപദേശിയ്ക്കണമെന്നും ദിവ്യാസ്ത്രങ്ങള്‍ നേടാന്‍ പ്രേരിപ്പിയിക്കണമെന്നും നിര്‍ദ്ദേശിച്ചു”. ചഠണ്്ഥവരുടെ തര്ത്ഥമ(ത അര്‍ജ്ജുനന്‍ ദിവ്യാസ്ര്രലാഭാര്‍ത്ഥം തീര്‍ത്ഥയാതയ്ക്കുപോയതോടെ പാണ്ഡവരും ദ്രാപദിയും ദുഃഖിതരായി. നാരദമുനിയും ധൌമൃമുനിയും 29. അതേ പുസ്തകം, അദ്ധ്യായം 10, പു.42-44. 30. അതേ പുസ്തകം, അദ്ധ്യായം 11,12, പു.45-58. 31. അതേ പുസ്തകം, അദ്ധ്യായം 27-36, പു.86-116. 30 തീര്‍ത്ഥയാത്രയെക്കുറിച്ച്‌ അവര്‍ക്കു പറഞ്ഞുകൊടുത്തു. ലോമേശനും ധാമ്യനുമൊപ്പം അവരും തീര്‍ത്ഥയാത്രയ്ക്കിറങ്ങി. നൈമിശാരണ്യം, (ബഹ്മ ശിരസ്സ്‌, മഹേന്ദ്രപര്‍വ്വതം, ഗന്ധമാദനം എന്നിങ്ങനെ പല പുണ്യസ്ഥലങ്ങളും തീര്‍ത്ഥങ്ങളും സന്ദര്‍ശിച്ചു. നരനാരായണാശ്രമത്തില്‍ താമസിയ്ക്കുന്ന കാലത്ത്‌ പാണ്ഡവരോ ടൊപ്പം ആശ്രമത്തില്‍ ബ്രാഹ്മണവേഷത്തില്‍ കൂടെ താമസിച്ച ജടാസുരന്‍ ഭീമന്‍ കൂടെയില്ലാത്ത ഒരവസരത്തില്‍ ധര്‍മ്മപുത്രരേയും, നകുലസഹദേവ ന്മാരേയും, പാഞ്ചാലിയേയും അപഹരിച്ചു കൊണ്ടുപോയി. മാര്‍ഗ്ഗമദ്ധ്യേ ഭീമസേനന്‍ ജടാസുരനെ കണ്ട്‌ ഘോരയുദ്ധത്തിലേര്‍പ്പെടുകയും അസുരന്റെ തല തട്ടിയുടയ്ക്കുകയും ചെയ്തു. ആര്‍ഷ്ടിഷേണാശ്രമത്തില്‍ താമസിയ്ക്കവേ ഒരിയ്ക്കല്‍ ദ്രൌപദി തനിയ്ക്ക്‌ പഞ്ചവര്‍ണ്ണപ്പുക്കള്‍ നിറഞ്ഞു നില്‍ക്കുന്ന ശൈലാഞ്ചലം ഭീമനോ ടൊപ്പം ചെന്നു കാണണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചു. ഭീമന്‍ തന്റെ ബാഹു ബലം കൊണ്ട്‌ അവിടെയുള്ള അസുരന്മാരെയൊക്കെ ഭയപ്പെടുത്തി അകറ്റ ണമെന്നും ദ്രപദി ആവശ്യപ്പെട്ടു. അതനുസരിച്ച്‌ ഭീമന്‍ കൊടുമുടിയില്‍ കയറിനിന്ന്‌ ശംഖനാദം മുഴക്കി. ശബ്ദം കേട്ട വന്നെത്തിയ യക്ഷരാക്ഷസ ഗന്ധര്‍വ്വസംഘവും, ഭീമനും തമ്മില്‍ ഉഗ്രമായ യുദ്ധം നടന്നു. പരാജയപ്പെട്ടു പിന്തിരിഞ്ഞോടി വരുന്നവരെ കണ്ട്‌ മണിമാന്‍ എന്ന കുബേരസുഹൃത്തായ രാക്ഷസന്‍ ഭീമസേനനോടെതിരിട്ടു. ഗദ കൊണ്ട്‌ തലയ്ക്കടിച്ച്‌ ഭീമന്‍ മണി മാനെ കൊന്നു. അഗസ്തൃശാപമേറ്റതിനാലാണ്‌ മണിമാന്‍ ഇങ്ങനെയൊ രന്ത്യമുണ്ടായത്‌. അര്‍ജ്ജുനന്‍ ഗന്ധമാദനപര്‍വ്വതത്തിലെത്തി സഹോദ്രങ്ങളോടൊത്തു ചേര്‍ന്നു. അര്‍ജ്ജുനന്‍ യാത്രാവിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ നിവാത കവചരേയും, കാലകേയരേയും താന്‍ വധിച്ച കാര്യവും പറയുന്നു. ഇന്ദ്രന്റെ 31 ക്ഷണപ്രകാരം ദേവലോകത്തുപോയ അര്‍ജ്ജുനന്‍ പല ദിവ്യാസ്ത്രങ്ങളും ലഭിയ്ക്കുന്നു. ഗുരുദക്ഷിണയായി തന്റെ ശത്രുക്കളായ നിവാതകവചന്മാ രെന്ന അസുരന്മാരെ വധിയ്ക്കാൻ ഇന്ദ്രന്‍ അര്‍ജ്ജുനനോടാവശ്യപ്പെട്ടു. അര്‍ജ്ജുനന്‍ പാതാളത്തില്‍ ചെന്ന്‌ നിവാതകവചന്മാരുമായി ഘോരയുദ്ധ ത്തിലേര്‍പ്പെട്ടു. ദീര്‍ഘമായ യുദ്ധത്തിന്റെ അവസാനം അര്‍ജ്ജുനന്‍ അവരെ കൂട്ടത്തോടെ സംഹരിച്ച്‌ തിരിച്ചു വരും വഴി പൌലോമരും, കാലകേയരും വസിയ്ക്കുന്ന ഹിരണ്യപുരം കണ്ടു. മനുഷ്യനാല്‍ വധിയ്ക്കപ്പെടുമെന്ന ബ്രഹ്മശാപമേറ്റ അവരെ കൊല്ലാന്‍ മാതലി അര്‍ജ്ജുനനോടു പറഞ്ഞു. ആ ദേവവൈരികളേയും അര്‍ജ്ജുനന്‍ വധിച്ചു. വനവാസത്തിലെ പത്തുകൊല്ലുവും തികഞ്ഞപ്പോള്‍ അജ്ഞാതവാസ ത്തിന്റെ മുന്നോടിയായി ദ്വൈതവനത്തിലേയ്ക്ക്‌ പോകാന്‍ പാണ്ഡവര്‍ O Ha pwosert”. CPQII2UVAO ഹസ്തിനപുരത്തെത്തിയ ഒരു ബ്രാഹ്മണന്‍ ധ്ൃതരാഷ്ര്രരോട പാണ്ഡ വരും പാഞ്ചാലിയും വനത്തില്‍ അനുഭവിയ്ക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച പറഞ്ഞു. ഇതു കേട്ട ശകുനിയും കര്‍ണ്ണനും ദുര്യോധനനോട്‌ കാട്ടില്‍ ചെന്ന്‌ പാണ്ഡവര്‍ക്കു മുന്നില്‍ തങ്ങളുടെ പ്രഡ്ടി കാണിയ്ക്കണമെന്നു പറഞ്ഞു. മുവരും പശുത്തൊഴുത്തുകള്‍ പരിശോധിയ്ക്കാന്‍ വേണ്ടിയെന്ന്‌ കള്ളം പറ ഞ്ഞ്‌, പാണ്ഡവരുടെ അടുക്കല്‍ പോകില്ലെന്നുറപ്പു കൊടുത്ത്‌ ധൃതരാ ഷ്ട്രരില്‍ നിന്നും കാട്ടില്‍ പോകാന്‍ സമ്മതം വാങ്ങി. ദ്വൈതവനത്തിനടു ത്തുള്ള ഒരു പൊയ്കയുടെ കരയിലെത്തി ദുര്യോധനാദികള്‍ കേളികള്‍ക്കുള്ള ഒരുക്കമായി. മുന്‍കുട്ടി അവിടെയെത്തിച്ചേര്‍ന്ന ഗന്ധര്‍വ്വന്മാരുമായി കലഹിച്ച്‌ അവര്‍ യുദ്ധത്തിലേര്‍പ്പെട്ടു. ഗന്ധര്‍വ്വന്മാര്‍ ദുര്യോധനാദികളെ തോല്‍പിച്ച 32. അതേ പുസ്തകം, അദ്ധ്യായം 80-75, പു.221-477. 32 ബന്ധനസ്ഥരാക്കി. കരവഭടന്മാരില്‍ നിന്നും വിവരമറിഞ്ഞപ്പോള്‍ അഭയമ പേക്ഷിയ്ക്കുന്ന അവരോട്‌ ഗന്ധര്‍വ്വന്മാര്‍ ചെയ്തത്‌ തങ്ങള്‍ ചെയ്യേണ്ട കാര്യമായിരുന്നുവെന്നാണ്‌ ഭീമസേനന്‍ പറഞ്ഞത്‌. പക്ഷേ അഭയം യാചിച്ചു വന്നവരെ രക്ഷിയ്ക്കേണ്ട ക്ഷത്രിയധര്‍മ്മമോര്‍മ്മിപ്പിച്ച്‌ യുധിഷ്ഠിരന്‍ ഭീമനേയും അര്‍ജ്ജുനനേയും ഗന്ധര്‍വ്വന്മാരുടെയടുത്തേയ്ക്കയച്ചു. ഇരു കൂട്ടരും തമ്മില്‍ യുദ്ധമുണ്ടായെങ്കിലും ഒടുവില്‍ രമൃതയിലായി. ഇന്ദ്രനിര്‍ദ്ദ ശമനുസരിച്ച്‌ പാണ്ഡവരക്ഷയ്ക്ക്‌ വന്നവരാണ്‌ തങ്ങളെന്ന്‌ ഗന്ധര്‍വ്വരുടെ നേതാവായ ചിത്രസേനന്‍ പറഞ്ഞു. ബന്ധനത്തില്‍ നിന്നും മുക്തി ലഭി ച്ചെങ്കിലും അപമാനം സഹിയ്ക്കവയ്യാതെ ദുര്യോധനന്‍ രാജ്യം ദുശ്ശാസ നനെ ഏല്‍പിച്ച്‌ പ്രായോപവേശം ചെയ്യാനൊരുങ്ങി. പാണ്ഡവര്‍ക്ക്‌ രാജ്യം തിരിച്ചുകൊടുത്ത്‌ നന്ദി പ്രകടിപ്പിച്ച്‌ സുഖമായി ജീവിയ്ക്കാന്‍ ശകുനി ഉപ ദേശിച്ചുവെങ്കിലും ദുര്യോധനന്‍ പിന്തിരിഞ്ഞില്ല. പാതാളവാസികളായ അസു രന്മാര്‍ കൃത്യയെ സൃഷ്ടിച്ച്‌ ദുര്യോധനനെ തങ്ങളുടെ മുന്നിലെത്തിച്ചു. പാണ്ഡ വര്‍ക്കെതിരെ സഹായിയ്ക്കാമെന്ന്‌ പറഞ്ഞ്‌ അവര്‍ ധൈര്യവും പ്രോത്സാ ഹനവും നല്‍കിയപ്പോള്‍ ദുര്യോധനന്‍ പ്രായോപവേശ്ശ്രമം വെടിഞ്ഞ്‌ തന്റെ സേനയെ ഒന്നിച്ചു കൂട്ടി ശക്തമാക്കി ഹസ്തിനപുരത്തേയ്ക്ക്‌ പോയി. ദുര്യേഥഥനമ്റെ്‌ യഗഗ്ഥ അപമാനിതനായ ദുര്യോധനനെ ഭീഷ്മര്‍ കളിയാക്കി. പാണ്ഡവരേ ക്കാള്‍ ശക്തി തനിയ്ക്കുണ്ടെന്ന്‌ തെളിയിക്കാന്‍ കര്‍ണ്ണന്‍ ദിഗ്ജയത്തിനൊരു ങ്ങിയിറങ്ങി. വിജയിയായി തിരിച്ചെത്തി. ദുര്യോധനന്‍ വൈഷ്ണവം എന്ന യാഗം നടത്തി. കൌാരവര്‍ക്കാത്മവിശ്വാസം വര്‍ദ്ധിച്ചു”. 33. അതേ പുസ്തകം, അദ്ധ്യായം 236-252, പു.645-677. 34. അതേ പുസ്തകം, അദ്ധ്യായം 253-256, പു.677-685. 33 18. അജഞാതവാസം അജഞാതവാസത്തിന്‌ വിരാടപുരിയാണ്‌ പാണ്ഡവര്‍ തെരഞ്ഞെടു ത്തത്‌. വ്യാജവേഷവും പേരും സ്വീകരിച്ച്‌ അവര്‍ വിരാടരാജധാനിയില്‍ തങ്ങള്‍ക്കിണങ്ങുന്ന പ്രവൃത്തികള്‍ ചെയ്ത്‌ ജീവിച്ചു. വിരാടപത്നിയുടെ സൈര്രന്ധിയായ ദ്രപദിയെ രാജ്ഞിയുടെ സഹോദരന്‍ കീചകന്‍ കാമാ ഭ്ൃയര്‍ത്ഥന നടത്തി ശല്യം ചെയ്തുകൊണ്ടിരുന്നു. ദ്രൌപദിയുടെ പരാതിയും വിലാപവും കേട്ട്‌ ഭീമന്‍ കീചകനെ രാത്രി നൃത്താലയത്തിലേയ്ക്കെത്തി യ്ക്കാന്‍ ദ്രൌരപദിയോട പറഞ്ഞു. അങ്ങനെ നൃത്താലയത്തില്‍ ദ്രപദിയെ കാത്തിരുന്ന കീചകനെ ഭീമന്‍ വധിച്ചു”. ഗേഗ്ഗഗഹണഡ്ും യുദഗഥ്ും അജ്ഞാതവാസം കഴിഞ്ഞ്‌ പാണ്ഡവര്‍ തിരിച്ചുവരും, അപ്പോഴേയ്ക്ക്‌ യുദ്ധത്തിന്‌ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്ന്‌ കൃപര്‍ ദുര്യോധ നാദികളോട്‌ പറഞ്ഞു. കീചകന്റെ മരണവാര്‍ത്തയറിഞ്ഞ ധൈര്യത്തില്‍ ത്രിഗർത്തൻ ദുര്യോധനനോട വിരാടന്റെ പശുക്കളെ അപഹരിയ്ക്കാന്‍ പറഞ്ഞു. സൈന്യം ഇരുവിഭാഗങ്ങളായി ചെന്ന്‌ വിരാടരാജ്യത്തെ ഇരുഭാഗങ്ങളിലൂടെ ആക്രമിച്ചുവെങ്കിലും പാണ്ഡവസഹായത്തോടെ വിരാടന്‍ വിജയിച്ചു. അത്‌ പാണ്ഡവരാണെന്ന്‌ കാരവരുഹിച്ചെങ്കിലും അജ്ഞാതവാസത്തിന്റെ സമയം കഴിഞ്ഞിരുന്നു. പാണ്ഡവരെ തിരിച്ചറിഞ്ഞ വിരാടന്‍ മകള്‍ ഉത്തരയെ അര്‍ജ്ജുനന്‍ നല്‍കാനൊരുങ്ങി. താന്‍ ഗുരുസ്ഥാനീയനായതിനാലും ഉത്ത രയ്ക്ക്‌ ദുഷ്പേരുണ്ടാകാതിരിയ്ക്കാനും അര്‍ജ്ജുനന്‍ അവളെ പുത്രവധു വായി സ്വീകരിച്ചു”. 35. അതേ പുസ്തകം, വിരാടപര്‍വ്വം, അദ്ധ്യായം 1,7-12,14-22, പു.846,859-371,876-903. 36. അതേ പുസ്തകം, അദ്ധ്യായം 29-71, പു.915-1011. 34 19. സന്ധിശ്രമം. യുദ്ധമൊഴിവാക്കി സമാധാനപരമായി ജീവിയ്ക്കാനായിരുന്നു പാണ്ഡവര്‍ക്ക്‌ താല്പര്യം. സര്‍വ്വനാശമൊഴിവാക്കാനായി, അര്‍ദ്ധരാജ്യം ആവശ്യപ്പെട്ടുകൊണ്ട്‌ ഹസ്തിനപുരത്തേയ്ക്ക്‌ ദൂതനെ അയയ്ക്കാമെന്ന്‌ കൃഷ്ണന്‍ പറഞ്ഞു. ദുര്യോധനന്‍ അത്‌ സമ്മതിക്കാന്‍ സാദ്ധ്യതയില്ലാത്ത തിനാല്‍ യുദ്ധത്തിനൊരുങ്ങണമെന്നും മറ്റു രാജാക്കന്മാരുടെ പിന്തുണ വേഗം നേടണമെന്നും ദ്രുപദന്‍ പറഞ്ഞു. പാണ്ഡവരുടെ ഒരുക്കത്തെക്കുറിച്ചറിഞ്ഞ ദുര്യോധനനും പടയൊരുക്കം തുടങ്ങി. കൃഷ്ണന്റെ അടുക്കലും സഹായംതേടി ഇരുകൂട്ടരും എത്തി. ഇരുവരേയും പിന്തുണയ്ക്കാമെന്ന്‌ കൃഷ്ണനേറ്റപ്പോള്‍ അര്‍ജ്ജുനന്‍ കൃഷ്ണനേയും, ദുര്യോധനന്‍ യാദവ സൈന്യത്തേയും സ്വീകരിച്ചു. നകുലസഹദ്ദവേവന്മാരുടെ അമ്മാവനായ ശല്യരെ ദുര്യോധനന്‍ വ്ക്രമാര്‍ഗ്ഗത്തിലൂടെ വശപ്പെടുത്തി. പകരമായി യുധിഷ്ഠിരന്‍ കര്‍ണ്ണനെ തേജോവധം ചെയ്ത്‌ അസ്തവീര്യനാക്കാമെന്ന്‌ ശല്യരെക്കൊണ്ട്‌ സമ്മതിപ്പിച്ചു”. ദ്രുപദന്‍ ദൂതനായി നിയോഗിച്ച പുരോഹിതന്‍ ഹസ്തിനപുരത്തു ചെന്ന്‌ അര്‍ദ്ധരാജ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പാണ്ഡവസന്ദേശമറിയിച്ചു. ഭീഷ്മരുടെ അനുകൂലഭാവം കണ്ട്‌ കര്‍ണ്ണന്‍ കയര്‍ത്തു. പുരോഹിതനെ യാത്രയാക്കിയശേഷം തന്റെ മക്കളെ കുറ്റപ്പെടുത്തിക്കൊണ്ടും, പാണ്ഡവരെ പുക്ഷ്ത്തിക്കൊണ്ടും, അവര്‍ ശമം സ്വീകരിയ്ക്കണമെന്ന്‌ സൂചിപ്പിച്ചുകൊണ്ടും ധൃതരാഷ്ട്രര്‍ സഞ്ജയന്റെയടുക്കല്‍ മറുപടിയയച്ചു. ശ്രീകൃഷ്ണന്‍ പാണ്ഡവര്‍ യുദ്ധസന്നദ്ധരാണെന്ന്‌ പറഞ്ഞുവെങ്കിലും, അഞ്ചുഗ്രാമങ്ങളെങ്കിലും നല്‍കി യുദ്ധമൊഴിവാക്കണമെന്ന്‌ യുധിഷ്ഠിരന്‍ സഞ്ജയന്റെയടുക്കല്‍ പറഞ്ഞയച്ചു. ഭീഷ്മരും ദ്രോണരും ആ നിര്‍ദ്ദേശത്തെ 37. അതേ പുസ്തകം, വാള്യം മൂന്ന്‌, അദ്ധ്യായം 1-8, പു.18-33. 35 അനുകൂലിച്ചു. ധൃതരാഷ്ട്രരും ഭയം കൊണ്ട്‌ ആ പക്ഷം സ്വീകരിച്ചു. കര്‍ണ്ണ നെതിര്‍ത്തു സംസാരിച്ചു. ദുര്യോധനന്‍ തന്റെ നിലപാടില്‍ നിന്നും പിന്മാറി യില്ല. ശുഭ്യപതീക്ഷയോടെയല്ലെങ്കിലും യുധിഷ്ഠിരന്‍ തന്റെ ദൂതുമായി ഹസ്തി നപുരത്തേയ്ക്ക്‌ പോകാന്‍ കൃഷണനോടപേമ്ഷിച്ചു. സഹദേവനൊഴികെയുള്ള പാണ്ഡവര്‍ ശാന്തിയാഗ്രഹിയ്ക്കുന്നവരായിരുന്നു. ഇതുകണ്ട്‌ ദുഃഖിതയായ ദ്രപദിയെ കൃഷ്ണന്‍ ശത്രുവധമുറപ്പാണെന്ന്‌ പറഞ്ഞ്‌ സമാധാനിപ്പിച്ചു”. വിദുരഗൃഹത്തിലെത്തിയ കൃഷ്ണനോട്‌ കുന്തി തന്റെ മക്കള്‍ക്ക്‌ തുണയായി നില്‍ക്കണമെന്ന്‌ അപേക്ഷിച്ചു. കാരവ്രപമുഖരും കൃഷ്ണനും ഉപദേശിച്ചിട്ടും ദുര്യോധനന്‍ വഴിപ്പെട്ടില്ല. തന്നെ ബന്ധിയ്ക്കാന്‍ ദുര്യോധനന്‍ ശ്രമിയ്ക്കുന്നുണ്ടെന്നറിഞ്ഞ കൃഷ്ണന്‍ കൌരവസഭയില്‍ തന്റെ വിശ്വരൂപം പ്രദര്‍ശിപ്പിച്ചു. കുന്തി പാഞ്ചാലിയ്ക്കേറ്റ അപമാനം ക്ഷമിയ്ക്കാന്‍ കഴിയുന്ന തല്ലെന്നും കര്‍മ്മോദ്യുക്തനാകാനുള്ള കാലം വന്നുവെന്നും മക്കളോടു പറയാന്‍ കൃഷ്ണനെ ഏലപിച്ചു”. 20. കര്‍ണ്ണന്റെ കഥ ദൂര്യ-കര്‍ണ്ണന്ധ്മഗഗമ്ഥ സൂര്യദേവനില്‍ തനിയ്ക്കു പിറന്ന മകനെ കുന്തി അപവാദഭയത്താല്‍ നദിയിലുപേക്ഷിച്ചു. ജന്മനാ കവചകുണ്ഡലങ്ങളുള്ള ആ കുട്ടിയെ ധൃതരാഷ്ട്രരുടെ സുഹൃത്തും സുതനുമായ അധിരഥന്‍ എടുത്തു വളര്‍ത്തി. വസുഷേണന്‍ എന്നു പേരിട്ടു. ദ്രോണര്‍, കൃപര്‍, പരശുരാമന്‍ എന്നിവരില്‍ നിന്നും പലതരം ആയുധങ്ങള്‍ പ്രയോഗിയ്ക്കുന്നതില്‍ നൈപുണ്യം നേടിയ കര്‍ണ്ണന്‍ ലോക്പ്രശസ്തനായി. ദാനശീലനായ കര്‍ണ്ണന്‍ ബ്രാഹ്മണരെന്തു ചോദിച്ചാലും നിഷേധിയ്ക്കില്ലായിരുന്നു”. 38 അതേ പുസ്തകം, അദ്ധ യായം 20-31,47-82, പു.59-93,160-238. 39. അതേ പുസ്തകം, അദ്ധ്യായം 90-95, 124-131,137, പു.251-269,313-332,345,346. 40. അതേ പുസ്തകം, വാള്യം രണ്ട്‌, അദ്ധ്യായം 308,309, പുറം 815-818. 36 പാണ്ഡവരുടെ വനവാസമവസാനിയ്ക്കാറായ സമയത്ത്‌ ഇന്ദ്രന്‍ കര്‍ണ്ണന്റെ കവചകുണ്ഡലങ്ങള്‍ കൈക്കലാക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ സൂര്യന്‍ കര്‍ണ്ണന്‌ ഒരു ദിവസം സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട മുന്നറിയിപ്പ്‌ നല്‍കി. പക്ഷേ സൂര്യന്റെത്ര ഉപദേശിച്ചിട്ടും നിര്‍ബ്ബന്ധിച്ചിട്ടും കര്‍ണ്ണന്‍ തന്റെ ദാന്രവതത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറായില്ല. ഒടുവില്‍ കവചകുണ്ഡലങ്ങള്‍ കൊടുക്കുകയാണെങ്കില്‍ പകരം ശ്ര്രുസംഹാരാര്‍ത്ഥം ഒരു വേല്‍ ഇന്ദ്രനില്‍ നിന്നും വാങ്ങാന്‍ സൂര്യദേവനുപദേശിച്ചു. ബ്രാഹ്മണവേഷത്തില്‍ മുന്നിലെത്തി കവചകുണ്ഡലങ്ങള്‍ ആവശ്യ പ്പെട്ട ഇന്ദ്രനോട്‌ കര്‍ണ്ണന്‍ പകരം മറ്റ്‌ പല അമൂല്യമായ സമ്മാനങ്ങളും വാഗ്ദാനം ചെയ്തു. ഇന്ദ്രന്‍ സമ്മതിയ്ക്കുന്നില്ലെന്ന്‌ കണ്ടപ്പോള്‍ സൂര്യദേ വന്‍ പറഞ്ഞപോലെ പകരമായി കര്‍ണ്ണന്‍ വേല്‍ ചോദിച്ചു. ഒരു ശ്രതുവിന്റെ നേരെ മാത്രമേ പ്രയോഗിയ്ക്കാനാകു, അവനെക്കൊന്ന ശേഷം ആ വേല്‍ തന്റെ കയ്യില്‍ത്തന്നെ തിരിച്ചെത്തുമെന്ന്‌ പറഞ്ഞ്‌ ഇന്ദ്രന്‍ കര്‍ണ്ണനാവശ്യപ്പെട്ട വേല്‍ നല്‍കി. കര്‍ണ്ണന്‍ തന്റെ കവചകുണ്ഡലങ്ങള്‍ ദേഹത്ത്‌ നിന്നും മുറിച്ചു വേര്‍പെടുത്തി ഇന്ദ്രനു കൊടുത്തു. അതുകൊണ്ട്‌ ശരീരത്തിനൊരു വൈരൂപ്യവും വരില്ലെന്നും ഇന്ദ്രന്‍ അനുഗ്രഹിച്ചു”. ഷ്യചണ-കര്‍ണ്ണുന്വമഗഗ്മഥ സന്ധിശ്രമവുമായി ചെന്ന കൃഷ്ണന്‍ കര്‍ണ്ണനെ തന്റെ കൂടെ കൂട്ടി ക്കൊണ്ടുപോയി കര്‍ണ്ണന്‍ കുന്തീപുര്രനാണെന്ന സത്യം വെളിപ്പെടുത്തി അയാളെ പാണ്ഡവപക്ഷത്തേയ്ക്ക്‌ ക്ഷണിച്ചു കര്‍ണ്ണനെ പാണ്ഡവര്‍ സേവി ക്കുമെന്നും ദ്രൌപദി ആറാമുഴത്തില്‍ പത്നിയാകുമെന്നും പറഞ്ഞു. പക്ഷേ ആരാജ്യാവകാശമൊന്നും കര്‍ണ്ണനെ പ്രലോഭിപ്പിയ്ക്കാനുതകിയില്ല. വളര്‍ത്ത ച്നും അമ്മയുമായ അധിരഥനോടും രാധയോടും, തന്റെ അഭിമാനം രക്ഷിച്ച 21. അതേ പുസ്തകം, അദ്ധ്യായം 300-302, പു.900-805, 818-920. 37 ദുര്യോധനനോടും തനിയ്ക്കുള്ള കടപ്പാടിനേയും മറുപക്ഷം ചേര്‍ന്നാല്‍ തനിയ്ക്കുണ്ടാകുന്ന അകീര്‍ത്തിയേയും മുന്‍നിര്‍ത്തി കര്‍ണ്ണന്‍ കൃഷ്ണന്റെ വാക്കുകള്‍ നിരസിച്ചു. താന്‍ ജ്യേഷ്ഠനാണെന്നറിഞ്ഞാല്‍ യുധിഷ്ഠിരന്‍ വഴി മാറിത്തരുമെന്നതിനാല്‍ ആ രഹസ്യം വെളിപ്പെടുത്തരുതെന്നപേക്ഷിച്ചു. തനിയ്ക്കു രാജ്യം ലഭിച്ചാല്‍ താനത്‌ ദുര്യോധനന്‍ നല്‍കുമെന്നും ധര്‍മ്മാ നുസാരം യുധിഷ്ഠിരന്‍ തന്നെ രാജാവാകട്ടെയെന്നും കര്‍ണ്ണന്‍ പറഞ്ഞു. ഷുറമ7-ചര്‍ീക്കു സ്വമഥഗമഥ സമാധാനശ്രമങ്ങള്‍ പരാജയപ്പെടുന്നതില്‍ തനിയ്ക്കുള്ള ദുഃഖം വിദുരര്‍ കുന്തിയോട്‌ പറഞ്ഞു. കുന്തിയ്ക്ക്‌ ശ്രതുപക്ഷത്തെക്കുറിച്ചോര്‍ത്ത്‌ ഭയവും കര്‍ണ്ണന്‍ ശ്രതുപക്ഷത്താണെന്നതില്‍ ദുഃഖവും തോന്നി. കര്‍ണ്ണനെ നേരില്‍ കണ്ടു സംസാരിയ്ക്കാന്‍ കുന്തി തീര്‍ച്ചയാക്കി. കുന്തി കര്‍ണ്ണന്റെ ജനനരഹസ്യം കര്‍ണ്ണനോട്‌ വെളിപ്പെടുത്തി, അനുജന്മാരൊടൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ടു. സൂര്യന്‍ കുന്തി പറഞ്ഞതു ശരിയാണെന്നും അമ്മ യുടെ വാക്കുകള്‍ അനുസരിയ്ക്കണമെന്നും പറഞ്ഞു. കര്‍ണ്ണന്‍ തന്നെ ഉപേക്ഷിച്ചതിന്‌ കുന്തിയെ കുറ്റപ്പെടുത്തി. സ്വന്തം ആവശ്യമായതുകൊണ്ട്‌ മാത്രമാണിന്ന്‌ തന്നെത്തേടി വന്നതെന്ന്‌ ആരോപിച്ചു. ഭയംകൊണ്ട്‌ മറു പക്ഷം ചേര്‍ന്നെന്ന്‌ ദുഷ്കീര്‍ത്തിയ്ക്കിരയാകുമെന്നതിനാല്‍ താന്‍ പാണ്ഡ വപക്ഷത്തേയ്ക്ക്‌ വരില്ലെന്നും, യുദ്ധത്തില്‍ അര്‍ജ്ജുനനെ കൊല്ലാന്‍ കഴി ഞ്ഞാല്‍ താന്‍ അമ്മയോടൊപ്പം വരാമെന്നും പറഞ്ഞു. യുദ്ധത്തില്‍ അര്‍ജ്ജു നനൊഴികെ നാല്‍വര്‍ക്കും അഭയം നല്‍കാമെന്ന്‌ കര്‍ണ്ണന്‍ പറഞ്ഞപ്പോള്‍ കുന്തി ഗത്യന്തരമില്ലാതെ ദുഃഖിതയായി തിരിച്ചുപോന്നു”. 2. അതേ പുസ്തകം, വാജ്യം മുന്ന്‌, അദ്ധ്യായം 140-143, പു.350--359. 43. അതേ പുസ്തകം, അദ്ധ്യായം 143-146, പു.360-364. 38 21. യുദ്ധാരംഭം പാണ്ഡവര്‍ പടയൊരുക്കം തുടങ്ങി. ഏഴ്‌ അക്ഷാഹിണികളുടെ നാഥന്മാരെ നിശ്ചയിച്ചു. കൃഷണന്‍ സേനാപതിയായി ധൃഷ്ടദ്യുമ്നനെയാണ്‌ നിര്‍ദ്ദേശിച്ചത്‌. ദുര്യോധനന്‍ പതിനൊന്ന്‌ അക്ഷാഹിണികളുടെ നായകന്മാരെ നിശ്ചയിച്ച, സേനാപതിയാകാന്‍ ഭീഷ്മരോടാവശ്യപ്പെട്ടു. ആദ്യം കര്‍ണ്ണനോ താനോ ഒരാളേ പോരിനിറങ്ങു എന്ന വ്യവസ്ഥയില്‍ ഭീഷ്മര്‍ സമ്മതിച്ചു. ഭീഷ്മരും കര്‍ണ്ണനും തമ്മില്‍ കലഹമുണ്ടായി. ഭീഷ്മരുടെ നിന്ദാവാക്കുകള്‍ കേട്ട കുപിതനായ കര്‍ണ്ണന്‍ ഭീഷ്മരുടെ പതനത്തിനു ശേഷമേ താന്‍ യുദ്ധം ചെയ്യു എന്നുറപ്പിച്ചു പറഞ്ഞു”. 22. ഗീതോപദേശം ഇരുപക്ഷവും യുദ്ധത്തിനൊരുങ്ങി.യുദ്ധനിയമങ്ങള്‍ പറഞ്ഞുറപ്പിച്ചു. യുദ്ധവിവരങ്ങള്‍ ധൃതരാഷ്ട്രരെ പറഞ്ഞു കേള്‍പ്പിയ്ക്കാന്‍ വേദവ്യാസന്‍ സഞ്ജയന്‍ ദിവ്യചക്ഷുസ്സ്‌ നല്‍കി. പിതാമഹനേയും ആചാര്യന്മാരേയും ബന്ധുമിത്രാദികളേയും എതിര്‍പ ക്ഷത്തു കണ്ട അര്‍ജ്ജുനന്‍ അസ്വസ്ഥനായി ആയുധം വെച്ചു. ശ്രീകൃഷ്ണന്‍ ഗീതോപദേശം കൊണ്ട്‌ അര്‍ജ്ജുനനെ കര്‍മ്മോദ്യുക്തനാക്കി. യുദ്ധം തുടങ്ങും മുമ്പേ യുധിഷ്ഠിരന്‍ കവചവും ആയുധങ്ങളും മാറ്റി വെച്ച്‌ മറുപക്ഷത്തു ചെന്ന്‌ ഭീഷ്മര്‍, ദ്രോണര്‍, കൃപര്‍, ശല്യര്‍ എന്നിവരെ വന്ദിച്ച്‌ അനുഗ്രഹം നേടി. കൃഷ്ണന്‍ ഭീഷ്മപതനം വരെ കര്‍ണ്ണനെ പാണ്ഡവപക്ഷത്തേയ്ക്ക്‌ വിളിച്ചുവെങ്കിലും ദുര്യോധനന്‍ അഹിതമായതു ചെയ്യാന്‍ കര്‍ണ്ണന്‍ തയ്യാറായില്ല. യുധിഷ്ഥിരന്‍ തന്റെ പക്ഷത്തേയ്ക്ക്‌ എതിര്‍പ ക്ഷത്തുനിന്ന്‌ താല്പര്യമുള്ളവര്‍ക്ക്‌ ചേരാം എന്നു പറഞ്ഞപ്പോള്‍ യുയുത്സു തയ്യാറായി”. 44. അതേ പുസ്തകം, അദ്ധ്യായം 151-155,156,168, പു.374-376,383-386,417-419. 45. അതേ പുസ്തകം, ഭീഷ്മപര്‍വ്വം, അദ്ധ്യായം 1-2,25-42,43, പു.481-484,535-580,581-587. 39 23. കുരുക്ഷേത്രയുദ്ധം അഞ്ചു പര്‍വ്വങ്ങളിലാണ്‌ പതിനെട്ടു ദിവസത്തെ കുരുക്ഷേത്രയുദ്ധ കഥ വിവരിയ്ക്കുന്നത്‌ -ഭീഷമ്പര്‍വ്വം, ദ്രോണപര്‍വ്വം, കര്‍ണ്ണപര്‍വ്വം, ശല്യപര്‍വ്വം, സൌഈപതികപര്‍വ്വം. 1 ല്‌ ഭീഷ്മവധപര്‍വ്വത്തില്‍ നിന്നാണ്‌ കുരുക്ഷ്രേതയുദ്ധകഥ ആരംഭി യ്ക്കുന്നത്‌. ഭീഷ്മരും അഭിമന്യുവും തമ്മില്‍ യുദ്ധം ചെയ്തപ്പോള്‍ അഭിമന്യു വിനെ സഹായിക്കാനെത്തിയ ഉത്തരനെ ശല്യര്‍ വധിച്ചു". പാണ്ഡവരുടെ മുന്നേറ്റം കണ്ട്‌ ഭീഷ്മര്‍ വേണ്ടവിധം ശ്രമിയ്ക്കുന്നി ല്ലെന്ന്‌ ദുര്യോധനന്‍ പരാതി പറഞ്ഞു. പിതാമഹനെന്നോര്‍ത്ത്‌ അര്‍ജ്ജുനന്‍ മാര്‍ദ്ദവം കാണിയ്ക്കുന്നതുകണ്ട്‌ ക്രുദ്ധനായ കൃഷ്ണന്‍ ഭീഷ്മരെ കൊല്ലാന്‍ ച്ക്രമെടുത്തു. ഭീഷ്മര്‍ കൃഷ്ണനെ സ്വാഗതം ചെയ്തു. അര്‍ജ്ജുനന്‍ കാല്‍ക്കല്‍ വീണപേക്ഷിച്ചും, താന്‍ പ്രതിജ്ഞ നിറവേററിക്കൊള്ളാമെന്നേറ്റും കൃഷ്ണനെ അനുനയിപ്പിച്ചു". ഘടോല്‍ക്കചന്റെ മായായുദ്ധത്തിനുമുന്നില്‍ നില്‍ക്കാനാകാതെ കൌഈരവപ്പട പിന്മാറി. ശിഖണ്ഡി ഭീഷ്മവധത്തിനൊരുങ്ങിച്ചെന്നുവെങ്കിലും അയാളുടെ പൂര്‍വ്വകഥയറിയുന്ന ഭീഷ്മര്‍ അവഗണിച്ചു”. ദുര്യോധനപ്രേരണയാല്‍ ബകനോടു കൂറുണ്ടായിരുന്ന ഒരു രാക്ഷസന്‍ അര്‍ജ്ജുനപുത്രന്‍ ഇരാവാനെ വധിച്ചു”. 46. അതേ പുസ്തകം, അദ്ധ്യായം 27, പു.600. 47. അതേ പുസ്തകം, അദ്ധ്യായം 58,59, പു.638,643-647. 48. അതേ പുസ്തകം, അദ്ധ്യായം 64, പു.665. 49. അതേ പുസ്തകം, അദ്ധ്യായം 86, പു.725. 50. അതേ പുസ്തകം, അദ്ധ്യായം 90, പു.739. 40 ഭീഷ്മരുടെ ഉഗ്രശരങ്ങളോട അര്‍ജ്ജുനന്‍ സൌമ്യമായി പ്രതികരിയ്ക്കു ന്നതുകണ്ട്‌ കൃഷ്ണന്‍ വീണ്ടും ഭീഷ്മവധത്തിനൊരുങ്ങി. ആയുധമെടുക്കി ല്ലെന്ന ശപഥം ലംഘിയ്ക്കരുതെന്നപേക്ഷിച്ച്‌ അര്‍ജ്ജുനന്‍ താന്‍ ഭീഷ്മരോ ടെതിര്‍ത്തുകൊള്ളാമെന്നു പറഞ്ഞ്‌ കൃഷ്ണനെ സമാധാനിപ്പിച്ചു”. യുധിഷ്ഠിരന്റെ നിശ്ചയമനുസരിച്ച്‌ കൃഷ്ണനും പാണ്ഡവരും കൂടി ചെന്ന്‌ ഭീഷ്മരോട അദ്ദേഹത്തെ ജയിയ്ക്കാനുള്ള മാര്‍ഗ്ഗമാരാഞ്ഞു. ശിഖ ണ്ഡിയെ മുന്‍നിര്‍ത്തി അര്‍ജ്ജുനന്‍ തന്നോടേല്‍ക്കട്ടെ എന്നു ഭീഷ്മര്‍ മാര്‍ഗ്ഗം പറഞ്ഞുകൊടുത്തു. അര്‍ജ്ജുനന്‍ അപ്രകാരം ചെയ്തു. ശിഖണ്ഡി യുടെ സ്ര്രീത്വത്തേയും, പാണ്ഡവര്‍ ജയിയ്ക്കേണ്ട ആവശ്യകതയേയും കുറിച്ച്‌ ചിന്തിച്ച്‌ ഭീഷ്മര്‍ മനഃപൂര്‍വ്വം വഴങ്ങിക്കൊടുത്തു”. ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മര്‍ തന്റെ തലയ്ക്കൊരു താങ്ങ്‌ വേണ മെന്ന്‌ പറഞ്ഞു. അര്‍ജ്ജുനന്‍ മുന്നമ്പുകള്‍ കൊണ്ട്‌ ഭീഷ്മര്‍ക്കനുയോജ്യ മായ ഉപധാനമൊരുക്കി. ദാഹിയ്ക്കുന്നുവെന്നു പറഞ്ഞപ്പോള്‍ പാര്‍ജ്ജ ന്യാസ്ര്രം കൊണ്ട്‌ ഭൂമി പിളര്‍ന്ന്‌ ജലം നല്‍കി. ഈ വിധം ദിവ്യാസ്ത്രങ്ങള്‍ കൈവശമുള്ള അര്‍ജ്ജുനനേയും പാണ്ഡവരേയും ജയിക്കാനാവില്ല, യുദ്ധ ത്തില്‍ നിന്നു പിന്മാറണമെന്ന്‌ ഭീഷ്മരുപദേശിച്ചെങ്കിലും ദുര്യോധനന്‍ വഴിപ്പെട്ടില്ല്‌”. കര്‍ണ്ണന്‍ ഏകനായി ഭീഷ്മരെ കാണാനെത്തി. കര്‍ണ്ണന്‍ സൂര്യന്റേയും കുന്തിയുടേയും പുത്രനാണെന്നും, പാണ്ഡവരോടു ചേരണമെന്നും ഭീഷ്മര്‍ സ്നേഹപൂര്‍വം കര്‍ണ്ണനെ ഉപദേശിച്ചു. അധര്‍മ്മപക്ഷത്തു നില്‍ക്കുന്നതു കണ്ട്‌ തേജോവധം ചെയ്യാനാണ്‌ താന്‍ നിന്ദിച്ചതെന്നും കര്‍ണ്ണന്റെ വീര്യം 51, അതേ പുസ്തകം, അദ്ധ്യായം 106, പു.785-786. 52. അതേ പുസ്തകം, അദ്ധ്യായം 107, പു.790-792. 53. അതേ പുസ്തകം, അദ്ധ്യായം 120, പു.836-842. 4] താന്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും ഭീഷ്മര്‍ പറഞ്ഞു. ഇനി പിന്മാറാന്‍ തനി യിക്കാവില്ലെന്ന്‌ കര്‍ണ്ണന്‍ പറഞ്ഞപ്പോള്‍ ഭീഷ്മര്‍ അയാളെ ആശസ്സിച്ചയഫ്്‌”. 2, ദ്രദ്ഥണചര്‍വൃഠ കര്‍ണ്ണന്റെ നിര്‍ദ്ദേശ്മനുസരിച്ചുകൌരവര്‍ ദ്രോണരെ സേനാപതിയാക്കി*. അര്‍ജ്ജുനനെ യുധിഷ്ഠിരനില്‍ നിന്നകറ്റാന്‍ ത്രിഗര്‍ത്തപ്പട പോരിനു വിളിച്ച പ്പോള്‍ അര്‍ജ്ജുനന്‍ അവരോടെതിര്‍ക്കാന്‍ പോയി. പാണ്ഡവപ്പടയെ നശിപ്പിയിക്കാന്‍ ശ്രമിച്ച ഭഗദത്തനേയും അയാളുടെ ഭയങ്കരനായ ആനയേയും അര്‍ജ്ജുനന്‍ വധിച്ചു”. അഭിമന്ധുവിനെ കുടുക്കാന്‍ ദ്രോണര്‍ ചക്രവ്യൂഹം നിര്‍മ്മിച്ചു. ഭേദിച്ചു കയറാനല്ലാതെ തിരിച്ചിറങ്ങാനറിയാത്ത അഭിമന്യു നിവൃത്തിയില്ലാതെ ഒരു ങ്ങിയിറങ്ങി. പാണ്ഡവര്‍ക്ക്‌ ഒരു തരത്തിലും സഹായിക്കാന്‍ കഴിയാത്തവിധം വ്യൂഹത്തില്‍ കുടുക്കി ശത്രുക്കള്‍ അഭിമന്യുവിനെ വധിച്ചു”. അഭിമന്യുവധത്തിന്‌ കാരണക്കാരായവരില്‍ പ്രധാനിയായ ജയ്രദഥനെ അടുത്ത സൂര്യാസ്തമയത്തിന്‌ മുമ്പേ താന്‍ കൊല്ലും, ഇല്ലെങ്കില്‍ അഗ്നിപ്രവേശം ചെയ്യുമെന്ന്‌ അര്‍ജ്ജുനന്‍ ശപഥം ചെയ്തു. ജയ്രദഥന്‌ വേണ്ട സുരക്ഷ കൌരവര്‍ വിദഗ്ദ്ധമായിത്തന്നെ നിര്‍വ്വഹിച്ചതിനാല്‍ സൂര്യാസ്തമനമടുത്തിട്ടും വധിയ്ക്കാനായില്ല എന്നു കണ്ട്‌ കൃഷ്ണന്‍ കൃത്രിമ്മായി ഇരുള്‍ സൃഷ്ടിച്ചു. സന്തോഷത്തോടെ പുറത്തുവന്ന ജയ്രദദഥനെ അര്‍ജ്ജുനന്‍ വധിച്ചു”. കര്‍ണ്ണന്റെ പരാക്രമം ഘോരമായിക്കൊണ്ടിരിയ്ക്കേ ഒരു രാത്രി യുദ്ധത്തില്‍ കൃഷ്ണന്‍ ഘടോല്‍ക്ക്ചനെ കര്‍ണ്ണന്റെ നേര്‍ക്കയച്ചു. കര്‍ണ്ണന്‌ 54. അതേ പുസ്തകം, അദ്ധ്യായം 122, പു.842-844. 55. അതേ പുസ്തകം, വാള്യം 4, അദ്ധ്യായം 5, പു.29. 56. അതേ പുസ്തകം, അദ്ധ്യായം 18, പു.65. 57. അതേ പുസ്തകം, അദ്ധ്യായം 29, പു.100. 58. അതേ പുസ്തകം, അദ്ധ്യായം 35-50, പു.114-146. 59. അതേ പുസ്തകം, അദ്ധ്യായം 73,146, പു.186,414. 42 അര്‍ജ്ജുനനായി താന്‍ കരുതിവെച്ച വൈജയന്തിയെന്ന വേല്‍ ഘടോല്‍ക്ക ചന്റെ നേര്‍ക്ക്‌ പ്രയോഗിയ്ക്കേണ്ടിവന്നു. ശ്രുപദനേയും വിരാടനേയും ദ്രോണര്‍ വധിച്ചു. ധൃഷ്ടദ്യുമ്നന്‍ ദ്രോണരെ വധിയ്ക്കുമെന്ന്‌ പ്രതിജ്ഞ ചെയ്തു. അശ്വത്ഥാമാവ്‌ മരിച്ചുവെന്ന്‌ പ്രഖ്യാപിയ്ക്കാന്‍ കൃഷ്ണന്‍ പറഞ്ഞപ്പോള്‍ അര്‍ജ്ജുനൊഴികെയുള്ള പാണ്ഡവര്‍ സമ്മതിച്ചു. ദ്രോണര്‍ ചോദിച്ചപ്പോള്‍ കൃഷ്ണന്റേയും ഭീമന്റേയും പ്രേരണയാല്‍ യുധിഷ്ഠിരന്‍ അശ്വത്ഥാമാവ്‌ മരിച്ചു എന്നുറക്കേയും അസത്ൃഭയത്താല്‍ ആനയെന്ന്‌ പതുക്കെയും പറഞ്ഞു. ദ്രോണര്‍ വീണ്ടും യുദ്ധത്തിനൊരുങ്ങുന്നത്‌ കണ്ട്‌ ഭീമന്‍ നിന്ദിച്ച്‌ പലതും പറഞ്ഞു. മനസ്സു മടുത്ത ദ്രോണര്‍ ആയുധം വെടിഞ്ഞ്‌ തേര്‍ത്തട്ടിലിരുന്ന്‌ ധ്യാനത്തില്‍ മുഴുകി ആത്മാവിനെ ഈശ്വരനില്‍ ലയിപ്പിച്ചു. ആ സമയം ധൃഷ്ടദ്യുമ്നന്‍ ദ്രോണരുടെ തലയറുത്തു”. ക്രുദ്ധനായ അശ്വത്ഥാമാവ്‌ പാണ്ഡവപക്ഷത്തിനെതിരെ നാരായ ണാസ്ര്രം പ്രയോഗിച്ചു. ഭീമസേനന്‍ നാരായണാസ്ത്രത്തെ വന്ദിയ്ക്കാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞത്‌ അനുസരിച്ചില്ല. കൃഷണനും അര്‍ജ്ജുനനും ഭീമനെ നിര്‍ബന്ധിച്ച ആയുധം വെപ്പിച്ചു. അങ്ങനെ നാരായണാസ്ത്രം ശാന്തമായി”. 4 കരിണ്ണുചരിവ്ം അര്‍ജ്ജുനസംഹാരത്തിന്‌ തനിയ്ക്ക്‌ കൃഷ്ണനൊത്ത സാരഥി വേണ മെന്ന്‌ കര്‍ണ്ണന്‍ പറഞ്ഞു. ശല്യരെയാണ്‌ കര്‍ണ്ണന്‍ നിര്‍ദ്ദേശിച്ചത്‌”. കര്‍ണ്ണനുമായുള്ള യുദ്ധത്തില്‍ യുധിഷ്ഠിരന്‍ തോറ്റോടി പാളയത്തില്‍ അഭയം തേടി. കര്‍ണ്ണനെ കൊല്ലാത്തതിന്റെ പേരില്‍ യുധിഷ്ഠിരന്‍ 60. അതേ പുസ്തകം, അദ്ധ്യായം 174,180, പു.509, 532. 61. അതേ പുസ്തകം, അദ്ധ്യായം 187, 191-193, പു.555, 567-577. 62. അതേ പുസ്തകം, അദ്ധ്യായം 200-201, പു.597-601. 63. അതേ പുസ്തകം, കര്‍ണ്ണപര്‍വ്വം, അദ്ധ്യായം 31, പു.712. 43 അര്‍ജ്ജുനനെ ശകാരിച്ചു. ഇരുവരും തമ്മില്‍ കടുത്ത കലഹം തന്നെയു ണ്ടായി". ഭീമന്‍ ദുശ്ശാസനന്റെ മാറ്‌ വാളുകൊണ്ട്‌ പിളര്‍ന്ന്‌ ചോര കുടിച്ചു. അര്‍ജ്ജുനപരാക്രമം കണ്ട്‌ അശ്വത്ഥാമാവ്‌ ദുര്യോധനനോട്‌ പാണ്ഡ വരുമായി സന്ധിചെയ്യാന്‍ പറഞ്ഞത്‌ അയാള്‍ അനുസരിച്ചില്ല”. കര്‍ണ്ണന്‍ അര്‍ജ്ജുനന്റെ ശിരസ്സിനെതിരെ നാഗാസ്ത്രം പ്രയോഗിച്ച പ്പോള്‍ കൃഷ്ണന്‍ തേര്‍ത്തട്ടമര്‍ത്തി കുതിരകളെ മുട്ടുകുത്തിച്ച്‌ അര്‍ജ്ജു നനെ രക്ഷിച്ചു”. കര്‍ണ്ണന്റെ തേര്‍ച്ചരകം ഭൂമിയിലാണ്ടു. തന്റെ അസ്ത്രമേറ്റ്‌ അര്‍ജ്ജുന ണ 0 റ റ നുലയുന്നതുകണ്ട ഒരുനിമിഷം കര്‍ണ്ണന്‍ ച്ക്രമുയര്‍ത്താന്‍ ശ്രമിച്ചു. കൃഷണന്റെ നിര്‍ദ്ദേശമനുസരിച്ച അര്‍ജ്ജുനന്‍ ഒരസ്ത്രം കൊണ്ട കര്‍ണ്ണന്റെ തലയറുത്തു”. കൃപാചാര്യര്‍ ദുര്യോധനനോട യുദ്ധത്തില്‍നിന്നു പിന്‍വാങ്ങാന്‍ പറഞ്ഞു. ഇനി പാണ്ഡവദാസനായി കഴിയാനാകില്ലെന്നു പറഞ്ഞ്‌ ദുര്യോധനനതു നിരസിച്ചു”. 4, ൭൧൨൪൭൧ ശല്യരെ യുധിഷ്ഠിരന്‍ വധിച്ചു”. ശുഷ്ക്കമായിത്തീര്‍ന്ന ദുര്യോധനസൈന്യം പല തവണ യുദ്ധത്തിനൊ രുങ്ങുകയും തോറ്റു പിന്മാറുകയും ചെയ്തു. സഹദേവന്‍ ശകുനിയെ വധിച്ചു. 64. അതേ പുസ്തകം, അദ്ധ്യായം 63,66-69, പു.330,837-848. 65. അതേ പുസ്തകം, അദ്ധ്യായം 83, പു.909-911. 66. അതേ പുസ്തകം, അദ്ധ്യായം 88, പു.931-932. 67. അതേ പുസ്തകം, അദ്ധ്യായം 90, പു.946. 68. അതേ പുസ്തകം, അദ്ധ്യായം 90,91, പു.955-960. 69. അതേ പുസ്തകം, ശല്യപര്‍വ്വം, അദ്ധ്യായം 4,5, പു.995-1000. 70. അതേ പുസ്തകം, അദ്ധ്യായം 17, പു.1041. 71. അതേ പുസ്തകം, അദ്ധ്യായം 28, പു.1081. 44 നിസ്സഹായനായ ദുര്യോധനന്‍ ഒരു കയത്തില്‍ ഒളിച്ചിരുന്നു. മായ കൊണ്ട്‌ ജലം സ്തംഭിപ്പിച്ചു”. കൃപരും, അശ്വത്ഥാമാവും, കൃതവര്‍മ്മാവും കയത്തിനടുത്ത്‌ ഒളിച്ചെത്തി ദുര്യോധനനെ യുദ്ധത്തിനു പ്രോത്സാഹിപ്പിച്ചു. ഭീമന്‌ മാംസം കൊണ്ടു കൊടുക്കുന്ന വേടന്മാര്‍ ഇത്‌ കേട്ട്‌ പാണ്ഡവരെ വിവരമറിയിച്ചു”. പാണ്ഡവര്‍ കയത്തിനടുത്തെത്തികൃഷ്ണന്റെ നിര്‍ദ്ദേശ്രപപകാരം ദുര്യോ ധനനെ പ്രകോപിപ്പിയ്ക്കുന്ന വിധം യുധിഷ്ഠിരന്‍ വെല്ലുവിളിച്ചു”. തീര്‍ത്ഥട്ടനത്തിനുപോയ ബലരാമന്‍ ആ സമ്യത്താണ്‌ തിരിച്ചെത്തിയത്‌. ഗദായുദ്ധത്തില്‍ ഭീമന്‍ തളരുന്നത്‌ കണ്ട്‌ കൃഷ്ണന്‍ പറഞ്ഞ പ്രകാരം അര്‍ജ്ജുനന്‍ ഇടത്തെ തുടയില്‍ തട്ടി സൂചനനല്‍കി. ദുര്യോധനനെ ഭീമന്‍ തുടയ്ക്കടിച്ചു വീഴ്ത്തി, തങ്ങളോട്‌ കൌരവര്‍ ചെയ്ത അപരാധങ്ങളെടുത്ത്‌ പറഞ്ഞ്‌ ശിരസ്സില്‍ ചവിട്ടി. ക്രുദ്ധനായി യുദ്ധത്തിനൊരുങ്ങിയ ബലരാമനെ ശ്രീകൃഷ്ണന്‍ മൈത്രേയമഹര്‍ഷിയുടെ ശാപം സൂചിപ്പിച്ച്‌ ശാന്തനാക്കി”. താന്‍ രാജ്യം നന്നായി പരിപാലിയ്ക്കുകയും സകല ഐശ്വര്യങ്ങളും അനുഭവിക്കുകയും ചെയ്തുവെന്നും, ഇനി സുഹൃത്തുക്കളോടും സഹോദ രങ്ങളോടുമൊപ്പം സ്വര്‍ഗ്ഗം പൂകുമെന്നും, പാണ്ഡവര്‍ക്ക്‌ ദുഃഖം മാത്രമേ ഉണ്ടാകൂ എന്നും ദുര്യോധനന്‍ പറഞ്ഞപ്പോള്‍ പുഷ്പവൃഷ്ടിയും വാദൃഘോ ഷങ്ങ്ളുമുണ്ടായി”. 72. അതേ പുസ്തകം, അദ്ധ്യായം 29, പു.1086. 73. അതേ പുസ്തകം, അദ്ധ്യായം 30, പു.1089-1091. 74. അതേ പുസ്തകം, അദ്ധ്യായം 31, പു.1093-1097. 75. അതേ പുസ്തകം, അദ്ധ്യായം 34, പു.1107. 76. അതേ പുസ്തകം, അദ്ധ്യായം 58, പു.1187-1191. 77. അതേ പുസ്തകം, അദ്ധ്യായം 60, പു.1193-1194. 78. അതേ പുസ്തകം, അദ്ധ്യായം 61, 213.1199. 45 പാണ്ഡവപക്ഷം സന്തോഷത്തോടെ ശിബിരത്തില്‍ കുറച്ചു സമയം കഴിച്ചുകൂട്ടി. ഇനി ശിബിരം വിട്ടു നില്‍ക്കുകയാണ്‌ നല്ലതെന്ന്‌ പറഞ്ഞ്‌ കൃഷ്ണന്‍ പാണ്ഡവരേയും സാത്യൃകിയേയും കൂട്ടി ഓഘവതീ നദീതീരത്ത്‌ താമസിച്ചു”. ദുര്യോധനന്‍ അശ്വത്ഥാമാവിനെ അടുത്ത സേനാപതിയായഭിഷേചിച്ചു” 5, സ്ധനപത്ികപരവൃഠ രാത്രി തന്നെ പാണ്ഡവരെ നശിപ്പിയ്ക്കാന്‍ അശ്ചത്ഥമ്മാവ തീര്‍ച്ചയാക്കി. ശിവനെ ധ്യാനിച്ച്‌ പ്രത്ൃക്ഷപ്പെടുത്തി. ശിവന്‍ ഒരു വാള്‍ അശ്വത്ഥാമാവിന്‌ നല്‍കുകയും സ്വയം അശ്വത്ഥാമാവില്‍ പ്രവേശിയ്ക്കുകയും ചെയ്തു. പാണ്ഡവപ്പാളയത്തിലുള്ളവരെ മുഴുവന്‍ ദ്രരണി കൊലപ്പെടുത്തി. കൃപരും കൃതവര്‍മ്മനും സഹായിച്ചു”. അശ്വത്ഥാമാവും കൃപരും കൃതവര്‍മ്മാവും, പാണ്ഡവരേയും കൃഷ്ണനേയും സാതൃകിയേയുമൊഴികെ എല്ലാവരേയും തങ്ങള്‍ ഇല്ലായ്മ ചെയ്ത കാര്യം ദുര്യോധനനെ അറിയിച്ചു. ദുര്യോധനന്‍ സന്തോഷത്തോടെ പ്രാണന്‍ വെടിഞ്ഞു. 24. യുദ്ധാനന്തരസംഭവങ്ങള്‍ അശ്വത്ഥാമാവിനോട്‌ പകരം വീട്ടിയില്ലെങ്കില്‍ താന്‍ പ്രായോപവേശം ചെയ്യുമെന്ന്‌ ദ്രാപദി പ്രതിജ്ഞ ചെയ്തു”. ഭീമനും അര്‍ജ്ജുനനും അശ്വത്ഥാമാവിനോടേറ്റുമുട്ടി. അശ്വത്ഥാമാവ്‌ ബ്രഹ്മശിരോസ്ര്രം പ്രയോഗിച്ചു. അര്‍ജ്ജുനന്‍ തിരിച്ചും ്രഹ്മാസ്ത്രം പ്രയോഗിച്ചു. വ്യാസനും നാരദനും ലോകരക്ഷയ്ക്കായി അസ്ത്രം സംഹരി യ്ക്കാന്‍ ആവശ്യപ്പെട്ടു. അര്‍ജ്ജുനനതനുസരിച്ചു. സംഹരിയ്ക്കാനറിയാത്ത 79. അതേ പുസ്തകം, അദ്ധ്യായം 62, പു.1202. 80. അതേ പുസ്തകം, അദ്ധ്യായം 65, പു.1213. 81. അതേ പുസ്തകം, വാള്യം അഞ്ച്‌, അദ്ധ്യായം 7,8, പു.33-45. 82. അതേ പുസ്തകം, അദ്ധ്യായം 9, പു.48,49. 83. അതേ പുസ്തകം, അദ്ധ്യായം 11, പു.53. 46 അശ്വത്ഥാമാവ്‌ അര്‍ ഉത്തരയുടെ ഗര്‍ഭത്തിലേയ്ക്കയച്ചു”. വ്യാസക്ലപനയ നുസരിച്ച്‌ അശ്വത്ഥാമാവ്‌ തന്റെ ശിരസ്സിലണിഞ്ഞിട്ടുള്ള ദിവ്യരത്നം പാണ്ഡ വര്‍ക്കു നല്‍കി. ഉത്തരയുടെ ഗര്‍ഭത്തിലുള്ള ശിശുവിനെ താന്‍ ജീവിപ്പിയ്ക്കു മെന്ന്‌ കൃഷ്ണന്‍ പറഞ്ഞു. ശ്രീകൃഷണശാപമേറ്റ അശ്വത്ഥാമാവകാട്ടിലേയ്ക്കു പോയി”. പോരിനിറങ്ങിയ കുരുപാണ്ഡവരെ നാശത്തില്‍ നിന്നു രക്ഷിയ്ക്കാ ത്തതിനാല്‍ യാദവവംശവും ഇതുപോലെ നശിയ്ക്കുമെന്നും, യാദവസ്ത്രീ കള്‍ തങ്ങളെപ്പോലെ ദുഃഖിയ്ക്കുമെന്നും തന്റെ തപസ്സിനെ മുന്‍നിര്‍ത്തി ഗാന്ധാരി ശ്രീകൃഷ്ണനെ ശപിച്ചു പാണ്ഡവര്‍ മരിച്ചവര്‍ക്കുള്ള ജലാഞ്ജലി അര്‍പ്പിയ്ക്കുന്ന സമയം കുന്തീദേവി കര്‍ണ്ണന്‍ തന്റേയും സൂുര്യദേവന്റേയും മകനാണെന്ന സത്യം വെളി പ്പെടുത്തുകയും കര്‍ണ്ണനുവേണ്ടിയും ജലാഞ്ജലി അര്‍പ്പിയ്ക്കാന്‍ ആവശ്യ പ്പെടുകയും ചെയ്തു”. ജ്ൃഷ്ഠനെ വധിച്ചതോര്‍ത്തു വിഷമിയ്ക്കുന്ന യുധിഷ്ഠിരനെ കുന്തി സമാധാനിപ്പിച്ചു. ഒരു രഹസ്യവും സൂക്ഷിയ്ക്കാന്‍ കഴിയാതെ പോകട്ടെ യെന്ന്‌ യുധിഷ്ഠിരന്‍ സ്ര്രീവര്‍ഗ്ഗത്തെ മുഴുവന്‍ ശപിച്ചു”. യുധിഷ്ഠിരന്‍ യുദ്ധം കൊണ്ടും നാശം കൊണ്ടും നേടിയ രാജ്യം തനിയ്ക്കുവേണ്ടെന്നും, വനവാസം സ്വീകരിയ്ക്കുകയാണെന്നും, രാജ്യ ഭാരമേല്‍ക്കണമെന്നും അര്‍ജ്ജുനനെ വിളിച്ചു പറഞ്ഞു. അനുജന്‍മാരും, ദ്രാപദിയും, ദേവസ്ഥാനമഹര്‍ഷിയും, വ്യാസനും, കൃഷണനും യുധിഷ്ഠിരനെ ഉപദദ്ശിച്ചമനസ്സുമറ്റി. പ്രായശ്ചിത്ത്മായി അശ്ചമമേധം നഞ്താന്‍ ഉപമദദ്ശിയ്ക്കുടയും 84. അതേ പുസ്തകം, അദ്ധ്യായം 13-15, പു.57-62. 85. അതേ പുസ്തകം, അദ്ധ്യായം 16, പു.63. 86. അതേ പുസ്തകം, അദ്ധ്യായം 25, പു.118. 87. അതേ പുസ്തകം, അദ്ധ്യായം 27, പു.122. 88. അതേ പുസ്തകം, ശാന്തിപര്‍വ്വം, അദ്ധ്യായം 6, പു.136. 47 നല്ല ഭരണത്തിന്‌ വേണ്ടി രാജാക്കന്മാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിശദമായി പറഞ്ഞുകൊടുക്കുകയും ചെയ്തു. 25. സഭാപ്രവേശം - ചാര്‍വ്വാകവധം യുധിഷ്ഠിരന്‍ രാജ്യഭാരമേല്‍ക്കാനൊരുങ്ങി ഹസ്തിനപുരത്തേയ്ക്ക്‌ പ്രവേശിച്ചു. ദ്രാഹ്മണാശീര്‍വ്വാദങ്ങളേറ്റുവാങ്ങിക്കൊണ്ടിരിയ്ക്കേ ദുര്യോധ നന്റെ സുഹൃത്തായിരുന്ന ചാര്‍വ്വാകന്‍ എന്ന രാക്ഷസന്‍ ബ്രാഹ്മണവേഷം ധരിച്ച്‌ അവിടെയെത്തി ബന്ധുഘാതിയെന്ന്‌ നിന്ദിച്ച യുധിഷ്ഠിരനോട മരണം വരിക്കാന്‍ പറഞ്ഞു. ബ്രാഹ്മണര്‍ ജ്ഞാനദൃഷ്ടി കൊണ്ട്‌ സത്യം തിരിച്ചറിഞ്ഞ്‌ തങ്ങളുടെ തേജസ്സിലവനെ ദഹിപ്പിച്ചു. പണ്ട്‌ ബ്രഹ്മാവില്‍ നിന്നും ബ്രാഹ്മണാ വമാനനം കൊണ്ടല്ലാതെ മറ്റൊന്നില്‍ നിന്നും മരണമുണ്ടാകില്ലെന്നു വരം നേടിയ ദുഷ്ടനായ രാക്ഷസനായിരുന്നു ചാര്‍വ്വാകനെന്ന്‌ ശ്രീകൃഷ്ണന്‍ പറഞ്ഞു”. 26. ധൃതരാഷ്ട്രാദികളുടെ വാനപ്രസ്ഥം വിദുരര്‍, സഞ്ജയന്‍, യുയുത്സു എന്നിവര്‍ ധൃതരാഷ്ട്രരെ സേവിച്ചു. പാണ്ഡവര്‍ ധൃതരാഷ്ട്രരുടെ ഉപദേശത്തോടെയും പതിനഞ്ചുവര്‍ഷം രാജ്യം ഭരിച്ചു. കുന്തിയും പാഞ്ചാലിയും, സുഭദ്രയും മറ്റ്‌ പാണ്ഡവസ്ധ്രീകളും, ഗാന്ധാരിയെ ആദരിച്ചു. ഭീമനുമാത്രം കഴിഞ്ഞതൊന്നും മറക്കാനായില്ല. ധാര്‍ത്തരാഷ്ര്രവധത്തെക്കുറിച്ച്‌ ഭീമന്‍ വീരവാദം മുഴക്കുന്നതുകേട്ട്‌ ധൃതരാഷ്ട്രര്‍ ദുഃഖിതനായി. 89. അതേ പുസ്തകം, അദ്ധ്യായം 7-36, പു. 37-21. 90. അതേ പുസ്തകം, അദ്ധ്യായം 38-39, പു.215-217. 91. അതേ പുസ്തകം, വാള്യം ആറ്‌, ആശ്രമവാസികപര്‍വ്വം, അദ്ധ്യായം 2-11, പു.733-755. 48 താന്‍ തപസ്സാഗ്രഹിയ്ക്കുന്നുവെന്ന്‌ ധൃതരാഷ്ട്രര്‍ യുധിഷ്ഠിരനോട്‌ പറഞ്ഞു. വ്യാസന്റെ ഉപദേശം കൂടിയായപ്പോള്‍ യുധിഷ്ഠിരന്‍ സമ്മതിയ്ക്കേ ണ്ടിവന്നു. മക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കും ശ്രാദ്ധം കൊടുക്കണമെന്ന്‌ ധൃതരാഷ്ട്രരാഗ്രഹിച്ചു. ദുര്യോധനാദികള്‍ക്ക്‌ ശ്രാദ്ധം കൊടുക്കരുതെന്ന ഭീമനെതിര്‍ത്തു'”. കാട്ടിലേയ്ക്കു പുറപ്പെട്ട ധൃതരാഷ്ട്രരുടേയും ഗാന്ധാരിയുടേയും കുടെ കുന്തിയും പോകുന്നു. യുധിഷ്ഠിരനും ഭീമനും പിന്നെന്തിന്‌ തങ്ങളെ യുദ്ധത്തിനു പ്രേരിപ്പിച്ചുവെന്ന്‌ ചോദിച്ച്‌ അമ്മയെ തടയാന്‍ ശ്രമിച്ചു. അവരെ കര്‍ത്തവ്യോന്മുഖരാക്കുകയാണ്‌ താന്‍ ചെയ്തതെന്ന്‌ പറഞ്ഞ്‌ കുന്തി യാത്ര യായി. ധൃതരാഷ്ട്രരുടെ പ്രേരണകൊണ്ട്‌ ഗാന്ധാരിയും കുന്തിയെ പിന്തി രിയാന്‍ നിര്‍ബ്ബന്ധിച്ചു.” വാനപ്രസ്ഥമനുഷ്ഠിയ്ക്കുന്നവരെ കാണാന്‍ പാണ്ഡവര്‍ കാട്ടിലേയ്ക്കു പോയി. ധൃതരാഷ്ര്രരേയും ഗാന്ധാരിയേയും കുന്തിയേയും ശതയുപാശമത്തില്‍ വെച്ച്‌ സന്ദര്‍ശിച്ച യുധിഷ്ഠിരന്‍ വിദുരരെ കാണാഞ്ഞ ന്വേഷിച്ചു””. കാട്ടില്‍ ഒരു വൃക്ഷത്തിനരികില്‍ നിന്ന വിദുരരെ യുധിഷ്ഠിരന്‍ സമീപിച്ചപ്പോള്‍ അദ്ദേഹം തന്റെ തേജസ്സ്‌ യുധിഷ്ഠിരനിലേയ്ക്ക്‌ പ്രവേശി പ്പിച്ചു. അവിടെയെത്തിച്ചേര്‍ന്ന്‌ വ്യാസന്‍ വിദുരന്‍ ധര്‍മ്മനാണ്‌, ധര്‍മ്മന്‍ തന്നെ യാണ്‌ യുധിഷ്ഠിരന്‍ എന്നു പറഞ്ഞു”. ഗാന്ധാരിയുടേയും കുന്തിയുടേയും ആഗ്രഹാനുസാരം കുരുക്ഷേ ത്രയുദ്ധത്തില്‍ മരിച്ച പുരതബന്ധുമിത്രാദികളെ വ്യാസന്‍ ഗംഗാതീരത്തു 82. അതേ പുസ്തകം, അദ്ധ യായം 3,4,11, പു.738,740,741,755,756. 93. അതേ പുസ്തകം, അദ്ധ്യായം 16,17,18, പു.761-765. 94. അതേ പുസ്തകം, അദ്ധ്യായം 23,26, പു. 773,778. 95. അതേ പുസ്തകം, അദ്ധ്യായം 26, പു. 779,783. 49 കൊണ്ടുപോയി എല്ലാവര്‍ക്കും കാണിച്ചുകൊടുത്തു”. പാണ്ഡവര്‍ തിരികെ ഹസ്തിനപുരത്തെത്തി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം നാരദന്‍ ഒരിയ്ക്കല്‍ കൊട്ടാരത്തിലെത്തി. ധൃതരാഷ്ട്രരും ഗാന്ധാ രിയും കുന്തിയും കാട്ടുതീയില്‍പെട്ട്‌ മരിച്ച കാര്യം അറിയിച്ചു”. 27. യാദവനാശം മദ്യപാനികളായിത്തീര്‍ന്ന യാദവജനത തമ്മിലടിച്ചു നശിച്ചു. വിശ്വാമി ത്രന്‍, കണ്ന്‍, നാരദന്‍ എന്നിവര്‍ ദ്വാരക സന്ദര്‍ശിച്ചപ്പോള്‍ നേരം പോക്കിന്‌ യാദവകുമാരന്മാര്‍ പ്രവര്‍ത്തിച്ച അവിവേകം നിമിത്തം ലഭിച്ച ശാപം യാദവ കുലത്തിന്റെ നാശത്തിന്‌ കാരണമായി. കൃഷ്ണനും ബലരാമനും മരിച്ചു. ശ്രീകൃഷണന്‍ പറഞ്ഞേലപിച്ചിരുന്നതനുസരിച്ച്‌ അര്‍ജ്ജുനന്‍ ശേഷി ച്ചവരെ ഹസ്തിനപുരത്തേയ്ക്ക്‌ കൊണ്ടുപോയി. മാര്‍ഗ്ഗമദ്ധ്യേ ദസ്യുക്കള്‍ ആക്രമിച്ചപ്പോള്‍ അര്‍ജ്ജുനന്‌ അസ്ര്രങ്ങളൊന്നും ഓര്‍മ്മ വന്നില്ല. യാദവ സ്ത്രീകളെ ദസ്വ്യുക്കള്‍ അപഹരിച്ച്‌ കൊണ്ടുപോയി. 28. മഹാപ്രസ്ഥാനം പരീക്ഷിത്തിനെ ഹസ്തിനപുരത്തിന്റെ രാജാവായഭിഷേചിച്ച്‌ യുയു ത്സുവിനെ ഏല്‍പിച്ച്‌ ഇന്ദ്രര്പസ്ഥം യാദവരാജാവായ വ്രജന്‍ കൊടുത്ത്‌ പാണ്ഡവരും പാഞ്ചാലിയും മഹാപ്രസ്ഥാനത്തിനിറങ്ങി. ഒരു നായയും അവരെ പിന്തുടര്‍ന്നു”. ദ്രൌപദി, സഹദേവന്‍, നകുലന്‍, അര്‍ജ്ജുനന്‍, ഭീമന്‍ എന്നിവരൊക്കെ മാര്‍ഗ്ഗമദ്ധ്യേ പലപ്പോഴായി നിലംപതിച്ചു. അഹങ്കാരമാണാ പതനങ്ങള്‍ക്ക്‌ 96. അതേ പുസ്തകം, അദ്ധ്യായം 32, പു.79. 97. അതേ പുസ്തകം, അദ്ധ്യായം 37, പു.800-802. 98. അതേ പുസ്തകം, അദ്ധ്യായം 1-4,6, പു.810-818, 821-823. 99. അതേ പുസ്തകം, അദ്ധ്യായം 7, പു.824,825. 100. അതേ പുസ്തകം, മഹാപ്രസ്ഥാനികപര്‍വ്വം, അദ്ധ്യായം 1, പു.831,832. 50 കാരണമായി യുധിഷ്ഠിരന്‍ കണ്ടത്‌. ഇന്ദ്രന്‍ യുധിഷ്ഠിരനെ സ്വര്‍ഗ്ഗത്തിലേയ്ക്ക്‌ ക്ഷണിച്ചപ്പോള്‍ തന്നെ പിന്തുടര്‍ന്നു വന്ന നായയേയും കുടെ കൂട്ടണമെന്ന്‌ യുധിഷ്ഠിരന്‍ ശഠിച്ചു. ആ നായ യമധര്‍മ്മനായിരുന്നു””. ദുര്യോധനാദികളെ സ്വര്‍ഗത്തിലും സഹോദരങ്ങളേയും പാഞ്ചാലിയേയും നരകത്തിലും യുധിഷ്ഠിരന്‍ കണ്ടു. പാപികള്‍ ആദ്യം സ്വര്‍ഗ്ഗ ത്തിലും സുകൃതികള്‍ നരകത്തിലും എത്തുമെന്നും പിന്നീടത്‌ മാറുമെന്നും ഇന്ദ്രന്‍ സമാധാനിപ്പിച്ചു. പാണ്ഡവപക്ഷക്കാരും, ആചാര്യന്മാരും ഏതു ദേവന്റെ അംശമാണ്‌ എന്ന സൂചനയോടെ അവരെയൊക്കെ സ്വര്‍ഗ്ഗ ത്തില്‍കാണിച്ചു കൊടുത്തു. കാട്ടാളന്മാർ യക്ഷരിലും ദുര്യോധനാദികള്‍ രാക്ഷ സരിലും ചെന്നു ചേര്‍ന്നു”. കഥാപാത്രങ്ങളുടെ വ്യക്തിത്വം പഠനവിധേയമാകുന്ന നോവലുകളിലെ പ്രധാനകഥാപാത്രങ്ങള്‍ക്ക്‌ മൂലക്ൃതിയില്‍ നിബന്ധിച്ചിരിയ്ക്കുന്ന വ്യക്തിത്വമെന്താണെന്ന്‌ പൊതുവേ പരിശോധിയ്ക്കേണ്ടതുണ്ട്‌. 1. കുന്തി രാജകുടുംബത്തില്‍ ജനിച്ചിട്ടും രാജൈശ്ചര്യങ്ങള്‍ സ്വസ്ഥ്മായി അനു ഭവിയ്ക്കാന്‍ കഴിയാതെ പോയവളാണ്‌ കുന്തി. (സസഷ്ടാവിനെത്തന്നെ തളര്‍ത്തിക്കളഞ്ഞത്ര ദുരിതങ്ങള്‍ അനുഭവിച്ച കഥാപഠ്രത്മാണ്‌ കുന്തി എന്ന്‌ പക്ഷമുണ്ട്‌". ആദ്യം അച്ഛനമ്മമാരാല്‍ തിരസ്്‌കൃതയായി. വളര്‍ത്തച്ഛനായ കുന്തീഭോജന്റെ കൊട്ടാരത്തില്‍ പൃഥയെന്ന സ്വന്തം പേരുമാറ്റി കുന്തിയെന്ന 10. അതേ പുസ്തകം, അദ്ധ യായം 2, പു.834-836. 102. അതേ പുസ്തകം, അദ്ധ്യായം 3, പു.836-338. 103. അതേ പുസ്തകം, സ്വര്‍ഗ്ഗാരോഹണികപര്‍വ്വം, അദ്ധ്യായം 2-5, പു.845-854. 104. ലളിതാംബികാ അന്തര്‍ജ്ജനം, ” കുന്തി” എന്ന വീരമാതാവ്‌ , സത മുത്‌ സ്വത്യവത?ി വരെ (നാഷണല്‍ ബുക്‌ സ്റ്റാള്‍, കോട്ടയം, 1972), പു.108. 51 പേരില്‍ ജീവിയ്ക്കേണ്ടിവന്നു. അച്ഛനില്‍ നിന്നോ, ഭര്‍ത്താവില്‍ നിന്നോ മക്കളില്‍ നിന്നോ - രക്ഷകരായിരിക്കേണ്ട ആരില്‍ നിന്നും സംരക്ഷണം ലഭിച്ചില്ല. കുട്ടിക്കാലം തൊട്ടേ തിരസ്‌ക്കാരങ്ങള്‍ അനുഭവിയ്ക്കേണ്ടിവന്നതി നാലാകണം കുന്തി വളരെ പക്വമതിയായിരുന്നു. ഒരു ചാപല്യം അവള്‍ക്ക്‌ പറ്റിപ്പോയത്‌ ദുര്‍വ്വാസാവ്‌ നല്‍കിയ വരം പ്രയോഗിയ്ക്കാനുള്ള കൌതുക മായിരുന്നു. പക്ഷേ പിന്നീട കുന്തി എല്ലാം ആലോചിച്ചും ആസൂത്രണം ചെയ്തുമാണ്‌ പ്രവര്‍ത്തിയ്ക്കുന്നത്‌. പ്രഥമസന്താനത്തെ ഉപേക്ഷിച്ചത്‌ അപവാദഭയം കൊണ്ടാണ്‌. ആ കുഞ്ഞ്‌ എത്തിച്ചേര്‍ന്നത്‌ എവിടെയെന്ന്‌ രഹസ്യമായി അന്വേഷിച്ചറിഞ്ഞിരു ന്നു. പക്ഷേ പാണ്ഡു തന്നെ അനപത്യതയില്‍ നിന്നും രക്ഷിയ്ക്കാനപേക്ഷി ച്ചപ്പോള്‍ അവള്‍ കര്‍ണ്ണന്റെ കാര്യം പറഞ്ഞില്ല. അന്നത്തെ നിയമമനുസരിച്ച്‌ കര്‍ണ്ണന്‍ പാണ്ഡുവിന്റെ മകന്‍ തന്നെ. പക്ഷേ അഭിമാനിയായ കുന്തി തന്നില്‍വന്നു ചേരാവുന്ന കളങ്കത്തെക്കുറിച്ച്‌ ചിന്തിച്ചിരിയ്ക്കാം. ഒരു പക്ഷേ പാണ്ഡു അംഗീകരിച്ചാല്‍ തന്നെ അത്‌ ലോകരറിയും എന്ന ഭീതിയാകാം കുന്തിയെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്‌. ഹസ്തിനപുരത്തിന്റെ വധുവിന്റെ യശസ്സ്‌ കാത്തുസുക്ഷിയിക്കണമെന്ന ധര്‍മ്മബോധധവും കുന്തിയുടെ മനസ്സിലുണ്ടായിരിയ്ക്കാം. ഭര്‍ത്താവിന്റെ നിര്‍ബ്ബന്ധം കാരണമാണ്‌ ദുര്‍വ്വാസാവ്‌ നല്‍കിയ വരത്തെക്കുറിച്ച്‌ കുന്തി പറയുന്നതും മുന്നു ദേവന്മാരില്‍ നിന്നും മുന്ന്‌ പുത്രന്മാരെ നേടിയതും. വീണ്ടും പാണ്ഡു ആവശ്യപ്പെട്ടപ്പോള്‍ അത്‌ ധര്‍മ്മമനുവദിയ്ക്കുന്നില്ലെന്ന്‌ പറഞ്ഞ്‌ നിഷേധിച്ചു. മാദ്രിയുടെ അമ്മയാകാനുള്ള ആഗ്രഹം കണ്ട്‌ പാണ്ഡു ആവശ്യപ്പെട്ടപ്പോള്‍ കുന്തി അവള്‍ക്ക്‌ ദേവാവാഹന്മന്ത്രം ഉപദേശിച്ചു കൊടു ത്തു. അവള്‍ അശ്വനീദേവകളെ സ്വീകരിച്ച്‌ ഇരട്ടക്കുട്ടികള്‍ക്ക്‌ ജന്മം 52 നല്‍കിയതല്‍ ഉചിതമായി തോന്നായ്കയാല്‍ വീണ്ടും മന്ത്രോപദേശം നല്‍കാന്‍ കുന്തി തയ്യാറായില്ല. മാദ്രി കാരണം പാണ്ഡു മരിച്ചപ്പോള്‍ മാദ്രിയെ കുറ്റ ക്കാരിയായാരോപിച്ച്‌ കുന്തി ശകാരിച്ചു - ഈ സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തി കുന്തി ക്രുരയാണെന്നഭിപ്രായമുണ്ടായിട്ടുണ്ട്‌”. പക്ഷേ ധര്‍മ്മത്തിനിത്രയും പ്രാധാന്യം നല്‍കുന്ന കുന്തി മാദ്രിയുടെ പ്രവൃത്തിയില്‍ ധര്‍മ്മലോപം കണ്ട തിലും അതിനെ പ്രോത്സാഹിപ്പിയ്ക്കാതിരുന്നതിലും ക്രുരതയുണ്ടോ ? സപ ത്നിയോട്‌ ദേഷ്യമുണ്ടെങ്കില്‍ ഒരിയ്ക്കല്‍ പോലും വരം നല്‍കാന്‍ കുന്തി തയ്യാറാകുമായിരുന്നില്ല. ഒരിയ്ക്കലും മാദ്രേയരോട കുന്തി അകല്‍ച്ച കാണി ചിട്ടുമില്ല, മറിച്ച്‌ കൂടുതല്‍ വാത്സല്യം നല്‍കിയിട്ടുമുണ്ട്‌. ശാപ്രഗസ്തനായ ഭര്‍ത്താവിന്റെ ആയുസ്സിനുവേണ്ടി താന്‍ കഷ്ടപ്പെട്ടതെല്ലാം മാദ്രിയുടെ പ്രവൃ ത്തികൊണ്ട്‌ വിഫലമായല്ലോ എന്ന ചിന്തയാണല്ലോ കുന്തിയെ പാണ്ഡു വിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ വ്യാകുലയാക്കിയിട്ടുണ്ടാവുക. ആ ശകാരത്തിലും പെട്ടെന്നുണ്ടായ വികാരാവേശമല്ലാതെ ക്രൂരത കാണാനാ കില്ല. പിന്നീടുള്ള ജീവിതകാലം മുഴുവന്‍ മക്കളെ കൌന്തേയരെന്നും മാദ്രേയ രെന്നും മാറ്റി നിര്‍ത്താതെ പാണ്ഡവരാക്കി വളര്‍ത്തി അവര്‍ക്കര്‍ഹരതപ്പെട്ട തെല്ലാം നേടിക്കൊടുക്കാന്‍ ശ്രമിയ്ക്കുകയാണ്‌ കുന്തി ചെയ്തത്‌. ഒരിയ്ക്കലും കൌരവരെ ആക്രമിയ്ക്കാന്‍ മക്കളോട്‌ കുന്തി പറഞ്ഞിട്ടി ല്ല. കഴിയുന്ന്രത അപകടങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുകയാണവര്‍ ചെയ്ത ത്‌. പക്ഷേ അവകാശം വിട്ടുകൊടുക്കാനും കുന്തി പറഞ്ഞില്ല. അതായത്‌ മക്കള്‍ക്കര്‍ഹതയുള്ള രാജ്യാവകാശം അവര്‍ക്കു ലഭിയ്ക്കണമെന്നു തന്നെ യായിരുന്നു കുന്തിയുടെ ആഗ്രഹം. കൌരവര്‍ തങ്ങളെ ഉപ്രദവിയ്ക്കുമ്പോ ഖെല്ലാം നിശ്ശബ്ദയായിരുന്ന കുന്തി മക്കള്‍ യുദ്ധത്തിനൊരുങ്ങാതെ സന്ധി 105. ഇരാവതികാര്‍വെ, “കുന്തി, മഹാദ്ഗരതപഥനത്ങശള്‍്‌ വിവ: പി.ആര്‍.നായര്‍, (മൈത്രി ബുക്സ്‌, തിരുവനന്തപുരം, 2008), പു.42. 53 ആഗ്രഹിയ്ക്കുന്നതു കണ്ടപ്പോഴാണ്‌ മക്കളില്‍ യുദ്ധവീര്യമുണര്‍ത്താന്‍ ശ്രമിച്ചത്‌. ദ്രപദിയ്ക്കേറ്റ അപമാനത്തിന്‌ പ്രതികാരം ചെയ്യണമെന്നെടുത്തു പറയുന്നുമുണ്ട്‌. പാണ്ഡവരുടെ വീരത്വത്തിനുപിന്നില്‍ ശക്തയായ അമ്മ യുണ്ടെന്ന അഭിപ്രായം" ഈ ക്ഷാത്രവീര്യം തന്നെയാണ്‌ സൂചിപ്പിക്കുന്നത്‌. ദ്രാപദിയാണ്‌ ഭിക്ഷ എന്നറിയാതെയാണ്‌ മക്കളോട്‌ പങ്കിട്ടെടുത്തു കൊള്ളാന്‍ കന്തി പറഞ്ഞത്‌. മാതൃവചനം തെറ്റാതിരിയ്ക്കാന്‍ എന്തു ചെയ്യ ണമെന്ന കുന്തിയുടെ ചോദ്യത്തിനുത്തരം കണ്ടത്‌ വ്യാസനും, ദ്രുപദനുമൊ ക്കെചേര്‍ന്നാണ്‌. വാരണാവതത്തില്‍, അരക്കില്ലത്തില്‍ കാട്ടാളത്തിയേയും മക്കളേയും സല്‍ക്കരിച്ചതും അഗ്നിയ്ക്കിരയാക്കിയതും യുധിഷ്ഠിരനിര്‍ദ്ദേ ശമനുസരിച്ചായിരുന്നു. അന്നത്തെ സന്പ്രദായം കാട്ടാളരെ കൊല്ലുന്നത്‌ പാപ മായി കണക്കാക്കുന്നുമില്ല. അവിടേയും കുന്തി വക്രബുദ്ധി കാണിച്ചെന്നു പറയാനാവില്ല. യുദ്ധം ആസന്നമായപ്പോള്‍ കുന്തി കര്‍ണ്ണനെ ഭയന്നാണ്‌ പാണ്ഡവ പക്ഷത്തേയ്ക്ക്‌ ചേര്‍ക്കാനെത്തിയത്‌. അര്‍ജ്ജുനനെയൊഴികെ മറ്റാരേയും കൊല്ലില്ലെന്ന്‌ വാക്കുകൊടുത്ത്‌ കര്‍ണ്ണന്‍ അമ്മയെ തിരിച്ചയച്ചു. പക്ഷേ ഇതി നൊരു മറുപുറമുണ്ട്‌. കൃഷ്ണന്‍ കൂടെ നില്‍ക്കുമ്പോള്‍ തന്റെ മക്കള്‍ക്ക്‌ തോല്‍വി പറ്റില്ലെന്നറിയാമായിരുന്ന കുന്തി ഭയക്കുക കര്‍ണ്ണനെയല്ല. കര്‍ണ്ണനു സംഭവിയ്ക്കാവുന്ന മരണത്തെയാണ്‌, വലിയ പ്രതീക്ഷയോടെയല്ല കര്‍ണ്ണനെ കാണാന്‍ പോയതെന്നതിനാല്‍ കര്‍ണ്ണന്റെ വാക്കുകള്‍ കേട്ട കുന്തി തിരിച്ചു പോന്നു. പ്രലോഭിപ്പിച്ച്‌ വശംവദനാക്കാമെന്ന ശുഭ്പതീക്ഷയൊന്നുമില്ലെങ്കിലും ആശ്രമം നടത്തിയത്‌ ധര്‍മ്മത്തോടൊപ്പം കര്‍ണ്ണന്റെ ജീവന്‍ കൂടി രക്ഷിയ്ക്ക ണമെന്നുദ്ദേശിച്ചായിരിയ്ക്കുമല്ലേോ. ഈ വാക്കുകള്‍ യുധിഷ്ഠിരനോടു പറ യാതിരുന്നത്‌ മാതൃവചനത്തിനേറെ പ്രാധാന്യം കൊടുക്കുന്ന യുധിഷ്ഠിരന്‍ 106. Radice William, ‘The slaying of Baka’, Myths & Legends of India (Penguin books, India, 2000), p.291. 54 പിന്നെ കര്‍ണ്ണനെ എതിര്‍ക്കില്ല എന്നോര്‍ത്താകണം. യുധിഷ്ഠിരന്‍ കര്‍ണ്ണന്‍ രാജ്യം വിട്ടുകൊടുക്കും, അങ്ങനെ വിജയം അധര്‍മ്മപക്ഷത്തിനാകും എന്ന്‌ കരുതിയിരിക്കാം. കര്‍ണ്ണന്‍ പാണ്ഡവപക്ഷത്തേയ്ക്ക്‌ ചേരാന്‍ സന്നദ്ധനാ യെങ്കില്‍ ആ രഹസ്യം എല്ലാവരും അറിയുമായിരുന്നു. അപ്പോള്‍ കുന്തി ആ സങ്കീര്‍ണ്ണമായ അവസരത്തില്‍ തന്റെ യശസ്സിനേക്കാള്‍ ധര്‍മ്മത്തിനും പുത്രസ്നേഹത്തിനും പ്രാധാന്യം കൊടുത്തുവെന്നര്‍ത്ഥം. കര്‍ണ്ണനോടുള്ള സ്നേഹത്തിനേക്കാള്‍ ധര്‍മ്മത്തിനു തന്നെയാണ്‌ പ്രാധാന്യം കൊടുത്തതെന്ന പക്ഷം" ചിലര്‍ക്കുണ്ട്‌. പക്ഷേ പുത്രസ്നേഫമില്ലെന്ന്‌ തീര്‍ത്തു പറയാനാവില്ല. എങ്കില്‍ കര്‍ണ്ണനെ രക്ഷിയ്ക്കാനുള്ള ശ്രമം നടത്തില്ലല്ലോ. മാതാവാകുമ്പോ ഴുള്ള ചിത്തവൃത്തികള്‍ കാരണം പാണ്ഡവരേയും കര്‍ണ്ണനേയും രണ്ടു തരത്തില്‍ കണ്ടുവെന്നും പക്ഷമുണ്ട്‌”. എങ്കില്‍ കര്‍ണ്ണനെ രക്ഷിയ്ക്കാന്‍ ശ്രമിയിക്കില്ലല്ലോ? മാതൃധര്‍മ്മം നിറവേറ്റാന്‍ തന്നെയാണ്‌ കുന്തി ശ്രമിച്ചത്‌. അധാര്‍മ്മികമായ മാര്‍ഗ്ഗം സ്വീകരിച്ചില്ലെന്നു മാത്രം. കര്‍ണ്ണന്റെ കാര്യം യുദ്ധാ നന്തരം യുധിഷ്ഠിരനോട്‌ കുന്തി പറയുന്നതും കര്‍മ്മങ്ങള്‍ ചെയ്യാന്‍ നിർദ്ദേ ശിയ്ക്കുന്നതും അതു കൊണ്ടാണ്‌. കുന്തിയുടെ ധര്‍മ്മബോധത്തിന്റെ ഓന്നത്യം തികച്ചും പ്രകടമാകുന്നത്‌ ധൃതരാഷ്ടര്രരുടേയും ഗാന്ധാരിയുടേയും കുടെ വാനപ്രസ്ഥം സ്വീകരിച്ച പ്പോഴാണ്‌. ജീവിതാന്ത്യത്തിലെങ്കിലും രാജൈശ്ചര്യങ്ങളോടുകുടെയിരിയ്ക്കാന്‍ എല്ലാവരും നിര്‍ബ്ബന്ധിച്ചിട്ടും കുന്തി തയ്യാറായില്ല. നിര്‍ബ്ബന്ധിയ്ക്കുന്ന മക്ക ളോട്‌ കുന്തി പറയുന്ന മറുപടിയും ശ്രദ്ധേയമാണ്‌. മക്കള്‍ക്ക്‌ ക്ഷത്രിയധര്‍മ്മം അനുഷ്ഠിക്കുവാനും അര്‍ഹതപ്പെട്ട രാജ്യം സ്വന്തമാക്കാനും ഉള്ള പ്രോത്സാ ഹനം ഒരു രാജമാതാവെന്ന നിലയ്ക്കും ക്ഷത്രിയയെന്ന നിലയ്ക്കും പാണ്ഡുവിന്റെ സ്ഥാനത്തുനിന്ന്‌ ചെയ്യുകയായിരുന്നു കുന്തി. സ്വയം 107. ത്രിവിക്രമന്‍ നമ്പുതിരിപ്പാദ്‌.ടി.എം,, “കുന്തിയുടെ മാതൃത്വം, വ്യാസ്പപചസ്പാദ്ഥ (നാഷണല്‍ ബുക്‌ സ്റ്റാള്‍, കോട്ടയം, 2008), പു. 77. 108. അതേ പുസ്തകം, പു.72. 55 രാജൈശ്വര്യങ്ങള്‍ ആഗ്രഹിയ്ക്കാത്തതിനാലാണ്‌ വാനപ്രസ്ഥം സ്വീകരി യ്ക്കാനും, തന്റെ ഗുരുജനങ്ങളായ ധൃതരാഷ്ട്രരേയും പത്നിയേയും അനു ഗമിച്ച്‌ ധര്‍മ്മമനുഷ്ഠിക്കാനും തയ്യാറായത്‌. മുന്‍കരുതലും, ദാനധര്‍മ്മങ്ങ ളും, വിടവാങ്ങലും, തിരിഞ്ഞുനോക്കലുമില്ലാത്ത ആ യാത്ര ഗാഡ്ഃമായ താബന്ധത്തെ ശുദ്ധീകരിയ്ക്കാമെന്നതിന്റെ നിദര്‍ശനമായി ചുണ്ടിക്കാണിയ്ക്ക പ്പെടുന്നു". അനുഷഠാനത്തിലാണ്‌ പ്രകടനത്തിലല്ല കുന്തിയ്ക്കു താലപര്യം എന്നും ഇവിടെ വ്യക്തമാകുന്നു. ദുഃഖങ്ങളും ദുരിതങ്ങളും നിറഞ്ഞ തന്റെ ജീവിതത്തിന്‌ ഉചിതമായ പരിസമാപ്തി തെരഞ്ഞെടുക്കുകയാണ്‌ കുന്തി ചെയ്തത്‌. അവസാനം ധൃതരാഷ്ട്ര-ഗാന്ധാരിമാരോടൊപ്പം കാട്ടു തീയില്‍പെട്ട്‌ മരിക്കുകയാണല്ലോ ചെയ്തത്‌. മഹാഭാരതയുദ്ധം തന്നെ ഒരു കാട്ടുതീയായിരുന്നുവെന്നും വീരമാതാവായ കുന്തി അതിന്റെ കെട്ടടങ്ങാത്ത ജ്വാലയായിരുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌”. കുന്തിയുടെ മാതൃസ്നേഹം പോലും ധര്‍മ്മബോധത്തോടെയായി രുന്നുവെന്നും"” വ്യാസന്‍ ലോകത്തിലുള്ള അമ്മമാര്‍ക്ക്‌ സന്ദേശം നല്കിയത്‌ കുന്തിയിലൂടെയാണെന്നും”” ഉള്ള അഭിപ്രായങ്ങള്‍ ആ മാതൃത്വത്തിന്റെ ഒഓന്നത്യം തന്നെയാണ്‌ കാണിയ്ക്കുന്നത്‌. 2. ദ്രനപദി രാജൈശ്ചര്യങ്ങള്‍ അനുഭവിച്ചു ജീവിച്ചുവെങ്കിലും നിര്‍ഭാഗ്യവതിയായ രാജ്ഞി” എന്ന വിശേഷണത്തിനര്‍ഹയാകുംവിധം ദുരിതം നിറഞ്ഞതായി രുന്നു ദ്രാപദിയുടെ ജീവിതം. സ്ര്രീകളില്‍ ശ്രേഷ്ഠ, ക്ഷത്രിയവിനാശം 109. കുട്ടികൃഷ്ണമാരാര്‍, ” ധൃതരാഷ്ട്ര്ര്രവജ്യ', കാരതചര്യണാം (മാരാര്‍ സാഹിത്യ പ്രകാശം, കോഴിക്കോട്‌, 1999), പു.188. 110. ലളിതാംബികാ അന്തര്‍ജ്ജനം, ” “കുന്തി” എന്ന വീരമാതാവ്‌ , സിത മുത സ്ധത്യവത?ി വരെ (നാഷണല്‍ ബുക്‌ സ്റ്റാള്‍ കോട്ടയം, 1972), പു. 118. 111. കുന്തിയുടെ മാതൃത്വം”, വ്യാസ്ധ/ചസ്വഗമ്മു പു.7. 112. “ ധൃതരാഷ്ട്ര പ്ര്രവജ്യ', ഭഗ൪തചര്യറാ, പു.191 113. Rajagopalachari.C, “Preface to Second Edition’, Mahabharata (Bharathiya Vidya Bhavan, Bombay, 1999), Page. XII. 56 വരുത്തും, ദേവേച്ച നടപ്പിലാഥഴും, കൌാരവര്‍ക്ക്‌ ഭീഷണിയാകും എന്നിങ്ങനെയാ യിരുന്നു ദ്രാപദിയുടെ ജനനവേളയില്‍ അശരീരിയുണ്ടായത്‌. ഈ പ്രത്യേകതകള്‍ കാരണമാകാം അന്നത്തെ മറ്റു സ്ര്രീകളില്‍ നിന്ന്‌ അവള്‍ വൃത്യസ്തയായര്‍.. കുന്തിയുടേയോ ഗാന്ധാരിയുടേയോ ക്ഷമ ദ്രപദിയിക്കില്ല. യാഗാഗ്നിയിലേയും അശരീരിയിലേയുമൊക്കെ അമാനുഷികതലം മാറ്റിക്കഴിഞ്ഞാല്‍ ദ്രുപദന്റെ മനസ്സിലെ പ്രതികാരാഗ്നിയില്‍ നിന്ന്‌ ജനിച്ചവ ളാണവളെന്നും അതിനാല്‍ അതിന്റെ തീക്ഷണത അവളുടെ സ്വഭാവത്തിനു ണ്ടാകാമെന്നും കരുതണം. അഭിമാനബോധവും ധൈര്യവും വീര്യവുമ്മ്ല്യൊമുണ്ടായിട്ടും അവൾക്ക നുഭവിയ്ക്കേണ്ടിവന്നത്‌ കടുത്ത അപമാനങ്ങളാണ്‌. പാണ്ഡവപത്നിയായ പ്പോള്‍തൊട്ട അവള്‍ക്ക്‌ ദുരിതങ്ങളുടെ കാലം തുടങ്ങി. ദ്യൂതസഭയില്‍ വെച്ച്‌ യുധിഷ്ഠിരന്‍ അവളെ പണയം വെച്ച്‌ കഭാരവദാസിയാക്കി, ദുര്യോധനനും കര്‍ണ്ണനും ദുര്‍വ്വാക്കുകള്‍ കൊണ്ട്‌ അപമാനിച്ചു, ദുശ്ലാസനനോട അവളെ വസ്ത്രാക്ഷേപം ചെയ്യാന്‍ കല്‍പിച്ചു. ആരും അവരെ തടഞ്ഞില്ല. സംരക്ഷി യ്ക്കേണ്ടവരുടെ മുന്നില്‍ വെച്ചാണ്‌ ഒരു രാജ്ഞിയ്ക്കീവിധം അപമാന മേല്‍ക്കേണ്ടിവന്നത്‌. വനവാസവേളയില്‍ ദ്രാപദി യുധിഷ്ഠിരനെ യുദ്ധത്തിനു നിര്‍ബ്ബന്ധിച്ചു. യുധിഷ്ഠിരനത്‌ ചെവിക്കൊണ്ടില്ല. വനവാസവും അജ്ഞാത വാസവും കഴിഞ്ഞിട്ടും സഹദേവനൊഴികെ പാണ്ഡവര്‍ സന്ധിയ്ക്കാണ്‌ ശ്രമിച്ചത്‌. കൃഷ്ണനാണ്‌ മേല്പറഞ്ഞ ഇരുസന്ദര്‍ഭങ്ങളിലും അവളുടെ പ്രശ്‌ന ങ്ങള്‍ കേള്‍ക്കാനും സാന്ത്വനിപ്പിയ്ക്കാനും സന്നദ്ധനായത്‌. യുദ്ധമുണ്ടാ യെങ്കിലും ശത്രുപക്ഷത്തെ ഉന്മുലനം ചെയ്യാന്‍ കഴിഞ്ഞെങ്കിലും യുദ്ധാന്ത്യ ത്തില്‍ ദ്രപദിയ്ക്ക്‌ സ്വപുത്രരേയും സഹോദരനേയും നഷ്ടപ്പെട്ടു. അവള്‍ ദുഃഖിച്ചുവെങ്കിലും തളര്‍ന്നില്ല. ഭര്‍ത്താക്കന്മാരെക്കൊണ്ട്‌ പ്രതികാരം ചെയ്യിച്ചു. തന്റെ നേര്‍ക്കുണ്ടായ ഓരോ അനീതിയോടും അത്‌ ചെയ്തതാരാ 57 യാലും അവളെതിര്‍ത്തിട്ടുണ്ട്‌. ദ്യുതസഭയില്‍ വെച്ച്‌ തന്നെ പണയവസ്തു വാക്കിയ യുധിഷ്ഠിരനെ അവള്‍ ചോദ്യം ചെയ്തു -- പ്രമുഖന്മാര്‍ക്കു പോലും ഉത്തരം പറയാന്‍ കഴിയാത്ത ചോദ്യം, വനവാസസമയത്ത്‌ യുധിഷ്ഠിരന്റെ നിഷ്ക്രിയത്വത്തേയും അവള്‍ എതിര്‍ത്തു, തങ്ങള്‍ക്കീവിധം ദുരിതങ്ങളൊ രുക്കിത്തന്ന വിധിയെ നിന്ദിച്ചു. തന്നെ അപഹരിയ്ക്കാന്‍ ശ്രമിച്ച ജയ്രദഥനെ വധിയ്ക്കണമെന്നു വാദിച്ചു, തന്നെ അപമാനിയ്ക്കാനൊരുങ്ങിയ കീചകനെ ഭീമനെക്കൊണ്ട്‌ കൊല്ലിച്ചു. (ദ്രൌപദി മണ്ണിന്റെ സന്തതിയാണെന്നും"* അവ ളുടെ ഭാമവും ഉഗ്രവുമായ പ്രകൃതിയെ ആധാരമാക്കിയാണ്‌ അവളുടെ പ്രവൃത്തികള്‍" എന്നും നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്‌. അഞ്ചുഭര്‍ത്താക്കുന്മാരെ സ്വീകരിയ്ക്കേണ്ടിവന്നപ്പോഴത്തെ ദ്രൌപദി യുടെ ചിത്തവൃത്തിയെക്കുറിച്ച്‌ കഥയിലൊന്നും പറയുന്നില്ല. അതവളുടെ വിധിയാണെന്നതിന്‌ ഒരു മുജ്ജന്മകഥ നിബന്ധിച്ചിട്ടുണ്ട്‌. കഥയിലെവിടേയും എടുത്തു പറയുന്നില്ലെങ്കിലും അര്‍ജ്ജുനാനുരാഗിണിയായിരുന്നു ദ്രനപദി എന്നുഹിക്കാം. മറ്റു നാല്‍വരുടേയും വിശ്വസ്തപത്നിയായിരുന്നെങ്കിലും, അര്‍ജ്ജുനനോട്‌ കൂടുതല്‍ പ്രിയം മനസ്സില്‍ സൂക്ഷിയ്ക്കാന്‍ സാധ്ൃതയു ണ്ട്‌. മഹാപ്രസ്ഥാനവേളയില്‍ ദ്രാപദി തളര്‍ന്നുവീണപ്പോള്‍ യുധിഷ്ഠിരന്‍ ഭീമനോടത്‌ പറയുന്നുമുണ്ട്‌. ബഹുഭര്‍ത്തൃത്വത്തിന്റെ കാര്യം പറഞ്ഞാണ്‌ ദ്യൂത സഭയില്‍ വെച്ച്‌ കര്‍ണ്ണന്‍ ദ്രൌപദിയെ നിന്ദിച്ചത്‌. ദ്രൌപദി സ്വയം അക്കാര്യം പറഞ്ഞ്‌ ക്രുദ്ധയാവുകയോ വിലപിയ്ക്കുകയോ ചെയ്യുന്നില്ല. ദ്രാപദി സ്വയംവരവേളയില്‍ കര്‍ണ്ണനെ നിഷേധിച്ചത്‌ അതിരുകവിഞ്ഞ പ്രവൃത്തിയാണെന്ന്‌ അഭിപ്രായമുണ്ട്‌”. തന്റെ അനിഷ്ടം അച്ഛനോടോ സഹോദരനോടോ പറയുകയാണ്‌ തുറന്നു പ്രഖ്യാപിയ്ക്കുകയല്ല 114. “ദ്രൌാപദി', മഹ്ഥഭാരതചഥനങ്ങള്‍ പു... 115. അതേ പുസ്തകം പു.73. 116. വിശ്വംഭരന്‍ തുറവൂര്‍, 'ദ്രപദീ സ്വഭാവത്തിന്റെ അഷ്ടാക്ഷരി', ഓത്തദ്രിശ്നാ ഒരു പുനര്വമ്മനു സമകാലിക മലയാളം (1178 കര്‍ക്കിടകം 9), പു.43. 58 വേണ്ടിയിരുന്നതെന്നാണ്‌ ന്യായം. പക്ഷേ സ്വയംവരവേദിയില്‍ കന്യകയ്ക്ക്‌ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച്‌ വരനെ സ്വീകരിയ്ക്കാന്‍ സ്വാതന്ത്ര്യവും അവകാശവുമുണ്ടല്ലോ. സ്വയംവരം അപഹരണവും യുദ്ധവുമൊക്കെയായി മാറുക പതിവുണ്ടെങ്കിലും ദ്രൌപദി അങ്ങനെയൊരു പ്രതികരണത്തെ ഭയക്കുന്നവളല്ലാത്തതുകൊണ്ട്‌ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു എന്നു കരുതണം. ദ്രാപദി പതിര്രതാധര്‍മ്മം ശരിയ്ക്കാചരിച്ചിട്ടില്ലെന്ന്‌" വിമര്‍ശനമുണ്ട്‌. ശാരീരികമായി മാത്രമാണ്‌ പതിവ്രതാധര്‍മ്മം അനുഷ്ഠിച്ചതെന്നും, ദ്യൂതസ ഭയില്‍ യുധിഷ്ഠിരനെ അനുസരിയ്ക്കുകയാണ്‌ വേണ്ടിയിരുന്നതെന്നും യുധി ഷ്ഠിരനെ ഒരിയ്ക്കലും എതിര്‍ക്കരുതായിരുന്നെന്നുമാണ്‌ ഈ വിമര്‍ശന ത്തിനാധാരമായ ന്യായം. പരപുരുഷനാല്‍ അപമാനിയ്ക്കപ്പെട്ടും, സ്പര്‍ശി യ്ക്കപ്പെട്ടും, സദസ്സില്‍ നഗ്നയാക്കപ്പെട്ടുമാണോ ഭര്‍ത്താവിനെ അനുസരി യ്ക്കേണ്ടത്‌ ? പണയം വെയ്ക്കാന്‍ ഒരു അചേതന വസ്തുവാണോ ദ്രപദി? അനുജന്മാരെ പണയപ്പണ്ടമാക്കും പോലെയാണോ ഭാര്യയെ അന്യാധീന പ്പെടുത്തുന്നത്‌? യുധിഷ്ഠിരാദികളുടെ വസ്ത്രം പിടിച്ചു വാങ്ങുംപോലെ യാണോ ദ്രാപദിയെ വസ്ത്രാക്ഷിപ്തയാക്കുന്നത്‌ ? രക്ഷിയ്ക്കാന്‍ ബാധ്യ തയുള്ള കരുത്തരായ ഭര്‍ത്താക്കന്മാര്‍ പ്രതികരിയ്ക്കാതിരിയ്ക്കേ സ്വര ക്ഷയ്ക്ക്‌ സ്ത്രീയ്ക്ക്‌ സ്വയം പ്രതികരിച്ചല്ലേ പറ്റു, ഇത്ര അപമാനിയ്ക്കപ്പെ ടുന്ന ഒരു മുഹൂര്‍ത്തത്തില്‍ ഏതു വ്യക്തിയും വൈകാരികാവേശത്തിനടിമ പ്പെട്ടു പോകില്ലേ ? മറ്റു ദാസിമാരോട്‌ പെരുമാറും പോലെയാണോ കര വര്‍ ദ്രപദിയോട പെരുമാറിയത്‌ ? മറ്റേതെങ്കിലുമൊരു രാജ്ഞിയ്ക്ക്‌ ഇങ്ങ നെയൊരവപമാനം ഒരു നിറഞ്ഞ രാജസദസ്സില്‍ അനുഭവിയ്ക്കേണ്ടിവന്നി ട്ടുണ്ടോ ? എന്ന ചോദ്യങ്ങള്‍ക്കുത്തര്മുഞ്ഞെങ്കില്‍ ദ്രപദിയുടെ പാതിവത്യത്തെ 117. അതേ പുസ്തകം, 'പാതിവ്രതൃത്തിന്റെ മാനങ്ങള്‍' (1178 മിഥുനം 26), പു.45. 59 നിന്ദിയ്ക്കുന്നതിലര്‍ത്ഥമില്ലല്ലോ.ആവര്‍ത്തിച്ചാവര്‍ത്തിച്ച അപമാനങ്ങള്‍ക്കിരയാ ക്കപ്പെട്ട ദ്രൌപദി തന്നെ അപഹരിയ്ക്കാനെത്തിയ ജയ്രദ്ഥനെ കൊല്ലണമെന്നു വാദിച്ചു. ദുശ്ശൂളയെ ഓര്‍ത്ത്‌ ദയ കാണിയ്ക്കുകയായിരുന്നു യുധിഷ്ഠിരന്‍. ആ ദയ ദ്രാപദിയ്ക്കും കാണിയ്ക്കാമായിരുന്നു എന്നതിനാലാണ്‌ അവള്‍ രക്തബന്ധത്തിന്‌ പ്രാധാന്യം നല്‍കാത്തവളാണെന്ന ആരോപണമുണ്ടായ ത്‌*. കീചകന്റെ ആക്രമണം ദ്യൂതസഭയിലെ അപമാനത്തിന്റെ ഒരു ചെറിയ ആവര്‍ത്തനം തന്നെയായിരുന്നു. കീചകനേയും വധിയ്ക്കണമെന്നു തന്നെ യായിരുന്നു അവളുടെ ആവശ്യം. അത്‌ ജയ്ര്രഥന്റെ അപഹരണശ്രമത്തേ ക്കാള്‍ നീചമായിരുന്നു, അവിടെ ബന്ധത്തിന്റെ പേരിലുള്ള ദൌാര്‍ബ്ബല്യത്തിനും പഴുതില്ല. ഏതു സ്ര്രീയ്ക്കും സഹിയ്ക്കാന്‍ കഴിയാത്ത അപമാനങ്ങള്‍ക്ക്‌, വിശേഷിച്ച ദ്രപദിയെപ്പോലെ ക്ഷാത്രവീര്യമുള്ള ഒരു സ്ത്രീ സംഹാരം തന്നെ യല്ലേ പ്രതിവിധിയായി കാണു. മഹാഭാരതയുദ്ധത്തിന്റെ ആദികാരണം ദ്രപദി ദുര്യോധനനെ പരി ഹസിച്ചു ചിരിച്ചതാണെന്ന്‌ ഒരു പക്ഷമുണ്ട്‌. ദ്രൌപദീ വസ്ര്രാക്ഷേപത്തിന്റെ പേരിലാണ്‌ യുദ്ധമുണ്ടായതെന്നും അഭിപ്രായമുണ്ട്‌. ഒരു മഹാരാജ്ഞി യ്ക്കൊത്ത ക്ഷമ, ഓദാര്യം, അനുകമ്പ തുടങ്ങിയവ പ്രകടിപ്പിച്ച്‌ ്രപദി ഒരു മഹാനാശത്തിന്‌ വഴിയൊരുക്കാതിരിയ്ക്കണമെന്നാണീ അഭിപ്രായത്തിന്റെ കാതല്‍. ദ്രപദി ദുശ്ശാസനന്‍ അഴിച്ചുലച്ച മുടി കാണിച്ച്‌, ഭര്‍ത്താക്കന്മാരുടെ അനുരഞ്ജനത്തിനുള്ള താല്‍പര്യത്തെപ്പറ്റി പരാതി പറഞ്ഞ്‌ ധാര്‍ത്തരാഷ്ട്ര നാശം കൃഷണനോടാവശ്യപ്പെടുകയുണ്ടായി. കാരവപാണ്ഡവര്‍ തമ്മിലുള്ള ശത്രുത ബാല്യകാലം മുതല്‍ക്കേയുണ്ട്‌. അന്നേ പല ഉപ്പദദവങ്ങളും കാരവര്‍ പാണ്ഡവരോട പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സുന്ദരിയായ ദ്രാപദിയേയും, ശക്തവും, 718. അതേ പുസ്തകം, “അശരീരിയും ആഖ്യാനതന്ത്രവും', സമകാലിക മലയാളം (നവംബര്‍ 2004), പു.67. 119. “യജ്ഞസംഭവയായ “ദ്രൌപദി” ", VIM 2JOC സ്വത്യവതിവരെ പു.121. 120. ഭാത്തദര്ശനാം ഒരു ചുനാര്വഥമന അജ്ഞയുഗത്തിന്റെ മൃത്യുകാലം', സമകാലിക മലയാളം, (1180 തുലാം 13), പു.70. 60 സമ്പന്നവുമായ പാഞ്ചാലരാജ്യവും പാണ്ഡവര്‍ക്കു ലഭിച്ചതില്‍ കൌരവര്‍ക്ക സൂയയുണ്ട്‌. സൂതനെ താന്‍ വരിയ്ക്കില്ല എന്ന ദ്രപദിയുടെ പ്രഖ്യാപന മാണ്‌ കര്‍ണ്ണന്റെ ശ്രതുതയ്ക്ക്‌ നിദാനം. ഇന്ദ്രപസ്ഥത്തിന്റെ ഐശ്വര്യം ദുര്യോ ധനനെ അസുയാലുവാക്കി. അവിടെവെച്ച്‌ തനിയ്ക്ക്‌ സ്ഥലജ്ലവിഭ്രമം ഉണ്ടാ യപ്പോള്‍ ദ്രൌപദിയും ഭീമനും ചിരിച്ചത്‌ ദുര്യോധനനില്‍ ഈര്‍ഷ്യയുളവാക്കി യിട്ടുണ്ട്‌. പക്ഷേ ഇതൊന്നുമല്ല, ദുശ്ലാസനന്‍ പിടിച്ചുലച്ച മുടിയുമല്ല ഭാരത യുദ്ധത്തിന്‌ ഹേതുവെന്ന്‌ സൂഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാവും. ദ്രരപ ദിയുടെ പ്രതിഷേധം സഹദേവനൊഴികെയുള്ള പാണ്ഡവര്‍ കണക്കിലെടു ത്തിരുന്നില്ല. ദ്രൌപദിയുടെ ജനനവേളയിലെ അശരീരിയും അവളുടെ സ്വഭാ വത്തിന്റെ തീക്ഷണതയുമാകാം അവളെ യുദ്ധഹേതുവാക്കിത്തീര്‍ത്തത്‌. പോരാത്തതിന്‌ ദ്യൂതസഭയില്‍ വെച്ച്‌ ഭീമന്‍ ചെയ്ത ശപഥപ്രകാരമാണ്‌ ധാര്‍ത്തരാഷ്ട്രാദികള്‍ മുഴുവന്‍ ഭീമഹസ്തങ്ങളാല്‍ കൊല്ലപ്പെട്ടത്‌. യുദ്ധമടുത്ത സമയത്ത്‌ ഭീമനും സര്‍വ്വനാശത്തോട വിരക്തി തോന്നി അനു രഞ്ജനശ്രമം നടത്തുകയാണുണ്ടായത്‌. ദ്രൌപദിയെ സാന്ത്വനിപ്പിച്ചത്‌ ശ്രീകൃ ഷ്ണനായിരുന്നു. യുദ്ധമുണ്ടായപ്പോള്‍ പ്രമാണകോടിയില്‍ വെച്ചുണ്ടായ അനുഭവം മുതല്‍ എല്ലാ ഉപ്ദ്രവങ്ങളുടേയും പക മനസ്സില്‍ പേറി നടന്ന ഭീമന്‍ ധാര്‍ത്തരാഷ്ര്രാദികളെ കൊന്ന്‌ പ്രതികാരം ചെയ്തുവെന്നു മാത്രം. അശ്വത്ഥാമാവ്‌ തന്റെ പുത്രരേയും സഹോദരരേയും വധിച്ച വാര്‍ത്ത യറിഞ്ഞ്‌ ദ്രപദി അശ്വത്ഥാമാവിനെ വധിച്ചില്ലെങ്കില്‍ താന്‍ പ്രായോപവേശം ചെയ്യുമെന്നു പറഞ്ഞു. വ്യാസനും ശ്രികൃഷ്ണനുമിരിയ്ക്കേ ഇത്തരമൊരു തീരുമാനമെടുത്തത്‌ ദ്രപദിയുടെ സ്വേച്ചാചാരിത്വമാണെന്നൊരഭിപ്രായമു ണ്ട്‌. വധിച്ചുവെന്നതിന്‌ തെളിവായി അശ്വത്ഥാമാവ്‌ ശിരസ്സിലണിഞ്ഞിരി യ്ക്കുന്ന രത്നം കൊണ്ടുവരണമെന്ന്‌ പറഞ്ഞത്‌ ഭര്‍ത്താക്കന്മാരെ വിശ്വാസമില്ലാത്തതു കാരണമാണെന്നും നിരീക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു'”. 121. അതേ പുസ്തകം, അശ്രീരിയും ആഖ്യാന്തുന്തവും', സമകാലിക മ്ലയ്ളം (നവബര്‍ 2004), പു,9. 61 യുദ്ധം അവസാനിച്ചു, എല്ലാം ശാന്തമായി എന്നു കരുതിയിരിയ്ക്കുന്ന മുഹൂര്‍ത്തത്തില്‍ തന്റെ സഹോദരന്മാരും തനിയ്ക്ക്‌ മതിയാവോളം കാണാനും ലാളിയ്ക്കാനും കഴിയാത്ത മക്കളും ചതിയില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഏതു മനസ്സിനേയും മഥിയ്ക്കുന്നതാണ്‌. വ്യാസനും കൃഷ്ണനുമി രിയ്ക്കേ തീരുമാനമെടുത്തുവെന്നതിന്‌ ദ്രപദിയുടെ വൃക്തിത്വത്തിന്റെ പ്രത്യയ കത തന്നെയാണ്‌ ഹേതു. പക്ഷേ അതിന്‌ പ്രേരകമായത്‌ ഈ ദാരുണ സന്ദര്‍ഭമാണ്‌. ദ്രരണിയെ വധിച്ചാലത്‌ എങ്ങനെയറിയും എന്ന്‌ യുധിഷ്ഠി രന്‍ ചോദിച്ചപ്പോഴാണ്‌ ദ്രപദി രത്നത്തിന്റെ കാര്യം പറഞ്ഞത്‌. യുധിഷ്ഠി രന്‍ ആചചോദ്യം ചോദിച്ച ദ്രാപദിയുടെ വിശ്വാസമില്ലായ്മ ഉദ്ദേശിച്ചു കൊണ്ടു തന്നെയാണത്രേ”. ആ രത്നത്തിന്റെ സവിശേഷതകള്‍ ദ്രൌണി തന്നെ പറ യുന്നുണ്ട്‌. ആയുധം, രോഗം, വിശപ്പ്‌, വാനവർ, ദാനവര്‍, നാഗങ്ങള്‍, യക്ഷ ന്മാര്‍, കള്ളന്മാര്‍ ഇങ്ങനെയുള്ള എല്ലാ ഭീതികളില്‍ നിന്നും രക്ഷ നല്‍കുന്ന, പാണ്ഡവരുടെ രത്നങ്ങളേക്കാളും കൌരവരുടെ സമ്പത്തിനേക്കാളും അമു ല്യമാണ്‌ ആ രത്നം. ആ രത്നം ലഭിച്ചപ്പോള്‍ ദ്രാപദി അത്‌ ധര്‍മ്മപുത്ത രുടെ ശിരസ്സിലണിയുകയാണ്‌ ചെയ്തത്‌. തെളിവു മാത്രമാണുദ്ദേശ്യമെങ്കില്‍ മറ്റെന്തെങ്കിലും ചോദിച്ചാല്‍ മതിയായിരുന്നല്ലോ. അപ്പോള്‍ അത്‌ ദ്രാപദിയെ തീര്‍ത്തും താഴ്ത്തിക്കെട്ടാന്‍ പോന്ന കാരണമല്ല. മറ്റു ക്ഷത്രിയസ്ര്രീകളെപ്പോലെയല്ല ദ്രൌപദി എന്നത്‌ അവളുടെ ജനനം തന്നെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്‌. അവളുടെ അനുഭവങ്ങളും വ്ൃത്ൃയസ്തമാ ണ്‌. ദേവകാര്യം സാധിപ്പിയ്ക്കുന്നവള്‍, ക്ഷത്രിയ വിനാശം വരുത്തുന്നവള്‍, കൌരവര്‍ക്ക്‌ ഭീഷണിയാകുന്നവള്‍ എന്ന സൂചനകള്‍ തന്നെ അവളുടെ വ്യക്തി ത്വത്തിലേയ്ക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. അതോടൊപ്പം തന്നെ ശ്രേഷ്ഠയാ ണവള്‍ എന്നൊരു സുചന കൂടി അശരീരി നല്‍കുന്നുണ്ട്‌. പാണ്ഡവരെ 62 ഐവരേയും ഒരുമിച്ചു നിര്‍ത്തുകയും രമിപ്പിയ്ക്കുകയും ചെയ്തവളാണ വള്‍. സ്വന്തം സൌന്ദര്യത്തിലും മഹാരാജ്ഞിപദത്തിലും അവള്‍ക്ക്‌ അഭിമാ നവും ആഗ്രഹവും ഉണ്ടായിരുന്നു. പാണ്ഡവര്‍ക്കെപ്പോഴും ഐശ്വര്യദായി നിയായി നിന്നത്‌ ദ്രപദിയായിരുന്നു. രാജ്യത്തില്‍ നിന്നകന്ന്‌ വേഷ്ര്പച്ചന്ന രായി കഴിയുന്ന കാലത്താണ്‌ പാണ്ഡവര്‍ അവളെ ഭാര്യയാക്കുന്നത്‌. അപ്പോ ഴാണ്‌ ധൃതരാഷ്ട്രര്‍ അവരെ തിരിച്ചുവിളിച്ച്‌ അര്‍ദ്ധരാജ്യം നല്‍കിയത്‌. ദ്യൂതസഭയില്‍ വെച്ച്‌ അടിമത്തത്തില്‍ നിന്ന്‌ സ്വത്രന്തരായത്‌ ദ്രപദി മൂലം തന്നെ. എന്തിന്‌, സര്‍വ്വൈശ്ചര്യങ്ങളും നല്‍കുന്ന ദ്രനണിയുടെ രത്നം യുധി ഷ്ഠിരന്‌ ലഭിച്ചതും ദ്രരപദി കാരണമാണ്‌. അഗ്നിയില്‍ നിന്നു ജനിച്ചവള്‍ എന്ന പ്രയോഗം തന്നെ അവളുടെ സ്വഭാവത്തിന്റെ തീക്ഷണതയും, വികാ രാവേശവും, പ്രതികാരബോധവുമെല്ലാം സൂചിപ്പിയ്ക്കുന്നു. തന്നെ ഉപ്ര്ര വിച്ചവരോടോ അപമാനിച്ചവരോടോ അവളൊരിയ്ക്കലും ക്ഷമിയ്ക്കുന്നില്ല. അഭിപ്രായങ്ങള്‍ തുറന്ന്‌ പറയാനും തുറന്നെതിര്‍ക്കാനുമുള്ള ധൈര്യവും വീര്യവും അവള്‍ക്കുണ്ട്‌. തന്റെ പ്രവൃത്തികള്‍ക്ക്‌ ധാര്‍മ്മികമായ ന്യായങ്ങളും അവള്‍ക്ക്‌ പറയാനുണ്ട്‌. ആ ധര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്നവള്‍ വ്ൃതിചലിയ്ക്കു ന്നില്ല. ധൃതരാഷ്ട്രര്‍ ദ്യൂതസഭയില്‍ വെച്ച്മൂന്നാമതും വരം ചോദിയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത്‌ ധര്‍മ്മവിരുദ്ധമാണെന്ന്‌ പറഞ്ഞ്‌ അവള്‍ തന്നെയാ ണത്‌ നിഷേധിയ്ക്കുന്നത്‌. ലോകത്തുള്ള സമസ്ത സ്ത്രീഭാവനകളുടേയും സങ്കലനം ദ്രൌരപദിയില്‍ അടങ്ങിയിരിക്കുന്നുവെന്ന്‌ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌*”. 3, ഗാന്ധാരി നുറുപു(്തര്‍ക്കമ്മയാകുമെന്ന ശിവാനുധ്രഹമാണ്‌ ഗാന്ധാരിയെ ഹസ്തിനപുരത്തിന്റെ വധുസ്ഥാനത്തേയ്ക്ക്‌ നയിച്ചത്‌. അച്ഛന്‍ പൂര്‍ണ്ണമായ തൃപ്തിയോടെയല്ലെങ്കിലും തന്നെ അന്ധനായ ധൃതരാഷ്ട്രര്‍ക്ക്‌ കൊടുക്കാന്‍ 129, ്യജ്ഞസംഭവയായ “പദ, വത മുതതീ സത്യവതി? ൨രെ" , പു.123. 63 തീര്‍ച്ചപ്പെടുത്തിയെന്നറിഞ്ഞപ്പോള്‍ ഗാന്ധാരി തന്റെ കണ്ണു മൂടിക്കെട്ടി. അത്‌ പാതിയവത്യനിര്‍വ്ൃവഹണമാണെന്ന്‌ കഥയില്‍ പറയുന്നുഞ്ഞ്ിലും സുക്ഷ്മ്മായി നോക്കുമ്പോള്‍ അതില്‍ പ്രതിഷേധത്തിന്റെ അംശം കാണാവുന്നതാണ്‌. തനിയ്ക്കു കിട്ടിയ വരംപോലും ശാപം പോലെയായിത്തീര്‍ന്നപ്പോഴും തന്റെ ആഗ്രഹങ്ങളെല്ലാം നിഷഫലമായിത്തീര്‍ന്നപ്പോഴും ഗാന്ധാരിയ്ക്ക്‌ പ്രതിഷേ ധവും നിരാശയും തോന്നുന്നുണ്ട്‌. പക്ഷേ ആ പ്രതിഷേധം പ്രകടമാകുന്നി ല്ല. ഗാന്ധാരി അത്‌ കടിച്ചമര്‍ത്തുകയാണ്‌ ചെയ്യുന്നത്‌. ചില സന്ദര്‍ഭങ്ങളില്‍ മാത്രം അതിങ്ങനെ പൊട്ടിത്തെറിയ്ക്കുന്നുവെന്നു മാത്രം. കുന്തി അമ്മയായതറിഞ്ഞപ്പോള്‍ ദേഷ്യവും നിരാശയും സഹിയ്ക്കാ നാകാതെ വയറ്റത്താഞ്ഞടിച്ചതാണ്‌ മറ്റൊരു സന്ദര്‍ഭം. തന്റെ മകന രാജ്യാ വകാശം ലഭിയ്ക്കണമെന്ന ആഗ്രഹത്തിന്റെ തകര്‍ച്ചയാണിവിടെ പ്രക്ടമായ ത്‌. ആ തകര്‍ച്ച പൂര്‍ണ്ണമാകുന്നത്‌ മക്കള്‍ അധര്‍മ്മികളായി വളരുന്നത്‌ കണ്ട പ്പോഴാണ്‌. അതു പറഞ്ഞുതിരുത്താന്‍ ഗാന്ധാരിയ്ക്കായതുമില്ല. ഗാന്ധാരി യുടെ ധര്‍മ്മബോധം ഉപരിപ്ലവമായ ഒരു ബാഹ്യാവരണം മാത്രമായിരുന്നു വെന്ന്‌ പക്ഷമുണ്ട്‌”. പക്ഷേ ധാര്‍മ്മികബോധമുള്ളതു കൊണ്ടാണല്ലോ മക്കള്‍ അധര്‍മ്മചാരികളായപ്പോള്‍ ദുഃഖം തോന്നിയത്‌. മനഃസാക്ഷിയ്ക്കു വിരു ദ്ധമായി പെരുമാറാന്‍ കഴിയാഞ്ഞതു കൊണ്ടല്ലേ ധര്‍മ്മം എവിടെയാണോ അവിടെ ജയമുണ്ടാകും എന്നു പറഞ്ഞ്‌ മക്കളെ യുദ്ധത്തിനയച്ചത്‌. ഇനിയൊരു സന്ദര്‍ഭം ശ്രീകൃഷ്ണനെ ശപിച്ചതാണ്‌. ശ്രീകൃഷ്ണന്‍ ശ്രമി ചിരുന്നെങ്കില്‍ ഈ യുദ്ധം ഒഴിവാക്കാമെന്നായിരുന്നു ഗാന്ധാരിയുടെ അഭി പ്രായം. ഇവിടെ ഒരമ്മയുടെ സ്വാര്‍ത്ഥതയാണ്‌ തെളിഞ്ഞു കാണുന്നതെന്ന്‌ പക്ഷമുണ്ട്‌”. കാരണം ശ്രീകൃഷ്ണന്‍ യുദ്ധം തടയാന്‍ ആകുന്ന്രത ശ്രമിച്ചിട്ടുണ്ട. 124. അതേ പുസ്തകം, ' പുഞ്ചിരിയില്‍ വീണുകെട്ടു പോയ ശാപം”, സമകാലിക മലയാളം (ജൂണ്‍ 2005), പു.72. 125. “കളപറിയ്ക്കല്‍', വ്യഗസ്ധന്സഗദ്ഥ, പു.118. 64 കൌനരവരുടെയടുക്കല്‍ സന്ധിസംഭാഷണത്തിനു വന്ന ശ്രീകൃഷ്ണന്റെ വാക്കു കള്‍ ദുര്യോധനന്‍ അവഗണിയ്ക്കുകയാണ്‌ ചെയ്തത്‌. അപ്പോള്‍ ശ്രീകൃ ഷ്ണന്‍ ശ്രമിച്ചില്ലെന്ന്‌ ഗാന്ധാരി ആരോപിയ്ക്കുമ്പോള്‍ ഉദ്ദേശിയ്ക്കുന്നത്‌ പാണ്ഡവരെ തടഞ്ഞില്ല എന്നാകുമല്ലോ. അത്‌ ധര്‍മ്മവിരുദ്ധമാണ്‌. പക്ഷേ മക്കളെയെല്ലാം നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥ, ആ അരക്ഷിതത്വ മാണ്‌ ഗാന്ധാരിയെക്കൊണ്ടിത്‌ പറയിച്ചത്‌ എന്ന്‌ ന്യായവുമുണ്ട്‌*. മക്കള്‍ അധര്‍മ്മചാരികളാണെന്നറിയാമെങ്കിലും അവരെല്ലാവരും നഷ്ട പ്പെട്ടപ്പോള്‍ സ്വാഭാവികമായും ധര്‍മ്മബോധനത്തിനും മേലെയായി മാതൃദുഃഖം ആ മനസ്സിനെ ഭരിയ്ക്കുന്നതു കാണാം. കുറ്റം കുറഞ്ഞ ഒരു മകനെയെങ്കിലും ശേഷിപ്പിയ്ക്കാമായിരുന്നില്ലേ എന്ന്‌ ഭീമനോട ചോദിയ്ക്കു ന്നുണ്ട്‌. സകലകുറ്റങ്ങളും ശിരസാവഹിച്ച്‌ മുന്നില്‍ നില്‍ക്കുന്ന യുധിഷ്ഠി രന്റെ കാല്‍വിരലുകളില്‍ ആ നോട്ടം അല്പമൊന്നേറ്റപ്പോള്‍ ആ വിരലുകള്‍ കറുത്തു പോയി എന്നു പറയുന്നിടത്തും ഗാന്ധാരിയുടെ രോഷം പ്രകടമാകുന്നു. ഗാന്ധാരിയുടെ രോഷം തന്റെ വിധിയോടു തന്നെയായിരുന്നു. മനസ്സിലുള്ള ആ രോഷവും പുത്രോല്‍ക്കര്‍ഷേച്ചയും പ്രകടമാക്കാന്‍ ഗാന്ധാരിയ്ക്കൊരിക്കലും കഴിഞ്ഞില്ല. കാരണം അത്‌ ധര്‍മ്മവിരുദ്ധമായിരു ന്നു. ഈ വൈരുദ്ധ്യം അവരെ എന്നും ദുഃഖിപ്പിച്ചു. 4. കര്‍ണ്ണന്‍ ദുര്‍വ്വാസാവ്‌ നല്‍കിയ ദേവാവാഹനമന്ത്രം വെറും കൌതുകം കൊണ്ട്‌ സൂര്യദേവനില്‍ പ്രയോഗിച്ച കുന്തിയ്ക്ക്‌ സുര്യന്‍ നല്‍കിയനുഗ്രഹിച്ച പുത്ര നാണ്‌ കര്‍ണ്ണന്‍. അപവാദഭയമോര്‍ത്ത്‌ കുന്തി നദിയിലുപേക്ഷിച്ച കര്‍ണ്ണനെ ഹസ്തിനപുരത്തെ സുതനായ അധിരഥനും രാധയുമാണെടുത്തു വളര്‍ത്തിയത്‌. 126. അതേ പുസ്തകം, പു. 118. 65 സൂതപുത്രനായി വളര്‍ന്ന കര്‍ണ്ണന്‌ സൂതസഹജമായ ആഗ്രഹങ്ങളല്ല ഉണ്ടാ യിരുന്നത്‌. മികച്ച ഗുരുക്കന്മാരില്‍ നിന്ന്‌ ആയുധാഭ്യാസം കൂടി ലഭിച്ചു കഴി ഞ്ഞപ്പോള്‍ മനസ്സ്‌ തികച്ചും ക്ഷത്രിയന്റേതായി മാറി. അതു കൊണ്ടാണല്ലോ ക്ഷണിയ്ക്കാതെതന്നെ അഭ്യാസക്കാഴ്ചയ്ക്ക്‌ വേദിയിലെത്തി പ്രകടനം നടത്തിയതും അര്‍ജ്ജുനനെ യുദ്ധത്തിന്‌ വെല്ലുവിളിച്ചതും. അത്‌ യുദ്ധത്തിനുള്ള വേദിയല്ലെന്ന്‌ ചിന്തിയ്ക്കണമായിരുന്നു. തനിയ്ക്ക്‌ സ്ഥാന മില്ലാത്തിടത്ത്‌ അനുവാദമില്ലാതെ ചെന്നു കയറിയതും പ്രകടനം നടത്തി യതും അനുമതി നല്‍കേണ്ട ഗുരുക്കന്മാരെ നിന്ദിയ്ക്കുന്ന പ്രവൃത്തിയായി രുന്നുവെന്ന്‌ പക്ഷമുണ്ട്‌”. കര്‍ണ്ണന്‍ സ്വയം അര്‍ജ്ജുനനോളം പോന്ന വില്ലാ ളിയായും രാജകുമാരന്മാരുടെ വേദിയില്‍ പ്രകടനം നടത്താന്‍ അര്‍ഹനെന്നും അംഗീകരിച്ചു. പക്ഷേ ആ അംഗീകാരം സമൂഹം നല്‍കില്ലെന്ന്‌ ചിന്തിയ്ക്കാന്‍ കര്‍ണ്ണനായില്ല. അതുകൊണ്ട്‌ സമൂഹത്തില്‍ നിന്നു അവഗണനയും പരിഹാസവും പലപ്പോഴും നേരിടേണ്ടി വന്നു. ദുര്യോധനന്‍ കര്‍ണ്ണന്റെ പ്രക ടനം കണ്ട ശേഷമാണ്‌ കര്‍ണ്ണനെ അംഗരാജാവാക്കിയതും സുഹൃത്താക്കിയ തും. ആ രാജസ്ഥാനം കര്‍ണ്ണന്‍ സ്വീകരിച്ചത്‌ ആസക്തി കൊണ്ടാണെന്നും, അവരുടെ സൌഹൃദം അധര്‍മ്മമാണെങ്കിലും അത്‌ തകരാതിരുന്നത്‌ പാണ്ഡ വരുടെ ധാര്‍മ്മികജീവിതത്തിന്റെ അപരാജിതമായ അജയ്യതയെ ഭയ ന്നതിനാലാവണം കര്‍ണ്ണന്റെ പ്രേരണയില്ലെങ്കില്‍ ദുര്യോധനന്‍ ധര്‍മ്മത്തെ പൂര്‍ണ്ണമായും നിരാകരിയ്ക്കില്ലായിരുന്നുവെന്നും നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്‌*. മറുപക്ഷത്തു നില്‍ക്കുന്ന അര്‍ജ്ജുനനോടെതിരിടാന്‍ തക്ക ഒരു യോദ്ധാ വിനെ കണ്ട സന്തോഷമായിരുന്നു ദുര്യോധനന്റെ പ്രവൃത്തിയുടെ പിന്നില്‍. പക്ഷേ രാജ്യം നിരസിയ്ക്കാനോ, രാജാവായതു കൊണ്ട്‌ ക്ഷ്ത്രിയനായി 127. ” വിഫലതയിലെ ഫലപ്രാപ്തി”, ഭാ൪തദ്രീശനം ഒരു ചുനരീവായന, സമകാലിക മലയാളം (മാര്‍ച്ച്‌ 2005), പു. 66. 128. അതേ പുസ്തകം, ' വന്ധ്യമായൊരു പ്രലോഭനം”, സമകാലികമലയാളം (മാര്‍ച്ച്‌ 2005),പു.66. 66 ല്ലെന്നു ചിന്തിയ്ക്കാനോ കര്‍ണ്ണനായില്ല. അതുകൊണ്ടാണല്ലോ ദ്രാപദീ സ്വയം വരത്തില്‍ പങ്കെടുത്തത്‌. അവിടേയും അപമാനിയ്ക്കപ്പെട്ടു. ദുര്യോധനസു ഹൃത്തും ഒരുമികച്ച യോദ്ധാവുമായിട്ടല്ലാതെ ഒരു രാജാവെന്ന നിലയ്ക്ക്‌ കര്‍ണ്ണന്‍ അംഗീകരിയ്ക്കപ്പെടിട്ടില്ല. കര്‍ണ്ണന്റെ ഭാര്യയും മക്കളുടെ ഭാര്യമാ രുമൊക്കെ സൂുതവംശജര്‍ തന്നെയായിരുന്നു. ഭതികമായി സുതനും മാന സികമായി ക്ഷത്രിയനുമായി ജീവിച്ചതിന്റെ ഫലമാണ്‌ കര്‍ണ്ണന്‍ അനുഭവിച്ചത്‌. കര്‍ണ്ണന്റെ ആത്മസംഘര്‍ഷത്തിന്റെ അടിസ്ഥാനമിതാണ്‌. കര്‍ണ്ണന്‍ പാണ്ഡവവൈരിയായിരുന്നു. പക്ഷേ അത്‌ ദുര്യോധനനു ണ്ടാക്കിയതല്ല. കുട്ടിക്കാലം തൊട്ടേ അര്‍ജ്ജുനവൈരിയായിരുന്നു കര്‍ണ്ണന്‍. അതിന്‌ അസൂയയല്ലാതെ മറ്റൊരു കാരണവും കാണുന്നില്ല. കര്‍ണ്ണന്‍ അര്‍ജ്ജുനനെ വെല്ലുവിളിയ്ക്കുകയും അപമാനിയ്ക്കുകയും ചെയ്തു. അര്‍ജ്ജുനനോളം കഴിവുണ്ടെന്ന ആത്മവിശ്വാസവും, എന്നിട്ടും താനംഗീക രിയ്ക്കപ്പെടുന്നില്ല എന്ന നിരാശയും കര്‍ണ്ണനെ രോഷം കൊള്ളിച്ചിട്ടുണ്ടാ കും. തന്നെ തിരസ്‌ക്കരിച്ച ദ്രാപദി പാണ്ഡവപത്നിയായതും കര്‍ണ്ണനില്‍ ദേഷ്യവും അസൂയയും ഉണര്‍ത്തിയിട്ടുണ്ടാകും. ഇങ്ങനെ മനസ്സിലുണ്ടായ വെറുപ്പാണ്‌ കുന്തി പാണ്ഡവപക്ഷത്തേയ്ക്ക്‌ ക്ഷണിച്ചപ്പോള്‍ കര്‍ണ്ണന്റെ ഉള്ളില്‍ നിന്നും പുറപ്പെട്ടത്‌. അര്‍ജ്ജുനന്‍ സ്വന്തം അനുജനാണെന്നറിഞ്ഞ പ്പോഴും ആ മാത്സര്യബോധത്തിനും വെറുപ്പിനും കുറവുണ്ടായില്ല. കുന്തി യോട കര്‍ണ്ണന്‌ സ്നേഹമോ അനുകമ്പയോ ഉണ്ടായിട്ടില്ലെന്നും മറ്റ്‌ അനു ജന്‍മാരെ കൊല്ലില്ലെന്ന്‌ പറഞ്ഞതും വെറുപ്പുകൊണ്ടും അവര്‍ തനിയ്ക്ക്‌ തുല്യരല്ലെന്ന തോന്നല്‍ കൊണ്ടുമാണെന്നും അഭിപ്രായമുണ്ട്‌”. ദുര്യോധന സഖ്യത്തിനാണ്‌ പ്രാധാന്യമുള്ളതെങ്കില്‍ താന്‍ പ്രബലരായ ആ ശത്രുക്കളെ കൊല്ലുമെന്ന്‌ തന്നെ പറയണമായിരുന്നു. അപ്പോള്‍ ദുര്യോധന 129. “കര്‍ണ്ണന്‍, മഹാഭാരതചഥനങ്ങള്‍ പു.!!3. 67 സഖ്യത്തേക്കാള്‍ പഴക്കവും ഉറപ്പുമുണ്ട കര്‍ണ്ണന്റെ പാണ്ഡവ വൈരത്തിന്‌. ഭീഷമര്‍ സൂചിപ്പിച്ച പോലെ പലപ്പോഴും അബദ്ധങ്ങളില്‍ ചെന്നു ചാടു ന്നുണ്ട്‌ കര്‍ണ്ണന്‍. അതിലൊന്ന്‌ തന്റെ കവചകുണ്ഡലങ്ങള്‍ നഷ്ടപ്പെടുത്തി യതാണ്‌. കീര്‍ത്തിയിലുള്ള അത്യാഗ്രഹമാണ്‌ കര്‍ണ്ണനെ ആ അബദ്ധത്തില്‍ ചാടിച്ചത്‌. സൂര്യന്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടും ദാനാര്‍ത്ഥന നിരസിച്ചാല്‍ തനിയ്ക്ക്‌ ദുരൃശസ്സുണ്ടാകുമെന്നതിനാല്‍ താനതിനൊരുക്കമല്ലെന്ന്‌ കര്‍ണ്ണന്‍ തീര്‍ത്തുപറഞ്ഞു. പക്ഷേ ഇന്ദ്രന്‍ വന്നു ചോദിച്ചപ്പോള്‍ കര്‍ണ്ണന്‍ മറ്റ്‌ പല വില പിടിച്ച സമ്മാനങ്ങളും വാഗ്ദാനം ചെയ്ത്‌ ഒഴിഞ്ഞുമാറാന്‍ നോക്കുകയാണ്‌ ചെയ്തത്‌. ഇത്‌ കര്‍ണ്ണന്റെ ത്യാഗത്തിന്‌ മങ്ങലേദ്പിച്ചുവെന്ന്‌ നിരീക്ഷിയ്ക്ക ്പെട്ടിരിയ്ക്കുന്നു'*. പോരാത്തതിന്‌ കവചകുണ്ഡലങ്ങള്‍ കൊടുത്ത പ്പോള്‍പകരം ഇന്ദ്രന്റെ വേലും, തനിയ്ക്ക്‌ കവചകുണ്ഡലങ്ങള്‍ ശരീരത്തില്‍ നിന്നടര്‍ത്തി മാറ്റുമ്പോള്‍ വൈരുപ്യമരുതെന്ന്‌ വരവും വാങ്ങി. ഇവിടെ തെളിഞ്ഞ മനസ്സോടെയുള്ള ദാനമല്ല കാണുന്നത്‌. വേറൊരബദ്ധം അന്ത്യമ ടുത്ത സമയത്തെ പ്രവൃത്തിയാണ്‌. തേര്‍ച്ച്രകം മണ്ണില്‍ കുടുങ്ങിയപ്പോള്‍ മറ്റൊരു രഥം സ്വീകരിയ്ക്കേണ്ടതിനു പകരം തേര്‍ച്ചരരമുയര്‍ത്താന്‍ സമയം ചോദിച്ചു. അതും തങ്ങളേറ്റവും അധര്‍മ്മം ചെയ്തവരോട ധര്‍മ്മത്തിന്റെ പേരില്‍! ഓദാര്യം ചോദിച്ചത്‌ രണാങ്കണത്തില്‍ പരസ്പരം കൊല്ലാനൊരുങ്ങി നില്ക്കുന്ന ആജന്മശ്രതുവായ അര്‍ജ്ജുനനോടും! ഇതും കര്‍ണ്ണന്റെ പാളിച്ച യായി നിരീക്ഷിയ്ക്കപ്പെടുന്നു”. മറ്റൊരബദ്ധം ഏകപുരുഷഘാതിനി ഘടോല്‍ക്കചന്റെ നേര്‍ക്കു പ്രയോഗിച്ചതാണ്‌. അത്‌ അര്‍ജ്ജുനനെ കരുതി ഇന്ദ്രന്റെ പക്കല്‍ നിന്ന്‌ തന്റെ ആജന്മവിഭൂുഷകള്‍ക്ക്‌ പകരം വാങ്ങിയതാണ്‌. ഇത്‌ കര്‍ണ്ണന്റെ മഹത്തായ ത്യാഗമാണെന്നും അര്‍ജ്ജുനവൈരത്തേക്കാള്‍ ദുര്യോധനസഖ്യത്തിന്പ്രാധാന്യം 190. “ഒരു ദാനത്തിന്റെ കഥ. QNITUAITVUIBO, വു.17. 131. കര്‍ണ്ണന്‍, മഹാഭാരതചഥനങ്ങള്‍ പു."17. 68 കൊടുത്തതാണെന്നും പക്ഷമുണ്ട്‌”. പക്ഷേ ഘടോല്‍ക്ക്ചന്േക്കാള്‍ അധ്ൃഷ്യ നായ ശത്രു അര്‍ജ്ജുനന്‍ തന്നെയായിരുന്നു. കാരവസൈന്യം തീര്‍ത്തും നശിച്ചുകൊണ്ടിരുന്ന ഘട്ടത്തില്‍ അചഞ്ചലമായ തീരുമാനമെടുക്കാന്‍ - മറ്റു വഴിയ്ക്ക്‌ ഘടോല്‍ക്ക്ചനെ വീഴ്ത്താന്‍ ശ്രമിയക്കേണ്ട്തിനു പക്രം, ഈ നീക്കം ശത്രുപക്ഷത്തിന്റെ ത്ര്രമാണെന്ന്‌ കണ്ടറിയാതെ ആ വരായുധം പാഴാക്കി, തന്റെ പതനത്തിന്‌ സ്വയം വഴിയൊരുക്കി. അപമാനങ്ങള്‍ മാത്രമല്ല, പരശുരാമനില്‍ നിന്നും ബ്രാഹ്മണനില്‍ നിന്നും ലഭിച്ച ശാപങ്ങളും കര്‍ണ്ണന്റെ മാനസികമായ ദൌ൪ബ്ബല്ൃത്തിന്റെ പിന്നി ലുണ്ട്‌. കര്‍ണ്ണന്‌ ആത്മവിശ്വാസം കുറവായിരുന്നു എന്നൊരഭിപ്രായം കാണുന്നു". യുദ്ധക്കളത്തില്‍ വെച്ച്‌ ഒരു തവണ ഭീമനെ തോല്‍പിച്ചപ്പോള്‍ കണക്കറ്റ്‌ പരിഹസിച്ചു. അതിനുമുമ്പും പിമ്പും ഭീമനോട്‌ കര്‍ണ്ണന്‍ തോറ്റി ട്ടുണ്ട്‌. ചെറിയ ചെറിയ വിജയങ്ങള്‍ പോലും അയാളെ കണക്കറ്റ്‌ സന്തോ ഷിപ്പിയ്ക്കുന്നു എന്നാണല്ലോ ഇവിടെ പ്രകടമാകുന്നത്‌. അര്‍ജ്ജുനനെ തേടി രണഭുമിയിലൂടെയുള്ള യാത്രയ്ക്കിടയില്‍ ശല്യരോടുള്ള സംഭാഷണത്തില്‍ വീരവാദം കലരുന്നുണ്ട്‌. ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാ ണത്‌. ഫലമോ ശല്യരില്‍ നിന്നു പരിഹാസം കേള്‍ക്കേണ്ടി വന്നു. ശല്യരത്‌ ചെയ്തത്‌ യുധിഷ്ഠിരന്റെ അപേക്ഷയനുസരിച്ചാണ്‌. പക്ഷേ അതിനുള്ള സാഹചര്യം കര്‍ണ്ണനൊരുക്കിക്കൊടുക്കുന്നുണ്ട്‌. അപകര്‍ഷതാബോധം, ആത്മവിശ്വാസക്കുറവ്‌, അധര്‍മ്മവുമായുള്ള അടുപ്പം, കീര്‍ത്തിയിലുള്ള അത്യാധ്ഹം - ഈ പ്രത്യേകതകള്ള്ല്ാമാണ്‌ എല്ലാ വീരൃശാര്യാദികളുമുണ്ടായിട്ടും കര്‍ണ്ണന്‌ അര്‍ഹിയ്ക്കുന്ന പ്രാധാന്യം കിട്ടാതെ പോകാന്‍ കാരണം. ആ പ്രാധാന്യം ലഭിയ്ക്കാന്‍ വേണ്ടി നിരന്തരം ചെയ്ത 2. കുട്ടിലയഷ്ണമാരാര്‍, “കര്‍ണ്ണന്റെ അരങ്ങേറ്റം', ഭാരതപര്യടനം (മാരാര്‍ സാഹിത്യ പ്രകാശം കോഴിക്കോട്‌, 1999) പു.38. 133. ” നാത്മാനമവസാദയേല്‍', വ്യാസ്ധ/ചസ്ധഗദ്മ, പു. 80. 69 ശ്രമങ്ങളെല്ലാം കര്‍ണ്ണനെ കൂടുതല്‍ ക്രൂരമായ അവഗണനയിലേയ്ക്ക്‌ നയി യ്ക്കുകയും ചെയ്തു. കര്‍ണ്ണന്‍ അധാര്‍മ്മികനാണെന്നും മൂഡനാണെന്നും നിരീക്ഷിയിക്കപ്പെ ടിട്ടുണ്ട്‌**. യഥാര്‍ത്ഥ സ്വഭാവം മറച്ചു വെയ്ക്കാന്‍ വേണ്ടി ത്യാഗത്തേയും ദാനത്തേയുമൊക്കെ തന്റെ ഓന്നത്യങ്ങളായി പ്രകടിപ്പിച്ചത്‌, കളവു പറഞ്ഞ്‌ വിദ്യ നേടിയത്‌, വ്യാജഭ്യൂതത്തില്‍ തോറ്റ പാണ്ഡവരേയും ദ്രാപദിയേയും Dr [Mo JO), ഘോഷയാത്രയോടനുബന്ധിച്ചുണ്ടായ യുദ്ധത്തില്‍ ഗന്ധര്‍വ്വരില്‍ നിന്നും ദുര്യോധനനെ രക്ഷിയ്ക്കാഞ്ഞത്‌ തുടങ്ങിയുള്ള പ്രവൃത്തികളാണ്‌ കര്‍ണ്ണന്റെ അധര്‍മ്മത്തിന്റെ തെളിവുകളായി ചൂണ്ടിക്കാണിയ്ക്കപ്പെടുന്ന ത്.ദുര്യോധനനോട ശകുനിപോലും പിന്മാറാന്‍ പറഞ്ഞ അവസരമുണ്ടായി ട്ടുണ്ട്‌. അപ്പോഴും ദുര്യോധനനില്‍ യുദ്ധവീര്യം പകര്‍ന്നുകൊണ്ടിരുന്ന തും,ശുഭാപതി വിശ്വാസം ഉണ്ടാക്കിക്കൊടുത്തതും കര്‍ണ്ണനാണ്‌. യുദ്ധത്തി നുമുമ്പായി കര്‍ണ്ണനും കൃഷ്ണനും തമ്മില്‍ കൂടി ശ്ചയുണ്ടായി. കൃഷ്ണന്‍ കര്‍ണ്ണനോട്‌ അയാള്‍ മൂത്ത പാണ്ഡവനാണെന്നറിയിച്ച്‌ സ്വപക്ഷത്തേയ്ക്ക്‌ ക്ഷണിയ്ക്കുകയും രാജസ്ഥാനവും ദ്രൌപദിയുടെ ഭര്‍ത്ത്ൃസ്ഥാനവും പറഞ്ഞ്‌ പ്രലോഭിപ്പിയ്ക്കുകയും ചെയ്തു. കര്‍ണ്ണന്‍ അത്‌ നിരാകരിച്ചപ്പോള്‍ കൃഷ്ണന്‍ ദുര്യോധനസഖ്യത്തിന്‌ ധര്‍മ്മത്തിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന മുഡ്ടത്വമോര്‍ത്ത്‌ ചിരിച്ചു. മോഹിച്ച മണ്ണും പെണ്ണും വേണ്ടെന്ന്‌ വെച്ച്‌ ഏതോ മഹാകൃത്യം നിര്‍വ്വഹിച്ച മട്ടിലുള്ള കര്‍ണ്ണന്റെ ഗൌരവം കണ്ട്‌ പുഞ്ചിരിച്ചു. കര്‍ണ്ണന്റെ മുഡഭത്വത്തെക്കുറിച്ച്‌ മേല്പറഞ്ഞ ഉദാഹരണമാണ്‌ ലേഖകന്‍ തന്റെ അഭിപ്രായത്തിന്‌ നിദാനമായി കൊടുത്തിട്ടുള്ളത്‌. ഈ പ്രലോഭനങ്ങളും പാണ്ഡവപക്ഷം വിജ്യിയ്ക്കുമെന്ന ഭീഷണിയും കൃഷ്ണന്‍ പ്രയോഗിച്ചത്‌ കര്‍ണ്ണനെ പാണ്ഡവപക്ഷത്തേയ്ക്ക്‌ കൊണ്ടുവരാനല്ല, മറിച്ച്‌ 134. “വിഫലതയിലെ ഒരു ഫലപ്രാപ്തി”, ഭാരതദരീശനം ഒരു ചഛുനാരീവഥയന, സമകാലിക മലയാളം (മാര്‍ച്ച്‌ 2005), പു.66-68. 70 കുന്തി കര്‍ണ്ണനെക്കണ്ട്‌ സംസാരിയ്ക്കുമ്പോള്‍ കര്‍ണ്ണന്‍ കുന്തിയ്ക്ക്‌ നാല്‍ പാണ്ഡവരുടെ ജീവന്‍ വാഗ്ദാനം ചെയ്യാനുള്ള അനുകൂല പരിതഃസ്ഥി തിയുണ്ടാദൊാനാണെന്നും ലേഖകന്‍ കണ്ടെത്തുന്നു. പക്ഷേ കുന്തി കര്‍ണ്ണനെ കാണാന്‍ പോകുന്ന കാര്യം കൃഷ്ണനോട മുന്‍കൂട്ടി സംസാരിച്ചിട്ടില്ലല്ലോ. ഭഗവാന്‍ ത്രികാലജ്ഞാനിയായതിനാല്‍ വരാനിരിയ്ക്കുന്ന ആ സമാഗമം മുന്‍കൂട്ടി കണ്ട്‌ പ്രവര്‍ത്തിച്ചതായിരിയ്ക്കും. കര്‍ണ്ണന്‍ മഹത്മുണ്ടെന്ന്‌ തോന്നി യ്ക്കുന്ന, എന്നാല്‍ യഥാര്‍ത്ഥത്തില്‍ മഹത്ത്മില്ലാത്ത വ്യക്തികളുടെ സാമുഹൃഛായയില്‍ വ്യാസന്‍ വാര്‍ത്തുവിട്ടിരിയ്ക്കുന്ന വ്യക്തിയാണ്‌ എന്നും ലേഖകന്‍ പറയുന്നു”. മേല്പറഞ്ഞ പാളിച്ചകളെല്ലാം കര്‍ണ്ണന്റെ വ്ൃക്തിത്വത്തിനുണ്ടെന്നത്‌ ശരി തന്നെ. ഇതെല്ലാം ഭീഷ്മരെടുത്തു പറയുന്നുമുണ്ട്‌. കര്‍ണ്ണന്റെ ജന്മരഹസ്യം അറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഭീഷമരതെല്ലാം പറഞ്ഞത്‌. ശരശയ്യാവലംബി യായ ഭീഷ്മരെ കാണാന്‍ ചെന്ന കര്‍ണ്ണനോട ഭീഷ്മര്‍ കര്‍ണ്ണന്റെ വീര്യം, ശാര്യം, ദാനനിഷഠ, ശ്രേഷ്ഠത തുടങ്ങിയ ഗുണങ്ങളെല്ലാം എടുത്തെടുത്തു പറഞ്ഞ്‌ താന്‍ അധര്‍മ്മപക്ഷത്തു നില്‍ക്കുന്നതു കണ്ട്‌ തേജോവധം ചെയ്യാ നാണെന്നും ശകാരിച്ചിരുന്നതെന്നും പറഞ്ഞു. കര്‍ണ്ണന്റെ വീരൃശാര്യാദിക ളെപ്പറ്റി കവി മറ്റു പലയിടങ്ങളിലും വിവരിയ്ക്കുന്നുണ്ട്‌. അപ്പോള്‍ തീര്‍ത്തും അധര്‍മ്മിയായി കര്‍ണ്ണനെ ചിത്രീകരിയ്ക്കാനല്ല കവി ഉദ്ദേശിച്ചതെന്നു വേണം കരുതാന്‍. കര്‍ണ്ണന്റെ വ്ൃക്തിത്വത്തിന്റെ ഒരു പങ്കു ധര്‍മ്മവും മറുപട: അധര്‍മ്മ വുമാണ്‌. ഇവ തമ്മിലുള്ള കലഹം തന്നെയാണ്‌ കര്‍ണ്ണന്റെ നാശത്തിനിടയാ ക്കിയത്‌. കര്‍ണ്ണന്റെ മനസ്സില്‍ പതിയിരുന്ന കടുത്ത അപകര്‍ഷതാബോധ മാണ്‌ അയാളെ ദുര്‍ബ്ബലനാക്കിയത്‌. അതുകൊണ്ടാണല്ലോ ഭീഷ്മര്‍ക്ക്‌ അയാളെ തേജോവധം ചെയ്യാനും തന്റെ പതനം വരെയെങ്കിലും യുദ്ധരം ഗത്തു നിന്നകറ്റി നിര്‍ത്താനും കഴിഞ്ഞത്‌. അപകര്‍ഷതാബോധം, അസുയ, 135. അതേ പുസ്തകം, പു.66. 71 ആത്മവിശ്വാസമില്ലായ്മ, അംഗഗീകാരത്തിലുള്ള അത്യാഗ്രഹം എന്നീ ന്യൂനത കളും വീര്യം, ശാര്യം, ദയ, സ്വന്തം തെറ്റിനെക്കുറിച്ചുള്ള അറിവ്‌ എന്നീ മിക വുകളും പരസ്പരം ചെയ്ത കലാപമാണ്‌ കര്‍ണ്ണനെ സങ്കീര്‍ണ്ണമായ വ്യക്തി ത്വത്തിനുടമയാക്കിയതും ദുരന്തത്തില്‍ കൊണ്ടു ചെന്നെത്തിച്ചതും. വിധിയെ പൌരുഷം കൊണ്ട്‌ മറികടക്കാനാകില്ലെന്ന ഭീഷ്മരുടെ ഉപദേശവും കര്‍ണ്ണന്റെ ജീവിതത്തിലുടനീളം വിധി ചമച്ച വൈരുദ്ധ്യങ്ങളിലേയ്ക്കാണല്ലോ വിരല്‍ ചുണ്ടുന്നത്‌. ആ വിധി തന്നെയാണ്‌ വീരനെങ്കിലും വ്യര്‍ത്ഥന്‍ എന്ന വിശേഷ ണത്തിന്‌** കര്‍ണ്ണനെ വിധേയനാക്കിയത്‌. 5. ധൃതരാഷ്ട്രര്‍ അന്ധനായതുകൊണ്ടാണ്‌ ധൃതരാഷ്ട്രര്‍ക്ക്‌ രാജ്യാവകാശം നിഷേധി യ്ക്കപ്പെട്ടത്‌. ധര്‍മ്മാധര്‍മ്മങ്ങളറിയാത്ത വ്യക്തിയായിരുന്നില്ല ഇദ്ദേഹം. അധര്‍മ്മം പ്രവര്‍ത്തിയ്ക്കാന്‍ പലപ്പോഴും മടിയും പേടിയുമുണ്ടായിരുന്നു. പാണ്ഡവര്‍ക്കനുകുലമായി ചെയ്ത കാര്യങ്ങള്‍ ഈ പേടി കാരണമായിരു ന്നു. ആദ്യം യുധിഷ്ഠിരനെ രാജ്യാവകാശിയാക്കിയപ്പോഴേ ധൃതരാഷ്ട്രര്‍ക്ക്‌ അസ്വസ്ഥതയുണ്ടായിരുന്നു. പാണ്ഡവര്‍ക്ക്‌ ലഭിയ്ക്കുന്ന പ്രജാപിന്തുണ കണ്ട്‌ സഹിയ്ക്കാനാകാതെയാണ്‌ കണികനെ വിളിച്ച്‌ ഉപദേശമാരാഞ്ഞത്‌. വാരണാവതത്തിലേയ്ക്ക്‌ പാണ്ഡവരെ അയച്ചതിന്റെ പിന്നിലും പ്രവര്‍ത്തി ച്ചത്‌ ഈ ദുഷ്ടത തന്നെയാണ്‌. ദ്രാപദി ഹസ്തിനപുരത്തിന്റെ വധുവായത റിഞ്ഞ്‌ വിവാഹം ചെയ്തത്‌ ദുര്യോധനനാണെന്ന്‌ കരുതി സന്തോഷിച്ചു. പാണ്ഡവര്‍ക്ക്‌ അര്‍ദ്ധരാജ്യം മാത്രം നല്‍കിയപ്പോള്‍, ദ്യൂതത്തിന്റെ സമ യത്ത്‌ അവരുടെ പരാജയം കണ്ട്‌ സന്തോഷിച്ചപ്പോള്‍ - ഒക്കെ ഈ മനഃസ്ഥിതി പ്രകടമാകുന്നു. 136. Rajagopalachari.C, “Preface to second edition’, Mahabharata (Bharatheeya Vidyabhavan, Bombay, 1999),p.xi1. 72 ദ്യൂതസഭയില്‍ വെച്ച്‌ പാണ്ഡവരെ സ്വത്ന്ത്രരാക്കാനുള്ള തീരുമാനം ധൃതരാഷ്ര്രര്‍ സ്വീകരിച്ചത്‌ ദുര്യോധനനെ മറികടന്നാണ്‌. ദുഃശകുനങ്ങള്‍ കണ്ടു ണ്ടായ ഭീതിയോടെയാണെങ്കിലും, അതുപോലെ മറ്റു സന്ദര്‍ഭങ്ങളിലും പ്രവര്‍ത്തിയ്ക്കാമായിരുന്നു. അതു ചെയ്യാതിരുന്നത്‌ പുര്തസ്നേഹം കൊണ്ടുമാത്രമല്ലെന്ന്‌ പക്ഷമുണ്ട്‌**. സ്വാര്‍ത്ഥബുദ്ധിയായിരുന്നു അതിനു പിന്നില്‍. രാജ്യലോഭം തന്നെ. തനിയ്ക്കു നഷ്ടപ്പെട്ട രാജ്യം തന്റെ പുത്രന്മാ രിലൂടെയെങ്കിലും തന്റെ ഭാഗത്തേയ്ക്കു തന്നെ വരണമെന്ന ചിന്ത കൂടി യാണ്‌ ധൃതരാഷ്ര്രരെ അധര്‍മ്മങ്ങള്‍ക്ക്‌ കൂട്ടു നില്‍ക്കാന്‍ പ്രേരിപ്പിച്ചത്‌. ദുര്യോധനന്‍ ജനിച്ചപ്പോള്‍ കുലനാശകനാകുമെന്ന്‌ പ്രവചിയ്ക്കപ്പെട്ടപ്പോള്‍ എല്ലാവരും നിര്‍ബ്ബന്ധിച്ചിട്ടും ഉപേക്ഷിയക്കാതിരുന്നത്‌ ഈ വിചാരം കൊണ്ടു തന്നെയാകണം. യുദ്ധസന്ദര്‍ഭങ്ങളില്‍ പാണ്ഡവരുടെ വിജയം അറിയുമ്പോഴുള്ള ധൃതരാഷ്ട്രരുടെ നിരാശ അവരോടുള്ള അദ്ദേഹത്തിന്റെ ദ്വേഷം പ്രകടമാ ക്കുന്നു. പാണ്ഡവരോട്‌ പ്രത്യേകിച്ച ഭീമനോടുള്ള വൈരാഗ്യം ഒരിയ്ക്കലും മാറിയിരുന്നില്ല എന്നതിനുള്ള തെളിവാണ്‌ ഭീമപ്രതിമ തകര്‍ത്തത്‌. കൊട്ടാര ത്തിലെ വാസം മടുത്തു വനവാസം സ്വീകരിയ്ക്കാമെന്നു വെച്ചത്‌ ഭീമന്റെ വാക്കുകള്‍ കേട്ടിട്ടുള്ള ദുഃഖം, കുറ്റബോധം, വിരക്തി എന്നതിനേക്കാള്‍ പാണ്ഡവസാന്നിദ്ധ്യത്തില്‍ ജീവിയ്ക്കാനുള്ള വൈമനസ്യമാകണമല്ലോ. ധര്‍മ്മാധര്‍മ്മങ്ങള്‍ വേര്‍തിരിച്ചറിഞ്ഞശേഷം താന്‍ പോലുമറിയാതെ അധര്‍മ്മത്തിലേക്ക്‌ വഴുതി വീഴുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം എന്ന്‌ നിരീക്ഷിക്കപ്പെട്ടിരിക്കുന്നു'*. 1377. “ “സ്നേഹമാണഖിലസാരം', പക്ഷേ”, വ്യാസ്പസ്ധഗദ്മ പു... 138. “ കറുത്ത ജ്വാലക്ളുടെ തണുത്ത ഉഷ്ണം”, ഭാരതദ്രീശനാ ഒരു ചുറാരീവ0യനു സമകാലിക മലയാളം (1178 മകരം 24), പു.7. 73 6. യുധിഷ്ഠിരന്‍ ധര്‍മ്മിഷ്ഠനായ പുത്രനെ വേണമെന്ന പാണ്ഡുവിന്റെ ആഗ്രഹപ്രകാരം കുന്തി യമധര്‍മ്മനെ മന്ത്രാഹ്വാനം ചെയ്ര്‌ പ്രസാദിപ്പിച്ച്‌ നേടിയ പുത്രനാണ്‌ യുധിഷ്ഠിരന്‍. ധര്‍മ്മത്തിനെന്നും അതിപ്രാധാന്യം നല്‍കിയ വ്യക്തിയാണ്‌ അദ്ദേഹം. അതുകൊണ്ട്‌ തന്നെ ധര്‍മ്മ്മാര്‍ഗ്ഗത്തില്‍ നിന്നും വൃതിചലിയ്ക്കാന്‍ അദ്ദേഹം എപ്പോഴും വൈമനസ്യം പ്രകടിപ്പിച്ചു. എന്നിട്ടും ചിലപ്പോഴൊക്കെ അങ്ങനെ ചെയ്യേണ്ടിവന്നിട്ടുണ്ട്‌. അതദ്ദേഹത്തെ വല്ലാതെ ദുഃഖിപ്പിയ്ക്കു കയും ചെയ്തു. അതുകൊണ്ടായിരിയ്ക്കാം ഒരിയ്ക്കലും സന്തോഷിയ്ക്കാന്‍ കഴിയാതെ പോയതും. വാരണാവതത്തില്‍ അരക്കില്ലത്തില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ തങ്ങള്‍ മരിച്ചുവെന്ന്‌ ദുര്യോധനാദികള്‍ കരുതാന്‍ ആറു മൃതദേഹങ്ങള്‍ക്കുവേണ്ടി ഒരു കാട്ടാളത്തിയേയും അഞ്ചു മക്കളേയും ചതിച്ചു. തങ്ങളെ ചതിയ്ക്കാ നൊരുങ്ങുന്നവനെ നേരിട്ടെതിര്‍ക്കുന്നതിനുപകരം തങ്ങള്‍ക്കു ബലമില്ലെന്ന തോന്നലും, ഇനിയും ശ്ര്ുക്കള്‍ ചതിയ്ക്കുമെന്ന തോന്നലും ഉണ്ടാക്കിയ ഭീരുത്വം കാരണം ഇങ്ങനെയൊരു തെറ്റു ചെയ്തത്‌ ധര്‍മ്മവിലോപം തന്നെ യാണ്‌. അതില്‍ യുധിഷ്ഠിരന്‍ കുറ്റബോധമൊന്നും കാണുന്നുമില്ല. ചൂതുകളിയില്‍ രാജ്യവും ധനവും സഹോദരന്മാരേയും ഭാര്യയേയും പണയപ്പണ്ടമാക്കിയത്‌ ഒരു രാജാവെന്ന നിലയില്‍ അധര്‍മ്മം തന്നെയാണ്‌. ദ്രാപദിയോട്‌ രാജസഭയില്‍ ശ്വശുരന്റെ മുന്നില്‍ കരഞ്ഞു കൊണ്ട്‌ വന്നു നില്‍ക്കണം എന്നാവശ്യപ്പെട്ടു. എല്ലാവരും ദുര്യോധനനെ നിന്ദിയ്ക്കണമെ ന്നായിരുന്നു ഉദ്ദേശ്യം. അതിനുവേണ്ടി അശുദ്ധയും ഏകവസ്ത്രയുമായിരി യ്ക്കുന്ന പത്നി പരപുരുഷന്മാര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടണം എന്നു പറയുന്നതിലെ അധര്‍മ്മം യുധിഷ്ഠിരന്‍ പരിഗണിയ്ക്കുന്നില്ല. താനാണോ യുധിഷ്ഠിരനാണോ ആദ്യം അടിമയായത്‌, യുധിഷ്ഠിരനാണെങ്കില്‍ പിന്നെ 74 തന്നെ പണയം വെയ്ക്കാനെന്തവകാശം എന്ന ദ്രാപദിയുടെ ചോദ്യത്തിനു ത്തരം പറയേണ്ടത്‌ യുധിഷ്ഠിരന്‍ തന്നെയാണെന്ന്‌ ഭീഷ്മര്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനൊന്നും പറയാന്‍ കഴിഞ്ഞില്ല. ദ്രൌപദിയുടെ മേല്‍ അവകാശ മുണ്ടെന്ന്‌ പറഞ്ഞാല്‍ ദുര്യോധനന്‍ തെറ്റുകാരനാകില്ല. തനിയ്ക്കവകാശമി ല്ലെന്നു പറഞ്ഞാല്‍ പണയം വെച്ച താനാകും കുറ്റക്കാരന്‍. തന്റെ ധര്‍മ്മി ഷ്ഠന്‍ എന്ന കീര്‍ത്തിയ്ക്ക്‌ അത്‌ മങ്ങലേലപിക്കും. യുധിഷ്ഠിരന്‍ തന്റെ തെറ്റ്‌ സമ്മതിച്ചിരുന്നെങ്കില്‍ ഒരു സര്‍വ്വനാശം ഒഴിവാക്കാമായിരുന്നു. പക്ഷേ ധര്‍മ്മിഷ്ഠനെന്ന പേരിനോടുള്ള മമത അദ്ദേഹത്തെ വിലക്കിഇതാണ്‌ ലോകാ ഭിപ്രായത്തോടുള്ള കവിഞ്ഞ ആദരവാണ്‌ യുധിഷ്ഠിരന്റെ അധര്‍മ്മത്തിന്റെ ബീജം എന്ന പക്ഷത്തിന്‌ നിദാനം". ധര്‍മ്മമനുഷ്ഠിക്കുന്നതിനേക്കാള്‍ ധര്‍മ്മിഷ്ഠന്‍ എന്ന പേരും കേള്‍ക്കുന്നതിലാണ്‌ അദ്ദേഹത്തിന്‌ താല്പര്യ മെന്ന്‌ കരുതേണ്ടിയിരിയ്ക്കുന്നു. വനവാസസമയത്ത്‌ യുദ്ധം ചെയ്യാന്‍ അനുജന്മാരും ദ്രൌാപദിയും പ്രേരിപ്പിച്ചപ്പോള്‍ കരാര്‍ലംഘനത്തിലെ അധര്‍മ്മമാണ്‌ ആദ്യം കാരണമായി പറഞ്ഞത്‌. പക്ഷേ വീണ്ടും വിശദീകരിയ്ക്കേണ്ടിവന്നപ്പോള്‍ കൌരവരുടെ ബല ത്തെക്കുറിച്ചുള്ള ഭീതി പ്രകടമായി. അത്‌ ഭീമസേനനെ കൂടി ഭയപ്പെടുത്തും വിധം പറയുകയും ചെയ്തു. കരാര്‍ലംഘനം അധര്‍മ്മ്മാണെന്ന ചിന്ത ശക്ത മാണെങ്കിൽ കരുത്തുണ്ടോ എന്ന സംശയം തന്നെ ഉദിയ്ക്കില്ലായിരുന്നു എന്നതിനാല്‍ ഇത്‌ യുധിഷ്ഠിരന്റെ അധര്‍മ്മമാണെന്ന്‌ അഭിപ്രായമുണ്ടാ യിട്ടുണ്ട്‌”. യുദ്ധം തുടങ്ങുംമുമ്പേ ആചാര്യന്മാരെ വന്ദിച്ചത്‌ ആദരസുചകമായി ട്ടാണെങ്കിലും ആചാര്യന്മാരെ എങ്ങനെ കീഴ്ടക്ണെമെന്ന ചോദ്യത്തിന്റെ മുന്നോ ടിയായതിനാല്‍ സ്വാര്‍ത്ഥസ്പര്‍ശമുണ്ടെന്ന്‌ നിരീക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു”. 139. ” ലോകാഭിപ്രായം', വ്റസ്ധന്ധഗദമ പു... 140. അതേ പുസ്തകം, 'മാര്‍ക്കണഡേയ ഗീത, പു.180. 141. ” രണ്ട്‌ അഭിവാദനങ്ങള്‍, ഭ0രതപര്യടനം, പു.136. 75 ഭീഷ്മരേയും ദ്രോണരേയും എങ്ങനെ വധിയ്ക്കണമെന്ന്‌ ചോദിച്ചതിലും കര്‍ണ്ണനെ തേജോവധം ചെയ്യാന്‍ ശല്യരോടദ്യര്‍ത്ഥിച്ചതിലും അധര്‍മ്മം പ്രകടം തന്നെയാണ്‌. അശ്വത്ഥാമാവ്‌ മരിച്ചു എന്ന പ്രഖ്യാപനത്തിലും അധര്‍മ്മം കാണു ന്നു. അവിടെ കാണിച്ച കാപട്യം സത്യസന്ധന്‍ എന്ന തന്റെ പേര്‍ കള്ങ്കപ്പെടാ തിരിയ്ക്കാനാണ്‌. രാജ്യലോഭമുണ്ടായിരുന്നു യുധിഷ്ഠിരന്‍. അജ്ഞാതവാസത്തിനു ശേഷവും അവകാശപ്പെട്ട രാജ്യം തിരിച്ചുതരാന്‍ ദുര്യോധനന്‍ സമ്മതിയ്ക്കു ന്നില്ലെന്ന്‌ കണ്ടപ്പോള്‍, സര്‍വ്വനാശമൊഴിവാക്കാനായി സന്ധിശ്രമങ്ങള്‍ നടത്തിയെങ്കിലും രാജ്യം ഉപേക്ഷിയ്ക്കാന്‍ തയ്യാറായില്ല. അതേ സമയം യുദ്ധ ഭീരുത്വമുണ്ടായിരുന്നുതാനും. കാരവപക്ഷത്തെക്കുറിച്ചോര്‍ത്ത്‌ പ്രത്യേകിച്ച്‌ കര്‍ണ്ണനെക്കുറിച്ചോര്‍ത്ത്‌ ഭയക്കുന്നുണ്ട്‌. ആചാര്യന്മാരുടെ കാര്യത്തിലും ഈ ഭയമുള്ളതുകൊണ്ടു കൂടിയാണല്ലോ കീഴടക്കാനുള്ള മാര്‍ഗ്ഗം ആരാഞ്ഞത്‌. അവസാനം ജഞാതിവധമോര്‍ത്ത്‌ യുധിഷ്ഠിരന്‍ ദുഃഖിയ്ക്കുമ്പോള്‍ കാമത്തെ ധര്‍മ്മ്മാക്കണമെന്ന്‌ കൃഷ്ണന്‍ ഉപദേശിച്ചു. കൃഷ്ണന്‍ ഉദ്ദേശിച്ച കാമം രാജ്യത്തോടുള്ള കാമമാണെന്ന്‌ അഭിപ്രായമുണ്ട്‌”. മനസ്സുറപ്പു കുറവായിരുന്നു യുധിഷ്ഠിരന്‍. ചൂതെന്ന പ്രലോഭനത്തെ മറികടക്കാനായില്ല, വനവാസവേളയില്‍ എല്ലാം തന്റെ തെറ്റായിരുന്നുവെന്ന്‌ വിലപിച്ചു, കര്‍ണ്ണനോട ഭയം കലര്‍ന്ന ദേഷ്യമുണ്ടായിരുന്നു. കര്‍ണ്ണനെ കൊല്ലാ ത്തതിന്റെ പേരില്‍ അര്‍ജ്ജുനനോട്‌ കലഹിച്ചു. കര്‍ണ്ണവധമറിഞ്ഞപ്പോള്‍ അതിരറ്റ്‌ സന്തോഷിച്ചു. ദുര്യോധനനെ വെല്ലുവിളിച്ചു. തങ്ങളിലാരെ വേണ മെങ്കിലും എതിരാളിയായി സ്വീകരിയ്ക്കാം യുദ്ധം ചെയ്ത്‌ ജയിച്ചാല്‍ രാജ്യം തിരികെ തരാമെന്ന്‌ പറഞ്ഞു, കര്‍ണ്ണന്‍ ജ്യേഷ്ഠനാണെന്നറിഞ്ഞപ്പോള്‍ കഠി നമായി ദുഃഖിച്ചു. സത്യം മറച്ചുവെച്ച അമ്മയെ ശപിച്ചു. ജഞാതിവധമോര്‍ത്ത്‌ വിലപിച്ചു, രാജ്യാവകാശം ഉപേക്ഷിയ്ക്കാനൊരുങ്ങി. ഉടലോടെ സ്വര്‍ഗ്ഗത്തെ 142. HON’, AIMAIMVIBO, ol.266. 76 ത്തിയപ്പോഴും തന്റെ ഉറ്റവര്‍ നരകത്തിലാണെന്നു കണ്ട്‌ ദുഃഖിച്ചു. സ്വര്‍ഗ്ഗ ത്തില്‍ ദുര്യോധനനെ കണ്ട്‌ നീരസം തോന്നി, ദ്രാപദി അര്‍ജ്ജുനനെ കൂടുതല്‍ സ്നേഹിച്ചുവെന്ന്‌ പരാതിയുണ്ടായിരുന്നു. ധര്‍മ്മത്തോടുള്ള മമത കാരണമാകാം ക്ഷത്രിയസഹജമായ തന്റേടം കാണിയ്ക്കാന്‍ പലപ്പോഴും യുധിഷ്ഠിരന്‌ കഴിയാതെ പോയത്‌. അര്‍ജ്ജുനനും ഭീമനുമാണ്‌ യുദ്ധങ്ങള്‍ ജയിയ്ക്കുന്നതും നേട്ടങ്ങള്‍ കൈവരിയ്ക്കുന്നതും. യുദ്ധം ചെയുണമെന്ന ചിന്തയുണര്‍ത്താന്‍ തന്നെ കുന്തി വിദുളയുടെ കഥ പറഞ്ഞ്‌ പ്രേരിപ്പിയ്ക്കേണ്ടിവന്നു. ഇതിനെല്ലാം വിപരീതമായി യുധിഷ്ഠിരന്‍ അങ്ങേയറ്റം ധര്‍മ്മിഷ്ഠനാ യിരുന്നുവെന്നും അദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികള്‍ക്കും ധാര്‍മ്മികമായ ന്യായങ്ങളുണ്ടെന്നും നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്‌. അതിന്‌ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ താഴെ പറയുന്നവയാണ്‌. ഒരു രാജാവ്‌ മറ്റൊരു രാജാവിനെ ചൂതിന്‌ വിളിയ്ക്കുന്നത്‌ ഒരു തരത്തില്‍ പോര്‍വിളി തന്നെയാണ്‌. അത്‌ സ്വീകരിച്ചതില്‍ ദുര്യോധനന്റെ യുദ്ധഭീഷണി സ്വീകരിയ്ക്കാനുള്ള സന്നദ്ധത തന്നെയാണ്‌ കാണുന്നത്‌". ചൂതുകളിയില്‍ തങ്ങളുടെ ആയുധങ്ങള്‍ പണയം വെക്കാതിരു ന്നതും, ദ്രൌപദിയെ പണയം വെച്ചതും സഭയിലേയ്ക്ക്‌ വരുത്തിയതും യുധി ഷ്ഠിരന്റെ നയചാതുര്യമാണ്‌ വ്യക്തമാക്കുന്നത്‌. ദ്രൌപദിയെ ഉപ്ര്രവിയ്ക്കു ന്നതു തടയാന്‍ എന്തായാലും കഴിയില്ല. അപ്പോള്‍ ആ സന്ദര്‍ഭത്തെ ആകുന്നര്ര അനുകൂലമായി ഉപയോഗിച്ചു. അത്‌ സഫലമാകുകയും ചെയ്തു". ദുര്യോധനന്‍ നിന്ദിയ്കപ്പൈട്ടു. സഭയുടെ മാനസിക പിന്തുണ തങ്ങള്‍ക്ക്‌ ലഭിച്ചു എന്നല്ല കൌരവപക്ഷത്തെ ഒരാളില്‍ നിന്നും - വികര്‍ണ്ണന്‍ - ദ്രൌപദി 143. ”ചൂതും നുണയും ധര്‍മ്മാദര്‍ശത്തിന്റെ വെളിച്ചത്തില്‍”, ഭഓാരതദര്ശനം ഒരു ചുനാരീവഥമയന, സമകാലിക മലയാളം (1178 ധനു 19), പുറം.70. 144. അതേ പുസ്തകം, ധര്‍മ്മപുത്രരുടെ നയതന്ത്രം”, (1178 കര്‍ക്കിടകം 23), പു.47. 77 പണയപ്പെട്ടിട്ടില്ലെന്ന്‌ അഭിപ്രായം ജനിപ്പിയ്ക്കാന്‍ കഴിഞ്ഞു". ദ്രൌപദിയുടെ ചോദ്യത്തിനുത്തരം പറയാതിരുന്നത്‌ ഹിംസാത്മകമാകുമായിരുന്ന ഒരന്ത രീക്ഷത്തെ ശാന്തമാക്കാനുള്ള അഹിംസാചരണമായിരുന്നു'*. വനവാസവേ ളയില്‍ താന്‍ ദ്രപദിയെ ഉപ്രദവിയ്ക്കുന്നതു കണ്ട്‌ പൊറുത്തുവല്ലോ എന്ന യുധിഷ്ഠിരന്‍ വിലപിച്ചതിന്റെ അര്‍ത്ഥം ആ പ്രവൃത്തിയില്‍ അദ്ദേഹത്തിന്‌ ദുഃഖമുണ്ടായിരുന്നുവെന്നാണ്‌”. എന്നിട്ടും ദ്രൌരപദിയോട്‌ സ്നേഹമുണ്ടാ യിരുന്നിട്ടും കരാര്‍ ലംഘിച്ചില്ലെന്നത്‌ ആ വൃക്തിത്വത്തിന്റെ ഓന്നത്യമാണ്‌ കാണിയ്ക്കുന്നത്‌". തങ്ങളെ പ്രകോപിപ്പിക്കാന്‍ ഘോഷയാത്രയ്ക്കെന്ന വ്യാജേന കാട്ടില്‍ വന്ന്‌ ഗന്ധര്‍വ്വന്മാരുടെ പിടിയിലകപ്പെട്ട ദുര്യോധനാദികളെ രക്ഷിക്കാന്‍ ഭീമാര്‍ജ്ജുനന്മാരോടാവശ്യപ്പെട്ടതില്‍ മനുഷ്യത്വത്തിന്‍റെ ഓന്നത്യമാണ്‌ കാണുന്നത്‌". ദൂതിനൊരുങ്ങി നില്‍ക്കുന്ന കൃഷ്ണനോട്‌ ദുര്യോധനന്‍ നയരഹിത മായി പ്രവര്‍ത്തിച്ചാല്‍ താന്‍ സര്‍വ്വക്ഷത്രിയനാശം വരുത്തുമെന്ന്‌ യുധിഷ്ഠി രന്‍ പറയുന്നിടത്ത്‌ ധീരതയും, പരുഷവും, ദൃഡനിശ്ചയവുമൊക്കെ തെളി യുന്നു. താന്‍ ചെയ്യുന്നത്‌ ധര്‍മ്മമാണെന്ന ഉറപ്പാണ്‌ അദ്ദേഹത്തിന്‌ വേണ്ടി യിരുന്നത്‌. ശത്രുബലത്തെ മുടിയ്ക്കാനുള്ള തന്റെ ബലം നിത്യമായ ധര്‍മ്മ മാണെന്നദ്ദേഹം പറയുന്നു”. 145. അതേ പുസ്തകം, അഹിംസയുടെ മഹാഭാഷ്യമായി ഒരു മൌനം”, സമകാലിക മലയാളം (109 ചിങ്ങം 6), പു.43. 146. അതേ പുസ്തകം, കൃഷ്ണനും ധര്‍മ്മപുത്രരും:സതൃത്തിന്റെ രണ്ടു പ്രതീകങ്ങള്‍, സമകാലിക മലയാളം (1179 ചിങ്ങം 13), പു.46. 147. അതേ പുസ്ത്കം, ത്യാഗം സര്‍വ്വപ്രധാനം” സമകാലിക മലയാളം (1180 കന്നി 1), പു.69. 148. അതേ പുസ്തകം, പു.70. 149. അതേ പുസ്തകം, അഹിംസയുടെ ഉത്പത്തിനിദാനം', സമകാലിക മലയാളം (1180 കന്നി 15), പു.67. 150. അതേ പുസ്തകം, ത്യാഗത്തിന്റെ ധര്‍മ്മഗീത്‌' സമകാലിക മലയാളം (1180 കന്നി 29), പു.72. 78 ആചാര്യന്മാരെ വന്ദിച്ച്‌ വധോപായം തേടിയത്‌ സ്വാര്‍ത്ഥത തന്നെ യെങ്കിലും അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ യുദ്ധത്തിന്റെ ഗതി തന്നെ മാറിപ്പോകുമായിരുന്നു. കൃഷ്ണന്‍ ച്രക്രായുധം കൊണ്ട്‌ ആചാര്യന്മാരുടെ കഴുത്തറുക്കേണ്ടിവരും. അതൊഴിവാക്കാനാണ്‌ ഇങ്ങനെ ചെയ്തത്‌". അശ്വത്ഥാമാവ്‌ മരിച്ചു എന്നു നുണപറഞ്ഞത്‌ അജയ്യശക്തിയുള്ള ദ്രോണരുടെ ജീവിതത്തേക്കാള്‍ മഹത്താണ്‌. ലോകധര്‍മ്മത്തിന്റെ പരിപാല നമെന്നതിനാലാണ്‌”.. പ്രജാപരിപാലനം ക്ഷ്ര്രിയധര്‍മ്മമാകയാല്‍ യുധിഷ്ഠിരന്‍ രാജ്യം ത്യജിച്ചില്ല. രാജ്യം രാജാവിനെ സംബന്ധിച്ചിടത്തോളം ഭോഗസാധനമല്ല, ധര്‍മ്മസാധനമാണ്‌”.. ഈ ന്യായങ്ങളെല്ലാം ഉന്നയിച്ചു കൊണ്ട്‌ ലോകഗതിയ്ക്കു വിപരീത മായി അധര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്നു ധര്‍മ്മമാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചതാണ്‌ ധര്‍മ്മപുത്രരുടെ ജീവിതത്തിലെ യാതനകള്‍ക്കെല്ലാം കാരണം എന്നു ലേഖകന്‍ അഭിപ്രായപ്പെടുന്നു””. ഈ അഭിപ്രായവും ന്യായങ്ങളും സവിസ്തരം പ്രതിപാദിച്ചത്‌ ഏറെ ആശ്ചഥണ്യ്വമുണ്ടാടടുന്ന വ്യക്തിത്മാണ്യുധിഷഥിര്ന്റേതെന്ന്‌ തെളിയിക്കാനാണ്‌ പലരോടും യുധിഷ്ഠിരന്‍ ശര്രുത തോന്നിയിരുന്നെങ്കിലും അതില്ലാതാ ക്കാന്‍ മാത്രം സ്നേഹവുമുണ്ടായിരുന്നുവെന്ന്‌ നിരീക്ഷണങ്ങ്ളുണ്ടായിട്ടുണ്ട്‌”. പ്രധാനമായും കര്‍ണ്ണനെ ഉദ്ദേശിച്ചാണീ അഭിപ്രായം രൂപപ്പെട്ടിരിയ്ക്കുന്നത്‌. 151. അതേ പുസ്തകം, ഒരു നാടകത്തിന്റെ അരങ്ങേറ്റം, സമകാലിക മലയാളം (ഏപ്രില്‍ 2005), പു.72. 152. അതേ പുസ്തകം, “യുധിഷ്ഠിരസ്വഭാവത്തിന്റെ ആണവഘടന്‌, സമകാലിക മലയാളം (1180 കന്നി 8), പു.68. 153. അതേ പുസ്തകം, “സത്യാഗ്രഹിയും സ്ഥിതപ്രജ്ഞനും', സമകാലിക മലയാളം (ഓണപ്പ തിപ്പ്‌ 2003), പു. 183. 154. അതേ പുസ്തകം, ' വന്ധ്യമായൊരു പ്രലോഭനം”, സമകാലിക മലയാളം (മാര്‍ച്ച്‌ 2005), പു.66. 155. ‘GOROVAO) , AJITMUasIMVIBO, പു.55. ” ധര്‍മ്മപരീക്ഷകള്‍ ', ഭഗത്തചര്യണം പു.198. 79 കര്‍ണ്ണനോട്‌ ഭയവും ദേഷ്യവുമുണ്ടായിരുന്നെങ്കിലും കര്‍ണ്ണന്റെ കാലടികള്‍ കാണുമ്പോള്‍ അവയ്ക്ക്‌ അമ്മയുടെ കാലടികളുമായുള്ള സാമ്യം കാരണം ആ ദേഷ്യം ശമിയിക്കുമായിരുന്നു. കര്‍ണ്ണവധത്തിലുള്ള ദുഃഖമാണ്‌ യുധിഷ്ഠി രനെ പ്രധാനമായും വേദനിപ്പിച്ചതും, വിരക്തനാക്കിയതും, സ്വന്തം അമ്മയെ ശപിയ്ക്കാന്‍ പ്രേരിപ്പിച്ചതും, രാജ്യമുപേക്ഷിയ്ക്കാന്‍ തോന്നിച്ചതും. ശത്രു ക്കള്‍ പോലും യുധിഷ്ഠിരന്റെ ധര്‍മ്മബോധത്തെ അംഗീകരിച്ചിരുന്നു. കര്‍ണ്ണന്‍ താന്‍ ജ്യേഷ്ഠപാണ്ഡവനാണെന്ന സത്യം യുധിഷ്ഠിരനറിയരുതെന്ന്‌ പറഞ്ഞതും, ദുര്യോധനനും ശകുനിയും ധൈര്യപൂര്‍വ്വം പാണ്ഡവരെ പരമാവധി ചൂഷണം ചെയ്തതും, ധൃതരാഷ്ട്രര്‍ യുദ്ധത്തിനൊരുങ്ങരുത് ശമം വരിയ്ക്കണമെന്നു പറഞ്ഞതും ഒക്കെ ആ വിശ്വാസം കൊണ്ടാണ്‌. ഇത്രയും പറഞ്ഞതില്‍ നിന്നും യുധിഷ്ഠിരന്റെ പ്രവൃത്തികളിലെ ധര്‍മ്മാ ധര്‍മ്മവിവേചനം സുസാദ്ധ്യമല്ലെന്ന നിഗമനത്തിലാണെത്തിച്ചേരാനാകുന്നത്‌. എന്തായാലും ധര്‍മ്മപുത്രരായുള്ള ജനനവും, യക്ഷപ്രശ്നവും, ഉടലോടെ സ്വര്‍ഗ്ഗം പൂകിയതും, തന്നെ അനുഗമിച്ച നായയെക്കൂടി സ്വര്‍ഗ്ഗത്തിലേയ്ക്ക്‌ പ്രവേശിപ്പിയ്ക്കണമെന്നു വാദിച്ചതുമെല്ലാം വ്യാസന്‍ നിബന്ധിച്ചത്‌ യുധി ഷ്ഠിരനെ ധര്‍മ്മിഷ്ഠനായി അവതരിപ്പിയ്ക്കാന്‍ വേണ്ടിയാണെന്നത്‌ അദ്ദേ ഹത്തിന്റെ പ്രവൃത്തികള്‍ ഭൂരിഭാഗവും ധര്‍മമത്തിലധിഷ്ഠിതമാണെന്നതിന്‌ തെളിവാണ്‌. 7. ഭീമസേനന്‍ കരുത്തനായ പുത്രനെ ആഗ്രഹിച്ച കുന്തിയ്ക്ക്‌ വായുദേവന്‍ അനു ഗ്രഹിച്ചു നല്‍കിയതാണ്‌ ഭീമസേനനെ, ജന്മനാ ശക്തനായ ഭീമനെ നാഗരസപാനം കൂടുതല്‍ ശക്തനാക്കി. കുട്ടിക്കാലത്ത്‌ ഭീമന്‍ കൌരവരെ ഉപ ദ്രവിച്ചിരുന്നത്‌ പകകൊണ്ടല്ല. അത്‌ ബാല്യസഹജമായ വികൃതികളായിരു ന്നു. ദുര്യോധനാദികളാണതില്‍ പക കൊണ്ടത്‌. കൌരവരുടെ ദ്രോഹങ്ങ 80 ളോരോന്നും ഭീമനില്‍ പക വളര്‍ത്തി. ആ ദേഷ്യം മറച്ചുവെയ്ക്കുന്നവനായി രുന്നില്ല ഭീമന്‍. പലപ്പോഴും അദ്ദേഹത്തെ സഹോദരന്മാര്‍ അടക്കിനിര്‍ത്തുക യാണ്‌ ചെയ്തത്‌. ഭീമനെ ധര്‍മ്മിഷ്ഠനായോ, ശാന്തനായോ അല്ല കവി അവ തരിപ്പിയ്ക്കുന്നത്‌. യുധിഷ്ഠിരന്റെ ധര്‍മ്മാനുസാരമുള്ള നടപടികള്‍ക്കനുസ രിച്ചുള്ള ക്ഷമ ഭീമനില്ല. ദ്യൂതസഭയില്‍ യുധിഷ്ഠിരന്‍ തടുത്ത്‌ അടക്കിനിര്‍ത്തി വനവാസവേളയിലും യുധിഷ്ഠിരന്‍ ഉടന്‍ യുദ്ധം വേണമെന്ന്‌ പറഞ്ഞ്‌ ധൃതി കൂട്ടിയ ഭീമനെ കൌരവരുടെ കരബലത്തെക്കുറിച്ച്‌ പറഞ്ഞ്‌ ഭയപ്പെടുത്തി ശാന്തനാക്കി. ഭീമനെ പ്രാകൃതനായ ചിന്താഗതിക്കാരനായാണ്‌ കവി ചിത്രീകരിയ്ക്കു ന്നത്‌. ഏറ്റുമുട്ടലിലും വധത്തിലും ഭീമന്‍ അവലംബിയ്ക്കുന്ന യുദ്ധമുറകള്‍ പലപ്പോഴും പ്രാകൃതമാണ്‌. ശത്രുക്കള്‍ അസുരന്മാരാണ്‌ മിക്കവാറും. ദ്യൂത സഭയില്‍ വെച്ച്‌ യുധിഷ്ഠിരനെ എതിര്‍ത്തത്‌ പാണ്ഡവരില്‍ ഭീമന്‍ മാത്രമാ യിരുന്നു. മറ്റ്‌ സഹോദരന്മാര്‍ക്ക്‌ യുധിഷ്ഠിരന്റെ പ്രകൃതവുമായി യോജിച്ചു പോകാന്‍ കഴിഞ്ഞിരുന്നുവെന്നും ഭീമന്‍ ധര്‍മ്മപുത്രരുമായി പൂര്‍ണ്ണമായി ഭാവലയം പ്രാപിയ്ക്കാന്‍ സാധിയ്ക്കാത്ത വ്യക്തിത്മാണുണ്ടായിരുന്നത്‌ എന്ന താണിതിന്‌ കാരണമെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌*. ഗാന്ധാരി തന്റെ മക്കളെ വധിച്ചതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കളവ്‌ പറയാനോ തന്ത്രപൂര്‍വ്വം സംസാരിയ്ക്കാനോ ഭീമന്‍ തയ്യാറാകുന്നില്ല. അധര്‍മ്മികളായ അവരോട്‌ അധാര്‍മ്മികമായി തന്നെ തനിയ്ക്ക്‌ പെരുമാ റേണ്ടി വന്നുവെന്ന്‌ പറഞ്ഞു. ജഞാതിവധമോര്‍ത്ത്‌ ദുഃഖിച്ച്‌ തനിയ്ക്ക്‌ രാജ്യം വേണ്ടെന്ന്‌ പറഞ്ഞ്‌ വിലപിയ്ക്കുന്ന യുധിഷ്ഠിരനെ സമാധാനിപ്പിച്ച്‌ രാജ്യ ഭാരമേറ്റെടുക്കാന്‍ പ്രേരിപ്പിയ്ക്കുന്നുണ്ട്‌ ഭീമന്‍. ഇവിടെ പ്രായോഗികമതി യായ ഭീമനെയാണ്‌ കാണാനാകുന്നത്‌. എതിര്‍വാദം ചെയ്യുന്ന ആളിനെ 156, “അഹങ്കാരത്തിനു കാമകലാശില്പം ", കാത്തദരീശനാ ഒരു ചുനരീവഥയനു സമകാലിക മലയാളം (18 കര്‍ക്കിടകം 2), പു.78. 81 യുക്തിപൂര്‍വ്വം സംസാരിച്ച്‌ കീഴടക്കാന്‍ കഴിവുള്ളവനാണ്‌ ഭീമന്‍ എന്നു നിരീ ക്ഷിയ്ക്കപ്പെട്ടു കാണുന്നു". പക്ഷേ പലപ്പോഴും യുധിഷ്ഠിരനോട സംസാ രിയ്ക്കുന്നതല്ലാതെ കീഴടക്കുന്നതായി പറയുന്നില്ല. ക്ഷമാശീലവും ആത്മനിയ്രന്തണവും ഭീമന്‍ കുറവായിരുന്നു. ദ്യൂതസ ഭയില്‍ വെച്ചുണ്ടായ രണ്ടു ശപഥങ്ങള്‍ - ദുര്യോധനനേയും ദുശ്ലാസനനേയും കൊല്ലുമെന്ന്‌ പറഞ്ഞതും, കൊല്ലുന്നത്‌ എങ്ങനെയെന്ന്‌ കൂടി പറഞ്ഞതും- അതാണ്‌ വ്യക്തമാക്കുന്നത്‌. ധാര്‍ത്തരാഷ്ര്രരെയെല്ലാം കൊല്ലുമെന്നും പ്രതിജ്ഞ ചെയ്തു. അതില്‍ പാണ്ഡവപക്ഷം പിടിച്ചു സംസാരിച്ച വികര്‍ണ്ണനും പെടും. സന്ധിശ്രമവുമായി പോകുന്ന കൃഷ്ണനോട യുദ്ധ ത്തിന്‌ പ്രതികൂലമായി സംസാരിയ്ക്കുന്നുണ്ടെങ്കിലും അതത്ര ഒ9ജുവായ അര്‍ത്ഥത്തിലെടുക്കാന്‍ കഴിയില്ല. ധാര്‍ത്തരാഷ്ര്രരെയെല്ലാം വധിച്ചതില്‍ ഭീമന്‍ സന്തോഷിയ്ക്കുകയാണ്‌. വികര്‍ണ്ണനെ വധിയ്ക്കേണ്ടിവന്നപ്പോള്‍ ദുഃഖം തോന്നിയെങ്കിലും അത്‌ തന്റെ പ്രതിജഞാപാലനത്തിന്റെ ഒരു ഭാഗമായി കരുതുകയാണ്‌ ചെയ്തത്‌. യുദ്ധാനന്തരം സഹോദരന്മാരെല്ലാവരും ധൃത രാഷ്ദ്രരോട്‌ പൊറുത്തിട്ടും ഭീമനതിന്‌ കഴിഞ്ഞില്ല. ധൃതരാഷ്ട്രര്‍ക്ക്‌ ഭീമ നോടായിരുന്നു കൂടുതല്‍ ദേഷ്യമെന്ന്‌ ഭീമന്റെ പ്രതിമ തകര്‍ത്തതിലൂടെ വ്യക്തമാകുന്നു. അതും ഭീമന്റെ അസഹ്ൃതയ്ക്ക്‌ കാരണമായിട്ടുണ്ടാകും. ധൃതരാഷ്ട്രരെ കുത്തുവാക്കുകള്‍ കൊണ്ട്‌ വേദനിപ്പിച്ചും ധാര്‍ത്തരാഷ്ട്രര്‍ക്ക്‌ ശ്രാദ്ധത്തിന്‌ ചെലവ്‌ വഹിയ്ക്കരുതെന്ന്‌ യുധിഷ്ഠിരനോട്‌ പറഞ്ഞ്‌ കല ഹിച്ചും ഭീമന്‍ തന്റെ പ്രതിഷേധം പ്രകടമാക്കിക്കൊണ്ടിരുന്നു. ഭീമന്‍ അമ്മയേയും സഹോദരന്മാരേയും സ്‌നേഹിയ്ക്കാതിരുന്നിട്ടി Al. എന്നും അവര്‍ക്കൊരു രക്ഷാകവചമായി നിന്നത്‌ അദ്ദേഹമായിരു ന്നു.യുധിഷ്ഠിരനോട പലപ്പോഴും എതിര്‍ത്ത്‌ സംസാരിച്ചിട്ടുണ്ടെങ്കിലും 157. അതേപുസ്തകം, ആയുധങ്ങള്‍ പരാജയപ്പെടുന്ന ശാന്തിസ്ഥലിയില്‍' (1179, വൃശ്ചികം 12), പു.65. 82 പ്രവര്‍ത്തിച്ചിട്ടില്ല. ദ്രരപദിയോടുള്ള സമീപനത്തില്‍ സഹോദരന്മാരില്‍ നിന്നും വൃത്യസ്തത പുലര്‍ത്തുന്നുണ്ട്‌ ഭീമന്‍. അവര്‍ ധര്‍മ്മത്തിനു പ്രാധാന്യം കൊടു ക്കുമ്പോള്‍ ഭീമന്‍ ദ്രപദിയുടെ താലപര്യങ്ങള്‍ക്കാണ്‌ മുന്‍ഗണന നല്‍കുന്നത്‌. കല്യാണസാഗന്ധികം, ശൈലാഞ്ചലം, കീചകവധം, ജടവധം, അശ്വത്ഥാമാവിനെ കീഴടക്കിയത്‌ - തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ര്രാപദിയോട്‌ അര്‍പ്പണബോധം പുലര്‍ത്തുന്ന ഒരു ഭര്‍ത്താവിനെയാണ്‌ കാണുന്നത്‌. ്രാപദിയുടെ സങ്കടങ്ങള്‍ പിടിച്ചുലയ്ക്കുന്നത്‌ ഭീമനെയാണ്‌. ദ്രൌപദി കാമിച്ചത്‌ അര്‍ജ്ജുനനെയാകാം. പക്ഷേ ദ്രൌപദിയേയും, അവളുടെ താലപര്യങ്ങളേയും എപ്പോഴും സംരക്ഷിയ്ക്കാന്‍ സന്നദ്ധനായതു ഭീമനാണ്‌. അവര്‍ തമ്മിലായിരുന്നു മനപ്പൊരുത്തം. അഭിരുചികളിലും, അഭിപ്രായങ്ങ ളിലും, പ്രതികാരമനോഭാവത്തിലും - ഇരുവരുടേയും ചിത്തവ്ൃത്തികള്‍ ഒരു പോലെയാണ്‌. ഇരുവരും മണ്ണിന്റെ സന്തതികളാണെന്ന്‌ നിരീക്ഷിയ്ക്കപ്പെട്ടി ട്ടുണ്ട്‌”. ദ്രൌപദിയുടെ ആഗ്രഹങ്ങള്‍ക്കുമുന്നില്‍ ദുര്‍ബ്ബലനാവുകയായിരുന്നു ഭീമന്‍. ദ്രാപദിയുടെ മാറി മാറി വരുന്ന അഭിലാഷങ്ങള്‍ക്ക്‌ കേറി സഞ്ചരി യ്ക്കാനുള്ള കുതിരയായിരുന്നു ഭീമനെന്നും ശരീരത്തിന്റെ ബലത്തിനു മേല്‍ ധര്‍മ്മത്തിന്റെ കടിഞ്ഞാണിടാന്‍ ദ്രാപദിയുടെ മുന്നില്‍ അദ്ദേഹത്തിനു സാധിയ്ക്കുമായിരുന്നില്ല എന്നുമുള്ള അഭിപ്രായം സ്ഥാപിയ്ക്കുന്നതതാണ്‌”. സഹോദരന്മാരെപ്പോലെ ദേവപു(്രനാണെങ്കിലും തികച്ചും മാനുഷി കമായ ചിത്തവ്ൃത്തികളാണ്‌ ഭീമനുണ്ടായിരുന്നതെന്നിവിടെ വ്യക്തമാകുന്നു. ദിവ്യായുധങ്ങളേക്കാള്‍ കരബലത്തിലായിരുന്നു വിശ്വാസവും - നാരായണാ സ്ത്രത്തെ, ആയുധം താഴെവെച്ച്‌ വന്ദിയ്ക്കാന്‍ വൈമുഖ്യം കാണിച്ചത്‌ അതു കൊണ്ടാണ്‌. സ്നേഹവും ദയയും, പകയും വാത്സല്യവും വെറുപ്പുമെല്ലാം ഈ വ്യക്തിയില്‍ ഒത്തിണങ്ങിക്കാണുന്നു. 158. “ദ്രൌപദി”, മഹഥഭാരതപഥനങ്ങള്‍ പു.80. 159. “ഒരു ശഫ്ഥത്തിലെ സൂന്ദര്യദാസ്യം", ഭാരതടരിശനം ഒരു പഎുനാരീവായനു സമകാലിക മലയാളം (നവംബര്‍ 2004), പു.68. 83 8. ശ്രീകൃഷ്ണന്‍ കുന്തിയുടെ സഹോദരപുരധ്രനാണ്‌ കൃഷ്ണന്‍. ശ്രീകൃഷ്ണനെ അവതാരപുരുഷനായാണ്‌ കവി അവതതരിപ്പിച്ചിരിയ്ക്കുന്നത്‌. ധര്‍മ്മസംസ്ഥാ പനാര്‍ത്ഥം ജനിച്ച ശ്രീകൃഷ്ണന്‍ ധര്‍മ്മികളായ പാണ്ഡവരുടെ പക്ഷത്തു നിലകൊണ്ടു. മഹാഭാരതത്തിലെ ശ്രീകൃഷ്ണന്‍ ബുദ്ധിമാനും, സമാധാന പാലകനും, ദുര്‍ഗ്രാഹ്യനും, ദൈവികമെന്നതിനേക്കാള്‍ മാനുഷികകഥാ പാത്രവുമാണ്‌ എന്നഭിപ്രായമുണ്ട്‌*. ദ്രൌരപദീസ്വയംവരം തൊട്ടാണ്‌ പാണ്ഡ വരോടൊപ്പം ശ്രീകൃഷണനെ കാണാനാകുന്നത്‌. അപ്പോള്‍ തൊട്ട പാണ്ഡ വാഭ്യുദയത്തിനായി യത്നിയ്ക്കുകയാണ്‌ കൃഷ്ണന്‍. വിവാഹത്തിന്‌ അദ്ദേഹം അവര്‍ക്ക്‌ അനവധി ധനവും വിലപിടിച്ച സമ്മാനങ്ങളും നല്‍കി അവരെ സാമ്പത്തികമായി പ്രബലരാക്കി. രാജ്യര്രഷ്ടരും ദരിദ്രരുമായി ജീവിയ്ക്കുന്ന അവര്‍ക്ക്‌ അതൊരാവശ്യമാണെന്നുകൂടി കണ്ടിട്ടാണല്ലോ അങ്ങനെ ചെയ്തത്‌. തന്റെ ക്ഷണപ്രകാരം ഹസ്തിനപുരത്തേയ്ക്ക്‌ തിരിച്ചുചെന്ന പാണ്ഡവര്‍ക്ക്‌ ധൃതരാഷ്ര്രര്‍ അര്‍ദ്ധരാജ്യം നല്‍കി. ഖാണ്ഡവ വനത്തില്‍ നിന്നു രക്ഷിച്ചതിന്‌ പ്രത്യുപകാരം സ്വീകരിയ്ക്കണമെന്ന്‌ അസുര ശില്പിയായ മയന്‍ അര്‍ജ്ജുനനോട്‌ അപേക്ഷിച്ചപ്പോള്‍ കൃഷ്ണന്‍ ഒരു നല്ല സഭ പാണ്ഡവര്‍ക്ക്‌ നിര്‍മ്മിച്ചുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. രാജസൂയം നടത്താനാവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയും എല്ലാ രാജാക്കന്മാരേയും കീഴടക്കി വിജയം സ്ഥാപ്യ്ക്കണമെന്നും എതിര്‍ക്കാന്‍ സാധ്യത്യുളള ശക്തനായ ജരാസന്ധനെ വധിയ്ക്കണമെന്ന്‌ നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു. രാജസു യത്തിന്‌ അഗ്രൃപൂജയ്ക്ക്‌ കൃഷ്ണനെ തെരഞ്ഞെടുത്തപ്പോള്‍ കൃഷ്ണനേയും കുരുവംശത്തേയും അവഹേളിച്ചുകൊണ്ട്‌ സംസാരിച്ച ശിശുപാലനെ വധിച്ചു. 160. Radice William, ‘Draupadi’s swayamvara’, Myths & Legends of India (Penguin books, India, 2002), p.334. 84 ദ്യൂതസഭയില്‍ വെച്ച്‌ ദുശ്ലാസനന്‍ വസ്ത്രാക്ഷേപം ചെയ്യുമ്പോള്‍ ദ്രാപദി കൃഷ്ണനെ വിളിച്ചു കരഞ്ഞു. കൃഷണന്‍ മറഞ്ഞു നിന്ന്‌ വസ്ത്രാവ രണം നല്‍കി അവളെ അപമാനത്തില്‍ നിന്നും രക്ഷിച്ചു. ചൂതില്‍ത്തോറ്റ്‌ വനവാസമനുഷ്ഠിക്കുന്ന പാണ്ഡവരെ കാണാനെത്തിയ കൃഷ്ണന്‍ ചൂതു കളി നടക്കുന്ന സമയത്ത്‌ താനവിടെ ഉണ്ടായിരുന്നെങ്കില്‍ സമ്മതിയ്ക്കില്ലാ യിരുന്നു എന്നു പറഞ്ഞു. തനിയ്ക്കേറ്റ അപമാനമോര്‍ത്ത്‌ കരയുന്ന ദ്രപ ദിയോട്‌ പകരം വീട്ടാനുള്ള കാലമെത്തുമെന്നും, കൌരവരുടെ നാശമുറപ്പാ ണെന്നും പറഞ്ഞ്‌ സമാധാനിപ്പിച്ചു. കരാര്‍പ്രകാരമുള്ള കാലം കഴിഞ്ഞിട്ടും ദുര്യോധനന്‍ രാജ്യം തിരിച്ചുകൊടുക്കാന്‍ തയ്യാറല്ലെന്നു കണ്ടപ്പോള്‍ സന്ധി സംഭാഷണത്തിനായി പാണ്ഡവദൂതനായിപ്പോകാനും കൃഷ്ണന്‍ തയ്യാറാ യി. ദുര്യോധനന്‍ തന്നെ അവഗണിയ്ക്കുകയും അപമാനിയ്ക്കുകയും ചെയ്തപ്പോള്‍ ദുര്യോധനനെ ശകാരിയ്ക്കുകയും വിശ്വരൂപം പ്രദര്‍ശിപ്പി യ്ക്കുകയും ചെയ്തു. വിദുരഗൃഹത്തിലായിരുന്ന കുന്തിദേവിയെ ചെന്ന്‌ കണ്ട്‌ സമാധാനിപ്പിച്ചു. കര്‍ണ്ണനെ കൂടെ കൊണ്ടുപോയി ജന്മരഹസ്യം പറ ഞ്ഞുകൊടുക്കുകയും പാണ്ഡവപക്ഷത്തേയ്ക്കു ക്ഷണിയ്ക്കുകയും ചെയ്തു. ഭര്‍ത്താക്കന്മാര്‍ സന്ധി ആഗ്രഹിയ്ക്കുന്നതു കണ്ട്‌ ദുഃഖിയ്ക്കുന്ന ദ്രൌപദിയെ കൌരവനാശമുറപ്പാണെന്ന്‌ പറഞ്ഞ്‌ സമാധാനിപ്പിച്ചു. പാണ്ഡവരുടേയും കൌരവരുടേയും ബന്ധുവാണ്‌ കൃഷ്ണന്‍. പാണ്ഡവപക്ഷത്തു നില്‍ക്കാന്‍ കാരണം ധര്‍മ്മം അവിടെയാണ്‌ എന്നതുത ന്നെ. പക്ഷേ അതും സ്വേച്ചാപ്രകാരമല്ല. സഹായമഭ്യര്‍ത്ഥിച്ച്‌ വന്ന ദുര്യോധ നനോടും അര്‍ജ്ജുനനോടും ഒരു പക്ഷത്തെ തന്റെ സേന മുഴുവനും മറു പക്ഷത്തെ ആയുധമേന്താത്ത താനും പിന്തുണയ്ക്കുമെന്ന്‌ പറഞ്ഞു. ദുര്യോ ധനന്‍ യാദവസൈന്യത്തേയും അര്‍ജ്ജുനന്‍ കൃഷ്ണനേയും സ്വീകരിച്ചു. 85 യുദ്ധാരംഭത്തില്‍ തേര്‍ത്തട്ടില്‍ ആയുധം വെച്ച്‌ തളര്‍ന്നിരുന്ന അര്‍ജ്ജുനനെ ഉപദേശം കൊണ്ടുത്തേജിപ്പിച്ച്‌ വീര്യവാനാക്കിത്തീര്‍ത്തത്‌ കൃഷ്ണനാണ്‌. അര്‍ജ്ജുനന്‍ ഭീഷ്മരോട്‌ മൃദുയുദ്ധം ചെയ്യുന്നതു കണ്ട്‌ കുപിതനായ കൃഷ്ണന്‍ രണ്ടു തവണ ഭീഷ്മവധത്തിനൊരുനൊരുമ്പെടുകയുണ്ടായി. അഭിമന്യുവധമറിഞ്ഞ്‌ കോപതാപാദികള്‍ സഹിയ്ക്കാതെ ജയ്രദ്രഥനെ സൂര്യാസ്തമയത്തിനുമുമ്പ്‌ വധിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ, ചെയ്യുമെന്ന്‌ ശപഥം ചെയ്ത അര്‍ജ്ജുനനെ ജയ്രദ്രഥവധത്തിനു സഹായിച്ച്‌ രക്ഷിച്ചു. ദ്രോണവധത്തിനായി അശ്വത്ഥാമാവ്‌ മരിച്ചുവെന്ന്‌ കള്ളം പറയാന്‍ യുധിഷ്ഠിരനെ നിര്‍ബ്ബന്ധിച്ചു. കര്‍ണ്ണന്റെ കൈവശമുള്ള ഇന്ദ്രായുധമായ ഏക്പുരുഷഘാതിനിയില്‍ നിന്ന്‌ അര്‍ജ്ജുനനെ രക്ഷിയ്ഠറെന്‍ ഘടോല്‍ക്ക്ചനെ കര്‍ണ്ണന്റെ മുന്നിലേയ്കയെച്ചു. യുധിഷ്ഠിരാര്‍ജ്ജുനന്മാര്‍ തമ്മില്‍ കലഹിച്ചടപ്പോള്‍ മദ്ധ്യസ്ഥനായി നിന്ന്‌ കലഹം തീര്‍ത്ത്‌ ഇരുവരേയും സമാധാനിപ്പിച്ചു. കര്‍ണ്ണന്‍ തേര്‍ച്ചരരമുയര്‍ത്താന്‍ ധര്‍മ്മമുറയനുസരിച്ച്‌ അവസരം ചോദിച്ചപ്പോള്‍ അര്‍ജ്ജുനനെ യുദ്ധമര്യാദയോര്‍ത്ത്‌ അതനുവദിയ്ക്കാന്‍ സമ്മതിയ്ക്കാതെ എത്രയും വേഗം കര്‍ണ്ണന്റെ ശിരസ്സു ഛേദിയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. ദുര്യോധനനെ വീഴ്ത്താന്‍ ശ്രമിയ്ക്കുന്ന ഭീമന്‌ അര്‍ജ്ജുനനിലൂടെ വധോപായം നിര്‍ദ്ദേശിച്ചു. അശ്വത്ഥാമാവ്‌ പകരം വീട്ടാനെത്തുന്ന രാത്രി പാണ്ഡവരെ ശിബിരത്തില്‍ നിന്നകറ്റി രക്ഷിച്ചു. അശ്വത്ഥാമാവ്‌ പ്രയോഗിച്ച നാരായണാസ്ര്രത്തില്‍ നിന്നും പാണ്ഡവരെ രക്ഷിച്ചു. ആ അസ്ത്രമേറ്റ്‌ മൃതനായ ഉത്തരയുടെ ശിശുവിനെ പുനരുജ്ജീവിപ്പിച്ചു. യുധിഷ്ഠിരനെ രാജാവായഭിഷേചിച്ച്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇങ്ങനെ യുദ്ധത്തിലൂടനീളം പാണ്ഡവവിജയത്തിന്‌ സാരഥിയായത ശ്രീകൃഷ്ണനാണ്‌. ഭഗവദ്ഗീതയുടെ അവസാനഭാഗത്ത്‌ കൃഷ്ണനെ യോഗേശ്വരന്‍ എന്നു വിശേഷിപ്പിക്കുന്നത്‌ കൃഷ്ണന്‍ പാണ്ഡവര്‍ക്ക്‌ 86 യഥാസമയങ്ങളില്‍ ഉപദേശിച്ചുകൊടുത്ത “CMON 6GBOS (Dalowessos) മുന്‍നിര്‍ത്തിയാണെന്ന്‌ അഭിപ്രായമുണ്ട്‌?. ഭീമന്റെ ഗദാഹതിയേറ്റ്‌ വീണു കിടക്കുന്ന ദുര്യോധനന്‍ തന്റെ നേട്ടങ്ങളെടുത്തുപറഞ്ഞ്‌ പാണ്ഡവര്‍ തങ്ങളെ അധര്‍മ്മത്തിലൂടെയാണ്‌ ജയിച്ചതെന്നാരോപിച്ചപ്പോള്‍ പുഷ്പവൃഷ്ടിയുണ്ടായി. അതു കണ്ട്‌ ദുഃഖിതരായ പാണ്ഡവരെ കൃഷ്ണന്‍ തങ്ങള്‍ അധര്‍മ്മം പലതും പ്രവര്‍ത്തിച്ചിട്ടുഞ്ടെടിലും അത്‌ ധര്‍മ്മം സ്ഥാപിയ്ക്കാന്‍ വേണ്ടിയാണ്‌, അത്‌ മുമ്പ്‌ ദേവന്മാരും സജ്ജനങ്ങളും ചെയ്തതാണ്‌, ഗത്യന്തരമില്ലാതെയാണ്‌ അത്‌ ചെയ്യേണ്ടിവന്നത്‌, അതില്‍ ദുഃഖിയ്ക്കാനില്ല എന്നു പറഞ്ഞ്‌ സമാധാ നിപ്പിച്ചു. ആസന്നമൃത്യുവായ ഭീഷ്മരില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ യുധിഷ്ഠിരനോട്‌ പറഞ്ഞു. കൃഷ്ണന്‍ ഭുമിയില്‍ ധര്‍മ്മം സ്ഥാപിയ്ക്കാന്‍ വേണ്ടി അവതരിച്ചതാണ്‌. അധര്‍മ്മികളായ അസുരാവതാരങ്ങളെ സംഹരിയ്ക്കാന്‍ ദേവാംശസംഭവ രായി പാണ്ഡവരും പാണ്ഡവപക്ഷക്കാരുമുണ്ടായി. യുദ്ധം അനിവാര്യ മാണെന്നും, അത്‌ സംഭവിയ്ക്കുക തന്നെ ചെയ്യുമെന്നും അറിയാതെയല്ല കൃഷ്ണന്‍ സന്ധി അര്‍ത്ഥിച്ച ദൂതനായി ഹസ്തിനപുരത്തെത്തിയത്‌, കര്‍ണ്ണന്‍ പാണ്ഡവപക്ഷത്തു ചേരുമെന്ന പ്രതീക്ഷയോടെയല്ല ക്ഷണിച്ചത്‌ - സര്‍വ്വ നാശം ഒഴിവാക്കിക്കൊണ്ട്‌ ധര്‍മ്മം പുലര്‍ത്താമെങ്കിലോ എന്നൊരു ശ്രമം മാത്രം. മുമ്പേ തന്നെ ദ്രൌരപദിയോട യുദ്ധമുണ്ടാകുമെന്നും കൌാരവര്‍ക്ക്‌ ഉന്മുല നാശം സംഭവിയ്ക്കുമെന്നും കൃഷ്ണനുറപ്പിച്ചു പറയുന്നുണ്ട്‌.സംഭവിയ്ക്കാന്‍ പോകുന്നതെന്തെന്നറിയാമായിരുന്നതിനാല്‍ ദ്യുതമോ, അഭിമന്യുവധമോ, പാണ്ഡവപുത്രവധമോ തടയാന്‍ ശ്രീകൃഷ്ണന്‍ ശ്രമിച്ചില്ല. പാണ്ഡവരുടെ ജീവന്‍ മാത്രമാണ്‌ അദ്ദേഹം രക്ഷിയ്ക്കുന്നത്‌. അവരെ സഹായിച്ചുവെന്നല്ലാതെ 161. Mehendale. M.A, “What does Yogeswara Krsna mean in the Gita’, Reflections on the Mahabarata war (Indian Institute of Advanced Study, Rashtrapathi Nivas, Shimla,1995). 87 ഒരു കഷ്ടപ്പാടുമില്ലാതെ എല്ലാ സൌഭാഗ്യങ്ങളും നേടിക്കൊടുക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല. അധര്‍മ്മികളെ ഇല്ലായ്മ ചെയ്യാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. അതിനായി അധര്‍മ്മത്തിന്റേതായ ചില മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കേണ്ടി വന്നിട്ടുണ്ട്‌. അതായിരിയ്ക്കാം കൃഷ്ണന്‍ യുദ്ധത്തിന്റെ സുത്രധാരനാണെന്നും നയത്ര്രവിദഗ്ദ്ധനാണെന്നുമൊക്കെയുള്ള തോന്നലുണ്ടാക്കുന്നത്‌. ഗാന്ധാരി അതു പറഞ്ഞാണ്‌ കൃഷ്ണനെ ശപിയ്ക്കുന്നതും. അവതാരപുരുഷനായ കൃഷ്ണന്റെ ചില പ്രവൃത്തികള്‍ മാനുഷികവും ചിലവ അമാനുഷികവുമാണ്‌. മാനുഷികഭാവങ്ങള്‍ക്കിടയിലൂടെ ദൈവികതയുടെ മിന്നല്‍ ചിതറുകയാണെന്ന്‌ നിരീക്ഷിക്കപ്പെട്ടിരിക്കുന്നു"”. വസ്ര്രാക്ഷേപത്തിന്റെ സമയത്തും, അജ്ഞാത വാസക്കാലത്ത്‌ ദുര്‍വ്വാസാവ്‌ ഭക്ഷണമര്‍ത്ഥിച്ചുവന്ന സമയത്തും ദ്രപദി കരഞ്ഞു വിളിച്ചപ്പോള്‍, ജയ്രദഥനെ വധിയ്ക്കാൻ കഴിഞ്ഞില്ലെ്ടില്‍ അര്‍ജ്ജുനന്‍ ആത്മഹത്യ ചെയ്യേണ്ടിവരും എന്ന മുഹൂര്‍ത്തത്തില്‍ ച്ക്രായുധം കൊണ്ട്‌ സൂര്യബിംബം മറച്ച്‌ വധത്തിന്‌ സാഹചര്യമൊരുക്കിക്കൊടുത്തപ്പോള്‍, വിശ്വരൂപം പ്രദര്‍ശിപ്പിച്ചപ്പോള്‍, ഉത്തരയുടെ കുഞ്ഞിനെ ജീവിപ്പിച്ചപ്പോള്‍ - ഇങ്ങനെ ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ്‌ ശ്രീകൃഷണന്‍ തന്റെ അമാനുഷിക ശക്തി പ്രയോഗിയ്ക്കുന്നത്‌. നിര്‍ണ്ണായകമായ മുഹൂര്‍ത്തങ്ങളിലേ അത്‌ പ്രയോഗിയ്ക്കാന്‍ പാടു എന്ന്‌ കരുതിയാവാം. ദ്രൌപദിയ്ക്ക്‌ വസ്ര്രാവരണം നല്‍കി എന്നും, താനവിടെ ഉണ്ടായിരുന്നെങ്കില്‍ ചുതിനു സമ്മതിയ്ക്കില്ല എന്നു കൃഷ്ണന്‍ പറഞ്ഞുവെന്നുമുള്ള വസ്തുതകളില്‍ പരസ്പരവൈരുദ്ധ്യം കാണുന്നുണ്ട്‌. അതിന്റെയര്‍ത്ഥം ചൂതുകളി വിധിവിഹിതമാണെന്നാണ്‌. ശിശുപവഘലനെ കൊന്ന കൃഷ്ണന്‍ ആചക്രായുധം കൊണ്ടു തന്നെ ജരാസന്ധനേയും കൊല്ലാമായിരുന്നു, എന്നല്ല 162. Rajagopalachari.C, “Preface to second edition’, Mahabharata (Bharatheeya Vidyabhavan, Bombay, 1999),p.xi1. 88 കൌരവപ്പടയെ മുഴുവന്‍ നശിപ്പിയ്ക്കാമായിരുന്നു. തന്റെ ദിവൃശക്തി ഉപയോ ഗിച്ച്‌ പാണ്ഡവരെ മാത്രമല്ല പാണ്ഡവപക്ഷക്കാരെ മുഴുവന്‍ രക്ഷിയ്ക്കാ മായിരുന്നു. അങ്ങനെ അവരെ നിതൃദുഃഖത്തില്‍ നിന്നു കരകയറ്റാമായിരു ന്നു. വിധവകളുടേയും അനാഥരുടേയും രാജ്യം ഭരിയ്ക്കേണ്ടിവരുമായിരു ന്നില്ല യുധിഷ്ഠിരന്‍. യാദവരുടെ കാര്യത്തിലും ശാപഹേതുകമായ നാശ മാണ്‌ സംഭവിച്ചത്‌. തന്റെ അമാനുഷികശക്തി ഉപയോഗിച്ച്‌ അതു തടയാമാ യിരുന്നു. ബലരാമന്റേയും തന്റേയും മരണമെങ്കിലും തടുക്കാമായിരുന്നു. അതൊന്നും കൃഷ്ണന്‍ ചെയ്തില്ല എന്നതിന്റെ അര്‍ത്ഥം വിധിയെ മറികട ക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല എന്നാണ്‌. അത്ൃന്തികമായ വിധി എന്തെന്നറിയാ മായിരുന്ന ശ്രീകൃഷ്ണന്‍ അതിനനുസരിച്ചാണ്‌ പ്രവര്‍ത്തിച്ചത്‌. കൃഷ്ണന്‍ പലപ്പോഴും തന്ത്രപൂര്‍വ്വം പെരുമാറിയിട്ടുണ്ട്‌. ഒരു സന്ദര്‍ഭം യുദ്ധത്തില്‍ പാണ്ഡവപക്ഷത്തു നിലയുറപ്പിച്ചതാണ്‌. സഹായമഭ്യര്‍ത്ഥിച്ച അര്‍ജ്ജുനനും ദുര്യോധനനും വന്നപ്പോള്‍ യാതൊരു പക്ഷഭേദവും കാണി യ്ക്കാതെ ഇരുബന്ധുക്കള്‍ക്കും തൃപ്തിയേകുന്ന രീതിയില്‍ ആയുധമില്ലാത്ത താനൊരു പക്ഷത്തും യാദവസൈന്യം മറുപക്ഷത്തും നില്‍ക്കാമെന്നേറ്റു. ഇരുവരുടേയും സ്വഭാവമറിയാവുന്ന കൃഷ്ണന്‍ അവരേതാണ്‌ തെരഞ്ഞെ ടുക്കുക എന്നും അറിയാമായിരുന്നു. പാണ്ഡവപക്ഷത്തിനു ബലമല്ല ആവശ്യം. അധര്‍മ്മഭീരുക്കളായ അവര്‍ക്ക്‌ ആത്മവിശ്വാസവും ധൈര്യവും നല്‍കി വേണ്ടിവന്നാല്‍ അധര്‍മ്മം പ്രവര്‍ത്തിയ്ക്കാന്‍ ഉള്‍ക്കരുത്തുണ്ടാക്കാന്‍ പോന്ന ഒരാളുടെ സാമീപ്യവും സാരഥ്യവുമായിരുന്നു, അതുകൊണ്ടാണ്‌ കൃഷ്ണന്‍ അങ്ങനെ ചെയ്തത്‌ എന്ന്‌ അഭിപ്രായങ്ങളുണ്ടായിട്ടുണ്ട്‌*. കൃഷ്ണനെ ദുര്യോധനന്‍ സ്വീകരിയ്ക്കാന്‍ സാധ്യതയില്ലെങ്കിലും ഇനി അങ്ങനെ ചെയ്തെങ്കിലോ എന്നു കരുതിയാണ്‌ ആദ്യ അവസരം ഇളയവനായ 168. “കൃഷ്ണവാസുദേവന്‍', DaNIBIOCOLIONEEBVE, ol}.126. ” പാര്‍ത്ഥസാരഥി”, കാരതപര്യടന്ഥ, പു.103. 89 അര്‍ജ്ജുനന്‌ നല്‍കിയത്‌ എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌**. അഭിമന്യു വധ ത്തിന്‌ കാരണക്കാരനായ ജയ്രദ്രഥനെ സൂുര്യാസ്തമയത്തിനുമുമ്പ്‌ വധിച്ചി ല്ലെങ്കില്‍ താനാത്മഹത്യ ചെയ്യുമെന്നത്‌ അര്‍ജ്ജുനന്റെ വൈകാരികാവേശം കൊണ്ടുണ്ടായ പ്രതിജ്ഞയായിരുന്നു. പിന്നീടിങ്ങനെയൊരാവേശം അര്‍ജ്ജു നനുണ്ടാകാതെയിരിയ്ക്കാന്‍ കൃഷ്ണന്‍ പ്രത്യേകം ശ്രദ്ധിച്ചു എന്നൊരു അഭിപ്രായം കാണുന്നു. അതിനുദാഹരണമായി തത്കര്‍ത്താവ്‌ ചുണ്ടി ക്കാണിയ്ക്കുന്ന സന്ദര്‍ഭം കര്‍ണ്ണവധ്മാണ്‌. മണ്ണിലാട്‌ന്ന തേര്‍ച്ചക്മുയര്‍ത്താന്‍ കര്‍ണ്ണന്‍ ധര്‍മ്മത്തിന്റെ പേരില്‍ അവസരം ചോദിച്ചപ്പോള്‍ ആ ചോദ്യത്തില്‍ അര്‍ജ്ജുനന്റെ മനസ്സ്‌ കിഴ്പെടാതിരിയ്ക്കാന്‍ ചിന്തിയ്ക്കാനവസരം കൊടു ക്കാതെ വേഗം കര്‍ണ്ണന്റെ ശിരസ്സറുക്കാന്‍ കൃഷ്ണന്‍ തിരക്കുകൂട്ടി. ഇങ്ങനെ ചില അധര്‍മ്മങ്ങള്‍ ധര്‍മ്മപാലനത്തിനുവേണ്ടി ശ്രീകൃഷ്ണന്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‌ അചഞ്ചലമായ ധര്‍മ്മനിഷ്ഠയുണ്ടെന്ന്‌ അഭിപ്രായമുണ്ടായിട്ടുണ്ട്‌*. ശ്രീകൃഷ്ണന്‍ ഭീമനോടും അര്‍ജ്ജുനനോടു മൊക്കെ ഇങ്ങനെ അധര്‍മ്മം പ്രവര്‍ത്തിയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അവരത്‌ അനുസരിയ്ക്കുകയും ചെയ്തു. പക്ഷേ ദ്രോണവധത്തിനുവേണ്ടി അശ്വത്ഥാ മാവ്‌ മരിച്ചു എന്ന്‌ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ധര്‍മ്മനിഷ്ഠയുള്ള യുധി ഷ്ഠിരനത്‌ ചെയ്യാന്‍ തീരെ സമ്മതമുണ്ടായിരുന്നില്ല. ഗത്യന്തരമില്ലെന്നു കണ്ടപ്പോള്‍ കുറ്റബോധത്തോടെ പ്രവര്‍ത്തിച്ചുവെന്നു മാത്രം. അതുകണ്ട്‌ ഭഗവാന്‍ മനോവേദനയുണ്ടായി എന്നു കവി പറയുന്നുണ്ട്‌. തന്റെ വാക്കുകാ രണം ആര്‍ക്കും അല്പം പോലും ധര്‍മ്മവാസന ക്ഷയിക്കാന്‍ ഇടവരരുത്‌ എന്ന നിര്‍ബ്ബന്ധമാണ്‌ ഭഗവാന്‍ മനോവേദനയുണ്ടാക്കിയത്‌ എന്ന്‌ ആ ധര്‍മ്മ നിഷ്ഠയ്ക്കാധാരമായി ലേഖകന്‍ ഉദാഹരിയ്ക്കുന്നു'”. ഗീതോപദേശത്തിലൂടെ 164. അതേ പുസ്തകം, പു.104 165. ” കൃഷ്ണവാസുദേവന്‍', മഹഥഭാര്‍തപചഥനങ്ങള്‍ പു.12. 166. “ഭഗവാന്‍ ശ്രീകൃഷ്ണന്‍, വ്യാസ്പചസ്ധഗദ്മ, പു.201. 167. “ഭഗവാന്റെ മനോവേദന, വ്യാസ്ധചന്സഗദ്ഥ, പു.245,247. 90 ഭാരതഭൂമിയുടെ ധര്‍മ്മബോധത്തിന്‌ കവി വെളിച്ചമേകിയതും ഈ കഥാപാ ത്രത്തിലൂടെയാണ്‌. മനുഷ്യനായി അംശാവതാരമെടുത്ത്‌ അമാനുഷികവും മാനുഷികവു മായ കൃത്യയങ്ങ്ളിലുടെ, ധാര്‍മ്മികവും അധാര്‍മ്മികവുമായ പ്രവൃത്തികളിലൂടെ ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടി യത്നിച്ച വ്യക്തിയാണ്‌ ശ്രീകൃഷ്ണന്‍. അദ്ദേ ഹത്തിന്റെ പ്രത്യേക ലക്ഷ്യമാണ്‌ ഇതിഹാസത്തില്‍ മുഴുവന്‍ വ്യാപിച്ചുനില്‍ക്കു ന്നതെന്ന്‌ അഭിപ്രായമുണ്ടായത്‌** അതുകൊണ്ടാണ്‌. ഇങ്ങനെ മഹാഭാരതത്തിലെ ചില സന്ദര്‍ഭങ്ങളും, ചില കഥാപാത്രങ്ങ ളുടെ വ്യക്തിത്വവും മാത്രമെടുത്തു പരിശോധിച്ചാല്‍ത്തന്നെ അവ പല തര ത്തില്‍ വ്യാഖ്യാനത്തിനു വഴങ്ങുന്നതും, അതിനെല്ലാമുപരി അവ്യാഖേയവു മാണെന്ന്‌ മനസ്സിലാക്കാം. അനവധി കഥാപാത്രങ്ങളും കഥകളും ഉപകഥക ളുമായി ആഴവും പരപ്പുമേറിയ ആ കൃതിയ്ക്ക്‌ പല സങ്കീര്‍ണ്ണമായ ജീവിത സമസ്യകളെക്കുറിച്ചും ചര്‍ച്ച ചെയ്യാനുണ്ട്‌, ഉപദേശിയ്ക്കാനുണ്ട ഒന്നിനൊന്ന്‌ വ്യത്യസ്തരായ പലതരം മനുഷ്യരെ മാതൃകകളാക്കി അവതരിപ്പിയ്ക്കാനു ണ്ട്‌. അവരുടെ പ്രവൃത്തികളുടേയും ചിത്തവ്ൃത്തികളുടേയും ധര്‍മ്മാധര്‍മ്മ ങ്ങളാണെങ്കില്‍ ആപേക്ഷികവുമാണ്‌. രചയിതാവ്‌ എന്തുദ്ദേശിച്ചുവെന്ന്‌ പരി ശോധിച്ചറിയാനൊരുമ്പെട്ടാല്‍ത്തന്നെ കര്‍ത്താവാര്‍, കൃതിയില്‍ എന്തെല്ലാം പ്രക്ഷിപ്തങ്ങളുണ്ട്‌, എന്തെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടെന്ന്‌ ഉറപ്പുപറയാന്‍ കഴിയില്ല, നിഗമനങ്ങളല്ലാതെ കൃത്യമായ ഒരറിവില്ലാത്ത അവസ്ഥയില്‍, ഒരു കൃതിതന്നെ പല തരത്തില്‍ പ്രചരിയ്ക്കപ്പെട്ടിരിയ്ക്കേ വ്യാഖ്യാനങ്ങളും ഒന്നി നൊന്ന്‌ വൃത്യാസപ്പെട്ടിരിയ്ക്കും. ഇത്‌ വൃത്യസ്തതകള്‍ക്കുള്ള ഒരു കാരണം മാത്രം. പ്രധാനഹേതു അതിന്റെ സൃഷ്ടികരശലം തന്നെ. എല്ലാം ആശയക്കു ഴപ്പമുണ്ടാക്കുന്ന വിധം അവ്യാഖ്യേയമാണെന്നും സര്‍വ്വോപരി ശക്തമായി 168. Rajagopalachari.C, ‘Preface to second edition’, Mahabharata(Bharatheeya Vidyabhavan, Bombay, 1999).p.xii. 91 വര്‍ത്തിയ്ക്കുന്നത്‌ അലംഘ്യമായ വിധിതന്നെയാണ്‌ എന്നുമായിരിയ്ക്കാം കവി ഉദ്ദേശിയ്ക്കുന്നത്‌. ഹസ്തിനപുരത്തെ അവകാശത്തര്‍ക്കം അവിടത്തെ രാജകുമാരന്മാര്‍ തന്നെ യുദ്ധം ചെയ്തു തീരുമാനിച്ചാല്‍ മതിയായിരുന്നു. അപ്പോള്‍ ഭാരതമാകെ യുദ്ധത്തില്‍ പങ്കെടുക്കുകയും നശിയ്ക്കുകയും ചെയ്തുവെന്ന്‌ പറയുമ്പോള്‍ അലംഘനീയമായ വിധി തന്നെയാണ്‌ അവിടെ പ്രവര്‍ത്തിച്ചത്‌. മുലകൃതിയിലെ മേല്പറഞ്ഞ കഥാസന്ദര്‍ഭങ്ങളേയും കഥാപാത്രങ്ങ ളേയും ആധാരമാക്കി രചിയ്ക്കപ്പെട്ട ചില മലയാള നോവലുകളാണിവിടെ പഠനത്തിന്‌ സ്വീകരിച്ചിട്ടുള്ളത്‌. ഇവിടേയും വ്യാഖ്യാനത്തിന്റെ വൃത്യസ്തത കള്‍ പ്രത്യേകം നിരീക്ഷിയ്ക്കപ്പെടേണ്ടതുണ്ട്‌. മൂലകൃതിയുമായി ബന്ധപ്പെടു ത്തിയുള്ള താരതമ്യപഠനമാണ്‌ ഉദ്ദേശിയ്ക്കുന്നത്‌. എം.ടി.യുടെ രണ്ടാമൂഴം അദ്ദേഹത്തിന്റെ തന്നെ മറ്റു നോവലുകളു മായി പുലര്‍ത്തുന്ന ആശയപരവും, കഥാപാഡ്രസംബന്ധവും ഭാഷാപരവു മായ സാമ്യങ്ങളുടെ താരതമ്യപഠനം രണ്ടാമുഴത്തെക്കുറിച്ച്‌ അറിയാന്‍ സഹാ യകമാകും. ഈ നോവല്‍ മുലകൃതിയുമായി പുലര്‍ത്തുന്ന വ്യത്യാസങ്ങളും, അതിനുള്ള കാരണങ്ങളും കൂടി പരിശോധിക്കേണ്ടതുണ്ട്‌. 92 അദ്ധ്യായം 2 താരതമ്യപഠനം രണ്ടാമുഴവും എം.ടി.യുടെ മറ്റു നോവലുകളും, രണ്ടാമൂഴവും ശ്രീമഹാഭാരതവും മഹാഭാരതകഥയെ ആധാരമാക്കി എം.ടി.എഴുതിയ നോവലാണ്‌ രണ്ടാമുഴം. അദ്ദേഹത്തിന്റെ മറ്റു നോവലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാമൂഴത്തില്‍ സ്വീകരിച്ച സമീപനമെന്തെന്നും, തന്റെ ഇതര നോവലുക ളുടെ രചനാസ്ര്പദായങ്ങള്‍ക്കനുസരിച്ച്‌ പുരാണകഥയില്‍ നോവലിസ്റ്റ്‌ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്നും, ഉണ്ടെങ്കില്‍ അവ എത്രത്തോളം അടിസ്ഥാനപരമാണ്‌ എന്നുമാണ്‌ ഇവിടെ പരിശോധിക്കുന്നത്‌. സ്വന്തം ജീവിതത്തില്‍ നിന്നും സ്വാംശീകരിച്ചെടുത്ത അനുഭവങ്ങളുടെ ഫലമായി എഴുത്തുകാരനില്‍ രൂപം കൊള്ളുന്ന സ്വത്വമാണല്ലോ അദ്ദേഹ ത്തിന്റെ കൃതികളില്‍ സ്വാഭാവികമായും കാണുക. അപ്പോള്‍ ഏതു സാഹി തൃകാരന്റേയും വിവിധ കൃതികളിലെ കഥാപാരതങ്ങള്‍ക്ക്‌ തമ്മില്‍ സാമ്ൃയമു ണ്ടാകാം. നോവലിസ്റ്റിന്റെ പ്രത്യേകമായ ജീവിത വീക്ഷണം, ന്യായാന്യായങ്ങ ളെക്കുറിച്ചുള്ള യുക്തി, സാമൂഹ്യബോധം, അനുഭവങ്ങള്‍ തുടങ്ങിയവയെല്ലാം ഈ കഥാപാത്രങ്ങളില്‍ പ്രതിഫലിയ്ക്കുവാന്‍ സാധ്യതയുണ്ട്‌. തന്റെ മുന്‍ഗാമികളില്‍ ചിലരായ തകഴി, കേശവദേവ്‌, ബഷീര്‍, ഉറൂബ്‌ എന്നിവരെപ്പോലെ ഒരു ലക്ഷ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള രചനയല്ല എം.ടി.യുടേത്‌. അവര്‍ ഒരു പൊതുപ്രശ്നത്തെ മുന്‍നിര്‍ത്തി വ്യക്തി സമൂഹത്തിന്റെ ഭാഗമായി, സംഘടിച്ച സമൂഹം തന്നെയായി നില്‍ക്കുന്ന കഥകളാണ്‌ പറഞ്ഞത്‌. അവരുടെ സോദ്ദേശ്ൃത എം.ടി.യുടെ കൃതികളില്‍ 93 കാണുന്നുണ്ട്‌. ഉറൂബും, ചെറുകാടും എം.ടി.യെ സ്വാധീനിച്ചിരിക്കാന്‍ സാധ്യ തയുണ്ട്‌. വ്യക്തിയേയും സമൂഹത്തേയും തുല്യ, പ്രാധാന്യത്തോടെ കണ്ട സാഹിത്ൃകാരനായിരുന്നു ഉറുബ്‌. അദ്ദേഹത്തിന്റെ കൃതികളില്‍ കാലത്തിന്റെ മാറ്റവും അതിനനുസൃതമായി സമൂഹത്തിനും, വ്യക്തിക്കും, അവന്റെ മാന സിക സംഘര്‍ഷങ്ങള്‍ക്കും സംഭവിക്കുന്ന മാറ്റങ്ങളും കാണുന്നു. മരുമക്ക ത്തായം പിന്തുടരുന്ന തറവാടുകളിലെ ശിഥിലമായിത്തീരുന്ന കുടുംബബ ന്ധങ്ങള്‍ വള്ളുവനാടിന്റെ പശ്ചാത്തലത്തില്‍ രചിച്ച സാഹിത്ൃകാരനായിരുന്നു ചെറുകാട. സമൂഹത്തിനും രാഷ്ട്രീയത്തിനും ഏറെ പ്രാധാന്യം കൊടുക്കു ന്നവയെങ്കിലും തകരുന്ന മരുമക്കത്തായത്തറവാടുകളുടെ ചിത്രം അവയില്‍ വ്യക്തമാകുന്നു. ഇവരുടെ കൃതികളിലെ വ്യക്തിയുടെ അന്തസംഘര്‍ഷങ്ങളും, മരുമക്കത്തായ തറവാടുകളിലെ ദുരിതങ്ങളും എം.ടി.യുടെ കൃതികളില്‍ കാണുന്നുണ്ട. കാലത്തിലും സമൂഹത്തിലുമുണ്ടായ മാറ്റം വ്യക്തിയെ സമൂ ഹത്തില്‍ നിന്നകറ്റി. വ്യക്തി അവനവനിലേക്ക്‌ തന്നെ ശ്രദ്ധ തിരിച്ചതോടെ വൈയക്തികമായ പ്രശ്‌നങ്ങള്‍ കുടുതല്‍ തീധ്രതയാര്‍ജ്ജിച്ചു'. ഈ പ്രശ്ന ങ്ങളാണ്‌ എം.ടി.യുടെ കൃതികളില്‍ ഇടം പിടിച്ചത്‌. വ്ൃക്തിദുഃഖങ്ങള്‍ക്ക്‌ ആഴം കൂട്ടുന്ന ഒരു ഘടകമായാണ്‌ എം.ടി.കൃതികളില്‍ സമൂഹം കാണപ്പെടുന്നത്‌. വ്ൃക്തിമനസ്സിന്റെ ആഴങ്ങളിലേക്കാണ്‌ എം.ടി.യുടെ ദൃഷ്ടി പതിഞ്ഞ ത്‌. സ്വന്തം നാട്ടിലെ ഗ്രാമവൃക്ഷങ്ങളിലെ കുടുകളിലേയ്ക്കും, അവയില്‍ ചിറകടിക്കുന്ന മനുഷ്യാസ്തിത്വങ്ങളുടെ ഉള്ളറകളിലേയ്ക്കും ആഴ്ന്നിറങ്ങുന്ന ഈ നോട്ടം നഭോവീഥികളിലെ സഞ്ചാരത്തേക്കാള്‍ കൊച്ചു കൊച്ചു നീഡങ്ങ ളിലേയ്ക്ക്‌ നീട്ടുന്ന നോട്ടം പോലെയാണെന്ന്‌ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌.. 1 തരകന്‍.കെ.എം., മലയദുളമനാവതസ്ധാഹിത്യച൪?തം ഭാഗം മൂന്ന്‌ (പ്രസാ: കേരളസാഹിത്യ അക്കാദമി, തൃശൂര്‍, 1990), പു.168,169,170. 2, ലീലാവതിഎം; ആമുഖം", അന്ധുരവിത്ത്‌ - ഒരു പഠനം (ലിപി പബ്ലിക്കേഷന്‍സ്‌, കോഴിക്കേദ്‌, 2003), പു.15,16. 94 മരുമക്കത്തായം പിന്തുടരുന്ന തറവാടുകളില്‍ നിലനിന്ന പല പ്രശ്‌നങ്ങള്‍, കുടുംബാംഗങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍, മരുമക്കത്തായത്തിന്റെ തകര്‍ച്ച, ഹിന്ദു-മുസ്ലീം ബന്ധം - ഇതൊക്കെ എം.ടി.യുടെ നോവലുകളില്‍ ആവര്‍ത്തിച്ചുകാണാം. കെട്ടുറപ്പില്ലാതായിത്തീരുന്ന മനുഷ്യബന്ധങ്ങള്‍, അര്‍ഹതയുണ്ടായിട്ടും നിഷേധിയ്ക്കപ്പെടുന്ന അംഗീകാരം, മോഹഭംഗങ്ങള്‍, ആരോടെന്നില്ലാതെ പക തീര്‍ക്കുന്ന നിരര്‍ത്ഥകമായ സ്വന്തം പ്രവൃത്തികളില്‍ തോന്നുന്ന കുറ്റബോധം, ആദര്‍ശങ്ങളുടെ തകര്‍ച്ച, സ്നേഹരാഹിത്യം, നഷ്ടബോധം - ഇങ്ങനെ വ്യക്തിമനസ്സിനേല്‍ക്കുന്ന മുറിവുകള്‍ എം.ടി.യുടെ മിക്ക കേന്ദ്ര കഥാപാത്രങ്ങളിലും കാണുന്ന ഘടകങ്ങളാണ്‌. എം.ടി.യുടെ നോവലുകളിലെ നായകന്മാര്‍ എം.ടി.യുടെ നോവലുകളിലെ നായകകഥാപാത്രങ്ങളെ സുക്ഷ്മമാ യി നിരീക്ഷിച്ചാല്‍ അവര്‍ ചില പൊതുവായ സമാനതകള്‍ പുലര്‍ത്തുന്നു ണ്ടെന്ന്‌ കാണാം, ഇതിന്റെയൊക്കെ ആവര്‍ത്തനം രണ്ടാമുഴത്തിലെ ഭീമസേ നനിലും കാണുന്നു. 1. ദാരിദ്രത്തിന്റെ വേദന 1) അമ്മ ഇല്ലത്തു പണിയ്ക്കു പോകുന്നതും അവരുടെ ഉച്ചിഷ്ടം ഭക്ഷിക്കുന്നതും തന്നെ പഠിപ്പിയ്ക്കാന്‍ വേണ്ടി വല്ലാതെ കഷ്ടപ്പെടുന്നതും കണ്ടുകൊണ്ടാണ്‌ അപ്പുണ്ണി വളരുന്നത്‌' ചെറിയ ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ ഉച്ചയ്ക്ക്‌ കഴിയ്ക്കാന്‍ കൊണ്ടുപോ യിരുന്ന കഞ്ഞി ആരും കാണാതെ കുടിച്ചിരുന്ന്തും, പെങ്ങളുടെ വീട്ടില്‍ പിന്നാ ളുണ്ണാന്‍ പോയപ്പോള്‍ മരുമകന്‍ അപമാനിച്ചതും ഗോവിന്ദന്‍കുട്ടി മറക്കുന്നില്ല. &. വാസുദേവന്‍ നായര്‍.എംടി.ന്ഥലുകെട്‌ (കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍, 1990), പു. 4. വാസുദേവന്‍ നായര്‍.എം.ടി., അസ്ധുരവിത്ത്‌ (ഡി.സി.ബുക്ക്സ്റ്റാള്‍, കോട്ടയം, 1990), പു.35,38. 95 സേതുവില്‍ ദാരിദ്ര്യം കൊണ്ടുള്ള അസ്വാസ്ഥ്യം കുടുതല്‍ തീവ്രമാ ണ്‌. വീട്ടിലെ ബുദ്ധിമുട്ടും വൃത്തിഹീനതയും സുഹൃത്തിനു മുന്നില്‍ വെളി പ്പെട്ട ഒരു സന്ദര്‍ഭത്തില്‍ അയാള്രതമാത്രം അസ്വസ്ഥനാകുന്നുണ്ട്‌. ii) ഭീമസേനന്‍ കാട്ടില്‍ കഴിച്ചു കൂട്ടിയ ബാല്യം ദരിദ്രമായിരുന്നില്ലെ ട്ടിലും കൊട്ടാരത്തിലെ സമൃദ്ധി അപരിചിതമായിരുന്നു. കൊട്ടാരത്തിലെ ത്തിയ ആദ്യദിവസം ആഭരണങ്ങ്ളണിഞ്ഞു നില്‍ക്കുന്ന ദുര്യോധനനെ കാണു മ്പോള്‍ തോന്നുന്ന അസുയയിലും വിഭവസമൃദ്ധമായ അത്താഴവേളയില്‍ കാണിയ്ക്കുന്ന ആഗ്രഹത്തിലും അത്‌ പ്രകടമാകുന്നു. 2. രൂപപരമായ അപകര്‍ഷത കൌഈമാരത്തില്‍ ഇവരെ അലട്ടുന്ന ഒരു പ്രശ്നം രൂപപരമായ അപകര്‍ഷതയാണ്‌. തങ്ങള്‍ ആഗ്രഹിയ്ക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യുന്ന പെണ്‍കുട്ടികളുടെ മുമ്പിലെത്തുമ്പോഴെല്ലാം ഈ ബോധം അവരില്‍ നിരാശയുണര്‍ത്തുന്നു. 1) പുത്തന്‍കളത്തിലെ രാജ്മ്മുവിന്റെ മുന്നില്‍ യോഗ്യനായി നടക്കാന്‍ തോന്നുന്നത്‌ വിഡ്ഡിത്തമാണെന്നറിയാമെങ്കിലും, ഗോവിന്ദന്‍കുട്ടിയ്ക്ക്‌ തന്റെ വൈരുപ്യത്തില്‍ ജാള്യത തോന്നുന്നു. സുമിധ്രയുടെ അടുത്തു നില്‍ക്കുമ്പോഴാണ്‌ സേതു തന്റെ പലക പുല്ലുകളേയും കോലന്‍മുടിയേയും കുറിച്ച്‌ ബോധവാനാകുന്നത്‌. ii) അഭ്യാസക്കാഴ്ചയുടെ സമയത്ത്‌ സഹോദന്മാര്‍ ഒരുങ്ങുന്നതിനെ പറ്റി ചിന്തിയ്ക്കുമ്പോള്‍ വലിയ ശരീരവും ഇടുങ്ങിയ കഴുത്തും, 5. വാസുദേവന്‍ നായര്‍.എം.ടി., കഥലഥ (നാഷണല്‍ ബുക്ക്‌ സ്റ്റാള്‍, കോട്ടയം, 1990), പു.15-19. 6. വാസുദേവന്‍ നായര്‍.എം.ടി.,രണ്ടാമുഴ (കറന്റ്‌ ബുക്സ്‌, തൃശ്ശൂര്‍, 1996), പു.27, 28. 7. അസുരവിത്ത്‌, പു.39. 8. കാലം, പു.38. 96 ശ്മശ്രുക്കള്‍ കുറഞ്ഞ മുഖവുമുള്ള തന്നെ അലങ്കാരങ്ങള്‍ സുന്ദരനാക്കില്ലെന്ന്‌ ഭീമസേനന്‍ ചിന്തിയ്ക്കുന്നു'. 3. അവഗണന അര്‍ഹതയുണ്ടായിട്ടും തങ്ങള്‍ക്ക്‌ ലഭിയ്ക്കാതെ പോകുന്ന പരിഗണന ഇവരെ വേദനിപ്പിച്ചു. ആ പരിഗണന അര്‍ഹതയില്ലാത്തവര്‍ക്ക്‌ കിട്ടുമ്പോള്‍, പലപ്പോഴും മൂത്തസഹോദരന്മാര്‍ക്ക്‌ അമ്മ നല്‍കുമ്പോള്‍ ഇവരില്‍ അമര്‍ഷമുണ്ടാകുന്നു. 1) പഠനത്തിലും സാഹിത്യപ്രവര്‍ത്തനങ്ങളിലും മിടുക്കനായിരുന്ന അപ്പുണ്ണിയെ പ്രോത്സാഹിപ്പിയിക്കാനും അഭിനന്ദിയ്ക്കാനും ആരുമുണ്ടായി രുന്നില്ല. ഏഴാം ക്ലാസ്സ്‌ ജയിച്ചിട്ടും പഠനം നിര്‍ത്തി തറവാടിന്റെ ഭാരം ഏറ്റെടുക്കേണ്ടി വന്ന ഗോവിന്ദന്‍കുട്ടിയായിരുന്നു തറവാടിന്റെ ദാരിദ്ൃത്തിനു കാരണക്കാരനായി ആരോപിയ്ക്കപ്പെട്ടത്‌. ഭാര്യവീട്ടില്‍ കേമനാകാന്‍ ജ്യേഷ്ഠന്‍ തറവാട്ടിലുള്ളതെല്ലാം പണയം വെയ്ക്കുകയും വില്‍ക്കുകയും ചെയ്തപ്പോഴും അമ്മ ജേഷ്ഠന്റെ പക്ഷത്തായിരുന്നു. സേതു പബ്ലിക്‌ പരീക്ഷയെഴുതി ജയിച്ചപ്പോള്‍ ആര്‍ക്കും ഒന്നും പറയാനില്ല. ഇന്റര്‍മീഡിയറ്റ്‌ മുന്നു തവണയെഴുതി തോറ്റ ജ്യേഷ്ഠനെ അമ്മ ന്യായീകരിയ്ക്കുന്നു'. ii) യുധിഷ്ഠിരന്‍ യുവരാജാവ്‌, അര്‍ജ്ജുനന്‍ ഏറ്റവും പ്രിയപ്പെട്ട വന്‍, മാദ്രീപുത്രരെ സ്വന്തം മക്കളെക്കാളധികം സ്നേഹിയ്ക്കണമെന്ന്‌ നിര്‍ബ്ബന്ധം -കുന്തിയുടെ സ്നേഹത്തില്‍ നിന്നും പലപ്പോഴും പുറന്തള്ള പ്പെട്ടത്‌ ഭീമനായിരുന്നു. 10. നാലുകെട്ട്‌, 11 അസുരവിത്ത്‌, പു.0,1. 12. കാലം, പുദ7. 97 4. പ്രതിഷേധത്തിന്റെ ബഹിര്‍ഗമനം -- സ്ത്രീകളോട ബാല്യത്തിലനുഭവിയ്ക്കേണ്ടിവന്ന അവഗണനയും, അപമാനവും, നിരാശയുമെല്ലാം ഇവരിലുണ്ടാക്കിയത്‌ എന്തിനോടും, ഏതിനോടുമുള്ള അമര്‍ഷവും ദേഷ്യവുമാണ്‌. ഇത്‌ മിക്കപ്പോഴും അവര്‍ പ്രകടിപ്പിച്ചത്‌ തങ്ങളെ പ്രണയിച്ച സ്ര്രീകളോടാണ്‌. ക്രൂരമായ രത്യാവേശത്തിലൂടെയാണീ പ്രതിഷേധം പലപ്പോഴും ബഹിര്‍ഗമിയ്ക്കുന്നത്‌. പക്ഷേ തങ്ങള്‍ സ്‌നേഹി യ്ക്കുകയോ, ആരാധിയ്ക്കുകയോ ചെയ്ത പെണ്‍കുട്ടികളോട പലപ്പോഴും മനസ്സില്‍ പകയോ, ദേഷ്യമോ തോന്നുന്നുണ്ടെങ്കിലും അവരുടെ മുന്നില്‍ ദുര്‍ബ്ബലരാവുകയാണ്‌ ചെയ്യുന്നത്‌. 1) അപ്പുണ്ണിയോട പ്രണയഭാവേന അടുക്കുന്നത്‌ സൌന്ദര്യവും സുഗ ന്ധവുമുള്ള അമ്മിണിയേടത്തിയാണ്‌. തന്നെ ഏറ്റവുമധികം ഉപദ്രവിച്ച വലി യമ്മാവന്റെ മകളായിട്ടും അവളോട ദേഷ്യം കാണിയ്ക്കാന്‍ അപ്പുണ്ണിയ്ക്കാ യില്ല. തന്നോടെന്നും സ്നേഹത്തോടെ പെരുമാറിയിരുന്ന സൌന്ദര്യമില്ലാ ത്ത, സമ്പത്തില്ലാത്ത മാളുവിനെ അയാള്‍ സ്നേഹിച്ചില്ല. ഉദ്യോഗസ്ഥനായ ശേഷം നാട്ടില്‍ തിരിച്ചെത്തിയ അപ്പുണ്ണി മാളുവിനെ സ്വീകരിയ്ക്കുമെന്ന പ്രതീക്ഷയോടെ വന്ന കുട്ടമ്മാമനെ നിരാശനാക്കിയത്‌ കുട്ടമ്മാമനോടുള്ള ദേഷ്യം കൊണ്ട്‌ മാത്രമായിരുന്നില്ല. അയാളുടെ മനസ്സിലപ്പോള്‍ സെയ്താലി ക്കുട്ടിയുടെ മകള്‍ നെബീസുവിന്റെ മുഖം തെളിയുന്നുമുണ്ട്‌”. രാജമ്മു ഗോവിന്ദന്‍കുട്ടിയുടെ ദാരിദ്ൃത്തെ പരിഹസിച്ചില്ല, ദയയോടെ പെരുമാറി. സുന്ദരിയായ രാജമ്മുവിനോട്‌ അയാള്‍ക്ക്‌ ആരാധനയായിരു ന്നു. തന്നോട്‌ മോശമായി പെരുമാറാറുള്ള മരുമകന്റെ വീട്ടില്‍ വെച്ച്‌ കണ്ടപ്പോഴാണ്‌ ഗോവിന്ദന്‍കുട്ടിയ്ക്ക്‌ ആദ്യമായി രാജമ്മുവിനോട വെറുപ്പു 13. നാലുകെട്ട്‌, പു.179,180,177,274,275. 98 തോന്നുന്നത്‌. അവരുടെ വിവാഹവാര്‍ത്തയും അയാളെ അസ്വസ്ഥനാക്കി. തന്നെ ചതിച്ച മരുമകനോടുള്ള ദേഷ്യം ആ മനസ്സിലുയരുന്നത്‌ അവരുടെ സഹശയനത്തോടുള്ള വെറുപ്പോടെയാണ്‌*. ഇസ്ലാംമതം സ്വീകരിച്ച ഗോവി ന്ദന്‍കുട്ടിയുടെ മനസ്സില്‍ കുഞ്ഞരയ്ക്കാരുടെ മകള്‍ നബീസുവുണ്ട്‌. പക്ഷേ അതൊരാകര്‍ഷണമെന്നതില്‍ കവിഞ്ഞ്‌ ഒരാവേശമാകുന്നില്ല. അമ്മിണിയേടത്തി എല്ലാംകൊണ്ടും തനിയ്ക്ക്‌ അപ്രാപ്യമായ ഉയര ത്തിലാണെന്നറിയാമായിരുന്ന അപ്പുണ്ണി അവളെ വെറുക്കുകയോ മറക്കു കയോ ചെയ്യുന്നില്ല. ആ ബന്ധം ഒരു സുഖവും വേദനയുമായി അയാളുടെ മനസ്സിലുണ്ടായിരുന്നു. ഒരു പെണ്ണിനും അയാള്‍ പ്രതീക്ഷ കൊടുക്കുന്നില്ല. നെബീസുവിന്റെ മുഖം അയാളുടെ മനസ്സിലുണ്ടെന്നല്ലാതെ അവര്‍ തമ്മില്‍ പ്രണയബന്ധമൊന്നുമില്ല. ഒരിയ്ക്കലും തനിയ്ക്ക്‌ ലഭിക്കില്ലെന്ന ഉറച്ച ബോധം കൊണ്ടാണ്‌ ഗോവിന്ദന്‍കുട്ടിക്ക്‌ രാജമ്മുവിനോട്‌ ഉണ്ടായിരുന്ന ആരാധന അനുരാഗമാകാഞ്ഞത്‌. മീനാക്ഷിയെ അയാള്‍ ആദ്യം ശ്രദ്ധിച്ചിരുന്നില്ലെങ്കിലും തന്റെ ഭാര്യയായതോടെ ഗാഡ്മ്മായി സ്‌നേഹിക്കുന്നുണ്ട്‌. ഗോവിന്ദന്‍കുട്ടിയും നബീസുവും തങ്ങളുടെ സ്നേഹം പരസ്പരം പറയുന്നില്ലെന്നേയുള്ളു.ഗോ വിന്ദന്‍കുട്ടിയും മറ്റൊരു പെണ്‍കുട്ടിയെ പ്രണയിക്കുകയോ, വഞ്ചിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ സേതുവിന്റെ കാര്യം വൃത്യസ്തമാണ്‌. സേതുവിലാണ്‌ ഈ അമര്‍ഷം തീക്ഷ്ണമായ രതിഭാവത്തിലൂടെ നിര്‍ഗ്ഗമിയ്ക്കുന്നത്‌ കൂടുതല്‍ പ്രകടമാകുന്നത്‌. 4 ആദ്യം സേതു ശ്രദ്ധിച്ച പെണ്‍കുട്ടി സഹപാഠിയും സുന്ദരിയു മായ പാറുക്കുട്ടിയായിരുന്നു. ടൈഫോയിഡ്‌ വന്ന്‌ മുടി ക്രോപ്പ്‌ ചെയ്ത രൂപത്തിലവളെ കണ്ടപ്പോള്‍ അയാള്‍ മുഖം തിരിച്ചു. 14. അസുരവിത്ത്‌, പു. ടന. 15. കാലം, വു.2. 99 & പത്താംക്ലാസ്സ്‌ പാസായ തന്നെ ആരും അഭിനന്ദിയ്ക്കാത്തതിന്റെ പ്രതിഷേധം സേതു തീര്‍ത്തത്‌ സുമിത്രയുമായി പ്രണയം തുടങ്ങിക്കൊണ്ടാണ്‌. പിന്നീട്‌ കൂടുതല്‍ സുന്ദരിമാരെ കണ്ടപ്പോള്‍ ആ തീരുമാനം തെറ്റെന്ന്‌ തോന്നി. സേതു, സുമിത്രയെ മനസ്സിലാക്കുന്നില്ല. പക്ഷേ ക്രൂരമായി പ്രാപിയ്ക്കുന്നുണ്ട്‌* & കുടുതല്‍ സുന്ദരിയും സമ്പന്നയുമായ തങ്കമണിയെ കണ്ടപ്പോള്‍ അവളോട ആരാധന തോന്നി. അവസരം കിട്ടിയപ്പോഴും അവളെ കളങ്കപ്പെ ടുത്തിയില്ല. പിന്നീട മുതലാളിയുടെ ഭാര്യ ലളിതയെ പരിചയപ്പെട്ടപ്പോള്‍ തങ്കമണിയെ മറക്കാന്‍ പ്രയാസമുണ്ടായില്ല്‌. 4 സ്വയം സ്ത്രീകളോട്‌ ക്രുരമായി പെരുമാറുന്നുവെങ്കിലും സേതുവിന്‌ മുതലാളിയുടെ കുടെ വന്ന വ്യഭിചാരിണിയായ പെണ്‍കുട്ടിയോട്‌ സഹതാപം തോന്നുന്നു, മുതലാളിയോട ദേഷ്യവും. തന്നെ മറയാക്കി ദുര്‍വൃത്തിയിലേര്‍പ്പെടുന്ന മുതലാളിയോട പ്രതികാരം ചെയ്തത്‌ അയാളുടെ സ്വത്തും ഭാര്യയേയും കൈക്കലാക്കിയാണ്‌. പക്ഷേ എന്നിട്ടും സേതുവിന്‌ സ്വസ്ഥത കിട്ടിയില്ല. ലളിതയെ സ്‌നേഹിയ്ക്കാനായില്ലു. അവള്‍ക്ക്‌ മറ്റു പുരുഷന്മാരോടുള്ള ബന്ധവും അയാളെ അസ്വസ്ഥനാക്കി”. & വീണ്ടും സുമിത്രയെ തേടിച്ചെന്നുവെങ്കിലും ആകെ മാറിപ്പോയ സുമിത്ര അയാളുടെ സ്വാര്‍ത്ഥതയേയും, നഷ്ടങ്ങളേയും കുറിച്ച്‌ ബോധ്യപ്പെടുത്തിക്കൊടുക്കുകമാത്രമാണ്‌ ചെയ്തത്‌”. ഉണ്ണിമാധവന്‍ കൊച്ചുകുട്ടിയെ ഏറെ സ്‌നേഹിച്ചു.കള്ങ്കപ്പെടുത്തിയില്ല, എതിര്‍പ്പുകളെ അവഗണിച്ച്‌ അവളെ ഇറക്കിക്കൊണ്ടുപോരുന്ന ആദര്‍ശ 16. അതേ പുസ്തകം, പു.41,42,50,115. 17. കാലം, പു.108,153,270. 18. അതേ പുസ്തകം, പു.253,291,300. 19. അതേ പുസ്തകം, പു.306. 100 കാമുകനാകണമെന്നാഗ്രഹിച്ചു. പക്ഷേ ധൈര്യമുണ്ടായില്ല. കാലം മനസ്സില്‍ മാറ്റങ്ങളുണ്ടാക്കി. പല സ്ത്രീകളുമായും ബന്ധം പുലര്‍ത്താന്‍ മടിയുണ്ടായി ലു. പ്രേമത്തിന്റെ വിശുദ്ധിയും വേദനയുമൊക്കെ അറപ്പുളവാക്കുന്ന വാക്കു കളായാണ്‌ പില്‍ക്കാലത്ത്‌ തോന്നിയത്‌". ii) ഭീമസേനന്‍ ജ്യൃഷ്ഠന്റേയും അമ്മയുടേയും പക്ഷഭേദപരമായ അനുഭവം കൊണ്ട്‌ അപകര്‍ഷതയനുഭവിയ്ക്കുന്നവനാണ്‌. ഭീമനെ പല സന്ദര്‍ഭ ങ്ങളിലും ബലവാനാക്കിയത്‌ വലിയ ശരീരം മാത്രമല്ല മനസ്സിലൊതുക്കിപ്പിടിച്ച അമര്‍ഷം കൂടിയായിരുന്നു. # അഭ്യാസക്കാഴ്ചയുടെ സമയത്ത്‌, തന്നെ മുമ്പ്‌ പ്രമാണകോടി യില്‍ വെച്ച്‌ ചതിച്ചുകൊല്ലാന്‍ ശ്രമിച്ച ദുര്യോധനനോട്‌ പകരം വീട്ടാന്‍ തുനിഞ്ഞ ഭീമനതിന്‌ അവസരം ലഭിച്ചില്ല. ജയാപജയങ്ങളില്ലാതെ കഴിഞ്ഞ ആ ദിവസം രാത്രി തന്നെ തേടിവന്ന ആദ്ൃത്തെ സ്ത്രീയെ തൃപ്തയാക്കാന്‍ ഭീമന്‍ കഴിഞ്ഞില്ല”. 4 ഹിഡിഠബിയുടെ കാര്യത്തില്‍ ഭീമനങ്ങനെയൊരു പ്രശ്‌നമുണ്ടാ കുന്നില്ല. ഹിഡിംബനെ കൈക്കരുത്തുകൊണ്ട്‌ തൃപതിയാകുംവിധത്തില്‍ കൊല്ലാന്‍ കഴിഞ്ഞപ്പോള്‍ ആ ആത്മവിശ്വാസം കൂടി. ഏക്ച്ച്രയിലേക്ക്‌ താമസം മാറ്റിയപ്പോള്‍ നിനക്ക്‌ ഞാനുണ്ട്‌ എന്ന്‌ പറഞ്ഞാശ്വസിപ്പിച്ച, ഗര്‍ഭി ണിയായ ഹിഡിംബിയെ കാട്ടിലുപേക്ഷിച്ചു. പിന്നീടവളെ സന്ദര്‍ഭം കിട്ടിയ പ്പോള്‍ പോലും ഒന്നന്വേഷിച്ചില്ല്‌. & വിയര്‍പ്പിന്‌ താമ്രപ്പുഗന്ധമുള്ള പാഞ്ചാലിയെപ്പറ്റി കേട്ടപ്പോള്‍ ആദ്യം ഭീമന്‌ യാതൊരു താല്പര്യവുമുണ്ടാകുന്നില്ല. പക്ഷേ അന്നു രാത്രി ഉറക്ക ത്തില്‍ ഹിഡിംബിയെ സ്വപനം കണ്ടില്ല”. 20. വാസുദേവന്‍ നായര്‍.എം.ടി., വിലഥചയഥു(ത (കറന്റ്‌ ബുക്സ്‌, തൃശൂര്‍, 2003), പു.61. 21. രണ്ടാമൂഴം, പു.68. 22. അതേ പുസ്തകം, പു.88,168. 23. അതേ പുസ്തകം, പു. 938. 101 4 ബഹുഭര്‍ത്തൃത്വത്തെ അനുകുലിച്ചു സംസാരിച്ച യുധിഷ്ഠിരനോട്‌ കയര്‍ത്ത ഭീമന്‍, ദ്രപദിയെ മോഹിച്ചില്ലേ എന്ന കുന്തിയുടെ ചോദ്യത്തിന്‌ മുന്നില്‍ പതറി”. & ഭീമന്റെ പൌരുഷത്തെ ഉണര്‍ത്തിയ ബലന്ധരയ്ക്ക്‌ ഹിഡിംബിയോട രൂപസാമ്യമുണ്ടായിരുന്നു. ശയ്യപങ്കിടാനുള്ളവളെന്നതില ധികം പ്രാധാന്യം ബലന്ധരയ്ക്കും ഭീമന്‍ നില്‍കിയില്ല. യുദ്ധ സന്നദ്ധനായി തങ്ങളുടെ മകന്‍ സര്‍വ്വദന്‍ വന്നപ്പോള്‍ താന്‍ മനസ്സുകൊണ്ണൊന്ന്‌ തിരിഞ്ഞു നോക്കാത്തവളാണ്‌ ബലന്ധരയെന്ന്‌ ചിന്തിയ്ക്കുന്നുണ്ട്‌ *. + ദ്രൌാപദിയോട്‌ ഭീമന്‌ ആരാധന കലര്‍ന്ന്‌ സ്നേഹമാണുണ്ടായി രുന്നത്‌. അവളില്‍ നിന്ന്‌ പല തവണ അവഗണകളേറ്റു വാങ്ങിയപ്പോഴും അവളുടെ ആവശ്യങ്ങളൊന്നും തള്ളിക്കളയാന്‍ ഭീമനായില്ല. ഭീമന്‍ ദ്രൌപദി കനിഞ്ഞു നല്‍കിയര്‍ രണ്ടു രാത്രികളാണ്‌ - ജരാസന്ധവധത്തിനുശേഷം വന്ന ഈഴത്തിലും, കീചകനെ വധിച്ച രാത്രിയിലും. ജരാസന്ധവധത്തിനുപ ഹാരമായി തന്റെ ഈഴത്തിലെ രാത്രികള്‍ കാത്തുനില്‍ക്കുന്നു എന്ന്‌ ദ്രാപദി വാഗ്ദാനം ചെയ്ത ദിവസം രാത്രി ഭീമന്‍ ഒരു കാട്ടാളന്റെ കരുത്തോടെ അവളെ അനുഭവിയ്ക്കുന്നതാണ്‌ അമര്‍ഷത്തോടെ ചിന്തിച്ചത്‌. പക്ഷേ ശയ്യാ ഗൃഹത്തില്‍ അവള്‍ക്കു മുന്നില്‍ സൌമ്യനാകുന്നു. + പ്രിയപ്പെട്ട അനുജന്‍ തീര്‍ത്ഥാടനത്തിനു പോകുന്നുവെന്നറി ഞ്ഞപ്പോള്‍ വിഷമം തോന്നിയെങ്കിലും ദ്രപദി തന്നെ കൂടുതല്‍ ശ്രദ്ധിക്കു മല്ലോ എന്ന്‌ സന്തോഷിയ്ക്കുന്നു. + ദ്രാപദിയുടെ മൃതദേഹത്തിനരികിലിരിയ്ക്കുമ്പോഴും, മഭദ്ധ്യവ യസ്സിലും അവള്‍ സുന്ദരിയാണെന്ന്‌ തോന്നിയ, സ്ത്രീയെ പങ്കിടുന്നതില്‍ 24. അതേ പുസ്തകം, പു.!12. 25. അതേ പുസ്തകം, പു.125,228. 26. അതേ പുസ്തകം, പു. 132. 27. അതേ പുസ്തകം, പു. 160. 102 സ്വാര്‍ത്ഥതയുടെ രോഷം കൊണ്ടിരുന്ന കാട്ടാളനായിരുന്നു താനെന്ന്‌ ഭീമന്‍ സ്വയം വിലയിരുത്തുന്നു”. 5. വൈഫല്യത്തിന്റെ ശൂന്യത i) മേല്‍പറഞ്ഞ കഥാപാത്രങ്ങളൊന്നും ആദര്‍ശശാലികളാകുന്നില്ല. ഉള്ള സൌഭാഗ്യങ്ങളില്‍ സംതൃപതരാകാനോ പൊരുത്തപ്പെടാനോ പലര്‍ക്കും കഴിയുന്നില്ല. അതേ സമയം അവനവനത്യാവശ്യമെന്നു കണ്ടാല്‍ പൊരുത്ത പ്പെടാന്‍ മടി കാണിയ്ക്കുന്നുമില്ല. ഒരിയ്ക്കല്‍ അട്ടിയിറക്കിയ തറവാട്ടിലേയ്ക്ക്‌ അപ്പുണ്ണി കയറിച്ചെല്ലു കയും,അവിടെ ജീവിയ്ക്കാന്‍ തയ്യാറാവുകയും ചെയ്തു. താമസിയ്ക്കാ നൊരു സ്ഥലം ആവശ്യമായി വന്നതുകൊണ്ടാണത്‌. മതം മാറി വന്നപ്പോഴുണ്ടായ അപ്രതീക്ഷിതമായ അനുഭവങ്ങള്‍ ഇനി നഷ്ടപ്പെടാനൊന്നുമില്ല എന്ന ധൈര്യം മനസ്സിലുണ്ടാക്കിയപ്പോഴാണ്‌ എങ്ങ നേയും ജീവിയ്ക്കാന്‍ ഗോവിന്ദന്‍കുട്ടി തയ്യാറായത്‌. ധൈര്യമോ, അചഞ്ചലതയോ, ആന്തരഗന്രവമോ വെച്ചുപുലര്‍ത്താന്‍ ഈ കഥാപാഠ്രതങ്ങളില്‍ പലര്‍ക്കും കഴിയുന്നില്ല. തങ്ങള്‍ക്കു ദുരനുഭവങ്ങളു ഞ്ടാകുമ്പോള്‍ അവര്‍ സമൂഹത്തേയും വിശ്വാസത്തേയുമൊക്കെ പഴിയ്ക്കു ന്നുണ്ടെങ്കിലും അതിനെതിരെ ഉറച്ചു നിന്നു പ്രതികരിയ്ക്കുന്നില്ല. തറവാട്ടില്‍ കഴിയുന്ന അപ്പുണ്ണി തന്റെ അവകാശം പിടിച്ചെടുക്കാന്‍ ശ്രമിയിക്കുന്നില്ല. ദാരിദ്ര്യം കഠിനമാകുമ്പോഴും എന്തു ജോലിയും ചെയ്യാന്‍ ഗോവി ന്ദന്‍കുട്ടി തയ്യാറാകുന്നില്ല. വീട്ടിലെ പ്രശ്നങ്ങള്‍ രുക്ഷമാകുന്നതു കാണുമ്പോള്‍ പ്രതികരിയ്കാന്‍ 28, അതേ പുസ്തകം, പു. 286. 103 വിമലയ്ക്ക്‌ കഴിയുന്നില്ല, തന്റെ കാമുകന്‍ തന്നെ വഞ്ചിച്ചതാണോ എന്നമ്പേ ഷിച്ചറിയാന്‍ ശ്രമിയിക്കുന്നില്ല്‌”. കിട്ടാത്തതില്‍ ദുഃഖിയ്ക്കുക, കിട്ടാന്‍ യത്നിയ്ക്കുക, കിട്ടിക്കഴിയു മ്പോള്‍ സംതൃപ്തി ലഭിയ്ക്കാതെ വരിക - ഇതാണിവരില്‍ പലര്‍ക്കും സംഭവിയ്ക്കുന്നത്‌. പക മനസ്സില്‍ സൂക്ഷിച്ച്‌ കൊണ്ടു നടക്കുന്ന ഇവരുടെ പ്രതികാരം സാഫല്യത്തിലെത്തുന്നില്ല എന്നു കാണാം. പ്രതാപവും വീര്യവും ക്ഷയിച്ച്‌ തന്നെത്തേടി അപേമ്ഷയോടെയെത്തിയ വലിയമ്മാവനോടും കുട്ടമ്മാവനോടും അപ്പുണ്ണി എന്തു പകരം വീട്ടാനാണ്‌? മതം മാറ്റത്തിലൂടെ ഗോവിന്ദന്‍കുട്ടി ഒറ്റപ്പെട്ടുപോവുകയാണുണ്ടായത്‌. പ്രതികാരം വിഫലമായി. സേതുവിന്റെ പ്രതികാരം പലപ്പോഴും അനാവശ്യമായിരുന്നു. തന്നെ സ്‌നേഹിച്ചവരോട ചെയ്ത പ്രതികാരം പലതും നഷ്ടപ്പെടുത്തി. തന്നെ ദ്രോഹിച്ചവരോട ചെയ്ത പ്രതികാരം കൊണ്ട്‌ ഒന്നും നേടാനുമായില്ല. ii) ഭീമസേനന്‍ പലപ്പോഴും ക്ഷത്രിയനീതിയുടെ പേരില്‍ നിഷ്ക്രിയനാ കുന്നുണ്ട്‌. ചെയ്യേണ്ടതോ, ചെയ്യണമെന്നു തോന്നുന്നതോ ചെയ്യാനദ്ദേഹ ത്തിന്‌ സാധിച്ചിരുന്നില്ല. പക്ഷേ താനൊരു നിഷാദനാണെന്ന അറിവ്‌ ജീവി തത്തോട പൊരുത്തപ്പെടാനും തന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച ജീവിത ത്തിലേക്ക്‌ കടന്നുചെല്ലാനും ഭീമനെ പ്രേരിപ്പിച്ചു. ശപഥം നിറവേറ്റി കാര്യ ങ്ങള്‍ ഉദ്ദേശിച്ച പോലെ ശരിയായി വന്നപ്പോഴും ഭീമസേനന്‍ തോന്നുന്നത്‌ ആത്യന്തികമായി ഒന്നും നേടിയിട്ടില്ലെന്നു തന്നെയാണ്‌. 6. മനുഷ്യത്വം ചില സന്ദര്‍ഭങ്ങളില്‍ ഈ കഥാപാത്രങ്ങള്‍ വളരെ വ്യത്യസ്തമായി പ്രതികരിയ്ക്കുന്നതുകാണാം. താന്‍ വെറുത്തവരോടും, പകവെച്ചു പുലര്‍ത്തി 29. വാസുദേവന്‍ നായര്‍.എം.ടി, മഞ്ഞമ്‌ (കറന്റ്‌ ബുക്സ്‌, തൃശൂര്‍, 1998). 104 യവരോടും, തന്നെ അവഗണിച്ചവരോടും, ദ്രോഹിച്ചവരോടും, വേദനിപ്പിച്ച വരോടുമൊക്കെ ക്ഷമിയ്ക്കാനുള്ള പ്രവണത മനസ്സുകൊണ്ടോ പ്രവൃത്തി കൊണ്ടോ അവര്‍ പ്രകടിപ്പിയ്ക്കുന്നതു കാണാം. 1) അമ്മയേയും തന്നെയും ഉപേക്ഷിച്ച, വേദനിപ്പിച്ച, അപമാനിച്ച അച്ഛനെ ജീവിതത്തിലാദ്യമായി കണ്ടപ്പോള്‍ മൊയ്തീന്‍ ക്ഷമിയിക്കാനായില്ല. പക്ഷേ പിന്നീട അമ്മയുടെ സങ്കടം കണ്ടപ്പോള്‍ തന്റെ പെരുമാറ്റത്തില്‍ കുറ്റ ബോധം തോന്നി അയാള്‍ തന്നെ അച്ചനെ അന്വേഷിച്ചിറങ്ങുന്നുണ്ട്‌”. അമ്മയ്ക്ക്‌ മറ്റൊരവകാശിയുണ്ടെന്ന തോന്നലാണ്‌ തന്നെ ജീവനു തുല്യം സ്‌നേഹിച്ചിരുന്ന അമ്മയെ വിട്ടുപിരിയാന്‍ അപ്പുണ്ണിയെ പ്രേരിപ്പിച്ചത്‌. തറവാട്ടില്‍ മിക്കവരും അപ്പുണ്ണിയെ വേദനിപ്പിയ്ക്കുന്ന വിധത്തിലാണ്‌ പെരുമാറിയിരുന്നത്‌. ജോലികിട്ടി വളരെക്കാലം കഴിഞ്ഞാണ്‌ അപ്പുണ്ണി നാട്ടില്‍ വന്നത്‌. നാലുകെട്ടിന്റെ അധഃപതനം അയാള്‍ നേരില്‍ ക്കണ്ടു, മനുഷ്യരുടേയും. തന്നെ വേദനിപ്പിച്ചവരോട്‌ പകരം വീട്ടുംപോലെത്തന്നെയാണ്‌ അപ്പുണ്ണി പെരുമാറിയത്‌. പക്ഷേ അപ്പോഴൊക്കെ അയാള്‍ക്ക്‌ ആത്മനിന്ദ തോന്നുന്നുണ്ട്‌. താനുപേക്ഷിച്ച അമ്മയെമാത്രമല്ല, അമ്മയ്ക്ക്‌ തുണയായിനിന്ന ശങ്കരന്‍ നായരെയും കൂടിയാണ്‌ അപ്പുണ്ണി തന്റെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു പോയത്‌. ഒരു കാലത്ത്‌ താനേറെ വെറുത്ത, തന്റെ അച്ഛന്റെ കൊലപാതകി യോട്‌ - കുട്ടിക്കാലം തൊട്ടേ തന്നോട്‌ നന്നായി പെരുമാറിയ, തനിയ്ക്ക്‌ ശരിയായ വഴി കാണിച്ചുതന്ന, ചെയ്ത തെറ്റില്‍ പശ്ചാത്തപിയ്ക്കുന്ന 30. വാസുദേവന്‍ നായര്‍.എം,ടി., ചതിവും പകതദെള്ചറും (കറന്റ്‌ ബുക്‌സ്‌, കോട്ടയം,2000), പു.116. 31. നാലുകെട്ട്‌, പു.141,272,274,278,282,283. 105 സെയ്താലിക്കുട്ടിയോട്‌ ക്ഷമിയ്ക്കാന്‍ അപ്പുണ്ണിയ്ക്ക്‌ കഴിയുന്നുണ്ട്‌”. അപ്പുണ്ണിയില്‍ മനുഷ്യത്വമുണ്ടെന്ന്‌ നമുക്ക്‌ കാണാം. ഗോവിന്ദന്‍കുട്ടിയിലെ മനുഷ്യത്വം ക്ഷമിച്ചത്‌ തന്നെ തള്ളിപ്പറഞ്ഞ അവഹേളിച്ച ഒരു സമൂഹത്തോട തന്നെയാണ്‌. വീട്ടിലെ ദാരിദ്ര്യവും കുറ്റപ്പെടുത്തലുകളും അനുഭവിച്ച്‌ മടുത്ത ഗോവിന്ദന്‍കുട്ടിയ്ക്ക്‌ തന്റെ മരുമകന്‍ തനിയ്ക്കേല്‍പിച്ച അപമാനം ക്ഷമിയ്ക്കാനായില്ല. അതാണയാളെ സമൂഹത്തിന്റെ ശ്രതുവാക്കിയത്‌. അളിയനോടു പകരം വീട്ടാന്‍ അയാളുടെ ശ്രതുവായ മുതലാളിയുടെ പ്രേരണയനുസരിച്ച്‌ ഇസ്ലാം മതം സ്വീകരിച്ചു്‌. ഇരുപക്ഷത്തും സ്ഥാനമില്ലാ തെയായി. നാട്ടുകാര്‍ അയാളെ മോഷ്ടാവെന്നാരോപിച്ച്‌ അധിക്ഷേപിയ്ക്കു കയും ഉപ്രദവിയ്ക്കുകയും ചെയ്തു”. നാട്ടില്‍ കോളറ പിടിച്ച്‌ ആളുകള്‍ മരിച്ചു കൊണ്ടിരിയ്ക്കേ അവരെ സഹായിയ്ക്കാനെത്തിയത ഗോവിന്ദന്‍കുട്ടിയാണ്‌*. തനിയ്ക്കപമാനമുണ്ടാ ക്കിയവന്റെ കുഞ്ഞിനെക്കൂടി സുരക്ഷിതമായ സ്ഥലത്തേലപിച്ച്‌* അയാളില്‍ നമുക്കൊരു മനുഷ്യസ്നേഹിയെ കാണാം. കുട്ടിക്കാലത്തനുഭവിയ്ക്കേണ്ടിവന്ന ദാരിദ്യത്തിന്റേയും അവഗണനയു ടേയും പേരില്‍ സേതു പകരം വീട്ടിയത്‌ തന്നെ സ്നേഹിച്ചവരോടൊക്കെ യായിരുന്നു. ഒരു ബന്ധത്തോടും ആത്മാര്‍ത്ഥത പുലര്‍ത്താന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. പലപ്പോഴും ആത്മനിന്ദ തോന്നുന്നുണ്ടെങ്കിലും അയാള്‍ക്ക്‌ തെറ്റു കള്‍ തിരുത്താനോ മനുഷ്യത്വത്തോടെ പെരുമാറാനോ കഴിയുന്നില്ല. 32. അതേ പുസ്തകം, പു.26. 33. അസുരവിത്ത്‌, പു.156. 34. അതേ പുസ്തകം, പു.222,232. 35. അതേ പുസ്തകം, പു.237. 36. അതേ പുസ്തകം, പു.245. 106 1) ഉറ്റവരുടെ അവഗണനയില്‍ വേദനിച്ചവനായിരുന്നു ഭീമസേനന്‍. അമ്മ, ജ്യേഷ്ഠന്‍, ആചാര്യന്‍, ദ്രൌപദി തുടങ്ങിയവരൊക്കെ അവഗണിച്ച പ്പോഴും ഉള്ളില്‍ ദേഷ്യം തോന്നിയെന്നല്ലാതെ അവരെ ഒരു തരത്തിലും ഉപ്രദവിയ്ക്കുന്നില്ല, വിധേയത്വം പുലര്‍ത്തുന്നുണ്ട്‌. കര്‍ണ്ണനോട എതിരാളിയായതുകൊണ്ടുമാരധ്രം പല തവണ മോശ്മായി പെരുമാദറണ്ടി വന്നിട്ടുണ്ടള്ളൂളില്‍ ആദരവും ആരാധനയും പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും അപ്പോഴൊക്കെ ആത്മനിന്ദ തോന്നിയിട്ടുമുണ്ട്‌. ക്ഷത്രിയന്‍ ദൌര്‍ബ്ബല്യമരുതെന്ന്‌ സ്വയം ശാസിച്ചടക്കിനിര്‍ത്താന്‍ ശ്രമിയ്ക്കുന്നുണ്ടെങ്കിലും ഹിഡിംബി, ബലന്ധര, സര്‍വ്വദന്‍, സുതസോമന്‍, അഭിമന്യു, ഘടോല്‍ക്ക്ചന്‍, കര്‍ണ്ണന്‍ - ഇവരെയൊക്കെപ്പ്റിയോര്‍ക്കുമ്പോള്‍ ഭീമന്‍ ദുര്‍ബ്ബലനാകുന്നുണ്ട്‌. തന്റെ കഥാനായകന്മാര്‍ തന്റെ ആത്മാംശം ഉള്‍ക്കൊള്ളുന്നവരാ ണെന്ന്‌ നോവലിസ്റ്റ്‌ തന്നെ പറഞ്ഞിട്ടുണ്ട്‌. കര്‍ത്താവും കഥാപാത്രവും മാനസികമായി വിലയം പ്രാപിയ്ക്കുന്ന ഒരു കാഴ്ചയാണീ സാഹിത്യ ലോകത്ത്‌ കാണുന്നത്‌. അതാണദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ തമ്മില്‍ സാദൃശ്യം പുലര്‍ത്താന്‍ കാരണവും. അവഗണനയെന്തെന്ന്‌ തനിയ്ക്ക്‌ നന്നായറിയാമെന്ന്‌ നോവലിസ്റ്റ്‌ പറയുന്നു. അംഗീകരിയ്ക്കേണ്ട കടമയുള്ളവ രെങ്കിലും അംഗീകരിയ്ക്കാതെ വരുമ്പോള്‍ സ്വാഭാവികമായും ഉല്‍ക്കര്‍ഷേച്ചു യുള്ള ഒരു വ്യക്തി സ്വയം അംഗീകരിയ്ക്കാനും ആത്മവിശ്വാസം വളര്‍ത്തി യെടുക്കാനും ശ്രമിയ്ക്കുകയാണല്ലോ ചെയ്യുക. അതാണവരെ അന്തര്‍മുഖ രാക്കുന്നതും, അപകര്‍ഷതയും അഹങ്കാരവും അവജ്ഞയും മനസ്സില്‍ നിറയ്ക്കുന്നതും, ചിലപ്പോള്‍ സ്വയം പ്രശംസിയ്ക്കാനും മറ്റു ചിലപ്പോള്‍ സ്വയം നിന്ദിയ്ഠൊനും പ്രേരിപ്പിയ്ഥടുന്ന്തും. ഈ വൈര്ൃദ്ധ്യങ്ങുടെ കലാപമാണ്‌ അവരുടെ മനസ്സില്‍ പ്രതിഷേധം ആര്‍ത്തിരമ്പാന്‍ കാരണം. ഈ സ്വഭാവസവിശേഷതകള്‍ 107 ഏറ്റക്കുറച്ചിലുകളോടെ ഓരോ കഥാപാത്രത്തിലും പ്രകടമാകുന്നു. വ്യക്തി കളോട്‌ മാത്രമല്ല തറവാട്‌, കൂട്ടുകുടുംബവ്യവസ്ഥ, നാലുകെട്ട്‌ തുടങ്ങി മനുഷ്യനെ മാനസിക്മായും ഭാതിക്മായും ബന്ധനസ്ഥനാക്കുന്ന വ്യവസ്ഥിതി കളോടൊക്കെ ഈ കഥാപാത്രങ്ങള്‍ക്ക്‌ പ്രതിഷേധമുണ്ട്‌. ഭീമന്റെ പ്രതിഷേധം കൊട്ടാരത്തിനോടും രാജനീതികളോടും, ക്ഷത്രിയത്വത്തോടും കൂടിയാണ്‌. ഹസ്തിനപുരത്തെയെന്നല്ല ഭാര്തത്തെതന്നെ വിമര്‍ശിയ്ക്കുന്നുണ്ട്‌ ഭീമന്‍. എം.ടി.യുടെ മറ്റ്‌ കഥാനായകന്മാരുടെയൊക്കെ വ്ൃക്തിത്വത്തിന്റെ സാകല്യമാണ്‌, വികസിതരൂപമാണ്‌ ഭീമസേനനില്‍ കാണുന്നത്‌. അന്തര്‍മുഖരുടെ ഹൃദ്യവികാരങ്ങള്‍ക്ക്‌ ബഹിര്‍ഗ്ഗമനമാര്‍ഗ്ഗമുണ്ടാകുന്നില്ല. അതവരുടെ മനസ്സില്‍ ആര്‍ത്തിരമ്പുകയാണ്‌ ചെയ്യുന്നത്‌. നിയ്രന്തണാതീതമായ ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ്‌ അവര്‍ പ്രതികരിയ്ക്കു ന്നത്‌. അതുകൊണ്ടു തന്നെ ആ പ്രതികരണം സൂക്ഷ്മവും ഉഗ്രവുമാകും. അന്തര്‍മുഖത്വം മനസ്സിന്റെ സങ്കീര്‍ണ്ണതയ്ക്കു ഹേതുവാണ്‌. അതിനാല്‍ ഈ പ്രത്യേകതകളുള്ള എം.ടി.യുടെ കഥാപാത്രങ്ങള്‍ മനഃശാസ്ധ്രപരമായ ഒരു പഠനം അര്‍ഹിയ്ക്കുന്നവരാണ്‌. മദ്ധ്യമപുത്രന്‍ അവഗണിയ്ക്കപ്പെടും എന്ന ഒരു പൊതുവായ കാഴ്ചപ്പാടും ഭീമസേനനിങ്ങനെയൊരു വ്ൃക്തിത്വം കരുപ്പിടിപ്പിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടില്ലേ എന്നു സംശയിക്കേണ്ടതുണ്ട്‌. ഒരു വിശദപഠനം തന്നെ അര്‍ഹിയ്ക്കുന്ന മേഖലയാണിര്‍ര്‌. ഭാഷാപരമായ പ്രത്യേകതകള്‍ എം.ടി.യുടെ ഭാഷ കവിതയാണെന്നഭിപ്രായമുണ്ട്‌*. എം.ടി.യുടെ കൃതികള്‍ പരിശോധിയ്ക്കുമ്പോള്‍ ഭാഷ ഗദ്യപദ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച ഒന്നാകുന്നത്‌ നമുക്ക്‌ കാണാം. നിശ്ശബ്ദതയിലും സംഗീതമുണ്ടെന്നു 37. കൃഷ്ണന്‍ നമ്പൂതിരി.എം, നോവലില്‍ കവിതയെഴുതുമ്പോള്‍', സാംസ്ക്കാരിക വികാരം സാഹിത്യമാസിക, 1,1 (ഡിസംബര്‍ 2001), പു.67. 108 പറയുന്ന നോവലിസ്റ്റ്‌* ആ കാവ്യാത്മകമായ സംഗീതം തന്നെയാണ്‌ തന്റെ കൃതികളില്‍ പ്രയോഗിച്ചിരിക്കുന്നത്‌. പ്രകൃതിയുടേയും ഗ്രാമീണതയുടേയും നാഗരികതയുടേയും സവിശേഷമായ അംശങ്ങളെ ബിംബങ്ങളായി സ്വീകരി യ്ക്കു മ്പോള്‍ ഭാഷ ഭാവസാന്ദ്രമാകുന്നു, അര്‍ത്ഥസംവാഹകമാകുന്നു, നിശിതമാകുന്നു. ജുവായ വാക്പ്രയോഗങ്ങളേക്കാള്‍ കൂടുതല്‍ ഭാവം സ്ഫുരിപ്പിയ്ക്കാന്‍ ഈ പ്രയോഗങ്ങള്‍ക്ക്‌ കഴിയുന്നു. മഹാഭാരതകഥ പുനരാഖ്യാനം ചെയ്തപ്പോള്‍ അതിനനുസരിച്ച ഭാഷ യിലും വ്യത്യസ്തത പുലര്‍ത്താന്‍ നോവലിസ്റ്റ്‌ ശ്രമിച്ചിട്ടുണ്ട. പുരാണപശ്ചാ ത്തലമായതുകൊണ്ടുതന്നെ വാമൊഴിയ്ക്കല്ലാ വരമൊഴിയ്ക്കാണ്‌ പ്രാധാന്യം നല്‍കിയിരിയ്ക്കുന്നത്‌. സംഭാഷണത്തിലും സാഹിത്യഭാഷതന്നെ കാണുന്നു. സാധാരണ വിഷയങ്ങള്‍ സ്വീകരിയ്ക്കുമ്പോള്‍ സാഹിത്യഭാഷ ഇഷ്ടപ്പെടാത്ത എം.ടി.” വിഷയത്തിന്റെ വൃത്യസ്തത കൊണ്ടുതന്നെയാണ്‌ താന്‍ ഇങ്ങനെ യൊരു മാറ്റത്തിന്‌ തയ്യാറായതെന്നു പറയുന്നു”. അതേസമയം മറ്റു നോവ ലുകളിലെ ഭാഷയുടെ പല പ്രത്യേകതകളും രണ്ടാമുഴത്തിലും കാണുന്നുണ്ട്‌. അതെന്തൊക്കെയാണെന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. 1. ്രകൃതിവര്‍ണ്ണന എം.ടി.യുടെ പ്രകൃതിവര്‍ണ്ണനകളില്‍ കാല്പനികതയുടെ ഭംഗി നിറഞ്ഞുനില്‍ക്കുന്നു. 1. അതിരാളന്‍കുന്നും, പുഴയും, നരിവാളന്‍കുന്നും, പാലമരവും, കേലൂര്‍ക്കാവിലെ താലപ്പൊലിയും, കണ്ണ്കാവിലെ വേലയും, ഈഴവരുടെ കമ്മം രിയുമൊക്കെ യായി ഗ്രാമീണ പശ്ചാത്തലം അദ്ദേഹം തന്റെ നോവലുകളില്‍ 38. മഞ്ഞ്‌, പു.21. 39. വാസുദേവന്‍ നായര്‍.എം.ടി,, കഥാകാരനിലൂടെ കഥയിലേയ്ക്ക്‌, കറഥികമ്റെ്‌ ചണിച്ചുത (കറന്റ്‌ ബുക്സ്‌, കോട്ടയം, 2008), പു.20. 40. വാസുദേവന്‍ നായര്‍.എഠടി. എംടി-വാക്കുക്ളിലെ വിസ്മയം സാഹിത്യത്തിലേയും', ലത്തീഫ്‌ പറമ്പില്‍, സമകാലിക മലയാളം (1177 വൃശ്ചികം 29),പു.14. 109 ആവിഷ്ക്കരിയ്ക്കുന്നു. കണ്ണാന്തളിപ്പുക്കളുടെ ഗന്ധവും, ഞാവല്‍പ്പഴങ്ങളുടെ നിറവും, പോക്കുവെയിലിന്റെ തിളക്കവും, മഴയുടെ താളവും, പുതുമണ്ണിന്റെ മണവും ഇവിടെ നമുക്ക്‌ ആവര്‍ത്തിച്ചു കാണാം. & സ്വപനത്തിലെ മന്ദഹാസവും", പേടിപ്പെടുത്തുന്ന സൌന്ദര്യവും”, മുറ്റം മുങ്ങിക്കുളിയ്ക്കാന്‍ പാകത്തിനൊരു പൊയ്കയാക്കിയ ഭംഗിയും", അടിച്ചുകയറുന്ന തിരയുമൊക്കെയാണ്‌ നിലാവ്‌. & മഴയുടെ ശബ്ദം സംഗീതമാണ്‌”. 4 അന്തിമാനം പുത്ത അലരിമരം പോലെ” മ 46 & കൊടുക്കാറ്റിലാടുന്ന കവുങ്ങുകള്‍ മുടിയഴിച്ചിട്ടാടുകയാണ്‌ 4 കാമുകിയുടെ മുഖം വെളുത്ത മേഘപാളിയുടെ താഴെ പ്രഭാത ത്തില്‍ വിളറി നില്‍ക്കുന്ന അമ്പിളിക്കലപോലെ”. 1) ഒരു വലിയ കാലം മുഴുവന്‍ വനവാസത്തെക്കുറിച്ച്‌ പറയേണ്ടതി നാല്‍ കാടിന്റെ ഭംഗിയാണ്‌ രണ്ടാമൂഴത്തിലെ പ്രകൃതിവര്‍ണ്ണനയിലധികവും. വേനല്‍ക്കാലത്ത്‌ പൂക്കുന്ന മരങ്ങള്‍, മധുരനീരുള്ള തണ്ടോടുകൂടിയ ചെടികള്‍, നീര്‍ച്ചോല, ഇന്ദീവരങ്ങള്‍മാത്രം വിടരുന്ന പൊയ്ക, സ്വര്‍ണ്ണനിഷ്‌ കങ്ങള്‍ ചൊരിയുന്ന കൊന്നമ്രങ്ങള്‍, മഞ്ഞുമൂടിയ ഹിരണൃശിഖരം - ഇതൊ ക്കെയാണ്‌ നോവലിസ്റ്റ്‌ ഇവിടെ സ്വീകരിച്ചിരിയ്ക്കുന്നത്‌”. കഥാപാത്രങ്ങളുടെ മാനസികാവസ്ഥ വ്യക്തമാക്കാന്‍, അതിനാഴം കൂട്ടാന്‍ പലപ്പോഴും നോവലിസ്റ്റ്‌ പ്രകൃതിയെ കൂട്ടുപിടിയ്ക്കുന്നുണ്ട്‌. 41. കാലം, പു.303. 42. അതേ പുസ്തകം, പു. 303. 43. അസുരവിത്ത്‌, പു.90. 44. അതേ പുസ്തകം, പു. 92. 45. കാലം, വു.35. 46. അസുരവിത്ത്‌, പു.ടി. 47. പാതിരാവും പകല്‍വെളിച്ചവും, പു.12. 48. രണ്ടാമൂഴം, പു.167. 110 ചതിയുടേയും വേദനയുടേയും അപമാനത്തിന്റേയുമൊക്കെ ചിഹ്നമായി പലയിടങ്ങളിലും ഇരുട്ട്‌ കടന്നുവരുന്നുണ്ട്‌*. ക്രാന്തമായ മനസ്സിന്റെ ഉടമയെ കഥാപഠ്രതമാക്കിയപ്പോള്‍ കഥയ്ക്ക്‌ നല്‍കിയ ശീര്‍ഷകത്തിലും ഇരുട്ടുണ്ടല്ലോ”. & ബലമായിട്ടാണെങ്കിലും ഒരാള്‍ തന്നെ സ്പര്‍ശിച്ചതോര്‍ത്ത്‌ ചിരി യ്ക്കണോ കരയണോ എന്നറിയാതെ നില്‍ക്കുന്ന പെണ്‍കുട്ടി കാണുന്നത്‌ മുറ്റത്ത്‌ നിഴലും നിലാവും തമ്മില്‍ കലരുന്നതാണ്‌”. 4 നാടാകെ പര്മഖുന്ന മരണം വട്ിട്ടു പവാഒുന്ന അദൃശ്യനായ പരുന്താണ്‌.. & അമര്‍ഷത്തോടെ, പകയോടെ നടത്തുന്ന മൈഥുനം ശക്തമായി വീശിയടിക്കുന്ന കാറ്റാണ്‌”. & മടുപ്പും, കുറ്റബോധവും, നിരാശയും നിറഞ്ഞ മനസ്സ്‌ ചേതന യറ്റ പുഴയാണ്‌”. 4 പ്രളയത്തിരകളിരമ്പുന്ന ശബ്ദം യദുവംശം ഉന്മുലനാശനം ചെയ്ത അഹങ്കാരത്തിന്റെ ശബ്ദമാണ്‌. & തനിയ്ക്ക്‌ മഹാറാണിപദം നിഷ്േധിയ്ക്കപ്പെടുന്ന പരിഭവം നിറഞ്ഞ ദ്രാപദിയുടെ മുഖം അസ്തമയം കണ്ട നീലത്താമര”. & ഘടോല്‍ക്ക്ചന്റെ മരണവാര്‍ത്തയറിഞ്ഞ ഭീമന്റെ മനസ്സ്‌ ഹിഡിംബി യിലേയ്ക്കും കാമൃകത്തിലേയ്ക്കും പോകുന്നത്‌ ഇരുട്ട്‌, കൊടുംകാട്‌, വരവധുസ്മിതം, മദയാനക്കുട്ടം, ഹരവൃഷഭം എന്നീ വാക്കുകളിലൂടെ സൂചിപ്പിയ്ക്കുന്നു”. 49. അസുരവിത്ത്‌, പു.161,185,189. 50. വാസുദേവന്‍നായര്‍.എം.ടി., ഇരുട്ടിന്റെ ആത്മാവ്‌, എംട?യുടെ തെരഞ്ഞെടുത്ത കഥകശീ (കറന്റ്‌ ബുക്സ്‌, തൃശൂര്‍, 1991), പു.7. 51, അസുരവിത്ത്‌, പു.99. 52. അതേ പുസ്തകം, പു.208. 53. കാലം, വു.115. 54 അതേ പുസ്തകം, പു.307. 55. രണ്ടാമുഴം,പു.12. 56. അതേ പുസ്തകം, പു.275. 57. അതേ പുസ്തകം, പു.252. 111 & ദ്രപദിയ്ക്കുവേണ്ടി രാജ്യാവകാശം നിരസിയ്ക്കേണ്ടിവന്ന ഭീമന്റെ മനസ്സ്‌, നിഴലുകള്‍ക്കിടയില്‍ കാണുന്ന വെളിച്ചം സന്ധ്യ പെറുക്കിയെടുത്തു വെന്ന പ്രയോഗത്തിലൂടെ വ്യക്തമാക്കുന്നു”. & സ്വന്തം പിതൃത്വമെന്തെന്നറിഞ്ഞപ്പോള്‍ ഭീമന്റെ മനസ്സിലുണ്ടായ ശൂന്യതയും, ദുഃഖവും സുചിപ്പിയ്ക്കുന്നത്‌ ഇരുട്ട്‌ താഴെയിറങ്ങി കാടിന്റെ ശൂന്യതയില്‍ മേയാന്‍ തുടങ്ങി എന്ന്‌”. 2. രചനയിലെ വ്യംഗ്യമര്യാദകള്‍ വാചാലതയിലേക്ക്‌ വഴുതിപ്പോകാത്ത മൌനത്തിന്റെ ഗുഹാമുഖം നോക്കി ഇഴയുന്ന ധ്വന്യാത്മകമായ ഭാഷാശൈലിയാണ്‌ എം.ടി.യുടേത്‌ എന്ന്‌ പക്ഷമുണ്ട്‌”. കഥാപാത്രത്തിന്റെ മനോവ്യാപാരം ആവിഷ്ക്കരിയ്ക്കാന്‍ തീവ്രമായ വ്യംഗ്യം തന്നെ അദ്ദേഹം പ്രയോഗിയ്ക്കുന്നു. & ദാരിദ്ര്യവും അവഗണനയും ഉത്തരവാദിത്തവുമെല്ലാം ചേര്‍ന്ന്‌ മടുപ്പിച്ച മനസ്സിനെപ്പറ്റി പറയുമ്പോള്‍ തൂണില്‍ ഇപ്പോഴും അവശേഷിയ്ക്കു ന്ന, കുട്ടിക്കാലത്ത്‌ കട്ടാരയെറിഞ്ഞുണ്ടാക്കിയ മുറിവുകളെ സൂചിപ്പിയ്ക്കുന്നു” 4 ജീവിതം വഴിയടഞ്ഞ്‌ വീടിനകത്ത്‌ ഒതുങ്ങി ജീവിയ്ക്കുന്ന സ്ത്രീ ഓര്‍മ്മിപ്പിയ്ക്കുന്നത്‌ കരിപുരണ്ട അടുക്കളച്ചുവരിനെയാണ്‌”. & താന്‍ രഹസ്യമായി മനസ്സിലാരാധിച്ച, ആഗ്രഹിച്ച പെണ്‍കുട്ടി തനിയ്ക്ക്‌ ദേഷ്യവും അസുയയുള്ള മരുമകന്റെ ഭാര്യയാവുകയാണെന്നറിഞ്ഞ പ്പോള്‍ അസ്സ്സസ്മായ മനസ്സുകാറ്റിലുലഞ്ഞു അഥ്മങ്കമമായ വാഴത്തോട്ടം പോല്‌ 58. അതേ പുസ്തകം, പു.276. 59. അതേ പുസ്തകം, പു.282. 60. ജയ്രപകാശ, “ഭാഷയുടെ സ്വർഗ്ഗവാതിലുകൾ” സാംസ്ക്കാരിക വികാരം സാഹിതൃമാസിക, ,1 (ഡിസംബര്‍ 2001), പു.106. 61. അസുരവിത്ത്‌, പു.7. 62 അതേ പുസ്തകം, പു.19. 63. അതേ പുസ്തകം, പു.115. 112 & തവവാട്ടില്‍ തന്നോട അപ്രിയം മാത്രം കാണിയ്ക്കുന്നവരുടെയിടയില്‍ അയിത്തവും ശുദ്ധവും നോക്കി കണിശമായ നിയമങ്ങള്‍ക്കനുസരിച്ച്‌ ജീവിയ്ക്കേണ്ടിവന്നതിന്റെ വെറുപ്പ്‌ ഒരന്യമ്തക്കാരന്റെ ഭക്ഷണം കഴിച്ചപ്പോള്‍ പലതും നിഷേധിയ്ക്കുന്നതിന്റെ രസമായി മാറി. ഇങ്ങനെയുളള വ്ൃംഗ്യപ്രയോഗങ്ങള്‍ രണ്ടാമുഴത്തില്‍ കാണുന്നത്‌ ഭീമന്‍ നിഷാദപുധ്രനാണെന്ന തന്റെ കണ്ടെത്തലിന്‌ ചേര്‍ന്ന സൂചനകള്‍ നോവലിസ്റ്റ്‌ കഥാരംഭം മുതല്‍ക്കേ നല്‍കുന്ന സന്ദര്‍ഭങ്ങളിലാണ്‌ - കാവ്യാത്മക മായ വ്ൃംഗ്യപ്രയോഗങ്ങളല്ലെട്കിലും. 4 കുട്ടിക്കാലത്ത്‌ കൌാരവരുമായി വഴക്കു കൂടുമ്പോള്‍ ഭീമന്‍ ഉപയോഗിയ്ക്കുന്നത്‌ കാട്ടില്‍ നിന്നു പഠിച്ച ത്രന്തങ്ങളാണ്‌”. 4 പ്രമാണകോടിയില്‍ നിന്ന്‌ രക്ഷിച്ച നാഗന്മാരേയും അവര്‍ പഠിപ്പിച്ചുകൊടുത്ത യുദ്ധത്ര്തങ്ങളേയും ഭീമന്‍ ഒരിയ്ക്കലും മറക്കുന്നില്ല”. & നിഷാദനായ ഏകലവ്യന്റെ അസ്ര്രപാടവം ഭീമന്‍ മനസാ അംഗീകരിയ്ക്കുന്നുണ്ട്‌”. & കര്‍ണ്ണനോട്‌ തോന്നിയ സഹതാപം മറച്ചുവെച്ച്‌ താനേതു മ്ലേച്ഛനോടും യുദ്ധത്തിന്‌ തയ്യാറാണെന്ന്‌ പറഞ്ഞു്‌. 4 വാരണാവതത്തില്‍ അതിഥികളായി സ്വീകരിച്ച കാട്ടാളര്‍ അഗ്നിയ്ക്കിരയാകുമ്പോള്‍ ഭീമന്‍ അസ്വസ്ഥനാവുന്നു. 4 കാട്ടില്‍വെച്ച്‌ ഹിഡിംബി കാട്ടുകനികളും തേനുമായി കുന്തിയുടെ മുന്നിലെത്തിയപ്പോള്‍ കുന്തി ആദ്യം ഭീമന്റെ നേര്‍ക്കാണ്‌ നോക്കുന്നത്‌”. 64. നാലുകെട്ട്‌, പു.249. 65. രണ്ടാമൂഴം, പു.34 66. അതേ പുസ്തകം, പു.50,51,64,116 67. അതേ പുസ്തകം, പു.55. 68. അതേ പുസ്തകം, പു.64,65. 69. അതേ പുസ്തകം, പു.79. 70. അതേ പുസ്തകം, പു.83. 113 & ഭീമന്‍ ഹിഡിംബിയെ സ്വീകരിച്ച്‌ മുന്നിലെത്തിയപ്പോള്‍ അമ്മയുടെ കണ്ണില്‍ തെളിഞ്ഞ നടുക്കം അയാള്‍ മാത്രം കാണുന്നു. & ദ്രാപദി തന്റെ പത്നിയായി വരുന്ന ഈഴം കാത്ത്‌ ഉദ്യാനമൊ രുക്കി ഒരു തൂക്കുമഞ്ചവുമുണ്ടാക്കിയപ്പോഴാണ്‌ ആ അവസരം തനിയ്ക്ക്‌ നഷ്ടമായിരിയ്ക്കുന്നുവെന്ന്‌ ഭീമനറിഞ്ഞത്‌. തുക്കുമഞ്ചത്തെ കഴുവേറ്റിയ കാട്ടാളന്റെ ജഡം പോലെയാണ്‌ ഭീമന്‍ കാണുന്നത്‌”. & ജരാസന്ധനുമായുള്ള ഏറ്റുമുട്ടല്‍ താനേറ്റെടുക്കണമെന്നും അതി നുപഹാരമാണ്‌ വരാനിരിയ്ക്കുന്ന ഈഴമെന്നും ദ്രപദി സൂചിപ്പിച്ചപ്പോള്‍ ഭീമന്‍ അമര്‍ഷത്തോടെ വിചാരിയ്ക്കുന്നത്‌ ഒരു കാട്ടാളന്റെ കരുത്തോടെ അവളെ പ്രാപിയ്ക്കുന്ന കാര്യമാണ്‌”. & ജടനുമായി പ്രാകൃതമായ യുദ്ധം തന്നെ ചെയ്തു. കാഴ്ചക്കാര്‍ക്കു വേണ്ടി കൊല്ലാനുള്ള ക്ഷത്രിയോചിതമായ പ്രേരണ ഭീമനുണ്ടായില്ലു”. 3. സംഭാഷണത്തിലെ ഭാഷാവിശേഷം സംഭാഷണഭാഷ മറ്റൊരു ശ്രദ്ധേയമായ ഘടകമാണ്‌. വള്ളുവനാടന്‍ ഭാഷതന്നെ ജാതീയമായും സാംസ്ക്കാരികമായും വിദ്യാഭ്യാസപരമായും ഉള്ള പ്രത്യേകതകളെ പരിഗണിച്ചുകൊണ്ട്‌ സംഭാഷണരംഗങ്ങളില്‍ നോവലിസ്റ്റ്‌ പ്രയോഗിച്ചിരിയ്ക്കുന്നു. കഥാപാതത്തിന്റെ നിഷ്ക്ളെങ്കതയും സ്നേഹവും, ദേഷ്യവും, സ്വാര്‍ത്ഥ്ത യും, പകയും, വെറുപ്പുമെല്ലാം വ്ൃക്ത്മായി പ്രതിപാദിയ്ക്കാന്‍ ഇങ്ങനെ കഴിയുന്നു. ഹിന്ദു-മുസ്ലീംബന്ധം ശ്ര്രുതയായാലും സൌഹൃദമായാലും എം.ടി. യുടെ മിക്ക കൃതികളിലും കാണുന്നുണ്ട്‌. മുസ്ലീംഭാഷയുടെ വാമൊഴിവഴക്കം ഇവിടെ കാണാം. 72. അതേ പുസ്തകം, പു.122. 73. അതേ പുസ്തകം, പു.132. 74. അതേ പുസ്തകം, പു.174. 114 നിളാതടത്തിലെ വള്ളുവനാടന്‍ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ ആ ഭാഷയില്‍ കഥാപാഠ്രതങ്ങള്‍ സംസാരിയ്ക്കുമ്പോള്‍ പ്രത്യേകമായൊരു വശ്യ തയുണ്ട്‌. അന്യമായ പശ്ചാത്തലം സ്വീകരിയ്ക്കുമ്പോഴും ഈ വശ്യതയ്ക്ക്‌ കുറവു വരുന്നില്ല. ഒരുപാടു പറയാതെ കുറച്ചു വാക്കുകളിലോ വാക്യങ്ങ ളിലോ കുടുതല്‍ കാര്യങ്ങള്‍ ധ്വനിപ്പിയ്ക്കുന്നതാണിതിനു കാരണം. നോവു തിന്നുന്ന മനുഷ്യാത്മാക്കള്‍ക്ക്‌ പരസ്പരം സംസാരിക്കാന്‍ വാക്കുകളുടെ ആവശ്യമില്ലെന്ന്‌ കരുതുന്ന” നോവലിസ്റ്റ്‌ തന്റെ കഥാപാത്രങ്ങളെക്കൊണ്ട്‌ ഏറെ സംസാരിപ്പിക്കാറില്ല. ധ്വനനശേഷിയുള്ള സംഭാഷണം കഥാപാത്രത്തി ന്റേയും കൃതിയുടേയും ആന്തരഗാരവവും വ്യക്തിത്വവും ഹൃദയസ്പര്‍ശി ത്വവും വ്യക്തമാക്കുന്നു. കൂടുതല്‍ സംസാരിക്കാതെ മിതവും സാരഗര്‍ഭവു മായ വാക്കുകളിലൂടെ മനസ്സിലാഞ്ഞുകുത്തി മുറിവുണ്ടാക്കുന്ന സംസാര രീതി എം.ടി.യുടെ കഥാപാത്രങ്ങള്‍ക്കുണ്ടെന്ന്‌ നിരീക്ഷിക്കപ്പെട്ടിരിക്കുന്നു?”. & തന്നെചതിച്ച്‌ തന്റെ ജീവിതം നശിപ്പിച്ച സേതുവിനോട്‌ സുമിത്ര പറയുന്ന “സേതുന എന്നും ഒരാളോടേ ഇഷ്ടാണ്ടായിരുന്നുള്ളു,സേതു നോട്‌ മാത്രം" എന്ന വാക്കുകള്‍ ജീവിതത്തിലുടനീളം അയാള്‍ വെച്ചുപു ലര്‍ത്തിയ സ്വഭാവത്തിന്റെ സാകല്യമാണ്‌ ഉള്ളൊതുക്കുന്നത്‌. അയാളെ ശരിയ്ക്കു മനസ്സിലാക്കിയ സുഹൃത്തും തമാശയെന്നപോലെ “സ്വാര്‍ത്ഥമേ നിന്റെ പേരോ സേതു” എന്നു പറഞ്ഞു. & ദാരിദ്ര്യവും കലഹവും കുറ്റപ്പെടുത്തലുകളും മാത്രമുള്ള തന്റെ വീടിനെ സേതു “സ്വീറ്റ്ഹോം”” എന്നു വിശേഷിപ്പിയ്ക്കുന്നതില്‍ അയാ ളുടെ നിരാശയും പ്രതിഷേധവും അമര്‍ഷവുമെല്ലാം പ്രകടമാകുന്നു. 75. പാതിരാവും പകല്‍വെളിച്ചവും, പു.40. 76. കൃഷ്ണന്‍ നമ്പൂതിരി.എം, നോവലില്‍ കവിതയെഴുതുമ്പോള്‍', സാംസ്ക്കാരിക വികാരം സാഹിത്യമാസിക, 1,1 (ഡിസംബര്‍ 2001), പു. 74. 77. കാലം, പു.306. 78. അതേ പുസ്തകം, പു.170. 79. കാലം, വു.175. 115 4 സ്നേഹസമ്പന്നനായ ഗോവിന്ദന്‍കുട്ടിയോട്‌ താന്‍ കളങ്കിതയാ ണെന്ന്‌ പറയാനാവാതെ അയാളുടെ കാല്‍ക്കല്‍ വീണ “എന്നെ കൊന്നോളു”* എന്നു പറഞ്ഞ്‌ കരയുകയാണ്‌ ഭാര്യ. ഏറെപ്പറയാതെത്തന്നെ അയാള്‍ക്ക്‌ കാര്യങ്ങള്‍ മനസ്സിലാവുകയും ചെയ്തു. & കുട്ടിക്കാലത്ത്‌ അച്ഛന്റെ കൊലപാതകിയെ കൊല്ലണമെന്ന്‌ ആഗ്ര ഹിച്ചു നടന്നിരുന്ന അപ്പുണ്ണി പിന്നീട്‌ പലപ്പോഴും രക്ഷകനായി കടന്നുവന്ന ആവവൃക്തി കാലങ്ങള്‍ക്കുശേഷം മരണാസന്നനായി കിടക്കുമ്പോള്‍ കുറ്റമേറ്റു പറയാന്‍ ഭാവിച്ചപ്പോള്‍ താനത്‌ മറന്നിരിയ്ക്കുന്നു എന്നു പറയുന്നിടത്ത്‌ മറക്കലിന്റേയും പൊറുക്കലിന്റേയും വിശാലമായ ഭാവവും അതിനു പ്രേരി പിച്ച മനസ്ഥിതിയും നിറഞ്ഞുനില്‍ക്കുന്നു. & അച്ചന്‍ മരിച്ച വിഷമത്തോടെയിരിക്കുന്ന വിമലയോട മരണം രംഗ ബോധമില്ലാതെ കടന്നുവരുന്ന കോമാളിയാണെന്നു പറയുന്ന സര്‍ദാര്‍ജി, മരണത്തെ കാത്തിരിയ്ക്കുന്നവനാണ്‌ എന്നറിയുമ്പോഴാണ്‌ ആ പ്രയോഗ ത്തിന്റെ ആഴം കൂടുതലറിയാനാകുന്നത്‌”. 4 സര്‍ദാര്‍ജി തനിയ്ക്ക്‌ കാണാന്‍ കഴിയാത്ത ഒരു രക്ഷിതാവും ചങ്ങാതിയുമുണ്ടെന്ന്‌ പറയുമ്പോള്‍, ഇടയ്ക്ക്‌ ചിരിയ്ക്കണം ഇല്ലെങ്കില്‍ ആ കഴിവ്‌ മറന്നുപോകും എന്നോര്‍മ്മിപ്പിയ്ക്കുന്നു"*. ഇവിടെ വരാനിരിയ്ക്കുന്ന മരണത്തെ അയാള്‍ എത്ര അനായാസമായാണ്‌ സ്വീകരിയ്ക്കാനിരിയ്ക്കു ന്നതെന്നും ജീവിതത്തെ അയാള്‍ എങ്ങനെ കാണുന്നുവെന്നും അറിയാം. 4 കലഹിയ്ക്കുന്ന മക്കളേയും പാണ്ഡവരേയും വിളിച്ചുപദേശി യ്ക്കുന്ന ഗാന്ധാരി വിളിച്ചുപദേശിക്കുന്നു - 80. അസുരവിത്ത്‌, പു. 126. 81. നാലുകെട്‌, പു.261. 82. മഞ്ഞ്‌, പു.66. 83. അതേ പുസ്തകം, പു.77. 116 “കുരുവംശത്തിലെ പുരുഷന്മാര്‍ മുഴുവന്‍ സ്ധ്രീകളുടെ കണ്ണീരു കണ്ട്‌ രസിച്ചവരാണ്‌. എനിക്കറിയാം..... അന്ധന്മാര്‍ക്കും ഷണ്ഡന്മാര്‍ക്കുംവേണ്ടി ആഹുതി ചെയ്ത രാജാംഗനകളുടെ നെടുവീര്‍പ്പുകള്‍ എന്നും ഈ കൊട്ടാ രക്കെട്ടുകളില്‍ തേങ്ങിനടക്കുന്നു”**. ഇത്‌ കുരുവംശത്തിനൊട്ടാകെ ബാധകമാകുന്ന കാര്യങ്ങളാണ്‌ - നിര വധി വ്യക്തികളുടെ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന കാര്യങ്ങള്‍. & ജരാസന്ധവധം ഭീമനേറ്റെടുക്കണമെന്ന ആവശ്യവുമായി വന്ന ദ്രപദി പറയുന്ന കാര്യങ്ങള്‍ പരോക്ഷമായി സൂചിപ്പിയ്ക്കുന്നത്‌ മഹാറാ ണിയാകാനും, അര്‍ജ്ജുനനെ ആപത്തില്‍ നിന്നൊഴിവാക്കാനുമുള്ള താല്പ ര്യമാണ്‌”. & രാജസുയവേളയില്‍ ശിശുപാലന്‍ കുരുവംശത്തെ നിന്ദിച്ചു കൊണ്ടുപറയുന്ന കാര്യങ്ങള്‍ തലമുറകള്‍ക്ക്‌ ബാധകമാകുന്നവയാണ്‌”. 4 “കുരുവംശത്തില്‍ സ്ര്രീകള്‍ക്കു കഴിയണമെങ്കില്‍ അന്ധകളാക ണം. അല്ലെങ്കില്‍ ഈമകളാകണറഠ്‌* എന്നു ദ്രൌപദി പറയുമ്പോള്‍ ഉദ്ദേശിക്കു ന്നത്‌ സ്വയം ഒരു മുഖാവരണം സ്വീകരിച്ച ഗാന്ധാരിയേയും, കൌരവരുടെ ഉപ്ര്ദവങ്ങള്‍ നിശ്ശബ്ദം സഹിച്ച കുന്തിയേയുമാണ്‌. & കുരുക്ഷ്വരേതയുദ്ധവേളയില്‍ മനസ്സുതളര്‍ന്ന്‌ ആയുധമുപേക്ഷി ച്ചുനിന്ന അര്‍ജ്ജുനനെ സാന്ത്വനിപ്പിയ്ക്കാനും യുദ്ധവീര്യമുണര്‍ത്താനും കൃഷണന്‍ പറഞ്ഞ കാര്യങ്ങള്‍ യുധാമന്യുവിന്റെ വാക്കുകളിലൂടെയാണ്‌ അവ തരിപ്പിയ്ക്കുന്നത്‌. ഭഗവദ്ഗീതയുടെ സാരാംശമാണ്‌ ഈ ചുരുക്കം വാക്കു കളിലൊതുക്കിയിരിയ്ക്കുന്നത്‌”. 84. രണ്ടാമൂഴം, പു.41,42. 85. അതേപുസ്തകം, പു. 131 86. അതേ പുസ്തകം, പു. 139. 87. അതേ പുസ്തകം, പു.218. 88. അതേ പുസ്തകം, പു. 233. 117 & രാജ്യഭാരമേറ്റെടുക്കരുതെന്ന്‌ പറഞ്ഞ കുന്തിയുടേയും വിദുരരു ടേയും മുന്നില്‍ ഭീമന്‍ ജ്യേഷ്ഠന്റെ നിര്‍ദ്ദേശം താന്‍ പരിഗണിച്ചിട്ടില്ലെന്ന്‌ പറഞ്ഞു. “ഞാന്‍ രാജാവോ? വൃകോദരൻ ഹസ്തിനപുരത്തിലെ രാജാവോ ? വിഡ്ഡിത്തം!” “ജ്യേഷ്ഠന്‍ എന്നും ഫലിതം പറഞ്ഞിരുന്നത്‌ എന്നോടാണ്‌. മന്ദന്‍ രാജാവ്‌" വൃകോദ്രന്‍ എന്നും മന്ദന്‍ എന്നും സ്വയം വിശേഷിപ്പിച്ചുകൊണ്ട്‌ ഭീമന്‍ പറഞ്ഞ ഈ വാക്കുകളില്‍ പിന്നിട്ട കാലം മുഴുവന്‍ തനിയ്ക്കനുഭവിയ്ക്കേ ണ്ടിവന്ന അപമാനവും അവഗണനയും വേദനയും നിറഞ്ഞു നില്‍ക്കുന്നു. & ദുശ്ശാസനന്റെ ചോരകുടിച്ചതിനെക്കുറിച്ച്‌ ധൃതരാഷ്ട്രര്‍ ചോദിച്ച പ്പോള്‍ ഭീമനത്‌ നിഷേധിച്ചു. “ചുണ്ടു നനഞ്ഞപ്പോൾ ദുശ്ശാസനന്റെ ചോരയുടെ രുചി ഇഷ്ടമായി ലു..അതുകൊണ്ട്‌ കുടിച്ചില്ല വലിയച്ചാ**” എന്ന്‌ അതിന്‌ കാരണമായി പറഞ്ഞത ദുശ്ലാസനനോടുള്ള ഭീമന്റെ തീരാത്ത പകയും വെറുപ്പും സൂചിപ്പിയ്ക്കുന്നു. & “പത്നിമാര്‍ ബീജം ഏറ്റുവാങ്ങേണ്ട വെറും ഗര്‍ഭപാരതങ്ങളാണല്ലോ ക്ഷത്രിയര്‍ക്ക്‌” തന്റെ പിതൃത്വത്തെക്കുറിച്ച്‌ ഭീമനന്വേഷിച്ചപ്പോള്‍ ക്ഷത്രിയരെ വിമര്‍ശിച്ചുകൊണ്ട്‌ കുന്തി പറയുന്ന വാക്കുകളില്‍ ക്ഷത്രിയനീതിയുടെ പേരില്‍ മനസ്സാക്ഷിയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിയ്ക്കേണ്ടി വന്നതിലുള്ള അമര്‍ഷം തെളിയുന്നു”. 89. അതേ പുസ്തകം, പു.276.277. 90. അതേ പുസ്തകം, പു.279. 91. അതേ പുസ്തകം, പു.292. 118 4. ആത്മഗതങ്ങളുടേയും ചിന്തകളുടേയും പ്രസക്തി എം.ടി.യുടെ കഥാപാര്രങ്ങളധികവും അന്തര്‍മുഖരാണെന്നതിനാ ലാകാം ആത്മഗതങ്ങള്‍ക്കേറെ സ്ഥാനം കൃതികളില്‍ ലഭിയ്ക്കുന്നുണ്ട്‌. വാക്കുകളേക്കാള്‍ ധ്വന്യാത്മകമാണ്‌ അദ്ദേഹം ചിത്രപ്പെടുത്തുന്ന മുകതകള്‍ എന്ന നിരീക്ഷണം ഇവിടെ സാര്‍ത്ഥകമാകുന്നു””. കഥാപാത്രങ്ങള്‍ സ്വയം അംഗീകരിയ്ക്കുന്നു, അഭിനന്ദിയ്ക്കുന്നു, കുറ്റവിചാരണ ചെയ്യുന്നു, ശാസി യ്ക്കുന്നു, അടക്കിപ്പിടിച്ച രോഷവും, ആത്മനിന്ദയും കുറ്റബോധവുമെല്ലാം ഇവിടെ കാണുന്നു. കഥാപാത്രങ്ങളുടെ സ്വഗതം പോലെയാണ്‌ കഥാവതര ണത്തിന്റെ ഭൂരിഭാഗവും. സേതുവിന്റെ മനസ്സൊന്നപ്രഗഥിച്ചു നോക്കുമ്പോള്‍ ഒരുപാടുകാര്യങ്ങള്‍ അവിടെ അടിഞ്ഞുകുടിക്കിടക്കുന്നതുകാണാഠ. & പബ്ലിക്‌ പരീക്ഷ പാസ്സ്ായതിന്റെ അംഗീകാരം കിട്ടാത്ത അമര്‍ഷഠ്‌* & താന്‍കളങ്കിതയാക്കിയ പെണ്ണിനെ എല്ലാവരുടേയും മുന്നിലൂടെ വിളിച്ചിറക്കി കൊണ്ടുപോരാനുള്ള ധീരത്‌”. & മറ്റൊരുവളെ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോള്‍ ആദ്യകാമുകിയുമാ യുള്ള ബന്ധം തുടര്‍ന്നുപോകുന്നതിലുള്ള കുറ്റബോധം” & കൂടുതല്‍ സാമ്പത്തികഭദ്രതയും സൌന്ദര്യവുമുള്ള പെണ്ണിനെ കാമുകിയായി ലഭിച്ചപ്പോള്‍ അവളെ കളങ്കപ്പെടുത്താതെ ഒരു ആരാധക നായി നില്‍ക്കാന്‍ തനിയ്ക്കുതന്നെ നല്‍കുന്ന ശാസന്‌* 4 തനിയ്ക്ക്‌ താമസിക്കാന്‍ വീട്‌ തന്നതാണെന്ന വ്യാജേന അനാ ശാസ്യപ്രവര്‍ത്തനങ്ങള്‍ക്കിടം തേടിയ മുതലാളിയോടുള്ള പക്‌” 92. ലീലാവതി.എം, അസുരവിത്തിലെ കഥാപാത്രങ്ങള്‍, അസ്ധുരഡിത്ത്‌ - ഒരു ചഥനം. (ലിപി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌, 2003), പു. 78. Te 93. കാലം, പു.37. 94. അതേ പുസ്തകം, പു... 95. അതേ പുസ്തകം, വു.116. 96. അതേ പുസ്തകം, വു.153. 97. അതേ പുസതകം, പു.250. 119 4 മുതലാളിയുടെ ഭാര്യയെ വശീകരിച്ച്‌ സ്വന്തമാക്കി സമ്പന്ന നാകാന്‍ തോന്നിച്ച വക്രബുദ്ധി”. & ഒടുവില്‍ ചെയ്തതെല്ലാം നിരര്‍ത്ഥകമാണെന്നു കണ്ടപ്പോള്‍ തോന്നിയ നഷ്ടബോധവും ശൂന്യതയും. ഗോവിന്ദന്‍കുട്ടിയ്ക്കുമുണ്ട്‌ ഒരുപാട്‌ പരാതികള്‍- & ഏകദേശം സമപ്രായക്കാരനായ മരുമകന്‍ ദാരിദ്രത്തിന്റെ പേരില്‍ തന്നെ അവഹേളിച്ചതോര്‍ത്തുള്ള ദേഷ്യം”. & താനാരാധിച്ച രാജമ്മു അവന്റെ ഭാര്യയാവുകയാണെന്ന റിഞ്ഞപ്പോഴുണ്ടായ അസുയ”. & മരുമകന്‍ ഗര്‍ഭിണിയാക്കിയ പെണ്ണിനെ തനിയ്ക്ക്‌ ഭാര്യയായിത്തന്ന്‌ ചതിച്ചപ്പോള്‍ അവന്റെ ഭാര്യയായ രാജമ്മുവിനോട തോന്നിയ പക്‌”. & തന്നെ ചതിച്ച ബന്ധുക്കളോട പക വീട്ടാന്‍ അവരുടെ ശര്രുവിന്റെ സഹായത്തോടെ മതം മാറാന്‍ തോന്നിച്ച പ്രതികാരബുദ്ധിറ്‌ & മതമഠമാറ്റം മറ്റൊരബദ്ധമായിരുന്നുവെന്ന്‌ മനസ്സിലായപ്പോള്‍ തോന്നിയ ആത്മനിന്ദ”. & എല്ലാവരാലും അവഗണിയ്ക്കപ്പെട്ട തന്നെ കോളറ ബാധിച്ച മരിച്ച ശവങ്ങള്‍ക്കാണാവശ്യം എന്ന സമുഹവിമര്‍ശനബോധഠ”. അസംതൃപ്തമായ കുടുംബബന്ധങ്ങള്‍ കാരണം ജീവിതത്തിനോട്‌ മുഴുവന്‍ തോന്നിപ്പോകുന്ന വിരക്തിയാണ്‌ വിമലയുടെ മനസ്സില്‍. വരാത്ത 98. അതേ പുസ്തകം, പു.290, 291. 99. അതേ പുസ്തകം, പു.301. 100. അസുരവിത്ത്‌ , പു.36,39. 101. അതേ പുസ്തകം,പു.115. 102. അതേ പുസ്തകം, പു.161,163. 103. അതേ പുസ്തകം, പു.179. 104. അതേ പുസ്തകം, പു.188. 105. അതു പുസ്തകം, പു.242. 120 കാമുകനെ വര്‍ഷങ്ങളായി കാത്തിരിയ്ക്കുന്ന അവളുടെ മടുപ്പു നിറഞ്ഞ മനസ്സിന്‌ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ ദുഖിയ്ക്കാനോ കരയാനോ കഴിയുന്നില്ല”. വലുതായാല്‍ അച്ഛന്റെ കൊലപാതകിയെ കൊല്ലണമെന്ന്‌ മനസ്സില്‍ പറഞ്ഞുറപ്പിയ്ക്കുകയും, ധീരനും ശക്തനുമായ അച്ഛനെക്കുറിച്ചോര്‍ത്ത്‌ അഭി മാനിയ്ക്കുകയും ചെയ്യുന്നവനാണ്‌ അപ്പുണ്ണി. മറ്റു കഥാപാത്രങ്ങളിലുമുണ്ട്‌ ആത്മഗതത്തിന്‌ സ്ഥാനം. തന്റെ ഗതികേടിനെക്കുറിച്ച്‌ സങ്കടം പറഞ്ഞുകൊണ്ടിരിയ്ക്കുന്ന ചെറിയമ്മ, ഏറ്റവുമധികം വെറുപ്പുള്ള സ്ത്രീയെ വിവാഹം കഴിയ്ക്കേണ്ടിവന്ന അമ്മാ മന്‍", പ്രിയപ്പെട്ട അനുജന്റെ അധഃപതനത്തില്‍ വേദനിയ്ക്കുന്ന കുഞ്ഞോ പ്പോള്‍", ലാളിച്ചു വളര്‍ത്തിയ അനുജനില്‍ നിന്ന്‌ ശകാരം കേള്‍ക്കേണ്ടി വന്ന ഓപ്പോള്‍", മകനോടുള്ള സ്നേഹവും, വലിയൊരു തറവാട്ടില്‍ ജനിച്ച്‌ വീട്ടു വേലക്കാരിയായി കഴിയേണ്ടിവന്ന മാനക്കേടും, ഭര്‍ത്താവിന്റെ മരണത്തിലുള്ള ദുഃഖവും അനാഥത്വവും പേറി ജീവിയ്ക്കുന്ന സ്ത്രീ”, മരണം കാത്തിരിയ്ക്കുന്ന സര്‍ദാര്‍ജി" - എല്ലാവര്‍ക്കുമുണ്ട്‌ അവനവനോട്‌ തന്നെ സംസാരിയ്ക്കാന്‍ കാര്യങ്ങള്‍. കുട്ടിക്കാലത്തേ, കുന്തീദേവി മക്കള്‍ക്കു നല്‍കിയ ഉപദേശം യുധിഷ്ഠി രന്‍ പിന്നിലാണ്‌ അവര്‍ക്കു സ്ഥാനം എന്നാണ്‌”. അതുകൊണ്ട്‌ തന്നെ ഭീമന്‍ പലപ്പോഴും ജ്യഷ്ഠനോടുള്ള എതിര്‍പ്പ്‌ മനസ്സിലൊതുക്കുകയാണ്‌. സ്വാഭാവികമായും ആത്മഗതത്തിന്‌ പ്രസക്തിയേറുന്നു. 106. മഞ്ഞ്‌, പു.59. 107. നാലുകെട്ട്‌, പു.5,16,17,28,79. 108. കാലം. 109. അതേ പുസ്തകം. 110. അസുരവിത്ത്‌. 111. നാലുകെട്ട്‌. 112. അതേ പുസ്തകം. 113. മഞ്ഞ്‌ 114. രണ്ടാമൂഴം, പു. 44. 121 4 കുട്ടിയായിരിയ്ക്കുമ്പോള്‍ അമ്മ ലാളനയോടെ വിളിച്ച വൃകോദ്രന്‍ എന്ന പേര മറ്റുള്ളവര്‍ പരിഹാസപ്പേരാക്കിയപ്പോള്‍ ദേഷ്യം തോന്നു മായിരുന്നു”. & ഏതു യുദ്ധമുറയാണിഷ്ടമെന്ന്‌ അമ്മ ചോദിച്ചപ്പോള്‍ ഗദായുദ്ധ മായിരുന്നിട്ടും, ബാഹുയുദ്ധമെന്നാണ്‌ പറയാന്‍ തോന്നിയത്‌. അമ്മയുടെ നീരസം കണ്ടപ്പോള്‍ വേണ്ടിയിരുന്നില്ലെന്ന്‌ തോന്നി". & വായുദേവനാണ്‌ തന്റെ പിതാവെന്നതില്‍ അഭിമാനിച്ചു, തന്നെ ബലവാനാക്കാന്‍ പ്രാര്‍ത്ഥിച്ചു". & കാട്ടില്‍വെച്ച്‌ തന്നെ ആക്രമിയ്ക്കാനെത്തിയ പന്നിയെ ഒറ്റയ്ക്ക്‌ കൊന്നത്‌ യുധിഷ്ഠിരന്‍ വിഡ്ഡിത്തമായി കണ്ടതില്‍ പരിഭവം തോന്നി. പക്ഷേ താന്‍ ബലവാനായി വളരുന്നു എന്നോര്‍ത്ത്‌ അകമേ ആഫഹ്ഥാദിച്ചു. തന്നെ അഭിനന്ദിച്ച ദുര്യോധനനോട്‌ സ്നേഹം തോന്നി”. & അഭ്യാസക്കാഴ്ചയുടെ സമയത്ത്‌ തന്റെ അസ്ത്രപാടവം പ്രകടി പപിയ്ക്കാനൊരുങ്ങിയപ്പോള്‍ അത്‌ പൂര്‍ണ്ണമാക്കാന്‍ ആചാര്യനനുവമദിച്ചില്ല. അപ്പോള്‍ ആരോടെന്നില്ലാതെ അരിശമുണ്ടായി”. & അഭ്യാസക്കാഴ്ച മത്സരമായിട്ടല്ല, പ്രമാണകോടിയിലെ സംഭവത്തിന്‌ ചെയ്യുന്ന പ്രതികാരമായാണ്‌ കണക്കാക്കിയത്‌. & കര്‍ണ്ണനെ ദുര്യോധനന്‍ അംഗരാജാവായി അഭിഷേചിച്ച സമയത്ത്‌ അധിരഥനെത്തിയപ്പോള്‍ അമ്പരന്നു നിന്ന കര്‍ണ്ണനോട സഹതാപം തോന്നി. അല്പത്തമാണെന്നറിഞ്ഞു കൊണ്ടുതന്നെ കര്‍ണ്ണനെ ആക്ഷേപിച്ചു. മറിച്ച പെരുമാറാന്‍ താന്‍ ദേവനല്ല എന്നും കരുതി. 115. അതേപുസ്തകം, പു.33. 116. അതേ പുസ്തകം, പു.32. 117. അതേ പുസ്തകം, പു.36. 118. അതേ പുസ്തകം, പു.40,46. 119. അതേ പുസ്തകം, പു.59. 120. അതേ പുസ്തകം, പു.60. 121. അതേ പുസ്തകം, പു.62. 122 & ഹിഡിംബവധം കഴിഞ്ഞപ്പോള്‍ താന്‍ ബലവാനാണെന്ന ആത്മവി ശ്വാസം ഉണ്ടായി”. & ബകനെ വധിയ്ക്കാൻ താന്‍ പോകണമെന്ന്‌ അമ്മ പറഞ്ഞപ്പോള്‍ യുധിഷ്ഠിരന്‍ എതിര്‍ത്തുകൊണ്ട്‌ ഭീമനാണ്‌ തങ്ങളുടെ ബലമെന്നും പിന്നീട്‌ സമ്മതഭാവത്തില്‍ ബ്രാഹ്മണാനുഗ്രഹം ലഭിയ്ക്കുമെന്നും പറഞ്ഞപ്പോള്‍ തന്നെ അംഗീകരിച്ചതില്‍ സന്തോഷവും തന്റെ ജീവനേക്കാള്‍ ബ്രാഹ്മണാനു ഗ്രഹത്തിനാണ്‌ പ്രാധാന്യം കല്‍പിയ്ക്കുന്നതെന്ന്‌ പരിഭവവും തോന്നി. & ശ്രതുവായി കണഷക്കാക്കുന്നുവെങ്കിലും കര്‍ണ്ണന്റെ ധീരതയില്‍ ബഹു മാനവും, വരണാര്‍ത്ഥിയായ കര്‍ണ്ണനെ ധൃഷ്ടദ്യുമ്നന്‍ നിരസിച്ചപ്പോള്‍ സഹ താപവും തോന്നി”. & ദ്രപദിദയോടുള്ള യുധിഷ്ഠിരന്റെ താലപര്യം കണ്ടപ്പോള്‍ അവജ്ഞ യാണ്‌ തോന്നിയത്‌”. & വിധവയായി ഒതുങ്ങിജീവിയ്ക്കുന്ന അമ്മയുടെ രാജ്യത്ര്തജ്ഞ തയില്‍ അത്ഭുതം തോന്നി. 4 ഖാണ്ഡവ്വരപസ്ഥത്തില്‍ താമസമാക്കിയ ശേഷം അലക്ഷ്യമായെ ന്നവണ്ണം ഒരു യാത്രയ്ക്കൊരുങ്ങി. കാട്ടില്‍ ഹിഡിംബിയെ തേടുകയായിരു ന്നുവെന്ന്‌ വിശോകനറിയുന്നത്‌ ക്ഷത്രിയനായ തനിയ്ക്ക്‌ ചേര്‍ന്നതല്ല എന്നു കരുതുന്നു. & ചുതുകളിയ്ക്ക്‌ കൌരവര്‍ ക്ഷണിച്ചപ്പോള്‍ യുധിഷ്ഠിരന്റെ താലപര്യം കണ്ട്‌ പലതും നഷ്ടപ്പെടുത്തി നിരാശയോടെയുള്ള ഒരു തിരിച്ചുവരവ്‌ 122. അതേ പുസ്തകം, പു.87. 123. അതേ പുസ്തകം, പു. 92. 124. അതേ പുസ്തകം, പു.102. 125. അതേ പുസ്തകം, പു.108. 126. അതേ പുസ്തകം, പു.112. 127. അതേ പുസ്തകം, പു.123. 123 മനസ്സില്‍ കാണുന്നു. തങ്ങള്‍ അടിമകളായി കഴിഞ്ഞുവെന്നറിഞ്ഞപ്പോഴും എതിര്‍ക്കാനായില്ല. താന്‍ രണ്ടാമനല്ലേ എന്ന്‌ പ്രതിഷേധത്തോടെ ഓര്‍ക്കുന്നു”. & അര്‍ജ്ജുനന്‍ യാത്രയ്ക്കൊരുങ്ങിയപ്പോള്‍ വിഷമം തോന്നിയെ ങ്കിലും ദ്രപദി തന്നോട കൂടുതലടുക്കുമല്ലോ എന്ന്‌ സന്തോഷിച്ചു”. & ദുര്യോധനനോടും ദുശ്ലാസനനോടുമുള്ള യുദ്ധം, അതിലുപയോ ഗിയ്ക്കേണ്ട തന്ത്രങ്ങള്‍ -- രാത്രി കിടക്കുമ്പോള്‍ ഇതാലോചിച്ചു കിടക്കുക ആദ്യമൊരു വിനോദമായിരുന്നു, പിന്നീട്‌ സ്വഭാവവും”. * ചിത്രസേനന്റെ തടവില്‍പെട്ട ദുര്യോധനാദികളെ തങ്ങള്‍ രക്ഷി ച്ചാല്‍ അവിടെ തങ്ങള്‍ ശക്തരാവുകയാണ്‌ ചെയ്യുക എന്ന്‌ യുധിഷ്ഠിരന്‍ രാജത്ര്രമുപദേശിച്ചപ്പോള്‍ ആദരവ്‌ തോന്നി”. 4 യുദ്ധമൊഴിവാക്കാന്‍ ശ്രമിച്ച യുധിഷ്ഠിരനോടുണ്ടായ കലഹം കാരണം പരിഭവിച്ച്‌ താന്‍ കൌരവരുടെ ദാസനാകാനും തയ്യനെന്ന്‌ ഭീമന്‍ പറഞ്ഞത്‌ പലരേയും ചൊടിപ്പിച്ചു. അതിന്റെ ദേഷ്യം ഭീമന്‍ തീര്‍ത്തത്‌ ഒരു മദയാനയോടായിരുന്നു. സത്യമറിയുന്ന ദ്രൌപദിയുടെ വാക്കും മന്ദഹാസവും അദ്ദേഹത്തെ ശാന്തനാക്കുകയും ചെയ്തു. & ദുര്യോധനനെ വീഴ്ത്തിയ തന്നെ മറ്റുളളവര്‍ കുറ്റപ്പെടുത്തിയപ്പോള്‍ അസ്വസ്ഥനാകുന്നുണ്ഞടെങ്കിലും പ്രതിജ്ഞ നിറവേറ്റിയതില്‍ അഭിമാനം തോന്നി”. 128. അതേ പുസ്തകം, പു.141,146. 129. അതേ പുസ്തകം, പു.160. 130. അതേ പുസ്തകം, പു.161. 131. അതേ പുസ്തകം, പു.185. 132. അതേ പുസ്തകം, പു.219. 133. അതേ പുസ്തകം, പു.266. 124 & കര്‍ണ്ണന്‍ ജ്യൃഷ്ഠനാണെന്നറിഞ്ഞപ്പോള്‍ താന്‍ അദ്ദേഹത്തെ അധിക്ഷേപിച്ചല്ലോ എന്ന്‌ ദുഃഖിച്ചു. അമ്മയുടെ മനസ്സില്‍ ഇനിയുമ്മെത രഹസ്യമുണ്ടാകുമെന്ന്‌ ചിന്തിച്ചു”. & കര്‍ണ്ണനാരെന്ന സത്യമ്റിഞ്ഞ്‌ സഹോദഭരര്‍ക്ക്‌ അമ്മയോട എതിര്‍പ്പും വെറുപ്പും തോന്നിയപ്പോള്‍ അമ്മയുടെ കുട്ടിക്കാലം മുതല്‍ക്കുള്ള ദുരനുഭ വങ്ങളോര്‍ത്ത്‌ മറക്കാനും പൊറുക്കാനുമാകാത്ത ഒരു മാനസികാവസ്ഥയി ലെത്തുകയാണുണ്ടായത്‌*. & രാജ്യാവകാശം തനിയ്ക്ക്‌ ലഭിയ്ക്കുമെന്ന്‌ വന്നപ്പോള്‍ സന്തോ ഷിച്ചു. ്രൌപദിയും അമ്മയും വിദുരരും വന്നെതിര്‍ത്തു പറഞ്ഞപ്പോള്‍ പുറമേയ്ക്ക്‌ പ്രതിഷേധിയ്ക്കാതെ ആ മോഹം ഉപേക്ഷിച്ചു. കരയരുതെന്ന്‌ മനസ്സിനെ ശാസിച്ചു. & അശ്വത്ഥാമാവിനെ ശിക്ഷികഓാതെ വിട്ടയകഠൊാന്‍ പറഞ്ഞ വ്യാസനോട എതിര്‍പ്പ്‌ തോന്നി. € തന്റെ പിതൃത്വത്തിന്റെ സത്യമ്റിഞ്ഞപ്പോള്‍ മഹാപ്രസ്ഥാനവേളയില്‍ സഹോദരങ്ങളില്‍ നിന്നകന്ന്‌ കാട്ടിലേയ്ക്ക്‌ യാത്രയായി. തന്റെ പെണ്ണും ശത്രുവും കാത്തിരിയ്ക്കുന്ന കാട ശക്തിയാണ്‌ മനസ്സിനു പകര്‍ന്നത്‌. സ്വര്‍ഗ്ഗ ത്തിലെ രണ്ടാംപീഠമല്ല തനിയ്ക്കര്‍ഹതപ്പെട്ടത്‌ കാടാണ്‌ എന്നു ചിന്തിച്ചു”. 5. സ്വപ്നവര്‍ണ്ണനയുടെ മധനാഹരമായ ഭാഷാത്ലം ഇവിടെ ഭാഷയുടെ മനോഹരമായ മറ്റൊരവസ്ഥ കാണാനാകുന്നത്‌ സ്വപ്നവര്‍ണ്ണനകളിലാണ്‌. മയക്കത്തിലോ നിദ്രാവസ്ഥയിലോ ജാഗരാവ സ്ഥയിലോ ഉള്ള സങ്കല്പങ്ങളുടെ വര്‍ണ്ണനകള്‍ ഭാഷ സുന്ദരമായി ഡിസൈന്‍ചെയ്ത്‌ അവതതരിപ്പിയ്ക്കുകയാണ്‌. 134. അതേ പുസ്തകം, പു.248. 135. അതേ പുസ്തകം, വു.273. 136. അതേ പുസ്തകം, വു.275,276. 137. അതേ പുസ്തകം, വു.283. 138. അതേ പുസതകം, വു.27. 125 4 ധീരനെന്നും, കരുത്തനെന്നും, സമര്‍ത്ഥനായ പകിടകളിക്കാര നെന്നും പ്രശസ്തന്‍ -താനൊരിക്കലും കണ്ടിട്ടില്ലാത്ത അച്ഛനെപ്പറ്റി അഭിമാ നത്തോടെ മനസ്സില്‍ സൂക്ഷിച്ച ഈ ധാരണകള്‍ അപ്പുണ്ണിക്ക്‌ ഉറക്കത്തിലും ഒരു സാന്നിദ്ധ്യമായി മാറുകയാണ്‌. “ഉറക്കം വരാതെ കിടക്കുമ്പോള്‍, ഇരുട്ടില്‍ പകിടക്കുരു തിരിയുന്നു... മുലയ്ക്കു വെള്ളത്തിലൂടെ തടിച്ചുകൂറ്റനായ ഒരാള്‍ തോളത്തൊരു പെണ്‍കി ടാവിനേയുമിട്ട്‌ നടന്നുപോകുന്നു....പകിട തിരിയുന്ന ശബ്ദം....അങ്ങിനെ അവന്റെ കണ്ണുകള്‍....പതുക്കെ അടയുന്നു. മണ്ണില്‍ കുത്തനെ നിന്ന പകിടക്കുരു തിരിയുകയാണ്‌, തിരിയുകയാണ്‌... മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍... മരിച്ചവര്‍ രാത്രികാലങ്ങളില്‍ ഇറങ്ങിവരാറുണ്ടോ? സ്വര്‍ഗ്ഗത്തില്‍ നിന്ന്‌... - പദവിന്യാസത്തിലുടെയും, താളത്തിലൂടെയും, അവധാനതയി ലൂടെയും ഒരു സുപ്തബോധത്തിനനുസ്ൃത്മായ അന്തരീക്ഷം സൃഷ്ടിയ്ക്കു കയാണ്‌ നോവലിസ്റ്റ്‌. & കനത്ത മഴയത്ത്‌ വെള്ളം കയറി വീട മുങ്ങിപ്പോകുമെന്ന അവ സ്ഥയില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീ മരണത്തിനു കീഴടങ്ങാന്‍ തയ്യാറായിരിയ്ക്കേ മനസ്സില്‍ തെളിയുന്ന ഭൂതകാലം പൂര്‍ണ്ണവാക്യങ്ങളിലൂടെയല്ല അവതരിപ്പി യ്ക്കുന്നത്‌. വരകള്‍ കോറിയിട്ട ഒരു സ്‌കെച്ച്‌ പോലെയാണത്‌. - “നാടു മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. ഒഴുകിപ്പോകുന്ന ഒരു മരത്ത ടിയുടെ മുകളില്‍ പറ്റിപ്പിടിച്ചുകൊണ്ട്‌ അവളിരിക്കുകയാണ്‌. കൈ വിട്ടാല്‍ കഴിഞ്ഞു....കൈവിരലുകള്‍ മരവിച്ചുതുടങ്ങിയിരിക്കുന്നു. ഒരു ചുഴിയില്‍പ്പെട്ട മരത്തടിയൊന്ന്‌ തിരിഞ്ഞപ്പോള്‍ കൈവിട്ടുപോയി. അഗാധതയിലേയ്ക്ക്‌ 139. നാലുകെട്ട്‌, പു.28. 126 താഴുകയാണ്‌. GroGQpo....”"° വെള്ളത്തില്‍ താങ്ങായി നിന്ന തടി നഷ്ടപ്പെട്ട്‌ ആഴത്തിലേയ്ക്ക്‌ താഴ്‌ന്നു പോകുന്ന സ്വപ്നം - നഷ്ടപ്പെട്ടത്‌ ജീവിതത്തില്‍ കൂടെ താങ്ങായി നിന്നവനാണ്‌. 4 കൊട്ടാരത്തിലെത്തിയ ആദ്യദിവസം രാത്രി ഭീമസേനന്‍ പതിനാ യിരം മദയാനകളെ ഒതുക്കാന്‍ മാത്രം ശക്തനായ വല്യച്ഛന്റെ ആക്രമണവും വെണ്ടഴുവേന്തി നില്‍ക്കുന്ന ദുര്യോധനന്‍ രക്ഷാമാര്‍ഗ്ഗമടച്ചതും സ്വപ്നം കണ്ടു”. ധൃതരാഷ്ട്രരുടെ പക്ഷപാതം കൊണ്ട്‌ വരാനിരിക്കുന്ന വിപത്തു കളും, കുലനാശകനായി പിനന്നിരിക്കുന്ന ദുര്യോധനന്‍ ക്ഷത്രിയവംശത്തെ നശിപ്പിയ്ക്കുമെന്ന ഭാവിസത്യവുമായിരിയ്ക്കാം ഇവിടത്തെ സൂചന. & ര്രൌാപദി തന്റെ ഭാര്യയായി വരുന്നതു കാത്തിരുന്ന ഭീമന്‌ ആ DOV നിഷേധിയ്ക്ട്പെട്ടു. മദ്യപാനത്തിന്റെ ലഹരിയും, ഈ മൌഡ്്യവും കലര്‍ന്ന മനസ്സോടെ തൂക്കുമഞ്ചത്തിലിരുന്ന ഭീമനുണ്ടായ അനുഭവം ആ മനസ്സിന്റെ കാലുഷ്യത്തെ വെളിപ്പെടുത്തുന്നു. “കാടിന്റെ ഇരുട്ട ഉദ്യാനത്തിലേക്ക്‌ ഇറങ്ങിവന്നിരിക്കുന്നു. തുക്കുമഞ്ചം കഴുവേറ്റിയ കാട്ടാളന്റെ ജഡം പോലെ ഇരുട്ടില്‍ തുങ്ങി ക്കിടന്നു. അതിലെ മൃദുവായ ദര്‍ഭപ്പുല്‍മെത്തയില്‍ ഇരുന്ന്‌ ഞാനാടിക്കൊണ്ട്‌ മരക്കുട്ടങ്ങള്‍ക്കു മുകളില്‍ കണ്ട അശ്മമുഖനക്ഷത്രങ്ങളെ തിരഞ്ഞു. പൊടു ന്നനെ, കാട ആകാശത്തിലേക്കുയരുന്നു. ആകാശം ഭൂമിയിലേക്ക്‌ ഇറങ്ങിവ രുന്നു. നക്ഷ്ര്രങ്ങള്‍ പൊട്ടിച്ചിതറിയത്‌ എന്റെ ശിരസ്സിനകത്ത്‌ എവിടെയോ ആയിരുന്നു 140. അതേ പുസ്തകം, പു. 168. 141. രണ്ടാമൂഴം, പു.29. 142. അതേ പുസ്തകം, പു.12ാ2. 127 & ദ്രൌപദി കീചകന്റെ ശല്യത്തെക്കുറിച്ച പറഞ്ഞ പരാതി കേട്ട അസ്വ സ്ഥതയിലിരിയ്ക്കുമ്പോഴാണ്‌ ഭീമന്‍ വിരാടരാജാവും യുധിഷ്ഠിരനും പകിട കളിയ്ക്കുന്ന ശബ്ദം കേട്ടത്‌. കരുക്കളുരുളുന്ന ശബ്ദം ഹസ്തിനപുരത്തെ ദ്യൂതസഭയിലെ സംഭവങ്ങള്‍ ഓര്‍മ്മയില്‍ കൊണ്ടുവന്നു. “ പേടകത്തില്‍ തിരിയുന്ന അക്ഷങ്ങളുടെ ശബ്ദം....മാഞ്ഞുകിടക്കുന്ന ഒരു ദുഃസ്വപ്നം. വീണ്ടും തെളിഞ്ഞുവരുന്നു. ഹസ്തിനപുരത്തിലെ ദ്യൂത സഭ. സദസ്സിന്റെ മര്‍മ്മരം....കിലുങ്ങുന്ന അക്ഷങ്ങളുടെ ശബ്ദം....മുടിപിടിച്ച ദ്രാപദിയെ വലിച്ചിഴക്കുന്ന ദുശ്ലാസനന്‍. വെണ്‍കുളിര്‍ക്കല്ല്‌ പാകിയ നിലത്ത്‌ ചോരത്തുള്ളികള്‍ വീഴുന്നു....ചിരിക്കുന്ന കണ്ണുകള്‍, ശവം തിന്നുന്ന കാലന്‍ക ഴുക്കളുടെ ചോരക്കൊക്കുകളായി മാറുന്നു”. - ആ സമയത്തു തന്നെയാണ്‌ കീചകന്‍ ദ്രാപദിയെ ആക്രമിയ്ക്കു ന്നത്‌. ഭീമന്റെ കലങ്ങിയ മനസ്സും, പകയുണര്‍ത്തുന്ന ഓര്‍മ്മകളും, ഉള്ളിലു ണര്‍ന്ന പ്രതികാരാവേശവും അപൂര്‍ണ്ണമായ വാക്യങ്ങളിലൂടെ, പദങ്ങളുടെ താളവിന്യാസത്തിലൂടെ ഒരു ശിഥില സ്വപ്നവര്‍ണ്ണനയാകുന്നു. എം.ടി.കൃതികളിലെ പ്രേമം മാഠസനിബദ്ധമാണെന്നഭിപ്രായമുണ്ട്‌**. കഥാപാത്രങ്ങളുടെ രതിഭാവങ്ങളും സ്വപ്നസമാനമായ രീതിയില്‍ അവത രിപ്പിയ്ക്കപ്പെടുന്നതു കാണാം. & പ്രായത്തില്‍ മുതിര്‍ന്ന മുറപ്പെണ്ണുമായാണ്‌ അപ്പുണ്ണിയുടെ ആദ്യ പ്രണയം. കളമെഴുത്ത്‌ പാട്ടിനാണ്‌ ആദ്യമായി അവന്‍ കളത്തിലിരുന്ന്‌ ആടുന്ന അര്‍ദ്ധനഗ്നയായ ആ പെണ്‍കിടാവിനെ കാണുന്നത്‌. പാട്ടിന്റേയും വാദൃത്തിന്റേയും താളത്തില്‍ മയങ്ങിക്കൊണ്ടിരുന്ന ബാലനായ അപ്പുണ്ണി അവളെ സര്‍പ്പകനൃകയായും, പിന്നീട സര്‍പ്പത്തെ നിയന്ത്രിച്ച യാത്ര ചെയ്യുന്ന 143. അതേ പുസ്തകം, പു.200. 124. പ്രകാശ്‌കെ.എസ്‌. “രതിവിരതിയുടെ കഥനരേഖകള്‍', എംടിയുടെ സ്വരിഗ്ഗപ്ചഞ്ച (കേരള ഭാഷാ, ഇന്‍സ്റിറ്റ്യൂട്ട്‌, തിരുവനന്തപുരം, 1997), പു. 127, 128 പെണ്‍കിടാവായും തന്നെ രാജകുമാരനായും സ്വപ്നം കണ്ടു. “ഉയരത്തില്‍ മാനം മുട്ടി നില്‍ക്കുന്ന ഒരു വൃക്ഷത്തിന്റെ കവുളിയില്‍ രാജകുമാരനിരിക്കുന്നു. തലയില്‍ കസവിന്റെ തലപ്പാവ്‌, തിളങ്ങുന്ന പട്ടുകു പ്പായം, അതിലവിടവിടെ തുന്നിപ്പിടിപ്പിച്ച രത്നക്കല്ലുകൾ പ്രകാശിക്കുന്നു. തന്റെ രാജ്യം കാണാന്‍ സമ്മതം വാങ്ങിയിറങ്ങിയതാണ്‌ രാജകുമാരന്‍”. “സര്‍പ്പത്തിന്റെ ഫണത്തിനു പിറകില്‍ സവാരി ചെയ്തുകൊണ്ട്‌ ഒരു പെണ്‍കിടാവുണ്ട്‌. അവളുടെ കഴുത്തില്‍ വൈരക്കല്ലുകള്‍ പതിച്ച പതക്കം തിളങ്ങുന്നു...നേര്‍ത്ത കസവുകൊണ്ട്‌ ഞൊറിഞ്ഞുടുത്തിരിക്കുന്നു, പിന്നില്‍ കുത്തിയൊഴുകുന്ന കാട്ടുചോലപോലെ മുടിക്കെട്ട്‌ ചിതറിക്കിടക്കുന്നു...പാതി യടഞ്ഞ കണ്ണുകള്‍...” “വളഞ്ഞു പുളയുന്ന ആ പെണ്‍കിടാവിനെ നോക്കിയിരിക്കേ അവള്‍ മാറുന്നുണ്ട്‌. അവന്‌ തോന്നി. ഉടല്‍ സര്‍പ്പത്തിന്റേയും മുഖം മനുഷ്യസ്ര്തീ യുടേയുമായ ഒരു ജീവിയാണ്‌ കളത്തില്‍ തലയിട്ടുലയ്ക്കുന്നത്‌”* പാമ്പിനെ രതിചിഹ്നമായാണ്‌ നോവലിസ്റ്റ്‌ അവതരിപ്പിയ്ക്കുന്നതെന്നും പക്ഷമുണ്ട്‌. 4 വിമലയ്ക്ക്‌ കാമുകസംഗമത്തെക്കുറിച്ചുള്ള ഓര്‍മ്മ അവ്യക്തമാണ്‌. “അടഞ്ഞ ജാലകത്തിലൂടെ അകത്ത്‌ ഒളിച്ചുകടക്കുന്ന വെളിച്ചത്തില്‍ കണ്ണടച്ച്‌ കിടന്നപ്പോള്‍, വിദഗ്ദ്ധമായ വിരലുകള്‍ ശരീരത്തില്‍ സഞ്ചരിച്ച പ്പോള്‍, വട്ടംവീശി വിടരുന്ന ഓളങ്ങളുടെ മദ്ധ്യത്തില്‍ താണുപോയ കല്ലിന്റെ അവ്യക്തസ്ഥാനം പോലെ ഒരോര്‍മ്മ മാത്രമുണ്ട്‌”. & ജരാസന്ധവധത്തെക്കുറിച്ചുള്ള വിവരണം കേട്ട്‌ ആവേശത്തോടെ ദ്രപദി തന്നെ പ്രാപിച്ചപ്പോള്‍ ആ രത്യാനുഭൂതി ഭീമന്‍ പാതിമയക്കത്തിലുണ്ടായ 145. നാലുകെട്ട്‌, പു7-73. 146. “രതി വിരതിയുടെ കഥനരേഖകള്‍', എംടിയുടെ സ്വര്‍ഗ്ഗ /പപഞ്ചെ പു.129. 147. മഞ്ഞ്‌, പു.45. 129 സ്വപ്നസമാനമായ അനുഭവമായാണ്‌ വിവരിയ്ക്കുന്നത്‌. “എന്നെ ഒരു ചുഴലിക്കാറ്റുപോലെ അവളുടെ ശരീരം ചുറ്റുന്നു. പല്ലുകളും നഖങ്ങളും എവിടെയൊക്കെയോ എന്നെ വേദനിപ്പിച്ചു. വേദനയല്ല, മോഹം; മോഹമല്യ മോഹാലസ്യം. അതിന്റെ ശിഖരത്തിനുമുകളിലൂടെ മന്ഥരപര്‍വ്വതം ൨ റ കൊത്തിയെടുത്ത ഗരുഡന്റെ നഖങ്ങളിലെന്നോണം അവശേഷിച്ച രാത്രി ഞാന്‍ പാറിപ്പറന്നു.” 6. കാവ്യഭംഗി ആത്മാവില്‍ നിന്നുയര്‍ന്നു വരുമ്പോള്‍ കഥകള്‍ കവിതകളാകുന്നു എന്ന്‌ എം.ടി.യുടെ ഒരു കഥാപാത്രം പറയുന്നുണ്ട്‌”. കഥാപാത്രങ്ങളുടെ വികാരവിചാരങ്ങള്‍ ആലങ്കാരികമായ ഭാഷയിലൂടെ അവതരിപ്പിയ്ക്കുമ്പോള്‍ അത്‌ ഹൃദയസ്പര്‍ശിയും വ്യാഖ്യാനത്തിന്‌ അനന്തസാദ്ധ്യത്കളൊരുക്കുന്നതും അതേ സമയം അവ്യാഖ്യേയവുമായി മാറുന്നു. & നിശ്ശബ്ദത സംഗീതം പോലെ" 4 മുനിഞ്ഞു കത്തുന്ന വിളക്ക്‌ കരയുന്ന നക്ഷത്രം പോലെ? & ചപലമായ മനസ്സ്‌ മരഞ്ചാടിയെപ്പോലെ” & തളര്‍ന്നുകിടക്കുന്ന മനുഷ്യന്‍ കാലിപ്പിള്ളേര്‍ ചുഴറ്റിയെറിഞ്ഞ ചേരയെപ്പോലെ” & മരണം രംഗബോധമില്ലാത്ത കോമാളി” & വെള്ളത്തിലേയ്ക്കു വലിച്ചെറിയുന്ന വള്പ്പാട്ടുകള്‍ പോകുന്നത്‌ ഓണത്തുമ്പികള്‍ പറക്കുംപോലെ”* 148. രണ്ടാമുഴം, പു.137. 149. മഞ്ഞ്‌, പു.73. 150. അതേ പുസ്തകം, പു.21. 151. അതേ പുസ്തകം, പു.32. 152. അതേ പുസ്തകം, പു.35. 153. അതേ പുസ്തകം, പു.42. 154. അതേ പുസ്തകം, പു.66. 155. നാലുകെട്‌,പു.190. 130 & ആരും കാണാതെ ഓമനിയ്ക്കാനായി മനസ്സില്‍ സൂക്ഷിച്ച ആനന്ദം 156 വര്‍ണ്ണക്കല്ലു പോലെ 4 ക്ഷീണിച്ചു തളര്‍ന്നിരിയ്ക്കുന്ന പെണ്‍കുട്ടി നനയെത്താതെ വാടിയ മേടത്തിലെ കവുങ്ങിന്‍പുക്കുലപോലെ”* & ക്ഷോഭിച്ച കടലിന്റെ ഇരമ്പവും തിരയടിയും കൊട്ടാരവും നഗ രവും വിഴുങ്ങിയിട്ടും വിശപ്പടങ്ങാത്തപോലെ”* 4 ദസ്വ്യുക്കള്‍ ദ്വാരകയിലെ സ്ര്രീകളെ ബലാല്‍ക്കാരം ചെയ്തത്‌ നഗരശരീരത്തില്‍ പ്രളയത്തിരകളുടെ ആക്രമണം പോലെ” & തിരയടിയൊച്ച യദുവംശത്തിന്റെ അഹങ്കാരം നശിപ്പിച്ച ചിരി” & തന്റെ താല്പര്യങ്ങള്‍ നിറവേറ്റാനായി ദ്രോണാചാര്യര്‍ അര്‍ജ്ജുന നോട കാണിച്ചസ്നേഹം മേയാന്‍ വിടുന്ന യാഗാശ്വത്തോട രാജാവിന്‌ തോന്നുന്ന സ്നേഹം”. 4 തിരിഞ്ഞുനോക്കാതെ വിശ്രമിയ്ക്കാതെ തുടര്‍ന്ന മഹാപ്രസ്ഥാന ത്തിന്റെ ദിവസങ്ങള്‍ പകലുകളുടെ പാഠഭേദമില്ലാത്ത രാത്രികള്‍" 4 അഭ്യാസക്കാഴ്ച ഭീമദുര്യോധനന്മാരുടെ യുദ്ധമായി മാറുന്നതു കാണാന്‍ നിന്ന ജനങ്ങളുടെ ശബ്ദമടങ്ങുന്നത്‌ കാറ്റടങ്ങിയപ്പോള്‍ ഉലഞ്ഞു നിവരുന്ന ഓടക്കാടുകളുടെ മര്‍മ്മരം പോലെ”. 4 സ്വയംവരമണണ്‍്ഡപത്തില്‍ വധുവായി നില്‍ക്കുന്ന ദ്രൌപദി ഉദയകി രണം തൊട്ടുണര്‍ത്തിയ ഇന്ദീവരം പോലെ” 156. അതേ പുസ്തകം, പു.191. 157. അസുരവിത്ത്‌, പു.123. 158. രണ്ടാമൂഴം, പു.12. 159. അതേ പുസ്തകം,പു.12. 160. അതേ പുസ്തകം, പു.12. 161. അതേ പുസ്തകം, പു.13. 162. അതേ പുസ്തകം, പു.14. 163. അതേ പുസ്തകം, പു.61. 164. അതേ പുസ്തകം, പു.100. 131 & കുരുവംശത്തിലെ സ്ത്രീകള്‍ ബീജം ഏറ്റുവാങ്ങുന്ന ഗര്‍ഭപാത്ര ങ്ങളും വിത്തുവിതയ്ക്കാന്‍ മാത്രമായ വയലുകളുമാണ്‌*. & ചൂതില്‍തോറ്റ്‌ കൌാരവര്‍ക്കടിമയായ പാഞ്ചാലിയെ ദുശ്ശാസനന്‍ സഭയിലേയ്ക്ക്‌ കൊണ്ടുവന്നത്‌ യുപത്തിലേയ്ക്ക്‌ യജ്ഞപശുവെ എന്നപോലെ”. 4 ഭീമന്‍ ബലന്ധരയെക്കുറിച്ച്‌ ആത്മനിന്ദയോടെ ഓര്‍ക്കുന്നത്‌ വഴി യമ്പലത്തില്‍ നിന്നെടുത്ത പാഥേയത്തിന്റെ ഉച്ഛിഷ്ടം പോലെ” & ഗര്‍ഭിണിയായ, വിധവയായ ഉത്തര രാവറുതികഴിഞ്ഞുനില്‍ക്കുന്ന ചന്ദ്രഥലെപോലെൊെ”. & മഹാരാജ്ഞിപദം ലഭിയ്ക്കില്ലെന്നു തോന്നിയ ദ്രാപദിയുടെ മുഖത്തെ പരിര്രമം അസ്തമയം കണ്ട നീലത്താമരയുടെ നിശ്ശബ്ദത”. ക്റവ്ൃഭ്ഥഗി ത്കഞ്ഞ വശീണ്ണനികള്‍്‌ ഇങ്ങനെയുള്ള അഭേദകല്‍പനകള്‍ക്കും സാദൃശ്യകല്‍ലപനകള്‍ക്കും പുറമേ കാവ്യഭംഗിയുറ്റ ചെറിയ വര്‍ണ്ണനകളും ധാരാളം. & കാമുകനുമായുള്ള ആദ്ൃസംഗമത്തിന്റെ അനുഭൂതിവര്‍ണ്ണന. “മനസ്സു മഞ്ഞിറങ്ങുന്ന മറ്റൊരു താഴ്വരയാണ്‌. എന്റേതുമാത്രം. എന്നില്‍ പൂര്‍ണ്ണമായും അലിഞ്ഞു ചേരുന്ന ഈ നിമിഷത്തില്‍ കരയരുത്‌. വിറക്കുന്ന ചുണ്ടുകളില്‍ ശബ്ദം മരവിച്ചു നിന്നു. ശരീരത്തിന്‌ കനമില്ലാതായിരിക്കുന്നു. പാറി നടക്കുകയാണ്‌. ആകാ ശച്ചെരുവിലെ മേഘക്കീറുപോലെ, താഴ്വരയില്‍ ആരോ പറത്തിയ വെള്ള ത്തുവാലപോലെലല്‍െ”.”” 165. അതേ പുസ്തകം, പു. 11. 166. അതേ പുസ്തകം പു.148. 167. അതേ പുസ്തകം, പു.228. 168. അതേ പുസ്തകം, പു.27. 169. അതേ പുസ്തകം, പു.275. 170. മഞ്ഞ്‌, പു.49. 132 & അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ്‌ കരയാന്‍ പോലും കഴിയാത്ത മനസ്സിന്റെ അസ്വസ്ഥത. “തന്റെ കാലടിവെപ്പുകള്‍ പതറുന്നില്ലെന്ന്‌ അവളോര്‍മ്മിച്ചു. ദുഃഖത്തിന്റെ നീര്‍പ്പാടകള്‍ മനസ്സിലേക്കിറങ്ങിവരുന്നില്ല. മരണത്തിന്റെ വാര്‍ത്തയുടെ മുന്നില്‍, നീര്‍ച്ചുഴിയില്‍പ്പെട്ട ഒരു പുല്‍ക്കൊടി പോലെ, ആടിയുലഞ്ഞ്‌ നിസ്സഹായയാവുന്നത്‌ മനസ്സില്‍ കണ്ടിരുന്നു. കരയരുത്‌, കരയരുത്‌. കണ്ണുകളുടെ പശ്ചാത്തലത്തിലെവിടേയോ വേരുകളിളകുന്നതുപോലെ ഒരു കടച്ചില്‍തോന്നി. മുറിക്കകത്തെത്താന്‍വേണ്ട നിമിഷങ്ങള്‍ക്ക്‌ എന്തൊരു ദൂരമാണ്‌” & ജീവിതത്തിന്റെ ഭൂതവും, ഭാവിയും നഷ്ടപ്പെട്ട വര്‍ത്തമാനത്തിന്റെ നിമിഷങ്ങള്‍ സഹിച്ചുതീര്‍ക്കുന്ന സ്ര്രീ തന്റെ ഒറ്റപ്പെട്ട ലോകത്തെ കുറിച്ച ചിന്തിയ്ക്കുന്നത. “ തന്റേതായ ലോകം. മലകളും മഞ്ഞും തണുപ്പും തടാകവും തേടി വരണ്ട ഭൂമികളില്‍ നിന്ന്‌ വന്നെത്തുന്ന സഞ്ചാരികളുടെ കാലൊച്ച കേള്‍ക്കാം; തന്റെ ശവകുടീരത്തിനുചുറ്റും.”" 4 തനിയ്ക്ക്‌ അവശേഷിയ്ക്കുന്ന ജീവിതത്തിലെ നിമിഷങ്ങള്‍ ആസ്വദിയ്ക്കുന്ന വ്യക്തി എന്തിലും സംഗീതം കാണുന്നത്‌. “കാടിന്‌ സംഗീതമുണ്ട്‌. മഴയ്ക്കും കാറ്റിനും ഭാഷയും സംഗീത വുമുണ്ട്‌”." 4 എന്നും തനിയ്ക്കധീനമാക്കി വെയ്ക്കാനാഗ്രഹിച്ച കാമുകി അന്യന്റേതാകുമോ എന്നു സംശയം തോന്നിയപ്പോള്‍ അവളെ ക്രുരമായി കീഴടക്കുന്നത്‌. 171. അതേ പുസ്തകം, പു.5ട. 172. അതേ പുസ്തകം, പു.63. 173. അതേ പുസ്തകം, പു.66. 133 “ചുറ്റും കാറ്റ്‌ തുടല്‍ പൊട്ടിച്ചു പേയിളകി പാഞ്ഞു നടന്നു. കവു ങ്ങിന്‍തോട്ടം മ്രന്തവാദക്കളത്തിനു മുന്നിലിരിക്കുന്ന ഒഴിയാബാധകളേറ്റ സ്രതരീകളെപ്പോലെ മുടിയഴിച്ചിട്ടാടിത്തകര്‍ക്കുന്നു. ഒരു രോദനം പോലെ ആരം ഭിച്ച കാറ്റിന്റെ മുളക്കം പെരുകിപ്പെരുകി ഇരമ്പമായി മാറി. ചൂരക്കോലു കള്‍പോലെ മഴ തെരുതെരെ വന്നു വീണു. ചുറ്റും ചിതറിക്കിടന്നു. നനഞ്ഞ മണ്ണിന്റെ ഗന്ധഠ്‌”. 4 തന്നെ ചുഷണം ചെയ്യുന്ന മുതലാളിയോട്‌ തോന്നുന്ന പ്രതി കാരത്തിന്റെ ഭാഗമായി മുതലാളിയുടെ ഭാര്യയെ സ്വന്തമാക്കാന്‍ നടത്തിയ ശ്രമത്തിന്റെ തുടക്കം വിജയിച്ചതിന്റെ സന്തോഷം. -...ആ സുഗന്ധത്തിന്റെ ഓര്‍മ്മയിലൂടെ രാത്രി ഒരു പൂപോലെ ചുറ്റും വിടര്‍ന്നുപൊങ്ങി. കറുത്ത താമര പോലെ ലോകം മുഴുവന്‍ അത്‌ നിറഞ്ഞു നിന്നു. ഓളങ്ങളുടെ സംഗീതം കേട്ടുകൊണ്ട്‌, അതിന്റെ അല്ലിത്താളിനു മുക ളില്‍ അന്ന്‌ തലചായ്ച്ചുറങ്ങി്‌*്‌. & കാലങ്ങള്‍ക്കുശേഷം തന്റെ നേട്ടങ്ങളെല്ലാം നിരര്‍ത്ഥകമായെന്ന വിചാരത്തോടെ, വരണ്ട മനസ്സോടെ സ്വന്തം നാട്ടിലേയ്ക്ക്‌ തിരിച്ചെത്തുന്നത്‌. “പുഴ വരണ്ടു പോയിരിക്കുന്നു. മാറിയ മുഖച്ഛായകളും നൃത്തം ചെയ്യുന്ന രൂപമില്ലാത്ത കാനല്‍ച്ചോലകളും പിന്നീട്‌ നനവിന്റെ ഓര്‍മ്മകള്‍ സ്വപ്നം കണ്ടു കിടക്കുന്ന മണല്‍പ്പരപ്പിന്റെ തീരത്തില്‍ നില്‍ക്കുമ്പോള്‍ ഒരു നിമിഷം അയാളോര്‍ക്കുന്നു: വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ തിരിച്ചെത്തിയിരി ക്കുന്നു; കാലത്തിന്റെ പ്രവാഹത്തിന്റെ തീരത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു”"”. 175. അതേ പുസ്തകം, പു.270. 175. അതേ പുസ്തകം, പു.231. 134 4 സ്വന്തം നാട്ടിലും തനിയ്ക്ക്‌ ആശ്വാസമോ സാന്ച്നമോ നല്‍കാന്‍ ഒന്നും അവശേഷിച്ച്‌ട്ടില്ലെന്നറിഞ്ഞപ്പോള്‍ ശുന്യമ്നസ്ക്കനായുള്ള തിരിച്ചുപോക്ക്‌ “മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ, എന്റെ പുഴ, പിന്നില്‍ ചോര വാര്‍ന്നുവീണ ശരീരം പോലെ ചലനമറ്റു കിടക്കുന്നു”. & കാടിന്റെ സൌന്ദര്യം” 4 ദ്രൌപദിയുടെ സൌന്ദര്യം -“അഞ്ജനശലാകകള്‍, നീലത്താമരയിത ളുകള്‍, എള്ളിന്‍പുക്കള്‍, മന്ദാരമൊട്ടുകള്‍, മദകുംഭങ്ങള്‍.”"”* & ഉഴം നിഷേധിയ്ക്കപ്പെടുന്ന ഭീമന്റെ അന്തഃക്ഷോഭങ്ങള്‍"* 4 ദ്രരപദീസംഗമഠ* 4 പലസന്ദര്‍ഭങ്ങളിലുള്ള സ്വപനവര്‍ണ്ണനകള്‍"** 4 നിലാവ്‌ പരന്ന രാത്രിയുടെ സൌന്ദര്യം” “അപ്പോള്‍ ഇരുട്ടുമൂടിയ കുരുക്ഷേത്രത്തിലേക്ക്‌ ച്ര്ദകിരണങ്ങള്‍ ഇറങ്ങി വന്നു. രാത്രിയുടെ കൊടുങ്കാട്ടില്‍ നിന്ന്‌ ഇരുട്ടിന്റെ മദയാനക്കൂട്ടങ്ങ ള്‍ ഓടിയകന്നു. വരവധുസ്മിതം പോലുള്ള നിലാവ്‌. ഹരവൃഷഭം പോലെ മേഞ്ഞുനടക്കുന്ന നിലാവ്‌”. ഭാഷയേക്കാളേറെ മനോവികാരങ്ങള്‍ക്കു സംവേദനശക്തിയുണ്ടെന്ന ഭിപ്രായമുള്ള സാഹിത്യകാരനാണ്‌ എം.ടി.എന്നറിയുമ്പോള്‍”** ഭാഷയുടെ വശ്ൃതയ്ക്ക്‌ അത്രമാത്രം അദ്ദേഹം പ്രാധാന്യം നല്‍കിയിരിയ്ക്കുന്നു എന്നുകൂടി നാം മനസ്സിലാക്കണം. നോവലില്‍ ഡോക്യുമെന്റേഷനുവേണ്ടി കാവ്യഭംഗിയില്ലാത്ത ഭാഗങ്ങള്‍ ചേര്‍ക്കേണ്ടിവരുന്നത്‌ ദുഃഖകരമാണെന്ന്‌ 177. അതേ പുസ്തകം, പു.306-307. 178. മുന്‍.ഇതേ അദ്ധ്യായം, പു.109. 179. അതേ പുസ്തകം, പു.112. 180. മുന്‍.ഇതേ അദ്ധ്യായം, പു.126. 181. മുന്‍.ഇതേ അദ്ധ്യായം, പു.129. 182. മുന്‍.ഇതേ അദ്ധ്യായം, പു.126,127,129. 183. അതേ പുസ്തകം, പു.252. 184. വാസുദേവന്‍ നായര്‍.എം.ടി., നിന്റെ ഓര്‍മ്മയ്ക്ക്‌ ', എംട?യുടെ തെരഞ്ഞെടുത്ത കഥകശീ (കറന്റ്‌ ബുക്സ്‌, തൃശൂര്‍, 1991), പു.108. 135 കരുതുന്ന എഴുത്തുകാരനാണദ്ദേഹം”*. നോവലിന്റെ ഭാഷയെ ശുദ്ധഗണിതം മുതല്‍ സ്വപനം വരെ ചെന്നെത്തുന്ന അനുസ്വൂതിയായി നിരൂപകര്‍ കാണു മ്പോള്‍”* അതിന്റെ അനന്തസാദ്ധ്യതകളെ തന്നെയായിരിക്കണമല്ലോ അവരുദ്ദേശിച്ചത്‌. ആ സാധ്യതകളുടെ കൃത്യമായ സഫലീകരണം എം.ടി.തന്റെ കൃതികളില്‍ സാധിച്ചിട്ടുണ്ട്‌. കാല്പനിക ബിംബങ്ങള്‍ കൊണ്ട്‌ ജ്ഞാന സ്‌നാനം ചെയ്ത ഭാഷയാണ്‌ എം.ടി.യുടെ നോവലില്‍ കാണുന്നതെന്ന്‌ പക്ഷമുണ്ട്‌". ഒരു പുരാണകഥ വിഷയമായി സ്വീകരിച്ചപ്പോഴും, വരമൊഴിയ്ക്ക്‌ പ്രാധാന്യം നല്‍കിയപ്പോഴും മറ്റു കൃതികളില്‍ പ്രയോഗിച്ച ഭാഷയുടെ ഭംഗിയും വശ്യതയും നിലനിര്‍ത്താന്‍ നോവലിസ്റ്റിനു കഴിഞ്ഞിരിയ്ക്കുന്നു എന്ന്‌ മേല്‍പറഞ്ഞ വസ്തുതകളിലൂടെ നമുക്ക്‌ അനുമാനിയ്ക്കാം. രചനാരീതി നോവലിസ്റ്റ്‌ നേരിട്ടുകഥ പറഞ്ഞുതരികയാണ്‌ നാലുകെട്ട്‌, അസുര വിത്ത്‌, പാതിരാവും പകല്‍വെളിച്ചവും എന്നീ നോവലുകളില്‍. കഥ ക്രമാനു ഗതം മുന്നോട്ടുപോവുകയാണവിടെ. മഞ്ഞിലും നോവലിസ്റ്റ കഥ പറഞ്ഞു തരികയാണ്‌. വിലാപയാത്രയില്‍ അച്ഛന്റെ മരണത്തോടനുബന്ധിച്ച്‌ വീട്ടില്‍ ഒത്തുചേരുന്ന നാലു മക്കളുടെ വിചാരധാരയിലൂുടെ വീക്ഷണകോണിലൂടെ കഥ പന്യുന്നു. അതില്‍ത്തന്നെ രണ്ടുമള്‍െ സ്വന്തം കഥ പറ്യുന്ന രീതിയിലാണ്‌ നിബന്ധിച്ചിരിയ്ക്കുന്നത്‌. വാരാണസിയിലും”* നോവലിസ്റ്റ്‌ തന്നെയാണ്‌ കഥ പറയുന്നത്‌. പുരാണകഥ പശ്ചാത്തലമായി സ്വീകരിച്ചപ്പോള്‍ ആഖ്യാനരീതിയില്‍ വ്യത്യസ്തതകള്‍ പാലിയ്ക്കാന്‍ നോവലിസ്റ്റ്‌ ശ്രമിച്ചിട്ടുണ്ട്‌. സൂതരേയും 185. നന്ദി”, അതേ പുസ്തകം 186. ഗുപ്തന്‍നായര്‍.എസ്‌, നാലുകെട്ടിലെ നിഴലും വെളിച്ചവും”, എം.ട്‌?ക്ഥയും ചൊരുക്ടും എഡി.എം.എം.ബഷീര്‍ (കറന്റ്‌ ബുക്സ്‌, തൃശൂര്‍, 1996), പു.226. 187. രാജശേഖരന്‍.പി.കെ., കാലം വിശ്രമിക്കുന്ന കളിക്കളം, എം.ടി.യുടെ സ്ഥലദര്‍ശനം” എം.ടിയുടെ മലകമ്ങള്‍ എഡി: എ.വി.പവിത്രന്‍ (നാഷണല്‍ ബുക്‌ സ്റ്റാള്‍, കോട്ടയം, 1998) 188. വാസുദേവന്‍ നായര്‍.എം.ടി.വാരാണസി (കറന്റ്‌ ബുക്സ്‌, തൃശൂര്‍, 2007) 136 മാഗധരേയും സംബോധന ചെയ്തുകൊണ്ടാണ്‌ രണ്ടാമൂഴത്തിന്റെ ആരംഭം ഒന്നാമദ്ധ്യായത്തില്‍ മഹാപ്രസ്ഥാനത്തിനിറങ്ങുന്ന പഞ്ചപാണ്ഡ വര്‍ ഓരോരുത്തരുടേയും മനോവ്യാപാരങ്ങളാണ്‌ ഉള്ളടക്കം. രണ്ടാമദ്ധ്യഠയം തൊട്ട്‌ ഭീമന്റെ ഓര്‍മ്മകളിലൂടെയാണ്‌ നോവലിസ്റ്റ്‌ കഥ പറയുന്നത്‌. അദ്ധ്യാ യങ്ങള്‍ക്ക്‌ നല്‍കിയിരിയ്ക്കുന്ന ശീര്‍ഷകങ്ങള്‍” (പാതിരാവും പകല്‍വെളിച്ച വുമൊഴികെ മറ്റു നോവലുകളില്‍ അദ്ധ്യായങ്ങൾക്ക്‌ ശീര്‍ഷകങ്ങളുപയോഗി ചിട്ടില്ല), ഫലശ്രുതി എന്നൊരനുബന്ധം, കഥാസന്ദര്‍ഭങ്ങള്‍ക്കനുസരിച്ച്‌ നിബ ന്ധിച്ചിരിയ്ക്കുന്ന ചിത്രങ്ങള്‍ - എന്നിങ്ങനെ ശ്രദ്ധേയമായ ചില വ്യത്യസ്തത കള്‍ രണ്ടാമുഴം പുലര്‍ത്തുന്നു. രണ്ടാമൂഴത്തിലെ കഥനരീതി ഭീമന്റെ വീക്ഷണകോണിലൂടെയാണ്‌ എല്ലാ കഥാപാത്രങ്ങളും നോവ ലില്‍ പ്രവേശിയ്ക്കുന്നത്‌. ഭീമനെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി ഭാരതകഥയി ലേയ്ക്ക്‌ കടന്നുചെന്ന്‌ മറ്റു കഥാപാഠരതങ്ങളെക്കൂടി മാനുഷികവല്‍ക്കരിയ്ക്കു കയാണ്‌ നോവലിസ്റ്റ്‌. ഇതും മറ്റു നോവലുകളിലെ പ്രമേയം അദ്ദേഹം കൈകാര്യം ചെയ്തപോലെത്തന്നെ. ആ സാമ്യം നോവലിസ്റ്റ്‌ തന്നെ സൂചിപ്പിയ്ക്കുന്നുണ്ട്‌*. ഭീമന്റെ വ്യക്തിത്വത്തെ സംബന്ധിച്ച മാത്രമല്ല, സങ്കല്പങ്ങളില്‍ മാറ്റം വന്നത്‌. മറ്റ്‌ കഥാപാത്രസങ്കല്പങ്ങളിലും ഏറിയോ കുറഞ്ഞോ മാറ്റങ്ങള്‍ സംഭവിച്ചിരിയ്ക്കുന്നു. അത്‌ മാറ്റങ്ങളല്ലെന്നും, വ്യാസമുനി വിട്ടുവെച്ച ചില സന്ദര്‍ഭങ്ങളെ ആധാരമാക്കി താന്‍ സ്വത്രന്തവ്യാഖ്യാനം നടത്തിയതാണെന്നും നോവലിസ്റ്റ്‌ പറയുന്നു”. 189. “യാത്ര, കൊടുങ്കാറ്റിന്റെ മര്‍മ്മരം, വനവീഥികള്‍, അക്ഷഹൃദയം, പഞ്ചവര്‍ണ്ണപ്പുക്കള്‍, വിരാടം, ജീര്‍ണ്ണവസ്ത്രങ്ങള്‍, പൈതൃകം. 190. രണ്ടാമൂഴം ഫലശ്രുതി പു.300. 191. അതേ പുസ്തകം, ഫലശ്രുതി, പു.222. 137 അങ്ങനെ സ്വത്ര്ത്രവ്യാഖ്യഠനം നടത്തി ഭീമനെ തന്റെ നായകനാക്കിയ പ്പോള്‍ മറ്റു നോവലുകളിലെ നായകക്ഥാപഠ്രതങ്ങള്‍ക്കുണ്ടാകുന്നതുപോലെ മനോവേദനയും മാനസിക സംഘര്‍ഷവുമുണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ മുലക്ൃ തിയെ ആധാരമാക്കിയും അല്ലാതെയും നോവലിസ്റ്റ്‌ ഇണക്കിചേര്‍ത്തിട്ടുണ്ട. ചില സന്ദര്‍ഭങ്ങളില്‍ മാറ്റം വരുത്തിയിട്ടുമുണ്ട്‌. ദേവാംശസംഭവരുടെ കഥയല്ല സാധാരണ മനുഷ്യരുടെ കഥയാണ്‌ രണ്ടാമൂഴത്തില്‍ പറഞ്ഞിരിയ്ക്കുന്നത്‌. ഭീമനെ നായകനായി സ്വീകരിച്ച്‌ ആ വീക്ഷണകോണിലൂടെ കഥ പറഞ്ഞപ്പോള്‍ സ്വാഭാവികമായും പല മാറ്റ ങ്ങളും സ്വീകരിയ്ക്കേണ്ടി വന്നു. അതെന്തിനായിരിക്കുമെന്നൊരു പരിശോ ധന നോവലിസ്റ്റിന്റെ രചനാലക്ഷ്യത്തെക്കുറിച്ചറിയുന്നതിന്റെ മുന്നോടിയായി ആവശ്യമാണ്‌. മൂലകൃതിയുമായുള്ള താരതമൃപഠനത്തിന്‌ ഈ മാറ്റങ്ങള്‍ ഏതൊക്കെ യാണെന്ന്‌ കണ്ടെത്തേണ്ടതുണ്ട്‌. കഥാസന്ദര്‍ഭങ്ങള്‍ (1) പ്രമാണകോടി* (2) അഭ്യാസക്കാഴ്ച്‌* (3) വാരണാവതഠ”* (4) ഹിഡിം ബീവിവാഹം”* (ട) ഏക്ച്ക്ര"*” (6) ദ്രൌപദീസ്വയംവരം (൦7) ഇന്ദ്രപ്രസ്ഥ" (8) ദ്യൂതം" (9) വനവാസം (10) അജ്ഞാതവാസം? (11) സന്ധിശ്രമം” (12) യുദ്ധം”? (13) യുദ്ധാനന്തര്മുണ്ടായ സംഘര്‍ഷങ്ങള്‍” (൧)യാദവനാശഠ (15) മഹാപ്രസ്ഥാനഠ”* എന്നീ ഇതിഹാസസന്ദര്‍ഭങ്ങള്‍ പ്രാധാന്യത്തോടെ നോവലില്‍ വിശദ മാക്കുന്നുണ്ട്‌. 20%, രണ്ടാമൂഴം, പു. 0.40 138 മാറ്റങ്ങള്‍ വരുത്തിയിരിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ വൃത്യാസങ്ങള്‍-കാരണങ്ങള്‍ 1. ഭീമന്റെ ബാല്യം 1) കുട്ടിക്കാലത്ത്‌ ദുര്യോധനാദികള്‍ ഉപ്രദ്രവിയ്ക്കുമ്പോള്‍ മാത്രം എതിര്‍ക്കുകയാണ്‌ ഭീമസേനന്‍ ചെയ്യുന്നത്‌. ആനപ്പന്തിയില്‍ വെച്ച്‌ ദുര്യോ ധനനും ദുശ്ശാസനനും കര്‍ണ്ണനും കൂടി ഏകനായ ഭീമനെ ആക്രമിച്ചപ്പോള്‍ ഭീമന്‌ ഉള്ളില്‍ പേടിയുണ്ടായിരുന്നെങ്കിലും അവരെ എതിര്‍ത്തു തോലപി ക്കാന്‍ കഴിഞ്ഞു. ദുര്യോധനാദികള്‍ ഭീമനെയാണ്‌ ആക്രമിച്ചിരുന്നതെന്നും ഭീമന്‍ ആദ്യം ശ്ര്ുതയുണ്ടായിരുന്നില്ലെന്നും അവരെ ഭയമായിരുന്നുവെന്നും പക്ഷേ അതിനൊക്കെയും മേലെയായിരുന്നു ശാരീരികബലമെന്നും സൂചി പ്പിയിക്കാനായിരിക്കാം ഈ സംഭവം നിബന്ധിച്ചത്‌. 0) പ്രമാണകോടിയില്‍ വെച്ച്‌ ദുര്യോധനന്‍ സൌഹാര്‍ദ്ദത്തോടെ പെരു മാറുകയും സല്‍ക്കരിയ്ക്കുകയും പ്രശംസിയ്ക്കുകയും ചെയ്തപ്പോള്‍ ഭീമന്‍ അയാളോട്‌ വളരെയധികം സ്നേഹം തോന്നി. മദ്യലഹരിയില്‍ ദുര്യോധ നനും ദുശ്ശാസനനും കര്‍ണ്ണനും കൂടി സംസാരിയ്ക്കുന്നതു കേട്ടപ്പോഴാണ്‌ അത്‌ ചതിയായിരുന്നുവെന്ന്‌ മനസ്സിലായത്‌”*. ഭീമന്റെ മനസ്സില്‍ ചാഞ്ചല്യവും ദ൬ര്‍ബ്ബല്യവുമാണീ സന്ദര്‍ഭത്തില്‍ വ്യക്തമാകുന്നര്‌. പ്രമാണകോടിയില്‍ നദി യില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ട്‌ കരയ്ക്കടിഞ്ഞ ഭീമന്‌ അഭയം നല്‍കിയ ത്‌. കാനനവാസികളായ നാഗന്മാരാണ്‌ അവര്‍ വേട്ടയും ചില യുദ്ധമുറ കളും ഭീമന്‍ പഠിപ്പിച്ചുകൊടുത്തു - ശ്രതുവിനോട്‌ ദയകാണിയ്ക്കരുതെ ന്നൊരുപദേശവും”*. ഈ മാറ്റം കഥയിലെ അമാനുഷികാംശം ഒഴിവാ ക്കാനായിരിക്കണം ഈ വിവരം ഭീഷ്മരോട്‌ പറയണമെന്ന്‌ യുധിഷ്ഠിരനും 207. അതേപുസ്തകം, പു.32. 208. അതേ പുസ്തകം, പു.47. 209. അതേ പുസ്തകം, പു.ട 139 ഗാന്ധാരിയോട്‌ പറയണമെന്ന്‌ അര്‍ജ്ജുനനും വാദിച്ചു. വിലക്കിയത്‌ കുന്തിയാണ്‌”്‌. iii) വസുദേവരുടെ കൊട്ടാരത്തില്‍ പോയി താമസിയ്ക്കാമെന്ന്‌ യുധിഷ്ഠിരന്‍ പറഞ്ഞപ്പോള്‍ സഹോദരര്‍ക്കുത്സാഹമായി. പക്ഷേ അവകാ ശികള്‍ ഒഴിഞ്ഞു പോവുകയല്ല വേണ്ടത്‌ എന്ന്‌ കുന്തിയുപദേശിച്ചു”" പ്രതിഷേധിയ്ക്കാതെയും പ്രതികരിയ്ക്കാതെയും ജീവിച്ച്‌ മക്കള്‍ക്ക്‌ അവകാശപ്പെട്ട രാജ്യം നേടിക്കൊടുക്കാന്‍ യത്നിയ്ക്കുന്ന കുന്തിയുടെ രാജ്യ ത്രന്തജ്ഞത വ്യക്തമാക്കാന്‍ നോവലിസ്ററ്‌ ഈ സന്ദര്‍ഭങ്ങള്‍ ഉപയോഗി യ്ക്കുകയാണ്‌. പ്രമാണകോടിയിലെ സംഭവം യുധിഷ്ഠിരന്‍ വിദുരരോട്‌ പറഞ്ഞപ്പോള്‍ കുന്തി എതിര്‍ത്തില്ല”. യുധിഷ്ഠിരന്റെ പിതൃത്വത്തിലേയ്ക്കുള്ള ഒരു സൂചനയാണല്ലോ ഇത്‌. 2. ആയുധാഭ്യാസം i) ഏക്ലവ്യനെ ഇരുട്ടത്ത്‌ ആരോ ആക്രമിച്ച വലംകൈയിന്റെ വിരലുകള്‍ വെട്ടിയെടുത്തു. ഏകലവ്യന്റെ തള്ളവിരല്‍ എരുക്കിലയില്‍ പൊതിഞ്ഞ്‌ ഗുരുദക്ഷിണയെന്നു പറഞ്ഞ്‌ ഒരു കാട്ടാളന്‍ ദ്രോണര്‍ക്ക്‌ കൊണ്ടുപോയി ക്കൊടുത്തു. അര്‍ജ്ജുനന്റെ അറിദവാടെയല്ല ഇതു സംങ്ബിപ്ൃതെന്നും നോവലില്‍ പറഞ്ഞിരിയ്ക്കുന്നു. തന്നെക്കാള്‍ വിദഗ്ദ്ധനായ ഒരു വില്ലാളിയെക്കുറിച്ച്‌ കേട്ടാല്‍ അസ്വസ്ഥനാകാന്‍ മാത്രം അസുയയുള്ളവനാണെന്നല്ലാതെ അര്‍ജ്ജുനനെ ഒരു ദുഷ്ടനായി നോവലിസ്റ്റ്‌ കാണുന്നില്ല. ദ്രോണരേയും അര്‍ജ്ജുനനോട്‌ വാത്സല്യമുള്ളവനും ധനമോഹിയുമായി മാത്രമേ ചിത്രീകരിച്ചിട്ടുളളു. ഏകലവ്യനോട്‌ ഈ അത്യാചാരം പ്രവര്‍ത്തിയ്ക്കാന്‍ ഈ ന്യൂനതകള്‍ പോര എന്നതു കൊണ്ടാകാം ഇതിനു പിന്നിലാര്‍ പ്രവര്‍ത്തി 211. അതേ പുസ്തകം, പു.ടി. 212. അതേ പുസ്തകം, പു.52. 213. അതേ പുസ്തകം, പു.52. 140 ച്ചുവെന്നത്‌ വ്യക്തമാക്കാതിരുന്നത്‌. ഏകലവ്യനെക്കുറിച്ച്‌ അര്‍ജ്ജുനന്റെ അസുയ വെളിപ്പെടുത്താന്‍ യോജിച്ച ഒരു സന്ദര്‍ഭമായി മാധ്രമേ പറയു ന്നുള്ളൂ. ഗുരുദക്ഷിണ കണ്ടപ്പോള്‍ ദ്രോണരുടെ മുഖം വിളറി” എന്നു പറ യുന്നതില്‍ നിന്നും അദ്ദേഹവും ഇത്ര പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ വേണം മന സ്സിലാഥാന്‍, ii) രഥപാഠങ്ങളിലും അസ്രതവിദ്യയിലും കൂടി ഭീമന്‍ പ്രാവീണ്യം നേടി. രാത്രിയില്‍ രഹസ്യമായി പരിശീലിച്ചു. അഭ്യാസക്കാഴ്ചയുടെ സമയത്ത്‌ ഈ കഴിവുകളെല്ലാം പ്രകടിപ്പിച്ച കാണികളെ വിസ്മയിപ്പിച്ചു. ഭീമന്റെ വൈദഗ്ധ്യം പൊലിപ്പിച്ചു കാണിയ്ക്കാനാകാം ഈ കൂട്ടിച്ചേര്‍ക്കല്‍. ആയുധാഭ്യാസത്തിന്റെ സമയത്തും, പ്രകടനത്തിന്റെ സമയത്തും മറ്റ്‌ ആയുധങ്ങള്‍ പ്രയോഗി യ്ക്കുന്ന ഭീമനെ തടുത്ത്‌ ഗദാപ്രയോഗം നടത്താന്‍ ദ്രോണര്‍ നിര്‍ബ്ബന്ധി യ്ക്കുന്നു”*. അര്‍ഹിയ്ക്കുന്ന അംഗീകാരം നിഷേധിയ്ക്കപ്പെടുന്ന ഭീമന്റെ മനോവേദനയും പ്രതിഷേധവും വ്ൃക്തമാക്കാനാണീ സന്ദര്‍ഭങ്ങള്‍ പ്രയോജനപ്പെടുന്നത്‌. 3. വാരണാവതം വാരണാവതത്തിലെത്തിയ പാണ്ഡവര്‍ അവിടെ കാര്യമായൊന്നും കാണാനില്ലെന്നറിഞ്ഞ്‌ പോകാനൊരുങ്ങുമ്പോഴാണ്‌ കുന്തി തങ്ങള്‍ നാടു കടത്തപ്പെട്ടിരിയ്ക്കുകയാണെന്ന്‌ മക്കളോട പറഞ്ഞത്‌. യാത്രാവേളയില്‍ വിദു രരുപദേശിച്ചതിന്റെ പൊരുള്‍ കണ്ടെത്തുന്നതും, ആ വീട അരക്കില്ലമാണെന്ന്‌ മനസ്സിലാക്കുന്നതും, കൌരവര്‍ തിരയാന്‍ വരുമ്പോള്‍ കാണാന്‍ ആറു മൃത ദേഹങ്ങ്ളുണ്ടാകണമെന്നു കരുതി അഞ്ചുമക്കളുമായി വന്ന കാട്ടാളത്തിയെ ക്ഷണിച്ച വീട്ടില്‍ പാര്‍പ്പിച്ചതും കുന്തിയാണ്‌”. കുന്തിയുടെ രാജ്യത്ര്തജ്ഞഞതയും 214. അതേ പുസ്തകം, al 56. 215, അതേ പുസ്തകം, പു.36,56,57,59. 216. അതേ പുസ്തകം, a!.72,74,79. 141 ആരത്തില്‍ ചിന്തിയ്ക്കാനുള്ള കഴിവും വ്യക്തമാക്കാനാണീ മാറ്റം. 4. ഹിഡിംബവനത്തിലും ഏക്ചക്രയിലും i) ഹിഡിംബനും ഹിഡിംബിയും ഇവിടെ കാട്ടാളന്മാരാണ്‌. ഹിഡിംബി മായയുപയോഗിച്ച്‌ സുന്ദരിയാകുകയോ ഭീമനെ വശീകരിയ്ക്കാന്‍ ശ്രമിയ്ക്കു കയോ ചെയ്യുന്നില്ല. യുധിഷ്ഠിരന്‍ ഹിഡിംബിയെ സ്വീകരിയ്ക്കാന്‍ ഭീമനോ ടാവശ്യപ്പെടുന്നുമില്ല. തങ്ങള്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു തന്ന, താന്‍ മൂലം അനാഥയായിത്തീര്‍ന്ന ഹിഡിംബിയെ ഭീമന്‍ സ്വമനസ്സാലെ സ്വീകരി യ്ക്കുകയാണ്‌””. അമാനുഷികാംശങ്ങളുപേക്ഷിയ്ക്കാനും ഭീമന്റെ മനസ്സിന്റെ മാര്‍ദ്ദവവും ധൈര്യവും കാണിയ്ക്കാനാണീ സന്ദര്‍ഭം ഉപയോഗിച്ചിരിയ്ക്കു ന്നത്‌. കുന്തി ഒരു നടുക്കത്തോടെയാണെങ്കിലും ഭീമനോടൊപ്പം വന്ന ഹിഡിംബിയെ എതിര്‍പ്പില്ലാതെ സ്വീകരിയ്ക്കുന്നു?”*. ഭീമന്‍ നിഷാദപുത്രനാ ണെന്ന വസ്തുതയിലേയ്ക്കുള്ള ഒരു സുചന കൂടിയാണത്‌. ॥) ഏകച്ക്രയിലേയ്ക്ക്‌ താമസം മാറ്റേണ്ടിവന്നപ്പോള്‍ ഗര്‍ഭിണിയായ ഹിഡിഠബിയെ ഭീമന്‍ മനസ്സില്ലാമനസ്സോടെ ഉപേക്ഷിച്ചു. യുക്തിപൂര്‍വ്വം ഭീമനെ പറഞ്ഞു മനസ്സിലാക്കി അതിന്‌ പ്രേരിപ്പിക്കുന്ന കുന്തിയുടെ വാക്കു കളില്‍ രാജ്യത്ര്തജ്ഞത വ്യക്തമാകുന്നു. iii) ഹിഡിംബിയ്ക്കുണ്ടാകുന്ന മകനെ, തന്റെ അഞ്ചു മക്കള്‍ക്കും മുത്ത മകനായ അവനെ വലുതാകുമ്പോള്‍ തന്റെ അരികിലേയ്ക്കയക്കണമെന്നേ കുന്തി പറയുന്നുള്ളൂ”. അവന്‍ രാജ്യാവകാശിയാണെന്ന്‌ പറയുന്നില്ല. രാജ്യത്ന്ത്രമറിയുന്ന കുന്തി അങ്ങനെ പറയരുതല്ലോ. 218. അതേ പുസ്തകം, പു.88. 219. അതേ പുസ്തകം, പു.89. 142 ൧) വ്രേതകീയനെന്ന ഏക്ച്ചകരയിലെ രാജാവ്‌ പുരുഷമേധം നടത്തി യിരുന്നു. അതിന്‌ ബലിപുരുഷന്മാരെ എത്തിച്ചു കൊടുക്കാമെന്നേറ്റ കാട്ടാ ഒനായിരുന്നു ബക൯. കഥാപാത്രങ്ങളെ മാനുഷികവല്‍ക്കരിയ്ക്കാനായി രിയ്ക്കണം ഈ മാറ്റം. 5. ദ്രനപദീ സ്വയംവരം 1) ധൃഷ്ടദ്യുമ്നനോട്‌ സംസാരിച്ചാണ്‌ ദ്രപദി കര്‍ണ്ണനെ നിരസിയ്ക്കു ന്നത്‌. ആ നിരാസം ഉറക്കെ പ്രഖ്യാപിയ്ക്കുന്നതും ധൃഷ്ദ്യുമ്നന്‍ തന്നൊ?. ദ്രപ ദിയിക്കും കര്‍ണ്ണനും തമ്മില്‍ നേരിട്ട്‌ വിദ്വേഷമുണ്ടാകത്തക്ക രീതിയില്‍ ഉള്ള സംഭ വങ്ങളൊന്നും നോവലില്‍ പറയുന്നില്ല. വസ്ത്രാക്ഷേപത്തിന്റെ സമയത്താണ്‌ കര്‍ണ്ണന്‍ പണയപ്പെട്ടു കഴിഞ്ഞ ദ്രൌരപദിയെക്കുറിച്ച്‌ നിന്ദ്യമായി സംസാരിയ്ക്കു ന്നത്‌“. അവിടേയും പാണ്ഡവവിദ്വേഷമാണ്‌ മുന്നിട്ടു നില്‍ക്കുന്നത്‌. കര്‍ണ്ണാവ മാനനം ഉദ്ദേശിച്ചിട്ടില്ലെന്നു വരുത്താനാകണം ഈ മാറ്റം. ii) ്രാഹ്മണവേഷധാരിയായ അര്‍ജ്ജുനനെ ദ്രൌപദി വരിച്ചപ്പോള്‍ ക്ഷത്രിയര്‍ ധൃഷ്ടദ്യുമ്നനോടും ദ്രുപദനോടും അര്‍ജ്ജുനോടും കലഹത്തി നൊരുങ്ങി. അസ്വസ്ഥനായ ദ്രുപദനെ ഭീമന്‍ സമാധാനിപ്പിച്ചു”. വലിയൊരു യുദ്ധമൊന്നും നടന്നതായി ഈ സന്ദര്‍ഭത്തില്‍ പറയുന്നില്ല. പാണ്ഡവരെ കൌരവര്‍ തിരിച്ചറിയുന്നില്ല, ദ്രുപദനോട നേരിട്ട്‌ ശ്രത്രുതയുമില്ല, പാണ്ഡവര്‍ തങ്ങളാരെന്ന്‌ വെളിപ്പെടുത്തുന്നില്ല. സുന്ദരിയായ ദ്രപദിയെ ലഭിയ്ക്കാത്തതിലുള്ള പ്രതിഷേധം മറ്റു രാജാക്കന്മാരോടൊപ്പം കൌഈരവരും പ്രകടിപ്പിച്ചുവെന്നു മാത്രം. ഇവിടെ വലിയൊരു യുദ്ധം ആവശ്യമ ല്ലെന്നു തോന്നിയതിനാലാകാം നോവലിസ്റ്റ്‌ ഇങ്ങനെയൊരു മാറ്റം വരുത്തിയത്‌. 220. അതേ പുസ്തകം, പു.9!. 221. അതേ പുസ്തകം, പു.102. 222. അതേ പുസ്തകം, പു.149. 223. അതേ പുസ്തകം, പു.104,105. 143 10) മാതൃശാസനവും, ജടിലയുടേയും വാര്‍ക്ഷിയുടേയും, ബഹുഭര്‍ത്ത്ൃ ത്വവും മുന്‍നിര്‍ത്തി യുധിഷ്ഠിരന്‍ ദ്രാപദിയെ ഐവരും വിവാഹം ചെയ്യണ മെന്ന്‌ വാദിയ്ക്കുന്നതില്‍ ദ്രപദിയോടുള്ള മോഹമാണ്‌ മുന്നിട്ടുനില്‍ക്കു ന്നത്‌“. നോവലിലെ യുധിഷ്ഠിരന്‍ ധര്‍മ്മത്തിന്റെ മറവില്‍ തന്റെ ഭീരുത്വവും ചാപല്യവുമെല്ലാം സുക്ഷിയ്ക്കുന്നവനാണ്‌. പലപ്പോഴും ഭീരുത്വം അയാളെ നിഷ്ക്രിയനാക്കുന്നുമുണ്ട്‌. ദ്രുപദനുമായുള്ള ബന്ധുത്വംകൊണ്ട്‌ തങ്ങള്‍ ശക്ത രാകുന്നതിനെക്കുറിച്ച്‌ ചിന്തിച്ച്‌ ധര്‍മ്മപുത്രര്‍ തന്നെയാണ്‌ ദ്രപദീസ്വയംവര ത്തെക്കുറിച്ച്‌ പറയുന്നതും മത്സരത്തില്‍ പങ്കെടുക്കാന്‍ അനുജന്മാരെ പ്രേരി പപിയ്ക്കുന്നതുഠ*. എന്നാല്‍ ആ പരീക്ഷണമൊന്നേറ്റെടുക്കാന്‍ ധൈര്യം കാണി യ്ക്കുന്നതുപോലുമില്ല. യുധിഷ്ഠിരന്റെ ചാപല്യം എടുത്തുകാണിയ്ക്കാനുള്ള ഒരു സന്ദര്‍ഭമായാണ്‌ നോവലിസ്റ്റ്‌ ഈ അവസരം ഉപയോഗിച്ചിരിയ്ക്കുന്നത്‌. ൧) കുന്തി പാണ്ഡവരൊരിയ്ക്കലും കലഹിച്ച്‌ പിരിയാതിരിയ്ക്കാ നാണ്‌ ദ്രാപദിയെ ഐവരും ചേര്‍ന്ന്‌ വിവാഹം ചെയ്യണമെന്ന്‌ താന്‍ പറ ഞ്ഞതെന്നും അതബദ്ധമായിരുന്നില്ലെന്നും എതിര്‍ത്തുനില്‍ക്കുന്ന ഭീമനോട്‌ പറഞ്ഞു*. തന്റെ അഞ്ചുമക്കള്‍ക്കും ്രൌരപദിയോട തോന്നിയ കാമം കുന്തി മനസ്സിലാക്കിയിരുന്നു. അധികം സംസാരിയ്ക്കാതെ, അന്തഃപുരത്തില്‍ കഴി ഞ്ഞുകൂടുവന്നവളെങ്കിലും ഓരോ കാര്യവും സസൂക്ഷ്മം കണ്ടറിയുകയും, ചിന്തിയ്ക്കുകയും, തന്റെ മക്കള്‍ക്കര്‍ഹമായ രാജ്യാവകാശം നേടിക്കൊടു ക്കാന്‍ യത്നിയ്ക്കുന്നവളുമാണ്‌ നോവലിലെ കുന്തി. തന്റെ മക്കളുടെ മന സ്സിന്റെ ഓരോ ചലനവും കണ്ടറിയാന്‍ കഴിവുള്ള ആ ബുദ്ധി പ്രകടമാക്കാ നാകണം ഈ കൂട്ടിച്ചേര്‍ക്കല്‍. 224. അതേ പുസ്തകം, പു.108. 225. അതേ പുസ്തകം, പു.97. 226. അതേ പുസ്തകം, പു.112. 144 V) MUANCOTO\Olo അനുചിതമാണെന്നു പറഞ്ഞ ദ്രുപദനോട്‌ ധൃഷ്ടദ്യുമ്നന്‍ വാദിച്ചു ജയിച്ചുവെന്നും അര്‍ജ്ജുനനേക്കാള്‍ അഭികാമ്യന്‍ ഭീമനാണെന്ന്‌ പറഞ്ഞുവെന്നും സൂചിപ്പിക്കുന്നു”. ശക്തനും തന്നോടൊപ്പം നില്‍ക്കുന്ന യോദ്ധാവുമായി ഭീമന്‍ പലപ്പോഴും ധൃഷ്ടദ്യുമ്നനെ കാണുന്നു ണ്ട്‌. ഈ അംഗീകാരം പരസ്പരം വെച്ചു പുലര്‍ത്തുന്നുണ്ട്‌ ഇവര്‍. അതാണ്‌ ധൃഷ്ടദ്യുമ്നനെ ഈയഭിപ്രായത്തിന്‌ പ്രേരിപ്പിച്ചത്‌. ഭീമന്റെ മഹിമ എടുത്തു കാണിയ്ക്കാനുതകുന്നു ഈ കൂട്ടിച്ചേര്‍ക്കല്‍. 6. ഇന്ദ്രപ്രസ്ഥം 1) ധൃതരാഷ്ട്രര്‍ അര്‍ദ്ധരാജ്യമായി ഖാണ്ഡവപ്രസ്ഥം യുധിഷ്ഠിരനെ ഏല്‍പിച്ചു അര്‍ജ്ജുനനും കൃഷ്ണനും കുടി കാടുപിടിച്ചു കിടന്ന ആ സ്ഥലം വെട്ടിത്തെളിച്ചു. കാട്ടില്‍ താമസിച്ചിരുന്ന നാഗന്മാര്‍ എതിര്‍ത്തെങ്കിലും വീടിനു തീ വെച്ചപ്പോള്‍ ഓടിയൊളിച്ചു. ആ സമയത്ത്‌ ഭീമന്‍ സ്ഥലത്തുണ്ടായിരുന്നി ല്‌”. മുലകൃതിയിലെ തക്ഷകന്റെ കഥയാണീ മാറ്റങ്ങളോടെ അവതരിപ്പിച്ചിരി യ്ക്കുന്നത്‌. ഇവിടത്തെ നാഗന്മാര്‍ ഭീമനെ പ്രമാണകോടിയില്‍ നിന്നു രക്ഷിച്ചവരാണ്‌. കഥയിലെ അമാനുഷികാംശം മാറ്റുന്നതോടൊപ്പം തന്നെ വിവരമറിഞ്ഞപ്പോള്‍ ഭീമന്റെ മനസ്സിലുണ്ടായ അസ്വസ്ഥതയെക്കുറിച്ച്‌ പറയു ന്നതിലൂടെ ക്ഷത്രിയത്വത്തിന്റേയും അധികാരത്തിന്റേയും പേരില്‍ കൃതഘനത കാണിയ്ക്കേണ്ടിവരുമ്പോള്‍ ദുഃഖിയ്ക്കുന്ന ആ മനസ്സിന്റെ ദൌര്‍ബ്ബല്യം കൂടി എടുത്തുകാണിയ്ക്കാനീ സന്ദര്‍ഭം നോവലിസ്റ്റ്‌ ഉപയോഗിച്ചിരിയ്ക്കുന്നു. ii) അസുരശിലപിയായ മയന്‍. ഇവിടെ ദക്ഷിണദേശത്തുനിന്നും വന്ന ശില്പിയാണ്‌. പല തരം നിര്‍മ്മാണരീതികളറിയുന്ന മയന്‍ വളരെ വിശിഷ്ട മായ ഒരു സഭ പാണ്ഡവര്‍ക്ക്‌ നിര്‍മ്മിച്ചുകൊടുത്തു. ഭീമന്‍ ഒരു ഗദയും”. 228, അതേ പുസ്തകം, പു. "16,128. 229. അതേ പുസ്തകം, പു.129,130. 145 ഇവിടേയും അമാനുഷികാഠശം മാറ്റുക എന്നതു തന്നെയാണല്ലോ നോവലി സ്റ്റിന്റെ ലക്ഷ്യം. 7. അര്‍ജ്ജുനന്റെ തീര്‍ത്ഥയാത്ര ദ്രൌപദി ഒരു വര്‍ഷം ഒരാളുടെ കൂടെ എന്ന നിയമം യുധിഷ്ഠിരനാണ്‌ അമ്മയുടെ അഭിപ്രായമെന്ന്‌ നിലയ്ക്ക്‌ പറയുന്നത്‌. യുധിഷ്ഠിരന്‍ ദ്രൌപദിയെ സ്വന്തമാക്കാന്‍ താല്പര്യമുള്ള, ദ്രാപദിയ്ക്ക്‌ അര്‍ജ്ജുനനോടുള്ള ഇഷ്ടത്തെക്കുറിച്ചറിയുന്നവനാണിവിടെ. ആ ചാപല്യം വ്യക്തമാക്കുക എന്ന ഉദ്ദേശ്യമായിരിയ്ക്കണം ഈ മാറ്റത്തിനു കാരണം. ഇതു കൂടുതല്‍ പ്രക്ടമാ ക്കുകയാണ്‌ അര്‍ജ്ജുനന്‍ ആയുധങ്ങളെടുക്കാന്‍ യുധിഷ്ഠിരന്റെ കൊട്ടാര ത്തില്‍ കയറുകയും ദ്രാപദിയെ കാണുകയും ചെയ്ത്‌ നിയമലംഘനം നട ത്തിയെന്ന കാര്യം യുധിഷ്ഠിരന്‍ കുന്തിയെ അറിയിച്ചതിലൂടെ?. അര്‍ജ്ജു നന്‍ തീര്‍ത്ഥയാത്ര പോകേണ്ടതില്ലെന്ന്‌ യുധിഷ്ഠിരന്‍ പറയുന്നുണ്ടെങ്കിലും പോകണമെന്ന താല്പര്യം ആ വാക്കുകളില്‍ പ്രകടമാകുന്നുണ്ട്‌”. ഉലൂപിയു ടേയും ചിത്രാംഗദയുടേയും വിവാഹക്കാര്യം കേട്ടപ്പോള്‍ യുധിഷ്ഠിന്‌ നീരസം തോന്നുന്നുണ്ട്‌. സുഭ്ദദയെ വിവാഹം ചെയ്യാന്‍ അര്‍ജ്ജുനന്‍ അനുമതി ചോദിച്ചതും സുഭ്രദ അര്‍ജ്ജുനന്റെ കുടെ ഒളിച്ചോടാന്‍ തയ്യാറായതും ദ്രപദി കേള്‍ക്കാന്‍ വേണ്ടിയെന്നോണം ഉറക്കെ പറയുകയാണ്‌ യുധിഷ്ഠിരന്‍. ഈ സന്ദര്‍ഭങ്ങളെല്ലാം യുധിഷ്ഠിരന്റെ സ്വാര്‍ത്ഥത, അസൂയ, ദ്രപദിയോടുള്ള കാമം തുടങ്ങിയ ചാപല്യങ്ങള്‍ വ്യക്തമാക്കാനാണ്‌ ഉപയോഗിച്ചിട്ടുളളത്‌. 230. അതേ പുസ്തകം, പു. 116. 231. അതേ പുസ്തകം, പു. 117. 232. അതേ പുസ്തകം, പു. 117. 233. അതേ പുസ്തകം, പു. 117. 234. അതേ പുസ്തകം, പു.118. 146 8. ജരാസന്ധവധം - ദ്രാപദിയുടെ സര്രലോഭനം ജരാസന്ധവധം ഭീമനേറ്റെടുക്കണമെന്ന്‌ ദ്രൌപദി ആവശ്യപ്പെട്ടു. കുരുക്കള്‍ക്കും പാഞ്ചാലര്‍ക്കും ജരാസന്ധനോട്‌ പകയില്ല. യാദവരുടെ കുടിപ്പകതീര്‍ക്കാന്‍ കൃഷ്ണന്റെ വാക്കുകള്‍ കേട്ട അര്‍ജ്ജുനന്‍ പുറപ്പെടരുത്‌. ആ സാഹസമേറ്റെടുക്കുന്നതിന്‌ ദ്രാപദി ഭീമന്‍ തന്റെ ഴമാണ്‌ വാഗ്ദാനം ചെയ്യുന്നത്‌”. നോവലിലെ ദ്രാപദി ക്ഷാ്രവീര്യം തിക്ഞ്ഞവളാണ്‌, അര്‍ജ്ജുനനെ മാത്രം കാമിച്ചവളാണ്‌, ഭീമന്‍ തന്നെ ആഗ്രഹിയ്ക്കുന്നുണ്ടെന്നറിയാമായി രുന്നിട്ടും ഭീമനെ തന്റെ ആവശ്യങ്ങള്‍ നിറവേറ്റിത്തരാനുള്ളവന്‍ എന്ന നിലയില്‍ക്കവിഞ്ഞൊരു പ്രാധാന്യം കൊടുക്കാതെ അവഗണിയ്ക്കുന്നവളാണ്‌. ദ്രാപദിയുടെ ഈ പ്രത്യേകതകള്‍ വ്ൃക്തമാക്കാനാണിങ്ങനെയൊരു സന്ദര്‍ഭം നോവലിസ്റ്റിവിടെ കൂട്ടിച്ചേര്‍ത്തിരിയ്ക്കുന്നത്‌. ഒപ്പം തിരസ്കൃതനാകുന്ന ഭീമന്റെ വേദനയും അമര്‍ഷവും വൃക്തമാക്കാനും. 9. ദ്യൂതം i) ചൂതുകളിയ്ക്ക്‌ ക്ഷണം ലഭിച്ചപ്പോള്‍ യുധിഷ്ഠിരന്‍ രഹസ്യമായി ആഫഹ്നാദിയ്ക്കുന്നു, ആഗ്രഹിയ്ക്കുന്ന” *. നോവലില്‍ യുധിഷ്ഠിരന്‍ ചൂത്‌ ഒരു ലഹരിതന്നെയാണ്‌. യുധിഷ്ഠിരന്റെ ദൌര്‍ബ്ബല്യം എടുത്തുകാണിയ്ക്കാ നാണിങ്ങിനെ അവതരിപ്പിച്ചിരിയ്ക്കുന്നത്‌. കുന്തിയ്ക്കും ഭീമനും ആപദ്ഭീതി യുണ്ട്‌. വിലപിടിച്ചതൊക്കെ നഷ്ടപ്പെടുത്തി തത്ത്വജ്ഞാനവും പറഞ്ഞുകൊ ണ്ടുള്ള യുധിഷ്ഠിരന്റെ മടക്കയാധ്ത ഭീമസേനന്‍ മനസ്സില്‍ കണ്ടു. മയസഭയില്‍ വെച്ചുണ്ടായ അപമാനത്തിനും ദ്രൌപദിയുടെ ചിരിയ്ക്കും ദുര്യോധനന്‍ പകരം വീട്ടുമോ എന്ന തോന്നല്‍ ഭീമന്റെ മനസ്സിലുണ്ട്‌”. ഭീമനും 235. അതേ പുസ്തകം, പു. 236. അതേ പുസ്തകം.പു.മ. 237, അതേ പുസ്തകം, പു.141 147 കുന്തിയും യുധിഷ്ഠിരനെ എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ടെന്നും, ഭീമന്‍ എത്ര ആഴത്തില്‍ ചിന്തിയ്ക്കുന്നുണ്ടെന്നും വ്ൃക്തമാക്കാനാണീ പരാമര്‍ശ ങ്ങള്‍ ഉപയോഗിച്ചിട്ടുള്ളത്‌. സഹദേവനും അടിമയായിക്കഴിഞ്ഞാണ്‌ കരുക്കളില്‍ ചതിയുണ്ടെന്ന്‌ യുധിഷ്ഠിരന്‍ സംശയം പ്രകടിപ്പിച്ചത്‌. തോറ്റെന്ന്‌ സമ്മതിച്ചാല്‍ കളി നിർത്താ മെന്ന്‌ ദുര്യോധനന്‍ പറഞ്ഞത്‌ യുധിഷ്ഠിരന്‍ ചെവിക്കൊണ്ടില്ല്‌**. ചൂതി നോടുള്ള താല്പര്യവും, ചിന്താശേഷിയുടെ കുറവും, വീണ്ടുവിചാരമില്ലായ്മ യുമാണീ സന്ദര്‍ഭത്തില്‍ വ്യക്തമാകുന്നത്‌. യുധിഷ്ഠിരന്റെ ധര്‍മ്മനിഷ്ഠയെ ചോദ്യം ചെയ്തുകൊണ്ട്‌ ഭീമസേനന്‍ സഹദേവനോട തീ കൊണ്ടുവരാന്‍ പറഞ്ഞത്‌ തന്റെ കൈ പൊള്ളിയ്ക്കാ നാണ്‌”. മുലകൃതിയിലെ പരാമര്‍ശം ഭീമന്റെ വ്യക്തിത്വത്തിന്‌ കളങ്കമേല്പി യ്ക്കുമെന്നതിനാലാകാം ഈ മാറ്റം. ദ്രാപദി ധൃതരാഷ്ട്രരോട്‌ എന്തോ സംസാരിച്ചുവെന്നേ നോവലില്‍ പറയുന്നുള്ളു. അതൊരാവശ്യപ്പെടലായിരുന്നുവോ, അഭ്യര്‍ത്ഥനയായിരു ന്നുവോ എന്നു പറയുന്നില്ല. ധൃതരാഷ്ട്രര്‍ ആദ്യവരമായി ദ്രാപദിയേയും അടുത്ത വരമായി പാണ്ഡവരേയും സ്വതന്ത്രരാക്കി”. ധീരയും, ആവശ്യ മായ സന്ദര്‍ഭങ്ങളില്‍ യുധിഷ്ഠിരനെ ചോദ്യം ചെയ്യാന്‍ മടിയ്ക്കാത്തവളു മാണ്‌ നോവലിലെ ദ്രാപദി. അതുകൊണ്ടായിരിയ്ക്കണം ഇത്രയേറെ അപ മാനിയ്ക്കപ്പെട്ടു നില്‍ക്കുന്ന ഒരു സന്ദര്‍ഭത്തില്‍, ഭര്‍ത്താക്കന്മാരില്‍ നിന്നും സുരക്ഷിതത്വം പ്രതീക്ഷിയ്ക്കാനില്ലാത്ത അവസ്ഥയില്‍ ദ്രപദി സ്വരക്ഷയ്ക്ക്‌ പ്രാധാന്യം നല്‍കി തന്റെ സ്വാത്ര്ത്രത്തിന്‌ മുന്‍ഗണന കൊടുത്തത്‌. 238. അതേ പുസ്തകം, പു.145. 239. അതേ പുസ്തകം, പു.148. 240. അതേ പുസ്തകം, പു.150. 148 1) ഇന്ദ്രരപസ്ഥത്തിലേയ്ക്ക്‌ പോകാനൊരുങ്ങവേ ധൃതരാഷ്ട്രരുടെ ദൂതന്‍ വന്ന്‌ വീണ്ടും ദ്യൂതത്തിന്‌ ക്ഷണിയ്ക്കുന്നുവെന്നറിയിച്ചപ്പോള്‍ എല്ലാം തിരിച്ചുനേടാം എന്ന ചൂതാട്ടക്കാരന്റെ പ്രത്യാശയായിരുന്നു യുധിഷ്ഠിരന്‍. കുന്തിയുടെ ദീര്‍ഘനിശ്വാസം യുധിഷ്ഠിരനെ ഉപദേശിച്ച്‌ പിന്തിരിപ്പിയിക്കാന്‍ കഴിയാത്ത്രത ചുതി നോടുള്ള ആസക്തി അയാള്‍ക്കുണ്ടെന്ന്‌ വ്യക്ത്മാഥടെന്നു;”. ഭീമന്‍ ദ്യൂതത്തിന്‌ സാക്ഷിയായി നിന്നില്ല. അതിഥിമന്ദിരത്തിലിരുന്ന്‌ മദ്യപിച്ചു വിവരങ്ങള്‍ നകുലസഹ ദേവന്മാരറിയിച്ചു കൊണ്ടിരുന്നു. എല്ലാം നഷ്ടപ്പെട്ട വീണ്ടും കാടുകയറണമെന്ന്‌ കേട്ടപ്പോഴും ഭീമന്‍ തികഞ്ഞ ശാന്തത യാണ്‌ പ്രകടിപ്പിയ്ക്കുന്നത്‌”**. യുധിഷ്ഠിരന്റെ ചാപല്യത്തിന്റെ ആഴം ശരിയ്ക്കറിയാമായിരുന്ന ഭീമന്‍ പ്രതികരിച്ചിട്ട്‌ കാരൃമില്ലെന്നതുകൊണ്ട്‌ ശാന്തതയവലംബിച്ചു. 10.കാമ്യകവനത്തില്‍ 1) കാമ്യകവനത്തില്‍ വെച്ച്‌ പാണ്ഡവര്‍ താമസിയ്ക്കാന്‍ തെരഞ്ഞെ ടുത്ത സ്ഥലം തന്റെ വേട്ടസ്ഥലമാണെന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയ കാട്ടാളത്തലവനായിരുന്നു കിര്‍മ്മീരന്‍. ബകസഹോദരനായ കിര്‍മ്മിരന്‍ ഭീമന്‍ തന്റെ ജ്യേഷ്ഠനെ വധിച്ചത്‌ നേര്‍വഴിയ്ക്കായതിനാല്‍ പകയില്ലായിരുന്നു. ഹിഡിംബന്റെ സുഹൃത്തായിരുന്ന കിര്‍മ്മീരന്‍ ഹിഡിംബിയെ വിവാഹം കഴിയ്ക്കാനാഗ്രഹിച്ചിരുന്നു. ഭീമന്‍ അവളെ ഉപേക്ഷിച്ചതിലായിരുന്നു അയാള്‍ക്ക്‌ ദേഷ്യം. മായാവിദ്യകൊണ്ട്‌ ഭീമന്‍ ഹിഡിംബിയെ മയക്കിയെടു ത്തതാണെന്ന്‌ അയാള്‍ വിശ്ഖസിച്ചു. തെറ്റിദ്ധാരണ നീങ്ങി ഇരുവരും സൌഹൃദം സ്ഥാപിയ്ക്കുകയാണ്‌ ചെയ്തത്‌”. ഭീമന്‍ നിഷാദപുത്രനാണെന്ന വസ്തുത യിലേയ്ക്കുള്ള ആ സൂുചനയാകുന്നുണ്ട്‌ ഈ നിബന്ധനം. അതു 24. അതേ പുസ്തകം, പു. 242. അതേ പുസ്തകം, പു. 152. 243. അതേ പുസ്തകം, പു.156,157. 149 കൊണ്ടാണല്ലോ കിര്‍മ്മീരനെ മനസ്സിലാക്കാനും സുഹൃത്താക്കാനും സാധി ചത്‌. ഭീമന്റെ മനസ്സിന്റെ മാര്‍ദ്ദവം പ്രകടമാക്കാനും ഈ സന്ദര്‍ഭം പ്രയോജന പ്പെടുന്നു. കിര്‍മ്മീരനില്‍ നിന്നാണ്‌ ഘടോല്‍ക്ക്ചനെക്കുറിച്ച്‌ ഭീമനറിയുന്ന ത്‌. ഹിഡിംബിയെക്കുറിച്ചോര്‍ക്കുന്ന ഒരു ഭര്‍ത്താവും അച്ഛനുമായ ഭീമന്റെ സ്വകാര്യദുഃഖവും ഇവിടെ പ്രകടമാകുന്നു. ii) ദുര്യോധനാദികളുടെ ശക്തിയെക്കുിച്ച്‌ കേട്ട ഭയക്കുന്നവനായല്ല നോവലില്‍ ഭീമനെ ചിത്രീകരിച്ചിരിയ്ക്കുന്നത്‌. കരുത്തനായ ഭീമന്റെ വ്യക്തി ത്വത്തിനത്‌ കളങ്കമേലപിയ്ക്കുമെന്നതിനാലാകാം ദുര്യോധനനും ദുശ്ശാസ നനുമൊത്തുള്ള മല്ലയുദ്ധത്തേയും യുദ്ധമുറകളേയും പറ്റി ചിന്തിച്ചാണ്‌ ഭീമ സേനന്‍ ഒഴിവുവേളകള്‍ കഴിച്ചു കൂട്ടിയിരുന്നതെന്ന്‌ പറയുന്നു”. 11) ദിവ്യാസ്ത്രങ്ങള്‍ തേടിയുള്ള യാത്രയെ മാനുഷികവല്‍ക്കരിയ്ക്കാ നാകാം, അര്‍ജ്ജുനന്‍ പുതിയ ആയുധങ്ങളെപ്പറ്റി അറിവു നേടാനായാണ്‌ യാത്രയ്ക്കൊരുങ്ങിയത്‌ എന്ന്‌ പറഞ്ഞിരിയ്ക്കുന്നു. തങ്ങള്‍ക്കു വന്നു ചേര്‍ന്നിരിയ്ക്കുന്ന ദുര്‍വ്വിധിയിലും യുധിഷ്ഠിരന്റെ നിഷ്ക്രിയത്വത്തിലുമെല്ലാം അര്‍ജ്ജുനന്‌ അസാംതൃപ്തിയുമുണ്ടായിരുന്നു”*”. അര്‍ജ്ജുനന്‍ഒരു മാറ്റമാഗ്രഹിയ്ക്കാന്‍ കാരണം സൂചിപ്പിയ്ക്കുന്നതിലൂടെ യുധിഷ്ഠിരനോട്‌ സഹോദരര്‍ക്ക്‌ മനസ്സിലുണ്ടായിരുന്ന പ്രതിഷേധം വൃക്തമാക്കാനും ഈ സന്ദര്‍ഭം നോവലിസ്റ്റ്‌ ഉപയോഗിയ്ക്കുന്നു. 11. പാണ്ഡവരുടെ തീര്‍ത്ഥയാത്ര 1) ഗന്ധമാദനം കയറാന്‍ ദ്രപദി വിഷമിച്ചപ്പോള്‍ ഘടോല്‍ക്ക്ചനും കൂട്ടരുമാണ്‌ സഹായിച്ചത്‌. കഥയിലെ അമാനുഷികാംശം ഒഴിവാക്കാനായി ഭീമന്‍ സ്മരിച്ചപ്പോള്‍ സഹായത്തിനെത്തിയതായല്ല, കാട്ടില്‍ വെച്ച്‌ 244. അതേ പുസ്തകം, പു.161. 245. അതേ പുസ്തകം, പു.150,160. 150 യാദൃച്ഛികമായി ഘടോല്‍ക്കചനെ കണ്ടുമുട്ടുന്നതായാണ്‌ പറഞ്ഞിരിയ്ക്കു ന്നത്‌. താന്‍ കാട്ടിലുപേക്ഷിച്ചുപോന്ന, പിന്നീടൊരിക്കലും അന്വേഷിയ്ക്കാത്ത ഹിഡിംബിയില്‍ തനിയ്ക്കു പിറന്ന മകനെ കാലങ്ങള്‍ക്കുശേഷം അവിചാരി തമായി കണ്ടപ്പോള്‍ ഭീമനുണ്ടായ അത്ഭുതവും, കുറ്റബോധവും, ക്ഷത്രിയ ത്വത്തിന്റെ പേരില്‍ മകനോട തന്റെ വാത്സല്യം പ്രകടിപ്പിയിക്കാന്‍ കഴിയാതെ പോകുന്നതിന്റെ ദുഃഖവും കലര്‍ന്ന്‌ വൈകാരിക സംഘര്‍ഷഠ* പ്രകട്മാദ്ാനും നോവലിസ്റ്റ്‌ ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തിയിരിക്കുന്നു. ii) കല്യാണസൌഈഗന്ധികകഥ ഇവിടെ വെറുമൊരു പുഷ്പാന്വേഷണ മാണ്‌. ഹനുമാനുമായുള്ള കുടിക്കാഴ്ചയും കുബേരഭടന്മാരോടൊത്തുള്ള പോരാട്ടവും സുതന്മാര്‍ പറഞ്ഞുണ്ടാക്കിയ രസകരമായ കഥകളാണെന്ന്‌ പരാമര്‍ശിച്ചത്‌ അമാനുഷികാംശം നീക്കം ചെയ്യാനായിരിയ്ക്കണം. ദ്രൌപദി മോഹം പറഞ്ഞപ്പോള്‍ സൌഈഗന്ധികപുഷ്പം തേടിച്ചെന്ന ഭീമന്‍ കുബേരനെ നേരില്‍ കാണാനുള്ള ആഗ്രഹം കൊണ്ട്‌ കുബേരഭൃത്യന്മാരുടെ തടവില്‍ ഒരു രാത്രി കഴിച്ചുകൂട്ടി. ഭീമന്റെ സത്യാവസ്ഥ അറിയാന്‍ കുബേരഭൃത്യര്‍ സഹോദരന്മാരെ തേടിപ്പിടിച്ച്‌ വിവരമറിയിച്ചു. എല്ലാവരും ഭീമനെ അന്വേഷി ച്ചെത്തി. കൂടെ ഘടോല്‍ക്കചനുമുണ്ടായിരുന്നു. ഭീമന്‍ ദ്രാപദിയ്ക്കു സമ്മാ നിച്ച സൌഗന്ധികപുഷ്പങ്ങള്‍ ദ്രൌപദി വളരെ അശ്രദ്ധമായി യുധിഷ്ഠിരന്‍ നല്‍കി. വഴിയരികിലൊരിടത്ത്‌ ആ പുഷ്പങ്ങള്‍ ഉപേക്ഷിയ്ക്കപ്പെട്ടതും ഭീമന്‍ കണ്ടു. ദ്രാപദിയും യുധിഷ്ഠിരനും ഭീമനോട്‌ കാണിയ്ക്കുന്ന അവഗ ണന വ്യക്തമാക്കാനാണീ സന്ദര്‍ഭം പ്രയോജ്നപ്പെടുത്തുന്നത്‌. ഇങ്ങനെ ഭീമന്‍ അവഗണിയ്ക്കപ്പെടുന്നതും അപമാനിയ്ക്കപ്പെടുന്നതും അയാള്‍ അവഗണിച്ച ഹിഡിംബിയുടെ മകന്റെ മുന്നില്‍ വെച്ചും. ഭീമന്‍ കടുത്ത ആത്മനിന്ദയുളവാ ക്കുന്ന ഒരു സന്ദര്‍ഭം കൂടിയാണിത്‌. 246. അതേ പുസ്തകം, പു.166-168. 247. അതേ പുസ്തകം, പു.169-172. 151 1) അസുരഗോത്രത്തില്‍പെട്ട ജടന്‍ ദ്രാപദിയെ അപഹരിയ്ക്കാന്‍ ശ്രമിച്ചു. ഭീമന്‍ ജടനെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയെങ്കിലും കൊന്നില്ല. കാഴ്ചക്കാര്‍ക്കുവേണ്ടി ഒരു വധം നടത്താന്‍ ഭീമന്‍ മനസ്സു വന്നില്ല. ഭീമന്റെ മനസ്സിന്റെ മാര്‍ദ്ദവം കാണിയ്ക്കാനാകാം ഈ മാറ്റം. കാട്ടാളന്മാരുടെ ഉപ്രദ വത്തെപ്പറ്റി പരാമര്‍ശങ്ങള്‍ നടന്നത്‌ ഘടോല്‍ക്കചന്റെ സാന്നിദ്ധ്യത്തിലാണ്‌. ജടന്‍ നിഷാദഗോത്രമല്ല, അസുരഗോ്രമാണെന്നു പറയുന്നതും ഘടോല്‍ക്ക ചന്‍ തന്നെ. കാഴ്ച്രദവ്യം പോലെ ഘടോൽക്കചനും കൂട്ടരും യുധിഷ്ഠി രന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ചത്‌ ജടന്റെ അറുത്തെടുത്ത തലയായിരുന്നു*. കാട്ടാളന്റെ അഭിമാനം സുചിപ്പിയ്ക്കാന്‍ കൂടിയായിരിയ്ക്കാം നോവലിസ്റ്റ്‌ മുലകൃതിയില്‍ നിന്ന്‌ ഇങ്ങനെ വ്യതിചലിച്ചത്‌. ൯) ആര്‍ഷ്ടിഷേണന്റെ ആശ്രമത്തില്‍ താമസിയ്ക്കുന്ന കാലത്ത്‌ പാഞ്ചാ ലിയുടെ ആഗ്രഹപ്രകാരം ശൈലാഞ്ചലത്തില്‍ താമസിയ്ക്കാന്‍ പറ്റിയസ്ഥല ങ്ങളുണ്ടോ എന്നു നോക്കാന്‍ ചെന്ന ഭീമനെ കുബേരന്റെ ആശ്രിതനായ മണിമാന്‍ എന്ന വേടത്തലവനും കൂട്ടരുമെതിര്‍ത്തു. ഭീമന്‍ അവരെ ഭീഷണി പ്പെടുത്തി അവിടെനിന്നു മാറ്റുകയും വിശ്രമിയ്ക്കാനുള്ള സ്ഥലമൊരുക്കാനും വഴി സുഗമമാക്കാനും അവരുടെ സഹായം ഉപയോഗിയ്ക്കുകയുമാണ്‌ ചെയ്തത്‌”*. മുലകൃതിയില്‍ നിന്നും വ്യത്യസ്തമായി നോവലിലെ ഭീമന്‍ യുദ്ധവും വധവും രക്തച്ചൊരിച്ചിലുമൊക്കെ ആവുന്നത്ര ഒഴിവാക്കാനാഗ്ര ഹിയ്ക്കുന്നവനാണ്‌. കാട്ടാളന്മാരുമായി സൌഹൃദം സ്ഥാപിയ്ക്കുന്ന ഭീമന്റെ രീതിയും നിഷാദപുത്രനെന്ന സത്യത്തിലേയ്ക്കെത്തിഠൊന്‍ തുടക്കം മുതല്‍ക്കേ നോവലിസ്റ്റ്‌ നിബന്ധിയ്ക്കുന്നുണ്ട്‌. മൂലകൃതിയിലെ മണിമ്മവധം ഇത്തരത്തില്‍ മാറ്റിയത്‌ ഇക്കാരണങ്ങളാലാകണം. 248. അതേ പുസ്തകം, പുട 249. അതേ പുസ്തകം, പു.176. 152 V) കാലകേയവധവും ഇവിടെ വ്യത്യസ്തമാണ്‌. കഥ മാനുഷികവല്‍ക്ക രിയ്ക്കാനാകണം കാലകേയന്‍ ഇവിടെ ഒരു ഗോത്രത്തലവനാണ്‌. അര്‍ജ്ജു നന കാലക്േയനുമായി യുദ്ധം ചെയ്യേണ്ടി വന്നു, അയാളെ വധിച്ചു എന്നു മാത്രമേ പറയുന്നുള്ളു. 12. ഘലാഷയാമത്ര ഘോഷയാത്രയ്ക്കിടയില്‍ കൌഈരവരെ ബന്ധനസ്ഥരാക്കിയ ചിത്രവാഹനന്റെ ഭടന്മാരോട പാണ്ഡവര്‍ സന്ധിപറഞ്ഞ്‌ ദുര്യോധനാദികളെ വിമുക്തരാക്കി. ആദ്യം സഹകരിയ്ക്കില്ലെന്നു പറഞ്ഞ്‌ എതിര്‍ത്തുനിന്ന അനു ജന്മാരെ രാജത്രന്രമതാണെന്ന്‌ വ്യക്തമാക്കി അനുസരിപ്പിയ്ക്കുകയാണ്‌ യുധിഷ്ഠിരന്‍ ചെയ്തത്‌”. യുധിഷ്ഠിരന്റെ നയതന്ത്രത്തില്‍ ഭീമന്‍ മമതയു ണ്ടാകുന്ന ഒരു സന്ദര്‍ഭമായി നോവലിസ്റ്റ്‌ ഈ അവസരം പ്രയോജനപ്പെടു ത്തിയിരിയ്ക്കുന്നു. 13. ദുര്യോധനന്റെ യാഗം ദുര്യോധനന്‍ വലിയൊരു യാഗം നടത്തി. ആവശ്യമെങ്കില്‍ സൈന്യവും സഹായവും നല്‍കണമെന്നര്‍ത്ഥിയ്ക്കാന്‍ പല രാജ്യങ്ങളിലും സഞ്ചരി യ്ക്കുന്ന കര്‍ണ്ണനെ ദിഗ്വിജയത്തിനെത്തിയ പോലെ പലരും എതിരേറ്റു”. ഇവിടെ കര്‍ണ്ണന്റെ ദിഗ്വിജയത്തില്‍ ഇങ്ങനെയൊരു മാറ്റം നോവലിസ്റ്റ്‌ കര്‍ണ്ണനെ അജയ്യനായി ചിത്രീകരിയ്ക്കാനുദ്ദേശിയ്ക്കാത്തതിനാലാകാം രാജസുയം നടത്താതിരുന്നതിലുള്ള കാരണത്തിലും മാറ്റമുണ്ട്‌. പാണ്ഡ വരെ ജയിയ്ക്കാന്‍ കഴിയാതെ നടത്തുന്ന രാജസൂയം ആരും അംഗീകരി യ്ക്കില്ലെന്നതു കൊണ്ടാണ്‌ കൌരവരതിന്‌ ധൈര്യപ്പെടാത്തതെന്ന്‌ 250. അതേ പുസ്തകം, പു.178. 251. അതേ പുസ്തകം, പു.185, 186. 252. അതേ പുസ്തകം, പു.187. 153 സഹദേവന്‍ പറയുന്നു. വനവാസക്കാലത്ത്‌ പാണ്ഡവരുടെ മനസ്സിലടക്കി പ്പിടിച്ച അമര്‍ഷത്തിന്റെ ബഹിര്‍ഗമനവും, കാരവരേക്കാള്‍ ശക്തരാണ്‌ തങ്ങളെന്നുള്ള ആത്മവിശ്വാസവും ഇവിടെ പ്രകടമാകുന്നു. 14. അടജ.ഞാതവാസം അജഞാതവാസത്തിന്‌ വിരാടപുരി നിര്‍ദ്ദേശിയ്ക്കുന്നതും, വേണ്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുന്നതും, അജ്ഞാതവാസത്തിന്റെ കാലപരിധി കഴിഞ്ഞപ്പോള്‍ അത്‌ പാണ്ഡവരാണെന്ന്‌ വെളിപ്പെടുത്തുന്നതും, ഉത്തരയും അഭിമന്യുവുമായുള്ള വിവാഹക്കാര്യം നിര്‍ദ്ദേശിയ്ക്കുന്നതും കൃഷ്ണനാണ്‌”*. കൃഷ്ണന്റെ സൂത്രധാരത്വം തീര്വമായിത്തുടങ്ങുന്നത്‌ ഇവിടെയാണ്‌. അതിനാകാഠ ഇങ്ങനെ ചില മാറ്റങ്ങള്‍ വരുത്തിയത്‌. ഉത്തരയുടെ വിവാഹക്കാര്യം വന്നപ്പോള്‍ താന്‍ തന്നെയാണ്‌ വരന്‍ എന്ന്‌ അര്‍ജ്ജുനന്‍ വിചാരിച്ചു എന്നൊരു നിബന്ധനമുണ്ട്‌”. ഇവിടെ അര്‍ജ്ജുനനെ സുന്ദരനും സ്ത്രീകളെ ആകര്‍ഷിയ്ക്കാന്‍ കഴിലുള്ളവനുമായാണ്‌ അവതതരിപ്പിച്ചിരിയ്ക്കുന്നത്‌. അതുകൊണ്ടായിരിയ്ക്കാം മൂലകഥയില്‍ നിന്നും വ്യത്യസ്തമായി ഈ മാറ്റം വരുത്തിയത്‌. 15. സന്ധിശ്രമം. i) പാതിരാജ്യം തന്നാല്‍ സന്ധിയാകാമെന്നു പറഞ്ഞ്‌ ഒരു ദുതനെ ഹസ്തിപുരത്തേയ്ക്കയയ്ക്കാമെന്നു ഇവിടെ തീരുമാനിയ്ക്കുന്നതു ദ്രുപദനാണ്‌. നോവലില്‍ ദ്രുപദന്‍ കൂടുതല്‍ ധീരനും പക്ചമതിയും യുദ്ധ കാര്യത്തില്‍ താല്പര്യവും പങ്കും ഏറ്റെടുത്തവനുമാണ്‌. ദ്രുപദന്റെ ത്ര്ത്രപര മായ പക്വത ദ്രോണനിര്‍ദ്ദേശ്മനുസരിച്ച്‌ തന്നോടെതിര്‍ക്കാന്‍ വന്ന അര്‍ജ്ജുന നേയും ഭീമനേയും സ്വീകരിച്ച സന്ദര്‍ഭത്തില്‍” നിന്നു തന്നെ 253. അതേ പുസ്തകം, പു.181. 254. അതേ പുസ്തകം, പു.190,191,209,210. 255. അതേ പുസ്തകം, പു.210. 256. അതേ പുസ്തകം, പു. 96. 154 വ്യക്തമാകുന്നുണ്ട്‌. ii) അര്‍ദ്ധരാജ്യം പോലും നിരസിച്ചുകൊണ്ട്‌ ധൃതരാഷ്ടര്രരയച്ച ദൂതനോട്‌ പാണ്ഡവര്‍ യുദ്ധസന്നദ്ധരാണെന്ന തീരുമാനം താനല്ല പറയേണ്ടതെന്നോര്‍ക്കാതെ യുധിഷ്ഠിരനെ മറികടന്ന്‌ ഭീമന്‍ പറഞ്ഞു ധൃതരാഷ്ട്രരുടെ അപനയത്തോട ഭീമനുള്ള ക്രോധവും യുദ്ധാവേശവും ഇവിടെ വ്യക്തമാകുന്നു. യുധിഷ്ഠിരന്‍ തന്റെ മറുപടി സഞ്ജയനോട്‌ രഹസ്യമായാണ്‌ പറയുന്നത്‌. പിന്നീട ഭീമനെ വിളിച്ച്‌ യുദ്ധമൊഴിവാക്കാന്‍ അര്‍ദ്ധരാജ്യമോ അഞ്ചുഗ്രാമങ്ങളോ മതിയെന്ന്‌ താന്‍ നിശ്ചയിയ്ക്കുന്നു വെന്ന്‌ പറഞ്ഞു. ഇരുവരും തമ്മില്‍ കലഹമുണ്ടായി. യുധിഷ്ഠിരന്‍ വെല്ലുവിളിയുടെ മട്ടിലാണ്‌ ഭീമനോട്‌ സംസാരിച്ചത്‌”. ഇവിടെ മൂലകൃതി യില്‍ നിന്നും വ്യത്യസ്തമായി സമാധാനകാഠംക്ഷിയായ യുധിഷ്ഠിരനെയല്ല, സഹോദരന്മാരോടുപോലും ആലോചിയ്ക്കാതെ തീരുമാനങ്ങളെടുക്കാന്‍ തനിയ്ക്കധികാരമുണ്ടെന്ന്‌ കരുതുന്നവനും, നിഷ്ക്രിയനും, ഭീരുവുമൊക്കെ യായ യുധിഷ്ഠിരനെയാണ്‌ കാണുന്നത്‌. iii) യുധിഷ്ഥിരനുമായുണ്ടായ കലഹത്തിന്റെ നീരസം കൊണ്ടാണ്‌ എല്ലാ വരും യുദ്ധത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തിയപ്പോള്‍ ഭരതവംശത്തെ രക്ഷിയ്ക്കാന്‍ താന്‍ ദുര്യോധനന്റെ ദാസനാകാനും തയ്യാറാണെന്ന്‌ ഭീമന്‍ പറഞ്ഞത്‌. കൃഷ്ണനോടും മറുത്തു സംസാരിയ്ക്കേണ്ടിവന്നു. പുറമേയ്ക്ക്‌ അക്ഷോഭ്യ നായിതന്നെയാണ്‌ സംസാരിച്ചതെങ്കിലും ആ വാക്കുകളില്‍ കടുത്ത അമര്‍ഷം പ്രകടമാകുന്നുണ്ട്‌. എല്ലാവര്‍ക്കും തന്നോടുണ്ടായ ദേഷ്യം കണ്ടുണ്ടായ ക്ഷോഭം ഭീമന്‍ പ്രകടിപ്പിച്ചത്‌ ഒരു മദയാനയോടാണ്‌. പക്ഷേ ധൃഷ്ടദ്യുമ്നനും ദ്രപദിയും തന്നെ തെറ്റിദ്ധരിച്ചിട്ടില്ല എന്നു കണ്ടപ്പോള്‍ ശാന്തനാവുകയും 257. അതേ പുസ്തകം, പു.214 258. അതേ പുസ്തകം, പു.215. 155 ചെയ്തു. ഭീമനും ധൃഷ്ടദ്യുമ്നനും പരസ്പരം അംഗീകരിയ്ക്കുന്നവരാ ണ്‌. ദ്രപദിയോട ഭീമന്‌ ആരാധനയുമുണ്ട്‌. ഏറ്റവുമധികം ഉപദ്രവിച്ചവരെ എതിര്‍ക്കേണ്ടതിനുപകരം ശമമാഗ്രഹിയ്ക്കുന്നതുകണ്ടപ്പോള്‍, ശത്രുക്കളെ എതിരിടേണ്ട രീതികളെക്കുറിച്ച്‌ സദാ ചിന്തിച്ചു കൊണ്ടിരുന്ന ഭീമനത്‌ ഷണ്ഡ ത്വമായാണ്‌ തോന്നിയത്‌. ആ പ്രതിഷേധമാണ്‌ ഭീമനെ വ്യത്യസ്തമായി പ്രതികരിയ്ക്കാന്‍ നിര്‍ബ്ബന്ധിച്ചത്‌. ആ കലഹത്തെപ്പറ്റി ഭീമന്‍ ആരോടും പറ യുന്നുമില്ല. ഭീമന്റെ വാക്കുകള്‍ മാത്രം കേട്ടവര്‍ക്ക്‌ ഭീമനോട ദേഷ്യം തോന്നി. അതിലയാള്‍ക്ക്‌ ക്ഷോഭവുമുണ്ട്‌. ഭീമന്‍ ഇവിടെ നല്‍കിയിരിയ്ക്കുന്ന വ്യക്തി ത്വത്തിന്റെ പ്രത്യേകതകളായ അന്തര്‍മുഖത്വം, യുധിഷ്ഠിരന്റെ ചാപല്യങ്ങളോ ടുള്ള അമര്‍ഷം, അതുകൊണ്ട്‌ അനുഭവിയ്ക്കേണ്ടി വരുന്ന ദുരിതങ്ങളിലുള്ള പ്രതിഷേധം, തന്നെ മറ്റുള്ളവര്‍ പരിഗണിയ്ക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷവും സമാധാനവും - ഒക്കെ ഈ സന്ദര്‍ഭ ത്തില്‍ പ്രകടമാകുന്നു. അതിലുപരി മുലകൃതിയിലെ ഭീമന്റെ സമാധാനചിന്ത അയാളെ ഷണ്ഡനാക്കുന്നു എന്നു തോന്നലായിരിയ്ക്കണം ഇങ്ങനെയൊരു സംഭവം കൂട്ടിച്ചേര്‍ക്കാന്‍ നോവലിസ്റ്റിനെ പ്രേരിപ്പിച്ചത്‌. ൯) യുധിഷ്ഠിരന്റെ ദൂതനായി സന്ധിശ്രമത്തോടെ ഹസ്തിനപുരിയി ലേക്ക്‌ പോയ കൃഷ്ണന്‍ തിരിച്ചുവന്ന്‌ ദുര്യോധനന്റെ വിസമ്മതവും, യുദ്ധ ത്തിനൊരുങ്ങണമെന്ന കുന്തിയുടെ സന്ദേശവും പറഞ്ഞു. യുധിഷ്ഠിരനോട്‌ മറുപടി ആരാഞ്ഞു നില്‍ക്കുന്നവരോട്‌ അഭിമന്യുവിന്റെ വിവാഹക്കാര്യം പറഞ്ഞ്‌ ഒഴിഞ്ഞുമാറാനുള്ള ശ്രമം നടത്തുംപോലെയാണ്‌ അദ്ദേഹം പെരു മാറിയത്‌.കൃഷ്ണന്‍ ക്ഷമ നശിച്ച്‌ എന്തു ചെയ്യണമെന്ന്‌ തുറന്നു ചോദിച്ച പ്പോഴാണ്‌ യുധിഷ്ഠിരന്‍ ശാന്തനായിത്തന്നെ യുദ്ധമാവാമെന്ന്‌ പറഞ്ഞത്‌. ഗത്യന്തരമില്ലാത്ത ഘട്ടത്തില്‍ ഉറച്ച തീരുമാനം ശാന്തമായിത്തന്നെ സ്വീകരി 259. അതേ പുസ്തകം, പു.219. 260. അതേ പുസ്തകം,പു.221 156 യിക്കാനുള്ള യുധിഷ്ഥിരന്റെ കഴിവാണിവിടെ കണ്ട്‌. പെട്ടെന്ന്‌ മനസ്സിലാക്കാന്‍ കഴിയാത്ത വിധം വൃത്യസ്തത പുലര്‍ത്തുന്ന യുധിഷ്ഠിരന്റെ പെരുമാറ്റ രീതിയെക്കുറിച്ച്‌ നോവലില്‍ പരാമര്‍ശവുമുണ്ട്‌*”. 16. യുദ്ധാരാഭം 1) പാണ്ഡവപക്ഷത്തെ സേനാനായകന്‍ ആരാകണമെന്ന ചര്‍ച്ചയില്‍ ഭീമന്‍ ശിഖണ്ഡിയുടെ പേരു പറഞ്ഞത്‌ അയാള്‍ക്ക്‌ കൊലയൊരു വിനോദ്മാണെന്ന്‌ കണ്ടാണ്‌. അന്യനാകയാല്‍ മറുപക്ഷത്ത്‌ ആചാര്യന്മാരും പിതാമഹനും നില്‍ക്കുമ്പോള്‍ അസ്വസ്ഥത തോന്നാനിടയില്ലെന്ന ഒരു യുദ്ധത്ന്ത്രവും ഭീമനുദ്ദേശിച്ചു””. അംബയുടെ പുനര്‍ജന്മമാണ്‌ ശിഖണ്ഡി യെന്ന കഥ ഇവിടെ നോവലിസ്റ്റ്‌ സ്വീകരിച്ചിട്ടില്ല. മുലകഥയിലെ പോലെ പ്രതികാരദാഹിയായി ചിത്രീകരിച്ചിട്ടില്ലെങ്കിലും ഭീതിദമായ ഒരു മുഖഭാവം ശിഖണണ്‍്ഡിയ്ക്കുള്ളതായി പറയുന്നു. 1) കൌാരവപക്ഷത്ത്‌ സേനാനായകനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ കലഹമുണ്ടായി, കര്‍ണ്ണന്‍ പിണങ്ങി, ജയ്രദഥനും ഭഗദത്തനും സ്ഥാനത്തിനു വേണ്ടി മത്സരിച്ചു, അവസാനം ദുര്യോധനന്‍ തന്നെ ഭീഷ്മരെ നിശ്ചയിച്ചു എന്നെല്ലാം കൂട്ടിച്ചേര്‍ത്തിരിയ്ക്കുന്നു”**. കാരവപക്ഷത്തെ അനൈക്യം സൂചിപ്പിയ്ക്കാനാകാം ഈ മാറ്റം. 1) കൃഷ്ണന്‍ സന്ധിയ്ക്കു ശ്രമിച്ചവനാകയാല്‍ യുദ്ധം ചെയ്യുന്നത്‌ ശരിയല്ല എന്ന്‌ ആചാര്യന്മാരുടെ പ്രേരണ കാരണം ദുര്യോധനനും ധൃതരാഷ്ട്രരും പറഞ്ഞു, കൃഷ്ണന്‍ ആയുധമെടുക്കില്ലെന്ന്‌ ശപഥം ചെയ്തു എന്നൊരു മാറ്റം നോവലില്‍ കാണുന്നു". നോവലിലെ കൃഷ്ണന്‍ 261. അതേ പുസ്തകം, പു.187. 262. അതേ പുസ്തകം, പു.225. 263. അതേ പുസ്തകം, പു. 231. 264. അതേ പുസ്തകം, പു.227. 157 അവതാരപുരുഷനല്ല, പാണ്ഡവപക്ഷപാതിയാണ്‌. അങ്ങനെയൊരാള്‍ സ്വമേ ധയാ ആയുധമെടുക്കില്ലെന്ന്‌ തീരുമാനിയ്ക്കുന്നതിലുള്ള പൊരുത്തക്കേ ടാകാം ഈ മാറ്റത്തിന്‌ നോവലിസ്റ്റിനെ പ്രേരിപ്പിച്ചത്‌ അപ്പോള്‍ തന്റെ സൈന്യം വിട്ടുകൊടുത്തു എന്ന വസ്തുതയ്ക്ക്‌ സാംഗത്യമില്ലല്ലോ. അതുകൊണ്ടാകാം ബലരാമന്‍ നേരത്തെ വാക്കുകൊടുത്തതിനാല്‍ യാദവസൈസന്യം വിട്ടുകൊ ടുത്തു” എന്ന്‌ മാറ്റിയത്‌. ൦) ഭീഷ്മവധം ചെയ്യാമെന്ന്‌ ശിഖണ്ഡി സ്വയം ഏല്‍ക്കുന്നു. അയാ ളുടെ വാക്കുകളും സ്വരവും രൂപവുമെല്ലാം ഒരു ഘാതകനു ചേര്‍ന്ന ഭീകര തയോടെ അവതരിപ്പിച്ചിരിയ്ക്കുന്നു”*. അര്‍ജ്ജുനന്‍ ഭീഷ്മാചാര്യരെ വീഴ്ത്തി യതിലും ഒരു പുതിയ തന്ത്രം ഇവിടെ ചേര്‍ത്തിട്ടുണ്ട്‌”. അംബയുടെ പുനര്‍ജ ന്മമെന്ന കഥയില്‍ നിന്ന്‌ ശിഖണ്ഡിയെ മുക്തനാക്കാനാകണം ഈ വ്യതിയാനം. 17, യുദ്ധഠ i) ഭീഷ്മപരാക്രമവും, അര്‍ജ്ജുനനെതിര്‍ക്കാനുള്ള മടിയും കണ്ട്‌ കുപി തനായ കൃഷ്ണന്‍ ചകമ്മട്ടിയെടുത്ത്‌ ഭീഷ്മരെ ആക്രമിയ്ക്കാനൊരുങ്ങി. അര്‍ജ്ജുനന്‍ തടഞ്ഞപ്പോള്‍ ആയുധമെടുക്കില്ലെന്നാണ്‌ തന്റെ ശപഥം,ചമ്മട്ടി ഒരായുധമല്ല എന്നായിരുന്നു കൃഷ്ണന്റെ മറുപടി"*. ശപഥത്തിലും പഴുത്‌ കണ്ടെത്താന്‍ കഴിവുള്ള കൃഷ്ണന്റെ ത്ര്രം സൂചിപ്പിയിക്കാനുള്ള ഒരു സന്ദര്‍ഭ മായാകാം നോവലിസ്റ്റ്‌ ഈ അവസരം കണ്ടത്‌. ഭീഷ്മര്‍ സ്വച്ചന്ദമൃത്യുവാണെന്നും ഉത്തരായനം കാത്തുകിടക്കുകയാ ണെന്നുമുള്ള കഥ ഇവിടെ സ്വീകരിച്ചിട്ടില്ല. മരിച്ചിട്ടില്ല, മരണാസന്നനാണ്‌ എന്നുമാത്രം പറഞ്ഞ്രിയ്ക്കുന്നു, ദ്രോണര്‍ ആയുധം വെടിഞ്ഞ്‌ തേര്‍ത്ത്്ടിലിരുന്ന്‌ 265. അതേ പുസ്തകം, പു.227. 266. അതേ പുസ്തകം, പു.230. 267. അതേ പുസ്തകം, പു.239. 268. അതേ പുസ്തകം,പു.238. 158 ധ്യാനിച്ച്‌ ആത്മാവിനെ ഈശ്വരനില്‍ ലയിപ്പിച്ച മൂലകഥയും സ്വീകരിച്ചിട്ടില്ല. അമാനുഷികാംശങ്ങള്‍ ഒഴിവാക്കാനായി വരുത്തിയിരിയ്ക്കുന്ന മാറ്റങ്ങളാ ണിത്‌. യുദ്ധഭൂമിയില്‍ വെച്ച്‌ കര്‍ണ്ണന്‍ തന്റെ ജ്യേഷ്ഠനാണെന്ന്‌ ഭീമനറിയു ന്നതും കുട്ടിച്ചേര്‍ക്കലാണ്‌. അതിനദ്ദേഹത്തിന്‌ ന്യായീകരണവുമുണ്ട്‌*. മാന സികമായ പരാജയം മാത്രമേ നോവലിസ്റ്റ്‌ ഭീമന്‌ നല്‍കുന്നുള്ളൂ. കര്‍ണ്ണന്റെ മുന്നില്‍ ഭീമന്‍ തോറ്റു പിന്‍വാങ്ങുന്നതും കര്‍ണ്ണന്റെ അധിക്ഷേപം കേള്‍ക്കേണ്ടി വരുന്നതും നായകവ്യക്തിത്വത്തിന്‌ കളങ്കമേലപിയ്ക്കാതിരിയ്ക്കാന്‍ കൂടി യാണീ കൂട്ടിച്ചേര്‍ക്കല്‍. iii) അര്‍ജ്ജുനന്‌ ലഭിച്ച ആയുധങ്ങള്‍ ഇന്ദ്രന്‍ കൊടുത്തതാണെന്ന്‌ പാണ്ഡവര്‍ പ്രചരിപ്പിച്ചു. ഇന്ദ്രപുരതനാണെന്നതിനാല്‍ മറ്റുള്ളവരത്‌ വിശ്വ സിയ്ക്കുമെന്നുറപ്പുള്ളതിനാല്‍. കര്‍ണ്ണന്റെ വേല്‍ ഇന്ദ്രന്‍ സമ്മാനിച്ചതാ ണെന്നും അംഗരാജ്യത്തെ ഒരു ശിലപി നിര്‍മ്മിച്ചതാണെന്നും പക്ഷമുണ്ടെന്നും നോവലില്‍ ചേര്‍ത്തിരിയ്ക്കുന്നു?”. ഈ കാര്യങ്ങളുടേയും പിറകിലുള്ള കഥ യിലെ അമാനുഷികാംശം ഒഴിവാക്കാനാകാം ഈ മാറ്റം. ൧) ദുശ്ശാസനനെ ഭീമസേനന്‍ വെറും കൈകൊണ്ടാണ്‌ മാറുപിളര്‍ക്കു ന്നതും വധിയ്ക്കുന്നതും*. പതിനാലു വര്‍ഷങ്ങളായി ഭീമന്‍ മനസ്സിലടക്കി പിടിച്ച വെറുപ്പും, ക്രോധവും, അക്കാലങ്ങളിലൂടനീളം മനസ്സില്‍ തയ്യാറാക്കിയ യുദ്ധരീതിക്ളുമൊക്കെ സാഫ്ല്യൃത്തിലെത്തുന്ന ഒരു സന്ദര്‍ഭമായതിനാലാകാഠ ആ രംഗം കുറച്ചുകൂടി ഭീകരത കലര്‍ത്തി നോവലിസ്റ്റ്‌ അവതരിപ്പിച്ചത്‌. ) കഥ മാനുഷികവല്‍ക്കരിയ്ക്കാനാകാഠം ദുര്യോധനന്‍ ഒളിച്ചിരുന്നത്‌ നദീമുഖത്തുള്ള ഒരു ഗുഹയിലായിരുന്നു എന്ന്‌ മാറ്റിയത്‌”. ഭീമന്‍ ദുര്യോധനനെ പരാജയപ്പെടുത്തി. ശപ്ഥമോ, മൈത്രേയമുനിയുടെ ശാപമോ 269. അതേപുസ്തകം, ഫലശ്രുതി”, പു.295. 270. അതേ പുസ്തകം,പു.245. 271. അതേ പുസ്തകം, പു.255. 272. അതേ പുസ്തകം, പു.262. 159 കൃഷ്ണനിര്‍ദ്ദേശമനുസരിച്ച്‌ അര്‍ജ്ജുനന്‍ നല്‍കിയ സൂചനയോ ഒന്നും ഇവിടെ പരാമര്‍ശിയ്ക്കുന്നില്ല. അമാനുഷികാംശങ്ങളും, ഭീമന്റെ വീരത്വത്തെ കുറച്ചു കാണിയ്ക്കുന്ന കഥാംശങ്ങളുമൊക്കെ ഇവിടെ മാറ്റിയിരിയ്ക്കുന്നു. വാരിയെല്ലിനേറ്റ ഗദാഘാതം കൊണ്ടാണ്‌ ദുര്യോധനന്‍ വീണത്‌. വീണശേഷം തുടയ്ക്കടിച്ചു. തന്റെ കൂടെയുള്ളവര്‍ തന്നെ കുറ്റപ്പെടുത്തിയപ്പോഴുള്ള ക്ഷോഭം കൊണ്ടാണ്‌ താന്‍ ദുര്യോധനനെ തലയ്ക്കടിച്ചു കൊല്ലുമെന്ന്‌ പറ ഞ്ഞത്‌. അങ്ങനെ ചെയ്യുന്നില്ല. ദുര്യോധനന്‍ വീണതോടെ തന്റെ ശക്തിമുഴു വന്‍ നഷ്ടപ്പെട്ടപോലെ ഭീമന്‌ തോന്നുന്നുണ്ട്‌”. എല്ലാ പകയും വെറുപ്പും ക്രോധവും അവിടെ അവസാനിച്ചെന്ന്‌ സാരം. ഇനിയും രക്തച്ചൊരിച്ചിലു ണ്ടാക്കാനുള്ള ഭീമന്റെ വൈമുഖ്യം, ആ ദ൪ബ്ബല്യം തന്നെയാണ്‌ ഇവിടെയും നിബന്ധിച്ചിരിയ്ക്കുന്നത്‌. 18. കര്‍ണ്ണന്‍ ജ്ൃഷ്ഠനാണെന്നറിഞ്ഞപ്പോള്‍ കര്‍ണ്ണന്‍ ജ്ൃേഷ്ഠനാണെന്നറിഞ്ഞ യുധിഷ്ഠിരന്‍ എല്ലാ നാശങ്ങള്‍ക്കും കാരണം അമ്മയാണെന്നു പറഞ്ഞു. അമ്മ എന്നല്ല “സ്ര്തീ” എന്ന പദമാണു പയോഗിച്ചത്‌. സഹോദരന്മാര്‍ അമ്മയെ ശപിച്ചപ്പോഴും ഭീമനതിന്‌ കഴിഞ്ഞി ല്ല. കുട്ടിക്കാലം തൊട്ടേ നിര്‍ഭാഗ്യങ്ങള്‍ മാത്രമനുഭവിയ്ക്കേണ്ടിവന്ന അമ്മയെ ശപിയ്ക്കാനോ, അമ്മയോട പൊറുക്കാനോ ഭീമനായില്ല്‌*”. മറ്റുള്ളവരെ മന സ്സിലാക്കാനും സ്‌നേഹിക്കാനും കഴിവുള്ള ഭീമന്റെ മനസ്സ്‌ പ്രകടമാക്കുക യാണ്‌ ഈ പരാമര്‍ശനത്തിലൂടെ. 19. നിഷേധിയ്ക്കപ്പെട്ട കിരീടം യുധിഷ്ഠിരന്‍ തനിയ്ക്കു രാജാവാകാന്‍ വയ്യെന്നും ഭീമന്‍ രാജ്യമേ റ്റെടുക്കട്ടെയെന്നും പറഞ്ഞു. അനുജന്മാരും അതനുകുലിച്ചു. ഭീമന്‍ 273. അതേ പുസ്തകം, പു. 265,266. 274. അതേ പുസ്തകം, പു.272,273. 160 മനസ്സില്‍ സന്തോഷമായിരുന്നു. പക്ഷേ മഹാരാജ്ഞിപദം നഷ്ടപ്പെടുന്നതിന്റെ സങ്കടവുമായി ദ്രൌപദിയും, പിറകെ രാജസ്ഥാനത്തിന്‌ ഭീമനനര്‍ഹനാണെന്ന്‌ പറഞ്ഞുകൊണ്ട്‌ കുന്തിയും വിദുരരുമെത്തി - ഭീമന്‍ തന്റെ ദുഃഖം മറച്ചുവെച്ചു കൊണ്ട്‌ താന്‍ രാജാവാകില്ലെന്ന്‌ വാക്കു കൊടുത്തു”. മൂലകൃതിയില്‍ ഇല്ലാത്ത ഈ ഏച്ചുകൂട്ടല്‍ നോവലിസ്റ്റ്‌ തന്റെ നായകന്‍ നല്‍കുന്ന അംഗീകാരമാണ്‌, കാരണം ബാഹുബലം കൊണ്ട്‌ രാജ്യം നേടുന്ന ക്ഷത്രിയ നവകാശപ്പെട്ടതാണ്‌ രാജ്യമെങ്കില്‍ യുദ്ധത്തില്‍ അര്‍ജ്ജുനനേക്കാളേറെ ശ്രത്രുപക്ഷത്തെ ഇല്ലായ്മ ചെയ്തത്‌ ഭീമനാണ്‌. യുധിഷ്ഠിരന്റെ കഴിവുകേടുകള്‍ പലപ്പോഴും മനസ്സിലാക്കുന്ന ഭീമന്‍ തന്റെ കഴിവില്‍ ആത്മവിശ്വാസവുമുണ്ടായിരുന്നു. അതാണല്ലോ രാജ്യം തനിയ്ക്കാണെന്നു പറഞ്ഞപ്പോള്‍ ഭീമനാഫ്ലാദിച്ചത്‌. ഉറ്റവര്‍ തന്നെയാണ്‌ ഭീമനെ പലപ്പോഴും അവഗണിയ്ക്കുന്നതും നിരാശപ്പെടുന്നതും. അതിനു പറ്റിയ ഒരു സന്ദര്‍ഭമാക്കിയിരിയ്ക്കുകയാണ്‌ ദ്രാപദിയുടേയും, കുന്തിയു ടേയും, വിദുരരുടേയും വരവ്‌. അവരെ ഭീമനെതിര്‍ത്തില്ല. പക്ഷേ ഭീമന്റെ വാക്കുകളില്‍ ആ പ്രതിഷേധം മുഴുവന്‍ പ്രക്ടമാണ്‌- ആ അവസരത്തിന്റെ മാത്രമല്ല, ജീവിതത്തിലുടനീളം താനനുഭവിച്ച എല്ലാ അവഗണനയോടും അപമാനത്തോടുമുള്ള പ്രതിഷേധം. ഭീമന്‍ സ്ഥാനം ലഭിച്ചപ്പോള്‍ അത്‌ തനിയ്ക്ക്‌ അവകാശപ്പെട്ടതാണെന്ന്‌ കരുതുന്നുണ്ട്‌, ആഹ്ലാദിയ്ക്കുന്നുണ്ട, വിട്ടുകൊടുക്കേണ്ടിവന്നതില്‍ ദുഃഖിയ്ക്കുന്നുണ്ട്‌ - ഒരു സാധാരണമനുഷ്യന്റെ മനസ്സു തന്നെയാണ്‌ ഇവിടെ കാണുന്നത്‌. 20. ധൃതരാഷ്ട്രരോട്‌ ഭീമനുള്ള എതിര്‍പ്പ്‌ 1) ധൃതരാഷ്ട്രര്‍ മരിച്ചവരുടെ സദ്ഗതിയ്ക്കായി ശ്രാദ്ധം നടത്തണമെ ന്നാഗ്രഹിച്ചപ്പോള്‍ ഇവിടെ ഭീമന്‌ മാത്രമല്ല പ്രതിഷേധം, എല്ലാവര്‍ക്കുമുണ്ട്‌. ഭീമന്‍ മാത്രമാണ്‌ അത്‌ പ്രകടിപ്പിച്ചതെന്നേയുള്ളൂ. കാരണം, രാജ്യം വളരെ 275. അതേ പുസ്തകം, പു.274-276 101 ദരിദ്രമായിരിയ്ക്കുന്നുവെന്നതാണ്‌”*. ഭീമന്റെ യശസ്സിന്‌ കളങ്കമ്മ്പിയ്ക്കുന്ന വസ്തുതകള്‍ നീക്കം ചെയ്യാനാകാം ഈ മാറ്റം വരുത്തിയത്‌. ii) ഭീമന്റെ ഇരുമ്പു പ്രതിമ ധൃതരാഷ്ര്രര്‍ ആലിംഗനം ചെയ്തു തകര്‍ക്കുന്ന മുലകഥാസന്ദര്‍ഭം ദുര്യോധനന്‍ മരിച്ച ദിവസം ധൃതരാഷ്ട്രര്‍ ആ പ്രതിമയോട യുദ്ധം ചെയ്തു എന്നാക്കി മാറ്റിയിരിയ്ക്കുന്നു”". ഭീമനു ണ്ടാക്കിയ കൌരവനാശം, ധൃതരാഷ്ട്രരുടെ പക, വിശ്വാസ്യയോഗ്യത എന്നീ കാര്യങ്ങളെ മുന്‍നിര്‍ത്തിയാകണം ഈ മാറ്റം. 11) ധൃതരാഷ്ട്രരുടെ സാന്നിദ്ധ്യം ആരും ഇഷഫ്ടപ്പെട്ടിരുന്നില്ല. ഇവിടെ ദേഷ്യവും പകയും വെറുപ്പുമ്മ്ല്ലൊമുള്ള സാധാരണക്കാരെയാണ്‌ നോവലിസ്റ്റ്‌ കഥാപാത്രങ്ങളാക്കിയിരിയ്ക്കുന്നതെന്നതിനാല്‍ മനസാ പ്രതിഷേധമുണ്ടെ കിലും ധര്‍മ്മമോര്‍ത്ത്‌ മറ്റ്‌ പാണ്ഡവരത്‌ പുറമേയ്ക്ക്‌ പ്രകടിപ്പിയ്ക്കുന്നില്ല. ക്ഷത്രിയോചിതമായ, രാജോചിതമായ ആ നിലപാട്‌ സ്വീകരിയ്ക്കാന്‍ ഭീമനായില്ല. ധൃതരാഷ്ട്രര്‍ വനവാസത്തിനാഗ്രഹിയ്ക്കുന്നു, കൊട്ടാരത്തില്‍ ആരോ അദ്ദേഹത്തെ പരിഹസിയ്ക്കുന്നുവെന്ന്‌ യുധിഷ്ഠിരന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ഭീമന്റെ നേര്‍ക്ക്‌ നോക്കി. ഇവിടെ ആ പരാമര്‍ശം ദുശ്ലാസനവധ ത്തെക്കുറിച്ചുള്ള സംഭാഷണമാണ്‌”. ധാര്‍ത്തരാഷ്ട്രരുടെ വധവിവരണം നടത്തി ആ അച്ചനെ വേദനിപ്പിയ്ക്കാന്‍ മാത്രം മനുഷ്യത്വമില്ലായ്മ നോവലിലെ ഭീമനില്ല. ധൃതരാഷ്ട്രര്‍ കൊട്ടാരത്തിലുള്ളിടത്തോളം യുദ്ധക്കെ ടുതികളെക്കുറിച്ച്‌ തങ്ങളോര്‍ത്തുകൊണ്ടിരിയ്ക്കുമെന്നതിനാലാണിവിടെ വനയാത്രയ്ക്ക്‌ ഭീമന്‍ അനുകുലഭാവം കാണിയ്ക്കുന്നത്‌. ൦) ദുശ്ലാസനവധത്തെപ്പറ്റി ഭീമനോട ഗാന്ധാരി ചോദിച്ച ചോദ്യം നോവ ലില്‍ ധ്ൃതരാഷ്ട്രരാണ്‌ ചോദിയ്ക്കുന്നത്‌”. ഇവിടെ ഗാന്ധാരിയുടെ പെരു 276. അതേപുസ്തകം, പു.2. 277. അതേ പുസ്തകം, പു.273. 278. അതേ പുസ്തകം, പു.279. 279. അതേ പുസ്തകം, പു.280. 280. അതേ പുസ്തകം, പു.279. 162 മാറ്റം നീതിയുക്തമാണ്‌. മക്കളുടെ ദുഷ്കൃത്യങ്ങള്‍ക്കു കൂട്ടുനിന്ന്‌ തങ്ങളെ ഉപ്ദ്രവിച്ചവനായും, സര്‍വ്വനാശത്തിന്‌ കാരണക്കാരനായും ഭീമന്‍ കാണു ന്നത്‌ ധൃതരാഷ്ട്രരെയാണ്‌. അതുകൊണ്ടായിരിയ്ക്കാം ഇങ്ങനെയൊരു മാറ്റു ണ്ടാക്കിയത്‌. ആ ചോദ്യത്തിന്‌ ഭീമന്‍ നല്‍കുന്ന തനിയ്ക്ക്‌ ദുശ്ശാസനന്റെ ചോരയുടെ രുചി ഇഷ്ടമായില്ലെന്ന മറുപടി" ഭീമന്റെ മനസ്സിലെ പകയും വെറുപ്പും വ്യക്തമാക്കുന്നു. 1) ഭീമനോട്‌ ഗാന്ധാരി ദുര്യോധനവധത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ തങ്ങളോട അധര്‍മ്മം ചെയ്തതോര്‍ത്ത്‌ താന്‍ ദുര്യോധനനെ അധര്‍മ്മമാര്‍ഗ്ഗ ത്തില്‍ കൊന്നതാണെന്ന്‌ പറഞ്ഞ്‌ ഭീമന്‍ ക്ഷമ ചോദിച്ചത്‌ നോവലിലില്ല. ഇവിടെ ഭീമന്‍ മുന്‍കോപിയല്ല, അമര്‍ഷിയാണ്‌. കുറ്റം കുറഞ്ഞ ഒരു മകനെ യെങ്കിലും വിട്ടുതരാമായിരുന്നില്ലേ എന്ന ഗാന്ധാരിയുടെ ചോദ്യത്തിന്‌ മൂല കൃതിയില്‍ ഭീമസേനന്‍ മറുപടി കൊടുക്കുന്നില്ല. ഭീമന്റെ മൃദുവും ആര്‍ദ്രവു മായ മനസ്സ്‌ വ്യക്തമാക്കാന്‍ കഴിയുന്ന ഒരു സന്ദര്‍ഭമായിട്ടും നോവലിസ്റ്റ്‌ അത്ൊഴിവാക്കിയിരിയ്ക്കുന്നു. 21. പിതൃത്വം വിദുരരായിരുന്നു തന്റെ പിതാവെന്ന്‌ യുധിഷ്ഠിരന്‍ ഭീമനോട്‌ പറയുകയാണിവിടെ”. മുലകൃതിയിലെ വരികള്‍ക്ക്‌ നോവലിസ്റ്റ്‌ അങ്ങനെ യാണ്‌ വ്യാഖ്യാനം കണ്ടെത്തുന്നത്‌. കര്‍ണ്ണന്റേയും തന്റേയും പിതൃത്വത്തിന്റെ സത്യം കൂടി ഭീമന്‍ കുന്തിയോട ചോദിച്ചു. കുന്തീഭോജന്റെ സുതന്റെ പുത്ര നായിരുന്നു കര്‍ണ്ണനെന്നും, ഭീമന്റെ പിതാവ്‌ പേരറിയാത്ത ഒരു കാട്ടാളനാ യിരുന്നുവെന്നും കുന്തി പറഞ്ഞു”. ഇവിടെയാണ്‌ നോവലിസ്റ്റ മൂലകൃതി യില്‍ നിന്നും വളരെയധികം വ്യതിചലിയ്ക്കുന്നത്‌. അമാനുഷികാംശം മാറ്റുക 281. അതേ പുസ്തകം, പു.279. 282. അതേ പുസ്തകം, പു.282. 283. അതേ പുസ്തകം, പു.282. 163 എന്നൊരു ലക്ഷ്യം മാത്രമല്ല, താനവതരിപ്പിച്ച ഭീമന്‌ യോജിച്ച ഒരു പാരമ്പര്യം നല്‍കുക കുൂടിയാണിവിടെ അദ്ദേഹം ചെയ്യുന്നത്‌. രാജനീതി യുടെ കാര്‍ക്കശ്യങ്ങള്‍ നിലനിര്‍ത്താന്‍ എങ്ങനേയും പഴുതുകള്‍ കണ്ടെത്തുന്ന ക്ഷത്രിയനീതിയും, അതിനിടയില്‍ പ്രതികരിയ്ക്കാന്‍ കഴിയാതെ വശംവദ രാകേണ്ടി വരുന്ന മാനുഷിക ദാര്‍ബ്ബല്ല്യങ്ങളുമൊക്കെ ഈ കണ്ടെത്തലിന്‌ പിന്തുണയേകുന്നു. കര്‍ണ്ണനും, യുധിഷ്ഠിരനും, ഭീമനും ഈ പിതൃത്വത്തിന്‌ യോജിച്ച വ്യക്തിത്വമാണ്‌ നോവലിസ്റ്റ്‌ നല്‍കുന്നതും. 22. യാദവനാശം - മഹാപ്രസ്ഥാനം i) ദ്വാരക പ്രളയത്തില്‍ നശിച്ചുവെന്നും രക്ഷകനായെത്തിയ അര്‍ജ്ജുനന്‍ ദസ്യുക്കള്‍ യാദവസ്ത്രീകളെ കണ്ടുന്നില്‍ വെച്ച്‌ പിടിച്ചുകൊ ണ്ടുപോയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും മാത്രമേ പറയുന്നുള്ളൂ”. അമാനുഷികാംശങ്ങളൊഴിവാക്കാനാകണം ശാപവ്ൃത്താന്തങ്ങള്‍ പറയാതിരു ന്നത്‌. ii) മഹാപ്രസ്ഥാനവേളയില്‍ ദ്രാപദിയുടെ പതനം മാത്രമാണ്‌ പറയു ന്നത്‌. മറ്റ്‌ പാണ്ഡവര്‍ ഒന്നും ചെയ്യാതെ കടന്നുപോയപ്പോള്‍ ഭീമന്‍ മാത്ര മാണവളെ ശുശ്രുഷിയ്ക്കാനൊരുങ്ങിയത്‌**. യുധിഷ്ഠിരന്‍ പറഞ്ഞതുപോലെ ദ്രാപദിയ്ക്കുണ്ടായിരുന്ന അര്‍ജ്ജുനപ്രിയം, അത്രയ്ക്കക്ഷന്തവ്യമായി ഭീമന്‍ മാത്രം തോന്നിയില്ല. ഭീമന്റെ മടിയില്‍ കിടന്നാണവള്‍ മരിച്ചത്‌. ദ്രാപദിയുടെ കാര്യത്തില്‍ എന്നും സ്വാര്‍ത്ഥത തോന്നിയ, മരണാസന്നയായിരിയ്ക്കു മ്പോഴും അവള്‍ സുന്ദരിയാണെന്ന്‌ തോന്നിയ താന്‍ ജിതേന്ദ്രിയനല്ല സ്വര്‍ഗ്ഗം തനിയ്ക്കര്‍ഹമല്ല എന്നു ഭീമന്‌ തോന്നി. തന്റെ ശ്രതു - അശ്വത്ഥാത്മാവ്‌ കാട്ടില്‍ അലയുന്നുണ്ട്‌. തന്നെ കാത്ത്‌ ഹിഡിംബിയും. മഹാപ്രസ്ഥാനമുപേ 284. അതേ പുസ്തകം, പു.1!. 285. അതേ പുസ്തകം, പു.15,16,17. 164 ക്ഷിച്ച്‌ ഭീമന്‍ കാടിന്റെ നേര്‍ക്കു നടന്നു"*. ഇവിടേയും നോവലിസ്റ്റ്‌ മുലകൃതി യില്‍ നിന്ന്‌ വളരെ വ്യത്യസ്തമായൊരു നിലപാട്‌ സ്വീകരിയ്ക്കുന്നു. ഭീമനെന്നും ദ്രപദിയോട്‌ ആരാധനയായിരുന്നു. പല തവണ അവഗ ണനകളനുഭവിച്ചിട്ടും, ആ ആരാധനയ്ക്കൊരു കുറവും വരുത്താന്‍ ഭീമന്‍ കഴിഞ്ഞിരുന്നില്ല. താന്‍ വായുപുത്രനാണ്‌, ക്ഷത്രിയനാണ്‌ എന്ന ധാരണ യോടെയാണ്‌ എല്ലായ്പ്പോഴും, മനസ്സനുവദിയ്ക്കുന്നില്ലെങ്കില്‍പോലും ഭീമന്‍ രാജോചിതമായി പെരുമാറിയത്‌. ആ ധാരണ തെറ്റാണെന്നറിഞ്ഞപ്പോഴേ മാറിത്തുടങ്ങിയ ആ മനസ്സ്‌ ദ്രൌപദി മരിച്ചതോടെ പൂര്‍ണ്ണമായും മാറി. നിഷാ ദനു യോജിച്ച കാടു തന്നെ ഭീമന്‍ തെരഞ്ഞെടുത്തു. സുതഗാഥകളില്‍ നിന്ന്‌ പുറത്തുകടന്ന്‌ യാത്രാമംഗളമോതുകയാണ്‌ ഭീമന്‍. തന്റെ രചനാലക്ഷ്യത്തിനു യോജിച്ച രീതിയില്‍ ഈ സന്ദര്‍ഭം മാറ്റുകയാണ്‌ നോവലിസ്റ്റ്‌ ഇവിടെ ചെയ്തിരിയ്ക്കുന്നത്‌. കഥാപാത്രങ്ങളുടെ വ്യക്തിത്വം. ഭീമസേനന്‍ ഭീമസേനനെ ക്േന്ദ്രസ്ഥാനത്തുനിര്‍ത്തിക്കൊണ്ട്‌ മറ്റു കഥാപാത്രങ്ങ ളേയും കഥാസന്ദര്‍ഭങ്ങളേയും നോക്കിക്കാണുകയാണ്‌ നോവലിസ്റ്റ്‌. അര്‍ഹി യ്ക്കുന്ന അംഗീകാരം കിട്ടാത്തതില്‍ ദുഃഖിയ്ക്കുന്ന, ഉറ്റവരാല്‍ അവഗണി യ്ക്കപ്പെടുന്ന, ശത്രുക്കളോട്‌ ക്ഷമിയ്ക്കാന്‍ കഴിയാത്ത, ഉപാധികളോടെ മാത്രം മനുഷ്യരെ സ്നേഹിയ്ക്കുകയും പരിഗണിയ്ക്കുകയും ചെയ്യുന്ന ക്ഷത്രിയനീതി അംഗീകരിയ്ക്കാനാകാത്ത, വികാരങ്ങള്‍ക്കുമുന്നില്‍ വിധേയ നാകുന്ന, ചെയ്ത തെറ്റുകളില്‍ ആത്മനിന്ദ തോന്നുന്ന ദുര്‍ബ്ബലമായ മനസ്സാണ്‌ ഇവിടെ ഭീമനുള്ളത്‌. 288. അതേ പുസ്തകം, പു287. 165 മുത്തമകനും രാജ്യാവകാശിയും ആയതിനാല്‍ കുന്തി യുധിഷ്ഠിരന്‍ പ്രത്യേകപരിഗണന നല്‍കി. അര്‍ജ്ജുനനോടായിരുന്നു കുന്തിയ്ക്കു കൂടുതല്‍ പ്രിയം. മാദ്രേയരെ കുടുതല്‍ സ്നേഹിയ്ക്കണമെന്ന്‌ കുന്തിയ്ക്ക്‌ നിര്‍ബ്ബന്ധമുണ്ടായിരുന്നു. പിന്‍തള്ളപ്പെട്ടുപോയത്‌ ഭീമനാണ്‌. മഹാറാണി യാകാന്‍ മോഹിച്ച ദ്രാപദിയ്ക്ക്‌ അതിന്‌ യുധിഷ്ഠിരന്റെ പ്രിയപത്നിയാ കേണ്ടിയിരുന്നു, മനസ്സുകൊണ്ട്‌ എപ്പോഴും പ്രിയം വെച്ചു പുലര്‍ത്തിയത്‌ അര്‍ജ്ജുനനോടും, അവിടേയും ഭീമന്‍ അവഗണിയ്ക്കപ്പെടുന്നു. യുധിഷ്ഠിരന്‍ എപ്പോഴും ഭീമനെ അധിക്ഷേപിയ്ക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്നുണ്ട്‌. വീരോചിതമായി പ്രവര്‍ത്തിയ്ക്കു മ്പോഴും അര്‍ജ്ജുനന്‌ ലഭിയ്ക്കുന്ന പ്രശംസയും അംഗീകാരവും തനിയ്ക്കു കിട്ടുന്നില്ലെന്ന്‌ കാണുമ്പോള്‍ ഭീമന്‌ ദുഃഖം തോന്നുന്നുണ്ട്‌. ആ പ്രശംസ ദുര്യോധനനില്‍ നിന്നും ലഭിച്ചപ്പോള്‍ അതിലെ കാപട്യം തിരിച്ചറിയാനാകാതെ സന്തോഷി യ്ക്കുകയും ചെയ്തു. ആചാര്യന്മാരും ഭീമനോട ഈ അവഗണന പുലര്‍ത്തു ന്നുണ്ട്‌. ദ്രാപദിയോട ഭീമനെന്നും ആരാധനയായിരുന്നു. ദ്രാപദി തന്നെ ഒഴിവാാന്‍ ശ്രമിയ്ക്കുകയാണെന്നറിയുമ്പോഴൊക്കെ ദേഷ്യം തോന്നുന്നുണ്ടെ കിലും അത പ്രകടിപ്പിയ്ക്കാന്‍ ഭീമന്‌ കഴിഞ്ഞില്ല. സേവകനല്ല യജ്മാനനാണ്‌ ഭര്‍ത്താവെന്ന്‌ സ്വയം ശാസിക്കുമ്പോഴും ദ്രപദിയുടെ മുന്നില്‍ അങ്ങനെ പെരുമാറാന്‍ ഭീമന്‍ കഴിയുന്നില്ല. ലഭിയ്ക്കേണ്ട ആദ്യ ഈഴം തൊട്ട്‌ ഭീമന്‍ കിരീടാവകാശം കിട്ടുമെന്ന സാഹ്ചര്യമ്ത്തിയപ്പോള്‍വരെ അവള്‍ പരാതികള്‍ കൊണ്ടും, പരിഭവങ്ങള്‍ കൊണ്ടും, മറ്റ്‌ കാരണങ്ങള്‍ കണ്ടെത്തിയും ഭീമനെ അകറ്റി നിര്‍ത്തുന്നുണ്ട്‌. തന്റെ നിബന്ധനകള്‍ സഫലമാക്കിത്തരുന്ന തിന്റെ പാരിതോഷികമായാണ്‌ ദ്രപദി ഭീമനവകാശപ്പെട്ട സ്നേഹവും, സാമീപ്യവും നല്‍കുന്നത്‌. 166 തനിയ്ക്ക്‌ സ്നേഹം നല്‍കാന്‍ തയ്യാറായവര്‍ക്ക്‌ അതിന്റെ പേരില്‍ തിരിച്ച്‌ സ്നേഹമോ നന്ദിയോ നല്‍കാന്‍ താന്‍ കടപ്പെട്ടവനാണെന്നറിയാ മെങ്കിലും അങ്ങനെ പ്രവര്‍ത്തിയ്ക്കാന്‍ കഴിയാതെ വരുന്നതില്‍ ഭീമന്‌ പലപ്പോഴും ആത്മനിന്ദ തോന്നുന്നുണ്ട്‌. സ്വയം വിലയിരുത്താനുള്ള സന്ന ദ്ധത അദ്ദേഹത്തിന്റെ മനസ്സിനുണ്ട. പ്രമാണകോടിയില്‍ വെച്ച്‌ തന്നെ രക്ഷിച്ച നാഗന്മാരെ ഖാണ്ഡവ്വപരസ്ഥം വെട്ടിത്തെളിയ്ക്കാന്‍ വേണ്ടി ഭീഷണിപ്പെടുത്തി സ്ഥലമൊഴിപ്പിച്ചുവെന്നു കേട്ടപ്പോള്‍, ഗര്‍ഭിണിയായ ഹിഡിംബിയെ കാട്ടിലു പേക്ഷിച്ചപ്പോള്‍, വര്‍ഷങ്ങള്‍ക്കുശേഷം അവിചാരിതമായി താന്‍ ഇതുവരെ കാണാത്ത തന്റെ മകന്‍ ഘടോല്‍ക്കചനെ കണ്ടുമുട്ടിയപ്പോള്‍, അവനോട്‌ സ്നേഹപൂര്‍വ്വം പെരുമാറാന്‍ കഴിയാഞ്ഞതിൽ, ഹിഡിംബിയ്വെപ്പറ്റി ഒന്ന ന്വേഷിയ്ക്കാന്‍ പോലും തോന്നാഞ്ഞതില്‍, യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാ റായെത്തിയ സര്‍വ്വദനെ തിരിച്ചറിയാന്‍ കഴിയാഞ്ഞപ്പോള്‍, ബലന്ധരയെ മറ ന്നുവല്ലോ എന്നോര്‍ത്തപ്പോഴൊക്കെ ഭീമന്‌ കുറ്റബോധം തോന്നുന്നുണ്ട്‌. കര്‍ണ്ണന്‍ ശ്രതുപക്ഷത്താണെന്നുള്ളതുകൊണ്ടുമാത്രം അദ്ദേഹത്തെ അനാ വശ്യമായി നിന്ദിയ്ക്കേണ്ടി വരുമ്പോള്‍ കുറ്റബോധം തോന്നുന്നുണ്ട്‌. പുറ മേയ്ക്ക്‌ പ്രകടമാക്കുന്നില്ലെങ്കിലും പലപ്പോഴും അദ്ദേഹത്തോട്‌ ആദരവ്‌ തോന്നുന്നുണ്ട്‌. കര്‍ണ്ണവധത്തിനൊരുമ്പെട്ടുനില്‍ക്കുമ്പോള്‍ അത്‌ ജ്യേഷ്ഠ നാണെന്നറിഞ്ഞപ്പോള്‍ കൊല്ലാന്‍ തോന്നിയില്ല, കര്‍ണ്ണന്റെ പരിഹാസം കേട്ട പ്പോഴും ദേഷ്യം തോന്നിയില്ല. ഓര്‍ത്തത്‌ അമ്മയെക്കുറിച്ചായിരുന്നു. അക്കാര്യം സഹോദരന്മാരോട്‌ പറഞ്ഞ്‌ അവരെ തളര്‍ത്താനോ, അമ്മയെ അപമാനി യ്ക്കാനോ ഒരുങ്ങിയതുമില്ല. കാര്യങ്ങളറിഞ്ഞശേഷം യുധിഷ്ഠിരനും അനു ജന്മാരും അമ്മയെ കുറ്റപ്പെടുത്തിയപ്പോഴും പൊറുക്കാന്‍ കഴിഞ്ഞില്ലെങ്കിലും അമ്മയുടെ ജീവിതത്തിലുടനീളമുള്ള കഷ്ടപ്പാടുകളോര്‍ത്ത്‌ കുറ്റപ്പെടുത്താ 167 നാകാതെ മൌനം പാലിയ്ക്കുകയാണ്‌ ചെയ്തത്‌. താന്‍ വിഷയാത്മാവാണ്‌ ജിത്തേന്ദ്രിയനല്ലെന്നും ഭീമന്‍ സ്വയം തിരിച്ചറിയുന്നുണ്ട്‌. തനിക്കര്‍ഹതയില്ലാത്ത കരുത്തും മഹത്വവും സൂതഗാഥകളില്‍ കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‌ ലജ്ജയാണ്‌ തോന്നുന്നത്‌. ഘടോൽല്‍ക്ക്ചന്‍ മുലകൃതിയിലില്ലാത്ത പ്രാധാന്യം നോവലിസ്റ്റ നല്‍കി യിരിയ്ക്കുന്നു. ഗന്ധമാദനത്തില്‍ വെച്ച്‌ ആദ്യമായി കാണുമ്പോള്‍”, യുദ്ധ ത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍”*, യുദ്ധഭൂമിയില്‍ അസാമാന്യ പരാക്രമം കാഴ്ച വെച്ചപ്പോള്‍”, ഒടുവില്‍ ബന്ധുജനങ്ങള്‍ പോലും അയാള്‍ മരിച്ചത്‌ നന്നായെന്ന്‌ കരുതുമ്പോശ്‌** - ഈ സന്ദര്‍ഭങ്ങളിലെല്ലാം ഭീമന്റെ മനസ്സിന്റെ വിക്ഷുബ്ധതകള്‍ കൂടുതല്‍ വ്യക്തമാക്കാനാണ്‌ നോവലിസ്റ്റ്‌ ഈ കഥാപാ ത്രത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിയ്ക്കുന്നത്‌. ഘടോല്‍ക്ക്ചന്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച കഥാപാഠരതമാണെന്ന്‌ നോവലിസ്റ്റ്‌ പറഞ്ഞിട്ടുണ്ട്‌” ഒറ്റപ്പന്നിയെ സാഹസികമായി വധിച്ചപ്പോള്‍ മറ്റുള്ളവര്‍ നല്‍കാത്ത പ്രശംസ ദുര്യോധനന്‍ നല്‍കിയപ്പോള്‍, ഭീമസേനന്റെ കരബലമാണ്‌ തങ്ങള്‍ക്കാ ശ്രയമെന്ന്‌ യുധിഷ്ഠിരന്‍ ഒരിയ്ക്കല്‍ തുറന്നു പറഞ്ഞപ്പോള്‍, ദ്രപദി തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന്‌ തോന്നുമ്പോള്‍, അഭിമന്യു പ്രശംസിക്കുമ്പോള്‍, കിരീ ടാവകാശം തനിയ്ക്ക്‌ ലഭിയ്ക്കുമെന്നറിഞ്ഞപ്പോഴൊക്കെ ഭീമന്‍ സന്തോഷി യ്ക്കുന്നുണ്ട്‌. അവഗണിയ്ക്കപ്പെടുന്നവന്‍ ചെറിയ അംഗീകാരങ്ങളില്‍പോലും തോന്നുന്ന ആഫഹ്ലാദമാണത്‌. ആ മനസ്സിന്റെ ചാഞ്ചല്യവും ഈ സന്ദര്‍ഭങ്ങ ളില്‍ പ്രകടമാകുന്നു. 287. അതേ പുസ്തകം, പു.167. 288. അതേ പുസ്തകം, പു.235. 289. അതേ പുസ്തകം, പു.237,238. 290. അതേ പുസ്തകം, പു.252. 291. വാസുദേവന്‍നായര്‍.എം.ടി, കാണാനുള്ള കണ്ണും പതിയാനുള്ള മനസ്സും”, മഹാഥരഥയ്ാരു മമ? മുഖദ്മുഖഠ (ശിഖാ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട, 1987), പു.138. 168 സംസാരം കുറവും, ചിന്ത കൂടുതലുമുള്ള അന്തര്‍മുഖനാണിവിടെ ഭീമന്‍. അതുകൊണ്ടുതന്നെ ദുരനുഭവങ്ങളോടുള്ള പ്രതിഷേധം മുഴുവന്‍ ഉള്ളിലൊതുങ്ങുകയാണ്‌. അര്‌ മറ്റുള്ളവരറിയുന്നുമില്ല. ഉള്ളില്‍ കാട്ടാളനും പുറമേ ക്ഷത്രിയനുമായി ജീവിയ്ക്കേണ്ടിവന്ന, അറി യാതെയെങ്കിലും, ഈ സ്വഭാവദ്മ്പം പേറേണ്ടി വന്നവനാണ്‌ ഭീമന്‍. ക്ഷത്രിയ പദവിയിലിരിയ്ക്കുന്ന തന്റെ ബന്ധുക്കളോട്‌ മാധ്രമാണ്‌ ഭീമന്‌ തന്റെ സ്‌നേഹം തുറന്നു പ്രകടിപ്പിയ്ക്കാന്‍ കഴിയുന്നത്‌. അവരില്‍ പോരായ്മയോ വീഴ്ചയോ കാണുമ്പോള്‍ മനസ്സില്‍ വിമര്‍ശനം നടക്കുന്നുണ്ടെങ്കിലും പുറമേയ്ക്ക്‌ മാര്‍ദവം പുലര്‍ത്തുന്നു. ഇഷ്ടമില്ലെങ്കിലും സഹകരിക്കുന്നു. എന്നാല്‍ നാഗന്മാര്‍, ഹിഡിംബി, ഘടോല്‍ക്കചന്‍, വിശോകന്‍ തുടങ്ങി പുറ മേയ്ക്ക്‌ താന്‍ അവഗണന കാണിച്ചവരോടൊക്കെ ഉള്ളില്‍ സ്നേഹം സമൃദ്ധ മായുണ്ട്‌. താന്‍ ക്ഷ്ത്രിയനാണെന്നു കരുതി സ്വയം ശാസിച്ചടക്കുകയാണ്‌ പലപ്പോഴും. ഹിഡിംബിയോടും ബലന്ധരയോടും സ്വയം അവഗണന കാണിച്ച ഭീമന്‌ തന്റെ വംശവും ക്ഷത്രിയനീതിയും സ്ത്രീകളോട അന്യായം പ്രവര്‍ത്തിക്കുന്നുവെന്ന അഭിപ്രായവും, അമര്‍ഷവുമുണ്ട്‌. കാര്യങ്ങള്‍ യുക്തിപൂര്‍വ്വം ചിന്തിയ്ക്കാനുള്ള ബുദ്ധിയും മറ്റുളളവരെ മനസ്സിലാക്കാനുള്ള കഴിവും ഭീമനുണ്ട്‌. യുധിഷ്ഠിരന്റെ പെരുമാറ്റമാണ്‌ പലപ്പോഴും ഭീമനില്‍ അപകര്‍ഷതയുണ്ടാക്കുന്നത്‌. ശത്രുക്കളോട വിട്ടുവീഴ്ച കാണിയ്ക്കാന്‍ ഭീമനൊരിയ്ക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ജീമൂതനോടോ, ജടനോടോ കാണിച്ച സൌജന്യം ജയ്ദ്രഥനോടും ദുര്യോധനനോടും ദുശ്ലാസനനോടും കാണിയ്ക്കാന്‍ ഭീമനൊരുക്കമായിരുന്നില്ല. എന്നാല്‍ ശത്രു ക്കളിലെ നല്ല അംശങ്ങള്‍ മനസാ അംഗീകരിക്കാന്‍ ഒരിക്കലും മടി കാണിക്കു ന്നില്ല. കര്‍ണ്ണനോടും ജരാസന്ധനോടും ബഹുമാനം തോന്നുന്നുണ്ട്‌. 169 ശിശുപാലന്‍ ഭീഷ്മരെ അംബയുടെ കാര്യം പറഞ്ഞ്‌ നിന്ദിച്ചപ്പോള്‍ അത്‌ വാസ്തവമാണെന്ന്‌ വിചാരിക്കുന്നു, തെറ്റു ചെയ്യുന്നത്‌ സ്വന്തം പക്ഷത്തു ഒളവരാണെങ്കില്‍ അവരേയും മനസാ വിമര്‍ശിക്കുന്നുണ്ട്‌. അമ്മയേയും, സഹോദരങ്ങളേയും, ദ്രൌരപദിയേയും, കൃഷ്ണനേയും, മഹര്‍ഷിമാരേയും, വ്യാസനേയും, ക്ഷത്രിയനീതിയേയും, ഹസ്തിനപുരത്തേയുമൊക്കെ പറ്റി വിമര്‍ശനമനോഭാവത്തോടെ ചിന്തിക്കുന്നു. താന്‍ വായുപുത്രനാണെന്ന ധാരണയാണ്‌ ഭീമനെ കരുത്തനാക്കിയ ത്‌. മറ്റുള്ളവര്‍ ചവിട്ടിമെതിച്ചു കളഞ്ഞ തന്റെ ആത്മവിശ്വാസം ഒരിളം കാറ്റിന്റെ മര്‍മ്മരത്തില്‍ നിന്നും ഭീമനാവാഹിച്ചു. ക്ഷത്രിയോചിതമായി ജീവിച്ചു. പക്ഷേ തന്റെ പിതൃത്വത്തിന്റെ യാഥാര്‍ത്ഥ്യമ്റിഞ്ഞപ്പോള്‍ ഭീമന്റെ മനസ്സു മാറി. പിന്നെ ഭീമനെ ക്ഷത്രിയത്വത്തോടുടടുപ്പിച്ചു നിര്‍ത്തിയത്‌ ദ്രൌപദിയായിരുന്നു. ദ്രാപദിയെ അവഗണിയ്ക്കുന്ന ക്ഷത്രിയനീതിയോട പൊരുത്തപ്പെടാന്‍ ഭീമന്‍ കഴിഞ്ഞില്ല. അവളുടെ അന്ത്യത്തോടെ ഭീമന്‍ ആ വൃക്തിത്വത്തിന്റെ ബന്ധന ത്തില്‍ നിന്നും തീര്‍ത്തും മുക്തനായി. തന്റെ പെണ്ണും, ശ്ര്രുവും കാത്തിരി യ്ക്കുന്ന തന്റെ പിതൃഭൂമിയിലേക്ക്‌ ഭീമന്‍ തന്റെ ലക്ഷ്യം മാറ്റി. ദുര്യോധനവധ ത്തോടെ തന്നില്‍ നിന്നും ഒഴുകിപ്പോയ ശക്തി വീണ്ടും ഭീമന്‍ തിരിച്ചുകിട്ടു ന്നത്‌ അപ്പോഴാണ്‌. കര്‍മ്മങ്ങളിനിയും ശേഷിയ്ക്കേ മോക്ഷമല്ല ലക്ഷ്യം എന്ന്‌ ഭീമന്‍ മനസ്സിലാക്കി. 2. കുന്തി അധികമാരോടും സംസാരിയ്ക്കാതെ അന്തഃപുരത്തില്‍ കഴിയുന്നവളെങ്കിലും ഇവിടെ കുന്തി ദുര്‍ബ്ബലയല്ല. രാജ്ൃത്ര്ത്രജ്ഞതയും മാതൃത്വവും തികഞ്ഞ ഒരു ക്ഷത്രിയ സ്ത്രീയാണ്‌ നോവലിലെ പാണ്ഡവ മാതാവ്‌. ശതശ്ൃംഗത്തില്‍ നിന്നു മക്കളേയും കൂട്ടി ഹസ്തിനപുരിയിലേയ്ക്ക്‌ 170 തിരിച്ചു വന്ന കുന്തി കോട്ടവാതിലിനു പുറത്ത്‌ കുറേനേരം കാത്തു നില്‍ക്കേണ്ടി വന്നപ്പോള്‍ അരിശപ്പെട്ടു. ഇനിയുള്ള കാലം അനുഭവിയ്ക്കാനിരിയ്ക്കുന്ന അവഗണനയുടെ മുന്നോടിയാണതെന്ന്‌ തോന്നിക്കാണണം. മക്കളുടെ ആയുധാഭ്യാസത്തിന്റെ പുരോഗതി കുന്തി ശ്രദ്ധിച്ചിരുന്നു. അവരുടെ പരാതികളേയോ, ആരോപണങ്ങളേയോ ഒരിയ്ക്കലും പ്രോത്സാ ഹിപ്പിച്ചില്ല, മനനം പാലിയ്ക്കാനും ശ്രദ്ധിക്കാനും മാത്രം ഉപദേശിച്ചു, പക്ഷേ ഗാന്ധാരിയെപ്പോലെ ഇരുപക്ഷത്തേയും ഒന്നിച്ചുനിര്‍ത്താന്‍ ശ്രമിയ്ക്കുന്നി ലു. ഹസ്തിനപുരത്തേയ്ക്ക്‌ ചൂതിനുള്ള ക്ഷണം സ്വീകരിയ്ക്കുമ്പോള്‍ ഇനി തിരിച്ചുവന്നില്ലെങ്കിലോ എന്ന വിചാരത്തോടെയാണ്‌ കുന്തി ഒരുങ്ങുന്നത്‌. രണ്ടാമതു ചൂതിനു ക്ഷണം വന്നപ്പോഴും കുന്തി ദീര്‍ഘമായി നിശ്വസിച്ച്‌ കണ്ണടച്ചിരുന്നു എന്നേ പറയുന്നുള്ളൂ. യുധിഷ്ഠിരനെ വിലക്കാന്‍ ശ്രമിയ്ക്കു ന്നില്ല. മകന്റെ സ്വഭാവം അമ്മ ശരിയ്ക്കു മനസ്സിലാക്കിയിരുന്നുവെന്നര്‍ത്ഥം. ദ്രൌപദിയെ ഐവരും ആഗ്രഹിയ്ക്കുന്നുണ്ട്‌ എന്ന്‌ പറയുമ്പോഴും തന്റെ മക്കളെ മനസ്സിലാക്കാന്‍ കുന്തിയ്ക്കെത്ര കഴിവുണ്ടെന്നറിയാം. യുധിഷ്ഠിരന്‍ രാജ്യമേറ്റെടുക്കാന്‍ മടിച്ചപ്പോള്‍ കുന്തി ഭീമസേനനെ ചെന്നു കണ്ട്‌ യുധിഷ്ഠിരന്‍ തന്നെ രാജാവാകണമെന്നു പറയുന്നു. ഭീമന്‍ രാജപദവി ആഗ്രഹിച്ചേയ്ക്കാമെന്ന്‌ ആ അമ്മയ്ക്കറിയാന്‍ പ്രയാസമില്ലല്ലോ. താന്‍ രാജാവാകണമെന്നത്‌ ജ്യേഷ്ഠന്റെ ഫലിതമാണെന്ന്‌ പറഞ്ഞ്‌ ഭീമന്‍ ചിരിച്ച പ്പോള്‍ വിദുരരേ ആശ്ചസിയ്ക്കുന്നുള്ളൂ. കര്‍ണ്ണന്റെയടുക്കല്‍ താന്‍ അമ്മ യാണെന്നും, ജനാപവാദം ഭയന്നാണ്‌ കര്‍ണ്ണനെ ഉപേക്ഷിച്ചതെന്നും, പാണ്ഡവരോടൊപ്പം നില്‍ക്കണമെന്നും പറയുന്നു. അപേക്ഷിയ്ക്കുകയോ നിര്‍ബ്ബന്ധിയ്ക്കുകയോ ചെയ്യുന്നില്ല. അര്‍ജ്ജുനന്റെ ജീവനു വേണ്ടിയും അര്‍ത്ഥിയ്ക്കുന്നില്ല. അഭ്യാസക്കാഴ്ചയുടെ സമയത്ത്‌ മോഹാലസ്യപ്പെട്ടു 171 വീണ കുന്തിയുടെ മാതൃത്വത്തെപ്പറ്റി സംശയിയ്ക്കേണ്ടതില്ല. ആരുടേയും പ്രേരണകൊണ്ടല്ല ഇവിടെ കുന്തി കര്‍ണ്ണനെ ചെന്നു കാണുന്നത്‌. ഹസ്തിനപുരത്തില്‍ വിദുരരുമായാണ്‌ കുന്തി ഏറ്റവും അടുപ്പം പുലര്‍ത്തുന്നത്‌. ദുര്യോധനാദികള്‍ ഭീമനെ പ്രമാണകോടിയില്‍ വെച്ച്‌ ചതിച്ചത്‌ യുധിഷ്ഠിരന്‍ വിദുരരോട്‌ പറഞ്ഞപ്പോള്‍ കുന്തി വിലക്കുന്നില്ല. ചുതിനുള്ള ക്ഷണമറിയിയ്ക്കാന്‍ വന്ന വിദുരരുമായി കുന്തി കുറേ നേരം സംസാരരിച്ചിരുന്നുവെന്ന്‌ പറയുന്നുണ്ട്‌. പാണ്ഡവര്‍ വനവാസം സ്വീകരിച്ച പ്പോള്‍ കുന്തി വിദുരഗൃഹത്തില്‍ താമസിയ്ക്കാന്‍ തീരുമാനിച്ചു. ഭീമന്‍ കിരീടാവകാശമേറ്റെടുക്കരുതെന്ന്‌ പറയുമ്പോഴും കുന്തിയുടെ കുടെ വിദുരരുണ്ട്‌. യുധിഷ്ഠിരന്റെ അച്ഛന്‍ വിദുരരാണെന്നതിലേയ്ക്കുള്ള സൂചനകളായി ഈ വസ്തുതകളെ കാണണം. പല സന്ദര്‍ഭങ്ങളിലും കുന്തി മഹാരാജഞിയ്ക്കൊത്ത രാജ്യത്ന്ത്ര ജ്ഞത പ്രകടമാക്കുന്നുണ്ട്‌. കാരവരുടെ ചതിപ്രയോഗങ്ങള്‍ കണ്ടു മടുത്ത യുധിഷ്ഠിരന്‍ ദ്വാരകയിലേയ്ക്ക്‌ പോകാമെന്നു പറഞ്ഞപ്പോള്‍ കുന്തി മകന്റെ രാജ്യത്രന്ത്രത്തിലുള്ള അവിവേകിതയെ വിമര്‍ശിച്ചു. വാരണാവതത്തിലേ യ്ക്കുള്ള യാത്ര ഒരു നാടുകടത്തലായിരുന്നുവെന്നും, വിദുരോപദേശത്തിന്റെ വ്യംഗ്യമെന്തെന്നും, കൊട്ടാരം അരക്കില്ലമാണെന്നും തിരിച്ചറിയുന്നത്‌ കുന്തി യാണ്‌. കൌരവര്‍ക്ക്‌ മൃതദേഹങ്ങള്‍ കാണാന്‍ കാട്ടാളത്തിയേയും അഞ്ചു മക്കളേയും ക്ഷണിച്ച്‌ അരക്കില്ലത്തില്‍ താമസിപ്പിച്ചു. ദ്രരപദിയെ പങ്കിട്ടെടു ക്കാന്‍ കുന്തി പറഞ്ഞത്‌ അബദ്ധമെന്ന പോലെ മനഃപൂര്‍വ്വമായിരുന്നു. ഭാവി യെക്കുറിച്ചു കൂടി ചിന്തിച്ചു പ്രവര്‍ത്തിച്ച ആ ബുദ്ധി തികഞ്ഞ രാജ്യത്ര്ത്ര ജ്ഞത തന്നെയാണ്‌ വ്യക്തമാക്കുന്നത്‌. സന്ധിശ്രമം നടത്തുന്ന മക്കള്‍ക്ക്‌ യുദ്ധവീര്യമുണര്‍ത്തുന്ന സന്ദേശമയയ്ക്കുമ്പോള്‍ ദ്രപദിയ്ക്കേറ്റ അപമാനം 172 താന്‍ മറക്കില്ലെന്നു പറയുന്ന, അനുജന്മാരുടെ കടമയെക്കുറിച്ചും രാജാവിന്റെ കടമയെക്കുറിച്ചും പറയുന്ന കുന്തിയില്‍ ഒരു സ്ത്രീയേയും അമ്മയേയും, രാജ്ഞിയേയും ഒരേ സമയം കാണാം. എല്ലാം ശ്രദ്ധിയ്ക്കുകയും അറിയുകയും ചെയ്യുന്നുണ്ടെങ്കിലും അതി രുവിട്ട വൈകാരികപ്രകടനങ്ങള്‍ ഒരിയ്ക്കലും ആ വ്യക്തിത്വത്തില്‍ കാണു ന്നില്ല. കര്‍ണ്ണനാരെന്ന സത്യം യുധിഷ്ഠിരനോട പറയുമ്പോഴും നിര്‍വ്വികാര തയായിരുന്നുഭാവം. തന്റെ അച്ഛനാരെന്ന്‌ മകന്‍ മുന്നില്‍ നിന്നു ചോദിച്ച പ്പോള്‍ മാത്രമാണ്‌ ഒരു ഭാവഭേദം കാണുന്നത്‌ - തളര്‍ച്ചയും അവജ്ഞയും നടുക്കവും രോഷവുമെല്ലാം അപ്പോഴാ മനസ്സിലും മുഖത്തും പ്രകടമാകു ന്നു. എങ്കിലും ഭീമന്റെ മുഖത്ത്‌ തീക്ഷണമായി നോക്കിക്കൊണ്ട്‌ ആ സത്യം തുറന്നു പറയാന്‍ കുന്തിയ്ക്ക്‌ കഴിഞ്ഞു. അഭ്യാസക്കാഴ്ചയുടെ സമയത്ത്‌ കര്‍ണ്ണാര്‍ജ്ജുനന്മാര്‍ ഏറ്റുമുട്ടിയപ്പോള്‍ ബോധരഹിതയാവുമ്പോഴും, ക്ഷത്രി യര്‍ക്ക്‌ പത്നിമാര്‍ ബീജം ഏറ്റുവാങ്ങേണ്ട വെറും ഗര്‍ഭപാ്രങ്ങളാണെന്ന്‌ വിമര്‍ശനം നടത്തുമ്പോഴുമാണ്‌ കുന്തിയിലെ മാതൃത്വവും സ്ത്രൈണതയു മെല്ലാം പുറത്തുവരുന്നത്‌. കുന്തിയെ അസാമാന്യമായ മനക്കരുത്തുള്ള ഒരു സ്ര്രീയായാണ്‌ നോവലിസ്റ്റ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. നിരാസങ്ങളുടെ വേദനയനുഭവിച്ച കുന്തിയ്ക്ക്‌ കാലം അങ്ങനെയൊരു മനസ്സാണല്ലോ കൊടുക്കുക. 3, ദ്രൌപദി യുദ്ധം കണ്ട്‌ രസിയ്ക്കുന്ന, യുദ്ധമുറകളും, വധവര്‍ണ്ണനകളും കേട്ടാസ്വദിയ്ക്കുന്ന, മഹാരാജ്ഞീപദം ആഗ്രഹിയ്ക്കുന്ന, മാതൃത്വത്തിനും പത്നീത്വത്തിനും മേലെയായി ക്ഷാത്രവീര്യം പുലര്‍ത്തുന്നവളാണ്‌ നോവലിലെ ദ്രൌപദി. 173 സ്വയംവരമണണ്‍്ഡപത്തില്‍ യുദ്ധം ചെയ്യാന്‍ തയ്യാറായി നിന്ന രാജാ ക്കന്മാരുടെ നടുവില്‍ ചിരിച്ചുകൊണ്ടു നിന്ന ദ്രാപദി സ്വയംവരം കഴിഞ്ഞ്‌ കുശവ ഗ്രാമത്തിലേക്കാണ്‌ തന്നെ കൊണ്ടുപോകുന്നത്‌ എന്നറിയുമ്പോഴും പതറുന്നില്ല. തന്റെ കൂടെയുള്ളവര്‍ പാണ്ഡവരാണെന്ന്‌ ശരിയായിത്തന്നെ ഈഹിക്കാന്‍ അവള്‍ക്ക്‌ കഴിഞ്ഞിരുന്നു. ബഹുഭര്‍ത്തൃത്വം ദ്രൌപദി ആഗ്രഹി ചിരുന്നില്ല. അതേക്കുറിച്ച്‌ കൂടുതല്‍ പരാമര്‍ശങ്ങളില്ലെങ്കിലും യുധിഷ്ഠിരന്റെ പത്നീപദം കൊണ്ട്‌ ഹസ്തിനപുരത്തിന്റെ മഹാരാജ്ഞീപദം അവള്‍ നേട്ട മായി കണ്ടിരുന്നിരിയ്ക്കാം എന്നുഹിയ്ക്കാവുന്നതാണ്‌. അര്‍ജ്ജുനനോ ടുള്ള പ്രിയം പലയിടത്തും പ്രകടമാകുന്നുണ്ട്‌. അര്‍ജ്ജുനന്‍ സുഭ്രദദയെ വിവാഹം ചെയ്തതില്‍ ദ്രാപദിയ്ക്ക്‌ പരിഭവമുണ്ട്‌, അതിന്റെ പ്രതികാരമെന്ന പോലെയാണ്‌ അവള്‍ ഭീമനോടപ്പോള്‍ അനുഭാവത്തോടെ പെരുമാറുന്നത്‌. ഭീമനെ തന്റെ ആഗ്രഹനിവൃത്തിയ്ക്കുപയോഗിയ്ക്കുകയാണ്‌ ദ്രപദി മിക്ക പ്പോഴും ചെയ്യുന്നത്‌. ജരാസന്ധവധത്തിന്‌,കല്യാണസൌഈഗന്ധികത്തിന്‌, കീച കവധത്തിന്‌- തുടങ്ങി തന്റെ ആവശ്യങ്ങള്‍ക്ക്‌ ഈഴങ്ങള്‍ പറഞ്ഞ്‌ ഭീമന്‍ പ്രലോ ഭിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട്‌. കരുത്തനായ ഭീമന്റെ ദുര്‍ബ്ബലമായ മനസ്സ്‌ ദ്രനപദി ശരിയ്ക്കുമറിഞ്ഞിരുന്നു. യുധിഷ്ഠിരന്‍ നല്‍കുന്ന പരിഗണനയോ, ബഹുമാനമോ, അര്‍ജ്ജുനന്‍ നല്‍കുന്ന സ്നേഹമോ, നകുലസഹദേവ ന്മാര്‍ക്ക്‌ കൊടുക്കുന്ന വാത്സല്യമോ ഭീമന്‍ കൊടുക്കാനവള്‍ക്ക്‌ കഴിഞ്ഞില്ല. തന്റെ വിധേയനാക്കി നിര്‍ത്തുകയാണ്‌ ചെയ്തത്‌. അതില്‍ കുറ്റബോധം തോന്നിയിട്ടാകാം വാഗ്ദാനവും സാന്ത്വനവും സഹതാപവുമൊക്കെ ഭീമന്‌ കൊടുത്തത്‌. ദ്രൌപദിയുടെ അന്ത്യനിമിഷത്തിലും ഭീമനതേ അവളില്‍ നിന്നു പ്രതീക്ഷിയ്ക്കുന്നുള്ളു. ഒരു രാജ്ഞിയുടെ ഗാംഭീര്യവും ഗാരവവും എപ്പോഴും ദ്രൌപദി പാലി 174 ച്ചിരുന്നു. ബലന്ധരയേയും, സുഭ്രദദയേയുമൊന്നും തനിയ്‌ക്കൊപ്പം കാണാന്‍ അവള്‍ തയ്യാറായിരുന്നില്ല. ഗാന്ധാരിയേയോ കുന്തിയേയോ പോലെ അട ങ്ങിയിരിയ്ക്കുന്ന ക്ഷത്രിയ സ്ത്രീയല്ല ദ്രൌപദി. ദ്രൂപദരാജധാനിയില്‍ അവള്‍ വളര്‍ന്നത്‌ അങ്ങിനെയായിരുന്നില്ല എന്ന സൂചന തന്നെ വായിച്ചെടുക്കാം. തന്റെ അപമാനം കണ്ട്‌ നിഷ്ക്രിയരായിരുന്ന ഭര്‍ത്താക്കന്മാരെ അവള്‍ വിമര്‍ശിയ്ക്കുകയും, പരിഹസിക്കുകയും, തള്ളിപ്പറയുകയും ചെയ്യുന്നുണ്ട്‌. ദേവകളെത്തന്നെ നിന്ദിയ്ക്കാനുള്ള ധൈര്യം കാണിയ്ക്കുന്നുണ്ട. അത്രയ്ക്കാ മനസ്സില്‍ പ്രതികാരാഗ്നി ജലിച്ചിരുന്നു. ഒരിയ്ക്കല്‍ ഭീമന്‍ ദ്രപദി മൃത്യുദേ വതയാണെന്ന്‌ തോന്നുന്നുണ്ട്‌. യുദ്ധം ഒഴിവാക്കാന്‍ ഭര്‍ത്താക്കന്മാര്‍ ശ്രമി യ്ക്കുന്നു എന്നു കണ്ട്‌ അവരെ ശ്രദ്ധിക്കാതെ ദ്രനപദി കൃഷ്ണനോട്‌ സംസാ രിക്കുന്നു. തന്റെ അഴിഞ്ഞ മുടിയും, ഉള്ളില്‍ കത്തുന്ന തീ താന്‍ അണ യാതെ കാത്തുസുക്ഷിച്ചതും മുന്‍നിര്‍ത്തി പരാതിപ്പെടുന്നു. കുരുവംശത്തിലെ സ്ത്രീകള്‍ക്ക്‌ ജീവികഠൊാന്‍ അന്ധക്ളാവണം, അല്ലെങ്കില്‍ ഈമക്ളാകണം എന്ന്‌ യുധിഷ്ഠിരനെ തുറന്നെതിര്‍ക്കുകയും ചെയ്യുന്നു. സ്വാര്‍ത്ഥത ദ്രാപദിയുടെ വൃക്തിത്വത്തിന്റെ മറ്റൊരു വശമായി കാണുന്നു. കൃഷ്ണനോട്‌ മാനസികമായി ഏറ്റവും അടുപ്പമുണ്ടായിരുന്നിട്ടും അര്‍ജ്ജുനരക്ഷയിലുള്ള ഉല്‍കണ്ഠകൊണ്ട്‌ യാദവരുടെ കുടിപ്പകതീര്‍ക്കാന്‍ അര്‍ജ്ജുനനിറങ്ങിത്തിരിയ്ക്കരുതെന്ന്‌ പറയുകയുണ്ടായി. ധ്ൃതരാഷ്ട്രരില്‍ നിന്നും ആദ്യവരമായി തന്റെ മുക്തിയാണവള്‍ നേടുന്നത്‌. ഭീമന്റെ അഭിഷേ കവാര്‍ത്തയറിഞ്ഞ്‌ മഹാറാണിപട്ടം ബലന്ധരയ്ക്കാകുമല്ലോ എന്ന്‌ നിരാശ പെടുകയാണ്‌ ദ്രൌപദി. തനിയ്ക്ക്‌ വാനപ്രസ്ഥത്തിന്‌ സമയവും മനസ്സുമായി ട്ടില്ല, എന്നും ദാസ്യമായിരിക്കും വിധി എന്നൊക്കെ കരഞ്ഞു പറഞ്ഞ്‌ അവള്‍ ഭീമനെ പിന്മാറാന്‍ പ്രേരിപ്പിച്ചു. മഹാരാജ്ഞിപദത്തിലിരിയ്ക്കുമ്പോള്‍ മക്ക 175 ളുടെ മരണത്തിന്റെ അസ്വാസ്ഥ്യം പോലും ദ്രാപദി മറന്നു. എം.ടി.യുടെ സ്ര്രീകഥാപാത്രങ്ങള്‍ നിശ്വേതനവസ്തുക്കളാണെന്നും ജീവിയ്ക്കുന്നുണ്ടോ എന്ന്‌ നെഞ്ചില്‍ കൈവെച്ചുനോക്കണമെന്നും അഭി പ്രായമുണ്ടായിട്ടുണ്ട.”” അവര്‍ പ്രതിഷേധിയ്ക്കുന്നില്ലെന്നതാണീ അഭിപ്രായ ത്തിന്‌ നിദാനം. അധികം പരിഭവിയ്ക്കാതെ മുഖഭാവം കൊണ്ടോ, ഒരു നോട്ടം കൊണ്ടോ, നിശിതമായ ഒരു വാക്കുകൊണ്ടോ മാത്രം പ്രതികരിയ്ക്കുന്നവ രാണവര്‍. ഇതില്‍ നിന്നും വ്ൃത്യസ്തയാണിവിടെ ദ്രപദി. സമാനമായ മറ്റൊരു കഥാപാത്രം ഒരു വടക്കന്‍വീരഗാഥ എന്ന തിരക്കഥയിലെ ഉണ്ണിയാര്‍ച്ചയാണ്‌. പ്രണയം കൊണ്ടും, പ്രലോഭനം കൊണ്ടും, കണ്ണീരുകൊണ്ടും ചന്തുവിനെ വരുതിയില്‍ നിര്‍ത്തുന്ന ഉണ്ണിയാര്‍ച്ച ഇതേ മട്ടില്‍ ഭീമസേനനെ വശംവദയാ ക്കുന്ന ദ്രൌാപദിയ്ക്ക്‌ സദൃശയാണ്‌. 4. യുധിഷ്ഠിരന്‍ ഭീരുവും, നിഷ്ക്രിയനും, ചപലനും, സ്വാര്‍ത്ഥനുമാണിവിടെ യുധിഷ്ഠിരന്‍. ഭീമനാണ്‌ തങ്ങളുടെ ബലം എന്നറിയാമായിരുന്നിട്ടും പലപ്പോഴും ഭീമനെ അവഗണിയ്ക്കാനും താഴ്ത്തിക്കെട്ടാനും ശ്രമിയ്ക്കുന്നു. ദ്രാപദിയുടെ കാര്യം വരുമ്പോള്‍ അര്‍ജ്ജുനനോടുമുണ്ട്‌ അസുയ. ചൂതുകളി ഒരു ലഹരിയാണ്‌. ആ ലഹരി ജ്യേഷ്ഠനെ എത്ര അധഃപതിപ്പി യ്ക്കുന്നു വെന്ന്‌ ഒരിയ്ക്കല്‍ അര്‍ജ്ജുനന്‍ വളരെ നിശിതമായ ഭാഷയില്‍ത്തന്നെ പറയുന്നുണ്ട്‌. യുദ്ധത്തിന്റെ കാര്യത്തില്‍ അഭ്യാസകാലം തൊട്ടേ മികവു കാണിയ്ക്കാന്‍ യുധിഷ്ഠിരന്‌ കഴിഞ്ഞിട്ടില്ല. ഒരു പക്ഷേ ഈ അസുയയാകാം ഭീമനോടുള്ള പ്രതിഷേധമായി മാറിയത്‌. യുദ്ധരംഗത്തു തന്നെ മിക്കപ്പോഴും അനുജന്മാരുടെ സഹായത്തോടെയാണ്‌ എന്തെങ്കിലും 292. സുലോചനാ നായര്‍, “ബന്ധനം ", എം.ട?കഥയും ചെൊരുക്ുും എഡി:എം.എം.ബഷീര്‍ (കറന്റ്‌ ബുക്സ്‌, തൃശ്ശൂര്‍, 1996), പു.347. 176 ചെയ്യാന്‍ യുധിഷ്ഠിരന്‌ കഴിയുന്നത്‌. പലപ്പോഴും മുത്തമകനാണെന്നും രാജ്യാവകാശിയാണെന്നുമുള്ള അധികാരമുപയോഗിച്ച്‌ തീരുമാനങ്ങളെടു ക്കുകയും അനന്തരഫലമായുണ്ടാവുന്ന ആപത്തുകളെ തടയാന്‍ നിവൃത്തി യില്ലാതെ ആശയക്കുഴപ്പത്തിലാവുകയും ചെയ്യുന്നത്‌ യുധിഷ്ഠിരന്റെ പതി വായിരുന്നു. എന്നാല്‍ ഏതു പ്രതിസന്ധിയിലും സഹായത്തിനെത്തുന്ന അനു ജന്മാരെ, പ്രത്യേകിച്ചും ഭീമനെ അംഗീകരിക്കാന്‍ സമ്മതവുമുണ്ടായിരുന്നില്ല. ഗത്യന്തരമില്ലാത്ത സന്ദര്‍ഭത്തില്‍ ഭീമന്റെ കൈക്കരുത്തിനെ തുറന്നംഗീകരി ക്കുന്നുമുണ്ട്‌. ദ്രാപദീസ്വയംവരത്തിലൂടെ ദ്രദുപദനുമായുള്ള ബന്ധംകൊണ്ട്‌ ദുര്യോധനാദികളെ എതിര്‍ക്കാനുള്ള ശക്തി ലഭിയ്ക്കുമെന്ന്‌ കണക്കുകൂട്ടു ന്നതും ആ കൃത്യം അനുജന്മാരോടേറ്റെടുക്കാന്‍ പറയുന്നതും യുധിഷ്ഠിര നാണ്‌. ആ മത്സരപരീക്ഷണമേറ്റെടുക്കാനുള്ള ധൈര്യം യുധിഷ്ഠിരനില്ല. മാതൃശാസനമെന്ന വാക്ക്‌ മുറുകെപ്പിടിച്ച്‌ ദ്രരപദിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നിടത്ത്‌ തീര്‍ത്തും നിന്ദ്യനും ചപലനുമായിപ്പോകുന്നു. തന്നെ സ്നേഹിക്കുന്നവരോടോ, സഹായിക്കുന്നവരോടോ സ്നേഹമോ, നന്ദിയോ കാണിയ്ക്കാന്‍ യുധിഷ്ഠിരന്‌ കഴിയുന്നില്ല. അനാഥരായി ഹസ്തിനപുര ത്തേയ്ക്കു വന്ന കുട്ടികളായ പാണ്ഡവരുടെ കാര്യത്തില്‍ ശ്രദ്ധ കാണിക്കു ന്നത്‌ വിദുരരാണ്‌. പക്ഷേ വിദുരരുടെ മക്കള്‍ ശുദ്രരാണ്‌ എന്നതുകൊണ്ട്‌ അവരോട അകല്‍ച്ച കാണിക്കുകയാണ്‌ ബാലനായ യുധിഷ്ഠിരന്‍. ഗന്ധമാ ദനത്തിലെ യാത്രക്കിടയില്‍ വേണ്ട സഹായങ്ങളൊക്കെ ചെയ്തുകൊടുത്ത ഘടോല്‍ക്കചനെ ഭീമപുത്രനാണെന്നറിഞ്ഞിട്ടും കാട്ടാളരെ കുറ്റം പറയുന്ന കൂട്ടത്തില്‍ നിന്ദിയിക്കാന്‍ മടി കാണിക്കുന്നില്ല. തന്നെ രാജാവാക്കാന്‍ ജീവി തകാലം മുഴുവന്‍ യത്നിച്ച അമ്മയെ കര്‍ണ്ണന്റെ ജന്മരഹസ്യം മറച്ചുവെച്ച 177 തിന്റെ പേരില്‍ വെറുത്തു. മരണാസന്നയായ ദ്രാപദിയെ അര്‍ജ്ജുനാനു രാഗിണിയായിരുന്നതിനാല്‍ അവഗണിച്ചു. രാജാവാണ്‌ താന്‍ എന്ന വിചാരത്തോടെയാണ്‌ യുധിഷ്ഠിരന്‍ എപ്പോഴും എല്ലാവരോടും പെരുമാറുന്നത്‌. ധര്‍മ്മനീതികള്‍ പലയിടത്തും തന്റെ ഭീരുത്വത്തിനും ചാപല്യങ്ങള്‍ക്കും മറയായിട്ടാണുപയോഗിയ്ക്കുന്നത്‌. സഹോദരന്മാര്‍ പലപ്പോഴും യുധിഷ്ഠിരനെ ആദരിക്കുന്നതും അനുസരി ക്കുന്നതും മനസ്സുണ്ടായിട്ടല്ല, ജ്യേഷ്ഠനും രാജാവുമാണല്ലോ എന്നോര്‍ത്താ ണ്‌. വനവാസകാലത്ത്‌ സഹോദ്രന്മാരും, ദ്രപദിയും യുധിഷ്ഠിരന്റെ നിഷ്ക്രി യത്വത്തെ തുറന്നെതിര്‍ക്കുന്നുണ്ട്‌. കര്‍ണ്ണനെ വധിച്ചില്ലെന്ന്‌ പറഞ്ഞ്‌ അര്‍ജ്ജു നനെ നിന്ദിച്ചപ്പോള്‍ അര്‍ജ്ജുനന്‍ നിയ്ര്ത്രണം വിട്ട യുധിഷ്ഠിരനെ ശകാരി ച്ചു. യുദ്ധമൊഴിവാക്കാന്‍ ശ്രമിക്കുന്നതു കണ്ടപ്പോള്‍ ഭീമനും പരുക്കനായി പെരുമാറുന്നു. ശാന്തനും, സൌമ്യനും, സമചിത്തനുമായിരിക്കാന്‍ എപ്പോഴും ശ്രദ്ധി ക്കുന്നവനാണെങ്കിലും, പലപ്പോഴും പല പിഴവുകള്‍ പറ്റിയിട്ടുണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ത്രത്രപരമായി പെരുമാറാനും യുധിഷ്ഠിരന്‌ കഴിയു ന്നു. ഘോഷയാത്രാവേളയില്‍ ബന്ധനസ്ഥരായ ദുര്യോധനാദികളെ മോചി പ്പിക്കണമെന്നും യുധിഷ്ഠിരന്‍ പറഞ്ഞത്‌ കൌരവരുടെ ഉപ്രദ്രവമേറ്റ തങ്ങള്‍ തന്നെ ആപ സന്ധിയില്‍ അവരെ സഹായിച്ചു എന്നു പറയുമ്പോള്‍ തങ്ങള്‍ കൂടുതല്‍ ശക്തരാകുമല്ലോ എന്ന രാജത്ര്തമോര്‍ത്താണ്‌. ബന്ധനസ്ഥനായ ദുര്യോധനനെ കണ്ടപ്പോള്‍ ചിരി അടക്കിപ്പിടിക്കാന്‍ ശ്രമിക്കുയയാണനദ്ദേഹം. അജഞാതവാസകാലത്ത്‌ ദ്രപദിയെ അപമാനിയ്ക്കാൻ ശ്രമിച്ച കീചകനോ ടെതിര്‍ക്കാന്‍ ചെന്ന ഭീമനെ കുറ്റബോധത്തോടെയെങ്കിലും യുധിഷ്ഠിരന്‍ തടഞ്ഞത്‌ തങ്ങളുടെ രഹസ്യം പുറത്തറിയരുത എന്നു കരുതിയാണ്‌. അവിടെ 178 സമചിത്തത പാലിക്കാന്‍ യുധിഷ്ഠിരന്‍ കഴിഞ്ഞു. വനവാസത്തിനിടയിലും വിദുരരുടെ ചാരന്മാരിൽ നിന്നും കൌരവരുടെ കാര്യങ്ങളറിയാന്‍ ശ്രമിക്കുന്ന യുധിഷ്ഠിരന്‍ ഭീമനെ അത്ഭുതപ്പെടുത്തുന്നു. യുദ്ധം എങ്ങിനേയും ഒഴിവാ ക്കണമെന്ന്‌ കരുതിയ യുധിഷ്ഠിരനോട്‌ ഭീമനെതിര്‍ക്കുമ്പോള്‍ വെല്ലുവിളി യുടെ ഭാഷയിലാണ്‌ അദ്ദേഹം മറുപടി പറയുന്നത്‌. അഭിമന്യുവിന്റെ വിവാ ഹക്കാര്യം പറഞ്ഞ്‌ യുദ്ധവിഷയം മാറ്റാന്‍ ശ്രമിച്ചുവെങ്കിലും നിവൃത്തിയില്ലാതെ വന്നപ്പോള്‍ യുദ്ധമാര്‍ഗ്ഗം തന്നെ സ്വീകരിക്കാമെന്ന്‌ തികഞ്ഞ ശാന്തതയോടെ സമ്മതിച്ചു. കര്‍ണ്ണനെക്കുറിച്ചോര്‍ത്തുള്ള കുറ്റബോധവും, അമ്മയോട്‌ അപ്രിയം പറഞ്ഞതിന്റെ വിഷമവും, ഘടോല്‍ക്കചവധത്തിലുള്ള ദുഃഖവും, സര്‍വ്വനാശം കണ്ട്‌ അസ്വസ്ഥമായ മനസ്സോടെ രാജപദം ഏറ്റെടുക്കാന്‍ വയ്യെന്ന സങ്ക ടവും യുധിഷ്ഠിരന്റെ മനസ്സിന്റെ ആര്‍ദ്രതയും ദാര്‍ബ്ബല്യവും വ്യക്തമാക്കു ന്നു. മനസ്സിലാക്കാന്‍ പ്രയാസമായ ഒരു വ്ൃക്തിത്വത്തിന്റെ ഉടമയാണ്‌ യുധി ഷ്ഠിരനെന്ന സൂചന നോവലിലുണ്ട്‌. 5. വിശോകന്‍ നോവലിസ്റ്റ്‌ വിശോകനെ ഒരു ഉപകഥാപാത്രമായി വളര്‍ത്തിയിരിയ്ക്കു ന്നു. ഒരു തേരാളിയായല്ല, ഭീമന്റെ ആവശ്യങ്ങളും അപകര്‍ഷതകളുമറിഞ്ഞ്‌ പെരുമാറുന്ന ഒരു വ്യക്തിയായാണ്‌ വിശോകനെ അവതതരിപ്പിച്ചിരിക്കുന്നത്‌. ആത്മാര്‍ത്ഥതയും, സ്നേഹവും, ഉത്തരവാദിത്തവുമ്മ്ല്ലാമുള്ള ഈ തേരാളി ഭീമന്റെ ശക്തിയായി കൂടെ നില്‍ക്കുന്നു. ഭീമന്റെ സ്വഭാവവും പെരുമാറ്റവും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ മാറ്റു കൂട്ടുകയാണ്‌ വിശോകന്‍. ഒരു തേരാ ളിയുടെ വിനയവും, അകല്‍ച്ചയും പുലര്‍ത്തിക്കൊണ്ടു തന്നെ ഭീമനെ മറ്റാ 179 രേക്കാളുമധികം മനസ്സിലാക്കുകയും പലതും പറഞ്ഞുകൊടുക്കുകയും, പലപ്പോഴും ഉപദേശമെന്നു തോന്നാത്ത വിധത്തില്‍ ഗുണദോഷങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുകയും വിജയിപ്പിയ്ക്കുകയും ചെയ്യുന്നുണ്ടിയാള്‍. ക്ഷത്രിയോചിതമായിത്തന്നെ ചിലപ്പോഴൊക്കെ പെരുമാറുകയും ചെയ്യു ന്നു. കര്‍ണ്ണന്‍ ജ്യേഷ്ഠനാണെന്നറിയിച്ച്‌ ഭീമനെ വധോദ്യമത്തില്‍ നിന്ന്‌ പിന്തി രിപ്പിയിക്കുന്ന ഇദ്ദേഹം ഘടോൽല്‍ക്കചവധത്തിലൂടെ അര്‍ജ്ജുനന്‍ രക്ഷപ്പെട്ട പ്പോള്‍ ആഹ്ലാദിയ്ക്കുന്നു. ഭീമന്‌ കര്‍ണ്ണനില്‍ നിന്നും തോല്‍വിയുണ്ടാകാന്‍ കാരണം അത്‌ ജ്ൃഷഠനാണെന്നുള്ള തിരിച്ചറിവാണെന്ന്‌ നോവലിസ്റ്റ്‌ അവതരിപ്പിയ്ക്കുന്ന പുതുമയ്ക്ക്‌ വിശ്വാസ്യതയേകാന്‍ ഈ കഥാപാത്രം സഹായിയ്ക്കുന്നു. 6. കര്‍ണ്ണന്‍ കര്‍ണ്ണനെ നോവലിസ്റ്റ്‌ നല്ലൊരു യോദ്ധാവായിത്തന്നെയാണ്‌ അവതരിപ്പിയ്ക്കുന്നത്‌. പക്ഷേ അജയ്യനായോ ദാനശീലനായോ ചിത്രീകരിച്ചിട്ടില്ല. മുലകൃതിയിലെ കൃഷണനും കര്‍ണ്ണനും തമ്മിലുള്ള സംഭാ ഷണവും, ഭീഷ്മരും കര്‍ണ്ണനും തമ്മിലുള്ള സംഭാഷണവും കര്‍ണ്ണന്റെ വ്യക്തി ത്വത്തിന്‌ മാറ്റു കൂട്ടുന്നവയാണ്‌. അതുകൊണ്ടാകാം അവ ഒഴിവാക്കിയത്‌. കുന്തി-കര്‍ണ്ണസമാഗമത്തില്‍ കര്‍ണ്ണന്‍ അര്‍ജ്ജുനനൊഴികെ ആരേയും കൊല്ലില്ല എന്നു വാക്കു നല്‍കുന്നിടത്തും അമ്മയോട്‌ പെരുമാറുന്നിടത്തു മൊക്കെ കുറ്റപ്പെടുത്തലിന്റെ സ്വരം തന്നെയാണ്‌ മുന്നിട്ടു നില്‍ക്കുന്നത്‌. സൂര്യപുധ്രന്‍-സുതപുമത്രന്‍ എന്ന വിരുദ്ധദ്യന്ധം പേറേണ്ടിവന്ന ദുഃഖമൊന്നും കര്‍ണ്ണന്‌ നോവലിസ്റ്റ്‌ കല്‍പിച്ചിട്ടില്ല. അതിരഥപുത്രനായി വളര്‍ന്ന കര്‍ണ്ണന്‍ യഥാര്‍ത്ഥത്തില്‍ കുന്തീഭോജന്റെ തേരാളിയുടെ മകനായി 180 രുന്നുവെന്നാണ്‌ നോവലില്‍ പറയുന്നത്‌. ഈ സത്യത്തിലേയ്ക്ക്‌ കൊണ്ടു ചെന്നെത്തിയ്ക്കുകയാണ്‌ ഈ നിഷ്കാസിതന്റെ കഥ. അവഗണിയ്ക്കപ്പെടു ന്നവന്റെ അപകര്‍ഷതയുടെ കയ്പ്‌ ആ കഥാപാത്രത്തിന്റെ മുഖഭാവത്തില്‍, വാക്കുകളില്‍, പ്രവൃത്തികളില്‍ - ഒക്കെ നോവലിസ്റ്റ്‌ അവതരിപ്പിച്ചിട്ടുണ്ട്‌. സൂതന്‍ ചേര്‍ന്ന്‌ വ്യക്തിത്വം തന്നെയാണിതിലെ കര്‍ണ്ണനുള്ളത്‌. യോദ്ധാവാ കാനും രാജാവാകാനും ശ്രമിച്ചാല്‍ ഒരു സുതനനുഭവിയ്ക്കേണ്ടിവരുന്ന പ്രശനങ്ങള്‍ തന്നെയാണിതിലെ കര്‍ണ്ണന്റെ അനുഭവങ്ങള്‍. 7. കൃഷ്ണന്‍ കൃഷ്ണനെ ഒരു അവതാരപുരുഷനായല്ല ഇവിടെ അവതതരിപ്പിയ്ക്കു ന്നത്‌, ഒരു യഥാര്‍ത്ഥ സൂത്രധാരന്‍ തന്നെ. ദ്രൌാപദീസ്വയംവരവേളയിലാണ്‌ കൃഷ്ണനെ ഇവിടെ ആദ്യമായി കാണുന്നത്‌. സുഭ്രദാസ്വയംവരം കൂടി കഴിഞ്ഞാണ്‌ കൃഷ്ണന്‍ പാണ്ഡവരുടെ കാര്യത്തില്‍ സജീവമായിടപെട്ടു തുടങ്ങുന്നത്‌. യുദ്ധത്തില്‍ അസത്യം പറയാനും അധര്‍മ്മം പ്രവര്‍ത്തിയ്ക്കാനുഠ പല പ്പോഴും പാണ്ഡവരെ കൃഷ്ണന്‍ പ്രേരിപ്പിയ്ക്കുന്നുണ്ട്‌. യുധിഷ്ഠിരന്റെ നിര്‍ബ്ബന്ധ്പപകാരം സന്ധിദാത്യമേറ്റെടുത്ത കൃഷ്ണന്‌ യുദ്ധം വേണമെന്ന്‌ തന്നെയായിരുന്നു അഭിപ്രായം. യുദ്ധം ചെയ്യാനാകാതെ തളര്‍ന്നു നിന്ന അര്‍ജ്ജുനനെ ആത്മാവിന്റെ അനശ്വരതയെപ്പറ്റി പറഞ്ഞ്‌ ഉത്തേജിപ്പിച്ച കൃഷ്ണന്‍ അഭിമന്യുവിന്റെ മരണം അങ്ങനെ കണക്കാക്കാന്‍ കഴിഞ്ഞില്ല. ത്ര്രശാലിയും, വാക്ചതുരനും, യുദ്ധത്ര്്രങ്ങളറിയുന്നവനും ആയു ധ്ര്പയോഗങ്ങളില്‍ വിദഗ്ദ്ധനുമായ ഒരു യോദ്ധാവാണ്‌ നോവലിലെ കൃഷ്ണന്‍. 181 നോവലിലെ മറ്റു ചില മഹാഭാരതസന്ദര്‍ഭങ്ങള്‍ (1) പരാശരന്റേയും സത്യവതിയുടേയും കഥ” (2) ധൃതരാഷ്ട്രരുടേയും പാണ്ഡുവിന്റേയും വിദുരരുടേയും ജനനം" (3) ധൃതരാഷ്ട്രരുടേയും ഗാന്ധാരിയുടേയും വിവാഹം” (4) കുന്തിയുടെ പൂര്‍വ്വകഥ”* (5) ഏകല വ്യന്റെ കഥ" (6) ദ്രോണ്ര്ദുപദന്മാരുടെ കഥ” (7) സുഭദ്രാഹരണഠ* (8) ഖാണ്‍ഡവദഹനഠ? (9) ജരാസന്ധവധംഠം”” (10) അംബയുടെ കഥ” (11) ശിശുപാലവധം” (12) വ്യാസന്‍ ഘൃതാചിയില്‍ പുത്രന്‍ പിറന്നത്‌" (13) ൃശൃശൃംഗന്റെ കഥ്‌* (12) കാലകേയവധം" (൯) മുല്‍ഗലന്റെ കഥ്‌* (16) വിദുളയുടെ കഥ" (17) ഗീതോപദേശഠ* (18) അശ്വത്ഥാമാവ്‌ പാണ്ഡ വരില്‍ നിന്ന്‌ മരണം വരിയ്ക്കാതെ രക്ഷപ്പെട്ടത്‌" ഇങ്ങനെ പല മഹാഭാരതസന്ദര്‍ഭങ്ങളും ചുരുക്കിയോ സുചിപ്പിച്ചോ നോവലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട. ഈ സന്ദര്‍ഭങ്ങള്‍ നോവലിസ്റ്റ്‌ നിബന്ധിച്ചി രിയ്ക്കുന്നത്‌ പ്രത്യേക ഉദ്ദേശ്ൃത്തോടെത്തന്നെയാണ്‌. ഭീമന്റെ ആഴത്തില്‍ ചിന്തിയ്ക്കാനും നിരീക്ഷിയ്ക്കാനുമുള്ള കഴിവ്‌, മറ്റുള്ളവരുടെ പിഴവുകളില്‍ തോന്നുന്ന നീരസം, അവഗണിയ്ക്കപ്പെടുന്നതിലുള്ള അമര്‍ഷവും വേദനയും, യുധിഷ്ഠിരന്റെ ദ്രപദിയോടുള്ള താല്പര്യം, അതുകൊണ്ടു തന്നെ അര്‍ജ്ജു നനോടുള്ള അസുയ, രാജ്യത്രന്തജ്ഞത, ശ്രീകൃഷ്ണന്‍, ദ്രോണര്‍, ദ്രുപദന്‍ തുടങ്ങിയവര്‍ക്ക്‌ നല്‍കുന്ന വ്യക്തിത്വം - ഇവ വ്യക്തമാക്കാനാണ്‌ മിക്ക ഉപകഥകളും ഉപയോഗഗിച്ചിരിക്കുന്നത്‌. ഇതിഹാസത്തിന്റെ സമഗ്രത നോവലിന്റെ ബാഹ്യരൂപത്തില്‍ നിലനിര്‍ത്താനും ഈ ഉപാഖ്യാന നിബന്ധനം സഹായകമാകുന്നുണ്ട്‌. പരാശരറെവപ്പറ്റി ഭീമനോര്‍ക്കുന്നത്‌ എതിര്‍ക്കുന്ന മുക്കുവപ്പെണ്ണിനെ കയ്യൂക്കുകൊണ്ട്‌ കീഴടക്കിയ ബ്രാഹ്മണനായാണ്‌. പിതൃക്രിയ നടത്തുമ്പോള്‍ 293-310. രണ്ടാമൂഴം പു. 164,31,42,273,55,96,119,128,134.139,140,162,163,178,183,220,233,309. 182 ഭീമന്‍ സംശയം തോന്നി - ക്രിയ ചെയ്യേണ്ടത ബീജബന്ധമില്ലാത്ത പാണ്ഡു വിനും പൂര്‍വ്വികര്‍ക്കുമാണോ ? പരാശരന്റെ ആത്മാവും തിലോദനം അര്‍ഹി യ്ക്കുന്നുണ്ട്‌ എന്നും ഭീമന്‍ ചിന്തിയ്ക്കുന്നു. സ്ത്രീയോട്‌ അതിക്രമം കാണി ച്തില്‍ ഭീമനുള്ള രോഷം, അദ്ദേഹത്തിന്റെ ചിന്താശേഷി, ഭീമനെ മന്ദനെന്ന്‌ താഴ്ത്തിക്കെട്ടാനുള്ള യുധിഷ്ഠിരന്റെ താല്പര്യം, ചിന്താശേഷിയില്ലായ്മ തുടങ്ങിയവയൊക്കെ സൂുചിപ്പിയ്ക്കാനാണ്‌ നോവലിസ്റ്റ്‌ ഈ സന്ദര്‍ഭം ഉപയോഗിച്ചിരിയ്ക്കുന്നത്‌. കുട്ടിക്കാലത്ത്‌ കലഹിയ്ക്കുന്ന ദുര്യോധനനേയും, ഭീമനേയും ഗാന്ധാരി ഉപദേശിയ്ക്കുമ്പോഴാണ്‌ ഭീമന്‍ ഗാന്ധാരിയ്യെപ്പറ്റി ഓര്‍ക്കുന്നത്‌. ഗാന്ധാരി വധുവായി ഹസ്തിനപുരത്തെത്തിയപ്പോഴാണ്‌ ധൃതരാഷ്ട്രര്‍ അന്ധനാണെന്നറിഞ്ഞത്‌. സ്ര്രീകളോട്‌ ഹസ്തിനപുരം അത്യാചാരം പ്രവര്‍ത്തിയ്ക്കുന്നുവെന്ന ഭീമന്റെ വിലയിരുത്തലിന്‌ പിന്‍ബലമ്േകോനാകണം ഇങ്ങനെ ചേര്‍ത്തിരിയ്ക്കുന്നത്‌. ശകുനി എതിര്‍ത്തുവെന്നുകൂടി നിബന്ധി ചത്‌ പിന്നീട്‌ ശകുനി തന്റെ സഹോദരീപുത്രരുടെ ഭാഗം ചേര്‍ന്ന്‌ ചെയ്ത അക്രമങ്ങള്‍ക്ക്‌ കാരണമായിട്ടാകണം. ഗാന്ധാരി കൊട്ടാരം വിട്ട പുറത്തിറ ങ്ങിയില്ല. മുഖം മൂടിയിട്ടാണ്‌ അകത്തും നടക്കുന്നതെന്നാണ്‌, ഗാന്ധാരി കണ്ണടച്ചുകെട്ടി എന്നല്ല പറയുന്നത്‌. യുക്തിയ്ക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടു ക്കുന്നതിനാല്‍ ഇങ്ങനെ മാറ്റം വരുത്തി. തന്റെ ദുരനുഭവങ്ങളോട്‌ പ്രതിഷേ ധമുള്ളവളാണ്‌ ഗാന്ധാരിയെന്നിവിടെ സംഭാഷണത്തില്‍ തെളിയുന്നുണ്ട്‌. ശൂരസേനന്‍ മകളെ കുന്തിഭോജന്‌ കൊടുത്തത്‌, കുന്തീഭോജന്‍ അവളെ മഹര്‍ഷിമാരുടെ ദാസ്യപ്പണിയ്ക്ക്‌ അയച്ചത്‌, പിന്നീട കുന്തിയ്ക്കനു ഭവിയ്ക്കേണ്ടിവന്ന സപര്നീത്വം, ഭര്‍ത്താവിന്റെ ഷണ്ഡത്വം, കാനനവാസം, വൈധവ്യം, വിദുരഗൃഹവാസം - അമ്മയ്ക്കനുഭവിയ്ക്കേണ്ടി വന്ന ഈ 183 ദുരിതങ്ങളെക്കുറിച്ച ഭീമസേനനോര്‍ക്കുന്നത്‌ കര്‍ണ്ണന്റെ ജന്മരഹസ്യമറിഞ്ഞ്‌ സഹോദ്ത്മാര്‍ അമ്മയെ കുറ്റപ്പെടുത്തുകയും ശപിയ്ക്കുകയും ചെയ്യുമ്പോഴാണ്‌. ഭീമന്‍ ശപിയ്ക്കാനും പൊറുക്കാനും കഴിഞ്ഞില്ല. കര്‍ണ്ണന്റെ കാര്യം അമ്മയുടെ തെറ്റായിത്തന്നെ കാണുന്നുണ്ട്‌. പക്ഷേ കഷ്ടപ്പാടുകള്‍ മാത്രം സഹിച്ച അമ്മയെ ശപിയ്ക്കാനും കഴിഞ്ഞില്ല. മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസ്സിലാദടഓാനും, അവരോട സഹതപിയ്ക്കാനുമുള്ള ഭീമന്റെ മനസ്സാണിവിടെ കാണുന്നത്‌. ഏകലവ്യന്റെ കഥ, മറ്റൊരു വീരനായ വില്ലാളിയോട്‌ അര്‍ജ്ജുനനു തോന്നുന്ന ക്രൂരമല്ലാത്ത അസൂയ ഭീമസേനന്‍ മനസ്സിലാക്കുന്നുണ്ടെന്ന്‌ വ്യക്തമാക്കാനാണ്‌ സഹായിയ്ക്കുന്നത്‌. ദ്രുപദന്‍ പ്രഡ്മമായ ഒരു വ്യക്തിത്വമാണ്‌ നോവലിസ്റ്റ്‌ നല്‍കിയിരി യ്ക്കുന്നത്‌. ദ്രോണര്‍ ധനേച്ചുവായ, നേട്ടങ്ങള്‍ക്ക്‌ മാത്രം പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ്‌ ബ്രാഹ്മണര്‍ ക്ഷഠ്ത്രവിദ്യ പഠിച്ചാല്‍ ക്ഷത്രിയന്ഥേഴൈള്‍ ക്രുരനാകുമെന്ന സൂചനയും നോവലിലുണ്ട്‌. ആ ക്ഷത്രിയസ്വഭാവം തന്നെ യാണ്‌ ദ്രുപദന്റെ സ്വത്തില്‍ ദ്രോണന്‌ ആഗ്രഹം ജനിയ്ക്കാന്‍ കാരണം. അത്‌ ഭീമന്‍ വ്യക്തമാക്കിക്കൊടുക്കുന്നത്‌ വിശോകനാണ്‌. ഭീമനും വിശോകനും തമ്മിലുള്ള ബന്ധത്തിന്റെ ദാര്‍ഡജ്യം വൃക്തമാക്കാനും ഈ സന്ദര്‍ഭം സഹായകമാകുന്നുണ്ട്‌. സുഭ്രദാര്‍ജ്ജുന വിവാഹകഥ യുധിഷ്ഠിരസ്വഭാവം വ്യക്തമാക്കാനാ ണുപയോഗിയ്ക്കുന്നത്‌. സുഭദ്ര അര്‍ജ്ജുനന്റെ കുടെ ഒളിച്ചോടാന്‍ തയ്യാറായെന്ന്‌ യുധിഷ്ഠിരന്‍ ദ്രാപദി കേള്‍ക്കാന്‍ വേണ്ടി മനഃപൂര്‍വ്വം ഉറക്കെ പറയുകയാണ്‌. ദ്രാപദിയോടുള്ള യുധിഷ്ഠിരന്റെ താല്പര്യവും, അര്‍ജ്ജുനനോടുള്ള അസൂയയും ഇവിടെ വ്ൃക്തമാകുന്നു. കൃഷ്ണന്റേയും 184 യാദവരുടേയും ബലം തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിയ്ക്കുമെന്നതിനാല്‍ ആ ബന്ധത്തിനനുമതി നല്‍കാം എന്നു പറയുന്നിടത്ത്‌ യുധിഷ്ഠിരന്റെ രാജ്യ ത്ന്ത്രജ്ഞതയും പ്രകടമാകുന്നു. ഖാണ്ഡവദഹനം ഭീമസേനന്റെ അഭാവത്തിലാണ്‌ നടന്നത്‌. ഇത്‌ ഒരിയ്ക്കല്‍ ഭീമനെ സഹായിച്ച നാഗന്മാരെ കാട്ടില്‍ നിന്ന്‌ ഭീഷണിപ്പെടുത്തി അകറ്റിയതില്‍ അദ്ദേഹത്തിന്‌ പങ്കില്ലെന്ന്‌ കാണിയ്ക്കാന്‍ പറ്റിയ ഒരു സന്ദര്‍ഭമാക്കിയിരിയ്ക്കുന്നു. കാട നശിച്ചു കണ്ടപ്പോള്‍ ഭീമന്‍ നാഗന്മാരുടെ കാര്യം പ്രത്യേകമെടുത്തു ചോദിച്ചതില്‍ ഭീമന്റെ നന്ദിയും സ്നേഹവുമാണ്‌ കാണുന്നത്‌. ശത്രുവിനോടും ബഹുമാനം തോന്നുന്ന ഭീമന്റെ മനസ്സ്‌ കാണിയ്ക്കുന്ന ഒരു സന്ദര്‍ഭമാണ്‌ ജരാസന്ധവധം. ദ്രൌപദിയുടെ വീരസ്വഭാവം കാണിയ്ക്കാ നാണ്‌ നോവലിസ്റ്റ്‌ ഈ സന്ദര്‍ഭം പ്രധാനമായും ഉപയോഗിയ്ക്കുന്നത്‌. വധ വാര്‍ത്തകളില്‍ നിന്ന്‌ രത്യാവേശമുള്‍ക്കൊള്ളുന്ന ഒരു വ്യക്തിത്വം ദ്രാപദിയ്ക്കു നല്‍കുന്ന പ്രധാനരംഗങ്ങളിലൊന്നാണത്‌. രാജസൂയത്തില്‍ അഗ്ര്യപുജയ്ക്കു കൃഷ്ണനെ തെരഞ്ഞെടുത്ത ഭീഷ്മരെ നിന്ദിച്ചുകൊണ്ട്‌ ശിശുപാലന്‍ പറയുന്ന കാര്യങ്ങളിലാണ്‌ അംബയുടെ കഥ ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നത്‌. ഈ സന്ദര്‍ഭം ഉപയോഗിയ്ക്കുന്നത്‌, പറയു ന്നത്‌ ശത്രുവാണെങ്കിലും അത്‌ സത്യമാണെങ്കില്‍ മനസാ അംഗീകരിയ്ക്കാ നുള്ള ഭീമന്റെ പ്രവണതയാണ്‌. ശിശുപാലന്റെ വാക്കുകള്‍ ശരിയാണെന്നും, പക്ഷേ അത്‌ സദസ്സില്‍ പറയേണ്ടിയിരുന്നില്ലെന്നും ഭീമന്‍ വിചാരിയ്ക്കുന്നു. ദ്രാപദി ഈഴത്തിന്റെ നിയമം പറഞ്ഞപ്പോള്‍ അമര്‍ഷം തോന്നിയ ഭീമന്‍ ഭരദ്വാജനും, വ്യാസനും ഘൃതാചിയെ കണ്ടു മോഹിച്ച കഥകളോര്‍ക്കുന്നു. നിയമങ്ങള്‍ സൃഷ്ടിച്ച മഹര്‍ഷിമാര്‍ തന്നെയാണ്‌ അര്‍ ലംഘിയ്ക്കുന്നതെന്ന്‌ 185 ഭീമന്‍ മനസാ പ്രതിഷേധിയ്ക്കുന്നു. തെറ്റ്‌ ആരുടെ പക്ഷത്തായാലും അത്‌ തെറ്റായിത്തന്നെ കാണുന്നവനാണ്‌ അദ്ദേഹമെന്ന്‌ ഇവിടെ തെളിയുന്നു. ദ്രാപദി നിഷേധിയ്ക്കുന്നതിന്റെ വേദനയും രോഷവും കൂടി ഇവിടെ പ്രകടമാകുന്നു. ശിശുപാലവധം കൃഷ്ണന്റെ വീരൃശാര്യാദികള്‍ കാണിയ്ക്കാനുള്ള ഒരു സന്ദര്‍ഭമായുപയോഗഗിച്ചിരിയ്ക്കുന്നു. ശിശുപാലനോട്‌ എതിര്‍ക്കാന്‍ സഹദേവനും, ഭീമനും തയ്യാറായപ്പോള്‍, ശിശുപാലന്റെ ദുര്‍വ്വാക്കുകള്‍ നിസ്സാരമായി കണക്കാക്കി അലസഭാവത്തിലിരുന്ന കൃഷ്ണന്‍ പെട്ടെന്ന്‌ ച്ക്രായുധം പ്രയോഗിച്ച്‌ അയാളുടെ ശിരസ്സറുത്തു. ഇനിയും എതിര്‍ക്കാനാ ളുണ്ടെങ്കില്‍ ആവാമെന്ന കൃഷ്ണന്റെ ധീരത ഇവിടെ പ്രകടമാകുന്നു. വിദഗ്ദ്ധയോദ്ധാവും, നയചതുരനും, തീരുമുനങ്ങളെടുക്കുന്നതില്‍ ഓചിത്യം പുലര്‍ത്തുന്നവനുമായ ശ്രീകൃഷ്ണനെയാണിവിടെ കാണുന്നത്‌. കാലകേയവധം ഇവിടെ ദ്രാപദിയുടെ തിരസ്കാരമേല്‍ക്കുന്ന ഭീമന്റെ അമര്‍ഷം വ്യക്തമാക്കുന്ന ഒരു സന്ദര്‍ഭമാക്കിയിരിയ്ക്കുകയാണ്‌. ഒരു വര്‍ഷത്തെ വേര്‍പാടിനുശേഷം അര്‍ജ്ജുനനെ കണ്ട സന്തോഷത്തിലായിരുന്നു ദ്രൌപദി. കാലകേയന്‍ എന്ന ഗോത്രത്തലവനെ താന്‍ കൊന്നു എന്ന്‌ അര്‍ജ്ജു നന്‍ നിസ്സാരമായി പറയുമ്പോഴും അത്‌ വിശദീകരിയ്ക്കാനാവശ്യപ്പെടുന്ന ദ്രൌരപദിയില്‍ അര്‍ജ്ജുനനോടുള്ള ആസക്തിയാണ്‌ കാണുന്നത്‌. നാലുവര്‍ഷ ത്തിനുശേഷം ലഭിച്ച ഉഴം ദ്രാപദി തനിയ്ക്ക്‌ നിഷേധിയ്ക്കുന്നതിന്റെ രോഷമായിരുന്നു ഭീമന്‍. മുല്‍ഗലന്‍ എന്ന മഹര്‍ഷി സ്വര്‍ഗ്ഗം നിഷേധിച്ചുവെന്നല്ലാതെ അതിനു കാരണം ഇവിടെ പറയുന്നില്ല. മുലകൃതിയില്‍ മുല്‍ഗലന്‍ സ്വര്‍ഗ്ഗം നിഷേധി യ്ക്കുന്നത്‌ പുണ്ൃഫലം തീരുമ്പോള്‍ ഭൂമിയില്‍ തിരിച്ചെത്തണമെന്നതിനാ 186 ലാണ്‌. ഇവിടെ കഥാന്ത്യത്തില്‍ ഭീമന്‍ സ്വര്‍ഗ്ഗം ഉപേക്ഷിയ്ക്കുകയാണ്‌. ഭൂമിയില്‍ തന്റെ കര്‍ത്തവ്യങ്ങള്‍ കഴിഞ്ഞിട്ടില്ലെന്നതിനാലാണ്‌ അദ്ദേഹമങ്ങനെ ചെയ്തത്‌. താന്‍ വിഷയാത്മാവാകയാല്‍ സ്വര്‍ഗ്ഗം കിട്ടില്ലെന്നും ഭീമന്‍ കരുതുന്നു. മുല്‍ഗലന്റെ സ്വര്‍ഗ്ഗനിഷേധത്തിനുള്ള കാരണം താല്പര്യത്തോടെ അന്വേഷിയ്ക്കുന്നതും ഭീമനാണ്‌. കഥാന്ത്യം ഇങ്ങനെയായതിനാലാകാം ഈ ഉപാഖ്യാനം നിബന്ധിച്ചര്‌. അശ്വത്ഥാമാവിനെ കൊല്ലാതെ വിട്ടയയ്ക്കാന്‍ പറഞ്ഞ വ്യാസനോട ഭീമനെതിര്‍പ്പുണ്ട. അദ്ദേഹത്തെ നേരില്‍ കാണാന്‍ പോലും ഭീമനിഷ്ടപ്പെടുന്നില്ലു. മക്കളെ കൊന്നവനോട്‌ ദയ കാണിയ്ക്കാന്‍ പറഞ്ഞ ആ നീതിബോധം അംഗീകരിയ്ക്കാന്‍ ഭീമന്‌ കഴിയുന്നില്ല. സഹോദരന്മാരില്‍ നിന്നും വ്യത്യസ്തമായി ചിന്തിയ്ക്കാനും വിമര്‍ശിയ്ക്കാനും കഴിവുള്ള ഭീമന്റെ മനസ്സാണിവിടേയും പ്രകടമാകുന്നത്‌. സൂതഗാഥകള്‍ നേരംപോക്കിനായി സൂതര്‍ വന്ന്‌ കഥകള്‍ പാടി രസിപ്പിയിക്കുന്നതായി പലയിടങ്ങളിലും പറയുന്നുണ്ട്‌. അങ്ങനെ അവര്‍ കെട്ടിയുണ്ടാക്കുന്ന പാട്ടു കളില്‍ പലപ്പോഴും അതിശയോക്തി ധാരാളമായി കടന്നുകൂടിയിട്ടുണ്ടെന്നും സൂചിപ്പിയ്ക്കുന്നുണ്ട്‌. (1) ധൃതരാഷ്ട്രരുടെ ശക്തി" (2) ജനിച്ച ഉടനെ ഭീമന്‍ പാറയിലേയ്ക്ക്‌ വീണതും പാറ തകര്‍ന്നതും” (3) ഭീഷ്മര്‍ കാശിരാജപുത്രിമാരെ അപഹരിച്ചു കൊണ്ടു പോരുമ്പോഴുണ്ടായ യുദ്ധം” (4) ദുര്യോധനന്‍ കുലാന്തകനാണെന്ന്‌ വ്യാസന്‍ പറഞ്ഞത്‌” (5) ബകവധം” (6) കൃഷ്ണദ്ൈപായനന്‍ ഘൃതാചിയുമായുള്ള ബന്ധഠ”* (7) കല്യാണസൌഗന്ധികം തേടിയുള്ള യാത്ര" 60-37. രണ്ടാമൂഴം, പു.26,28,31,32,91.162,168. 187 - ഈ സന്ദര്‍ഭങ്ങളെല്ലാം സൂതന്മാരുടെ പാട്ടുകളിലുള്ളതാണെന്നു പറയുന്ന നോവലിസ്റ്റ്‌ അമാനുഷികാഠശങ്ങള്‍ നീക്കാന്‍ വേണ്ടിയാണ്‌ ഈ കഥാപാത്രങ്ങളെ ഉപയോഗിച്ചിരിയ്ക്കുന്നത്‌. സുതന്മാരുടെ പ്രാധാന്യത്തെ നോവലിസ്റ്റ്‌ പ്രത്യേകം എടുത്തുകാണിച്ചിട്ടുമുണ്ട്‌"*. സ്വയംവരവേദിയിലും, രാജ്യാഭിഷേകവേളയിലും, യുദ്ധഭൂുമിയിലുമുണ്ട്‌ സുതനു സ്ഥാനം. മഹാഭാ രതത്തിന്റെ അവതരണം തന്നെ സൂതന്റെ വാക്കുകളിലൂടെയാണല്ലലോ. അതോര്‍മ്മിപ്പിയ്ക്കും വിധമാണ്‌ നോവലിന്റെ തുടക്കവും അവസാനവും. എന്തുകൊണ്ട്‌ ഭീമസേനന്‍? മറ്റു കഥകളെ പുനരാഖ്യാനം ചെയ്യുമ്പോള്‍ നോവലിസ്റ്റ്‌ പ്രതിനായക പക്ഷത്തുനില്‍ക്കുന്ന കഥാപഠ്തതത്തെ നായകനാക്കി തന്റേതായ ഒരു പ്രത്യേക വീക്ഷണകോണിലൂടെ കഥ അവതരിപ്പിയ്ക്കുന്നതു കാണാം. അക്കല്‍ദാമ യില്‍ പുക്കള്‍ വിടരുമ്പോള്‍ എന്ന കഥ. വൈശാലി, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ എന്നീ തിരക്കഥകള്‍ എന്നിവ ഉദാഹരണങ്ങളാണ്‌. അങ്ങ നെയൊരു സ്വാത്രനത്ര്യമെടുക്കുന്നതിന്‌ തനിയ്ക്കുള്ള താല്പര്യത്തെപ്പറ്റി നോവലിസ്റ്റ്‌ തന്നെ പറഞ്ഞിട്ടുമുണ്ട്‌". മനുഷ്യന്‍ എന്ന അത്ഭുതം ജനിപ്പിയ്ക്കുന്ന അസ്വസ്ഥതയ്യെപ്പറ്റിയും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്‌”. ഈ അസ്വസ്ഥതയാണ്‌ ഇദ്ദേഹത്തിന്റെ എല്ലാ കഥാപാത്രസൃഷ്ടികളുടേയും പിറകില്‍ പ്രവര്‍ത്തിയ്ക്കുന്നത്‌. അഗവണനയനുഭവിയ്ക്കുന്ന നായകന്‍ എന്ന തന്റെ പതിവു സ്രയ്രദായത്തിന്‌ നോവലിസ്റ്റ്‌ ഭീമനെ തെരഞ്ഞെടുത്തതാണെന്ന്‌ പറയാനാ കുമോ? അര്‍ഹിയ്ക്കുന്ന അംഗീകാരം കിട്ടാതെപോയ, അവഗണനയനു ഭവിയ്ക്കുന്ന ദുരന്തനായകനായി കര്‍ണ്ണനെയാണ്‌ മുന്‍ഗാമികളില്‍ പലരും 318. അതേ പുസ്തകം, പു. 291. 319. വാസുദേവന്‍ നായര്‍.എംടി. ഞാന്‍ തന്നെ പ്രജയും പ്രജാപതിയും”, കലാകയ്മുദി ല.1298, പു.'8. 320. വാസുദേവന്‍ നായര്‍.എം.ടി., ജഞാനപീഠപുരസ്കാരം സ്വീകാരഭാഷണം', എം.ട?ക്ഥയും ഫൊരുളുക എഡി.എം.എം.ബഷീര്‍ (കറന്റ്‌ ബുക്സ്‌, തൃശൂര്‍ 1996, പു.57.. 188 എടുത്തുകാണിച്ചത്‌. പിന്നെന്തു കൊണ്ട്‌ ഇവിടെ ഭീമനെ നായകനായി സ്വീകരിച്ചു? എം.ടി.തന്റെ മുലമാതൃകയായി ഭീമനെ കാണുന്നുവെന്ന്‌ നിരീക്ഷിക്കു പ്പേട്ടിട്ടുണ്ട്‌*. മുത്തപുത്രന്മാര്‍ക്ക്‌ അമ്മമാര്‍ കൂടുതല്‍ പരിഗണന നല്‍കുന്ന തായി മറ്റു ചില നോവലുകളില്‍ കാണുന്നത്‌ മുമ്പേ സൂചിപ്പിച്ചു. ഇവിടെ യുധിഷ്ഠിരന്‍ മൂത്തമകന്‍ മാത്രമല്ല, രാജ്യാവകാശി കൂടിയാണ്‌. അര്‍ജ്ജു നന്‍ പ്രിയപു(ത്തനും. മഹാഭാരതകഥയില്‍ ഭീമനെ യുധിഷ്ഠിരനെപ്പോലെ ധര്‍മ്മിഷഠനായോ, അര്‍ജ്ജുനനെപ്പോലെ അജയ്യനും, സുന്ദരനുമായോ ചിത്രീകരിയ്ക്കുന്നില്ല. പക്ഷേ യുദ്ധത്തില്‍ ശത്രുപക്ഷത്തിന്‌ ഏറ്റവും കൂടു തല്‍ നാശമുണ്ടാക്കിയതും, അമ്മയേയും സഹോദ്രന്മാരേയും ദ്രാപദിയേയും സംരക്ഷിയ്ക്കുന്നതും ഭീമനാണ്‌. സാഹസികമായ യുദ്ധവും, വധവുമെല്ലാം ഏറ്റെടുക്കുന്നതും ഭീമന്‍ തന്നെ. എന്നിട്ടും യുധിഷ്ഠിരനോ അര്‍ജ്ജുനനോ കിട്ടിയ പ്രാധാന്യം ഭീമന്‌ ആരും നല്‍കുന്നില്ല, രചയിതാവ്‌ പോലും. കര്‍ണ്ണന്‍ കിട്ടിയ പ്രാധാന്യവും ഭീമന്‍ ലഭിച്ചില്ല. ബലിഷ്ഠനും വലിയ ശരീരമുള്ളവനും, അമാനുഷികമായ യുദ്ധങ്ങള്‍ ചെയ്തവനുമാണ്‌ ഭീമന്‍ - അതാണ്‌ മുലകൃതിയില്‍ നിന്നു കിട്ടുന്ന ഭീമസങ്ക ലപമെന്നു മുമ്പേ സൂചിപ്പിച്ചിട്ടുണ്ട്‌. ഇതൊക്കെയാവാം ഭീമനെ നായകനായി നോവലിസ്റ്റ്‌ സ്വീകരിയ്ക്കാന്‍ കാരണം. ശാരീരികമായ കരുത്തിനോട ഇദ്ദേ ഹത്തിനുള്ള പ്രിയം പലരും പറഞ്ഞിട്ടുള്ളതാണ്‌”. അതും ഇദ്ദേഹത്തെ 321. ഉള്ളൂര്‍, കരീണ്ണുടുഷണം (ഉള്ളൂര്‍ പബ്ലിക്കേഷന്‍സ്‌, തിരുവനന്തപുരം, 2008). ബാലകൃഷ്ണന്‍.പി.കെ, ഇറ ഞെ ഉറങ്ങട്ടെ (നാഷണല്‍ ബുക്ക്‌ സ്റ്റാള്‍, കോട്ടയം, 1982). നന്ദകുമാര്‍.വി.ടി, എന്റെ AO (നാഷണല്‍ ബുക്ക്‌ സ്റ്റാള്‍, കോട്ടയം, 1982). 322. ഡോടി.പി.സുകുമാരന്‍, എം.ടി.യിലെ വൃഷ്ടി -സമഷ്ടി സംഘര്‍ഷം, എംട്‌?യുടെ ലേക ത്ശീ എഡി: എ.വി.പവിത്രന്‍ (നാഷണല്‍ ബുക്‌ സ്റ്റാള്‍, കോട്ടയം, 1998), പു.6. 323. അബ്ദുള്ള.വി, എം.ടി”, പു.17. നാരായണന്‍.എം.ജി.എസ്‌, എം.ടി ഒരു കോഴിക്കോട്ടുകാരന്റെ ഓര്‍മ്മയില്‍ ' പു.104, ൧൧.57 കഥയും ചെൊരുളും എഡി:.എം.എം.ബഷീര്‍ (കറന്റ്‌ ബുക്‌സ്‌, തൃശൂര്‍, 1996). 189 തിരസ്്‌കൃതന്‍ എന്ന മുഖമുദ്രയോടൊപ്പം തന്നെ ആകര്‍ഷിച്ചിട്ടുണ്ടാകാം. നാലുകെട്ടിലെ ക്രേനദ്രകഥാപാത്രം തന്റെ പിതൃഘാതകനെ ഭീമന്‍ ദുശ്ശാസനനെ എന്ന വണ്ണം കൊല്ലുന്നത്‌ സ്വപനം കാണുന്നുണ്ട്‌”. ഭീമന്റെ നായകസ്ഥാന ത്തിനുള്ള ആദ്യസ്ഫുരണം അവിടെത്തന്നെ കാണാം. വായുപുധ്രനായ ഭീമനെ എം.ടി. കിരാതപുത്രനാക്കി. കിരാതന്‍ എന്ന വാക്ക്‌ എം.ടി. പ്രയോ ഗിക്കുന്നത്‌ മറകളില്ലാത്ത വ്യക്തിത്വം, പ്രതികരണശേഷി ഉള്ളവന്‍ എന്ന അര്‍ത്ഥങ്ങളിലാണെന്ന്‌ മറ്റു സന്ദര്‍ഭങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌*“.ഭീമന്‍ ഏറ്റവും മാനുഷിക കഥാപാത്രം (സുന) ആണെന്നും, തന്നെ ആദ്യം ആകര്‍ഷിച്ചത്‌ ഘടോല്‍ക്ക്ചനായിരുന്നുവെന്നും, ഘടോൽല്‍ക്ക്ചനിലൂടെയാണ്‌ താന്‍ ഭീമനിലെത്തിയതെന്നും നോവലിസ്റ്റ തന്നെ പറയുന്നുണ്ട്‌. കരുത്തിന്റെ കാര്യത്തിലായാലും അവഗണനയുടെ കാര്യത്തിലായാലും ഘടോല്‍ക്ക്ചന്റെ മുന്‍ഗാമി ഭീമന്‍ തന്നെയാണെന്നതും അദ്ദേഹത്തിന്‌ പ്രേരണയായിട്ടുണ്ടാകണം. ഭീമസേനന്‍ രാജകൊട്ടാരത്തിലും കാട്ടിലും ജീവിച്ചിട്ടുണ്ട്‌. ഉറ്റവരില്‍ നിന്നും ശത്രുക്കളില്‍ നിന്നും പല ദുരനുഭവങ്ങളും സഹിച്ചിട്ടുണ്ട്‌. ഇതെല്ലാം ഉണ്ടാ ക്കിത്തീര്‍ത്ത മാനസിക കലാപങ്ങള്‍ ഭീമസേനനെ നോവലിസ്റ്റിന്റെ സാധാരണ സകങ്കലഹ്മനുസരിച്ചുള്ള കഥാപഠതത്തിന്‌ *” കൂടുതല്‍ അനുയോജ്യ നാഥടിത്തീര്‍ത്തു. അങ്ങനെ ശക്തി ശാപവും ഭാരവുമായ ഭീമന്‍” തന്നെയാണ്‌ നായകസ്ഥാനത്തിനുയോജ്യന്‍ എന്ന്‌ നോവലിസ്റ്റ്‌ കണക്കാക്കുന്നു”. 324. നാലുകെട്ട്‌, പു. 13. 325. വാസുദേവന്‍നായര്‍.എം.ടി, “ദയ എന്ന വികാരം” പു.26, നമ്മള്‍ വെറും മനുഷ്യര്‍” പു.174, ഷളിവറത്്ലുടെ (കറന്റ്‌ ബുക്സ്‌, കോട്ടയം, 2007). 326. വാസുദേവന്‍നായര്‍.എം.ടി, “കാണാനുള്ള കണ്ണും പതിയാനുള്ള മനസ്സും” മഹാര്‍്ഥയഥരു മന? മുഖറ്മുക (ശിഖാ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌, 1987) പു.138,139. 327. മുന്‍. ഇതേ അദ്ധ്യായം, പു.106. 328. രണ്ടാമൂഴം, ഫലശ്രുതി”, പു.298. 329. അനുബന്ധം 1, പു.354. 190 നോവലിസ്റ്റ്‌ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടു തന്നെ ഭീമനെ നായകനാക്കി സ്വീകരിച്ചു, കഥാ സന്ദര്‍ഭങ്ങളിലും കഥാപാത്രങ്ങളിലും മാറ്റം വരുത്തുകയും ചെയ്തു. ഇങ്ങനെയൊരു മഹാഭാരതപുനരാഖ്യാനം കൊണ്ട്‌ അദ്ദേഹമുദ്ദേശിച്ചതെന്ത്‌, അദ്ദേഹമവതരിപ്പിച്ച നൂതനാശയങ്ങള്‍ സ്വീകാര്യമാണോ എന്നുള്ള കാര്യങ്ങളെക്കുറിച്ച്‌ പറയുംമുമ്പേ മഹാഭാര തത്തെ ആധാരമാക്കി രചിയ്ക്കപ്പെട്ട മറ്റു ചില മലയാള നോവലുകള്‍ കൂടി പരിശോധിയ്ക്കാം. 191 അദ്ധ്യായാ 3 മഹാഭാരതകഥ ആസ്പദമാക്കുന്ന മററു ചില മലയാള നോവലുകള്‍ മഹാഭാരതകഥ ആസ്പദമാക്കിയെഴുതിയ മലയാള നോവലുകള്‍ അനേകമുണ്ട്‌ - ഭാരതകഥാനുവര്‍ത്തികളായും അല്ലാതെയും. തങ്ങളുടെ അഭിപ്രായങ്ങള്‍ക്കും അഭിരുചികള്‍ക്കുമനുസരിച്ച്‌ കഥാപാത്രങ്ങളേയും കഥാസന്ദര്‍ഭങ്ങളേയും നോവലിസ്റ്റ്‌ തെരഞ്ഞെടുത്ത്‌ അവതരിപ്പിയ്ക്കുമ്പോള്‍ എല്ലാം ഒന്നിനൊന്ന്‌ വ്ൃത്യസ്തമാകുന്നുവെന്നു പറയേണ്ടിവരും. ഭാരത കഥയെ ആധാരമാക്കി രചിയിക്കപ്പെട്ട ചില മലയാള നോവലുകളെ മുന്‍നിര്‍ത്തി അവയിലെ കഥാസന്ദര്‍ഭങ്ങളേയും കഥാപാത്രങ്ങളുടെ വ്ൃക്തിത്വത്തേയും മുലകൃതിയുമായി താരതമ്യം ചെയ്യുകയാണ്‌ ഈ അദ്ധ്യായത്തില്‍. ഏതെങ്കിലുമൊരു പ്രത്യേക വ്യക്തിയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി ക്കൊണ്ട്‌ രചന നടത്തുന്നത്‌ രചയിതാവിന്റെ പക്ഷപാതത്തെയാണ്‌ കാണി യ്ക്കുന്നത്‌. ഈ പക്ഷപാതത്തിന്റെ നിയ്രന്തണം ഇതിവ്ൃത്തത്തിലും സമീപന ത്തിലുമെല്ലാം വരാവുന്നതാണ്‌. തന്നെ വളരെ ആകര്‍ഷിച്ചതോ, തനിയ്ക്കേറെ സ്നേഹബഹുമാനങ്ങളുള്ളതോ, തനിയ്ക്ക്‌ വലുതെന്നു തോന്നുന്ന ആദര്‍ശങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരോ ആയിരിക്കാം രചയിതാവിന്റെ പ്രത്യേക ശ്രദ്ധയ്ക്ക്‌ വിധേയരാകുക. നോവലിസ്റ്റിന്റെ ജീവിതദര്‍ശനം ബോധ പൂര്‍വ്വമോ, അബോധപൂര്‍വ്വമോ രചനയുടെ ഇതിവൃത്തം, കഥാപാത്രങ്ങള്‍ എന്നിവയെ സ്വാധീനിയ്ക്കുമെന്ന അഭിപ്രായം ഇതു തന്നെയാണ്‌ അര്‍ത്ഥ മാക്കുന്നത്‌. ഇങ്ങനെ നോവലിസ്റ്റിന്റെ ശ്രദ്ധയും, സഹതാപവും ആദരവു 1. തരകന്‍.കെ.എം., വീക്ഷണവും, ദര്‍ശനവും”, ആധുനിക നോവല്‍ ക്ര്ശനം (നാഷണല്‍ ബുക്സ്റ്റാള്‍ കോട്ടയം, 1982), പു.47. 2. William Henry Hudson, ‘The study of Prose Fixtion’, An Introduction to the Study of Literature, (Kalyani Publishers, New Delhi, 1979), p.164. 192 മൊക്കെ നേടിയ ചില കഥാപാത്രങ്ങള്‍ ക്രേന്ദ്രസ്ഥാനത്തു വര്‍ത്തിയ്ക്കുന്ന ചില നോവലുകളാണിവിടെ തെരഞ്ഞെടുത്തിരിയ്ക്കുന്നത്‌. 1. ഇനി ഞാന്‍ ഉറങ്ങട്ടെ (1973) കര്‍ണ്ണനെ ക്രേന്്രസ്ഥാനത്തു നിര്‍ത്തിക്കൊണ്ട്‌ പി.കെ.ബാലകൃഷ്ണന്‍ രചിച്ച നോവലാണ്‌ “ഇനി ഞാന്‍ ഉറങ്ങട്ടെ”. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതവിവര്‍ത്തനത്തില്‍ നിന്നും, കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യട നത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ്‌ നോവലിസ്റ്റ്‌ ഈ കൃതി രചിച്ചി രിയ്ക്കുന്നത്‌. പുനഃസൃഷ്ടിയില്‍ നോവലിസ്റ്റ്‌ സ്വാത്രന്യമ്മെടുത്തിട്ടുണ്ട്‌. കര്‍ണ്ണ നേയും ദ്രാപദിയേയും മുന്‍നിര്‍ത്തി വ്യത്യസ്തമായ വീക്ഷണകോണിലൂടെ പാണ്ഡവകൌരവക്ഥയെ നോക്കിക്കാണുന്നുവെന്നതും, ഇതിഹാസ്പുനരാഖ്യാ നത്തിന്‌ യോജിച്ച പ്രനഡവും, താത്ത്വികവും, ഗഹനവുമായ ഭാഷ സ്വീകരിച്ചിരിയ്ക്കുന്നുവെന്നതുമാണ്‌ നോവലിന്റെ പ്രധാനപ്പെട്ട ആകര്‍ഷകത്വം. ഈ നോവലില്‍ നോവലിസ്റ്റ സ്വീകരിച്ചിരിയ്ക്കുന്ന പ്രധാന കഥാപാ ത്രങ്ങള്‍ കര്‍ണ്ണനും ശ്രാപദിയുമാണ്‌. കര്‍ണ്ണന്റെ കഥ മുലകൃതിയില്‍ നിന്നു തന്നെ സ്വീകരിച്ചതാണെന്നും ദ്രൌപദിയുടെ കഥ സങ്കല്പസൃഷ്ടമാണെന്നും നോവലിസ്റ്റ്‌ തന്നെ പറയുന്നുണ്ട്‌. സംഭവബഹുലമല്ല ഈ നോവല്‍. യുദ്ധാ നന്തരം സഞ്ജയനും നാരദനും പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളിലൂടെ കര്‍ണ്ണനെക്കുറിച്ച കൂടുതലറിയുന്ന ദ്രപദിയും, യുധിഷഠിരനും, കുന്തിയും കര്‍ണ്ണനെക്കുറിച്ച്‌ ഓര്‍ക്കുകയും പറയുകയും ചെയ്യുന്ന രീതിയിലാണ്‌ നോവല്‍ അവതതരിപ്പിച്ചിരിയ്ക്കുന്നത്‌. യുദ്ധാനന്തരമുള്ള കുറച്ചു കാര്യങ്ങള്‍ മാത്രമേ പറയുന്നുള്ളു. കഥാപാത്രങ്ങളും അധികമില്ല. 3, ബാലകൃഷ്ണന്‍.പി.കെ,, “പ്രസ്താവന”, ഇറ? ഞാന കൃറങ്ങട്ടെ (സാഹിത്യ പ്രവര്‍ത്തകസഹ കരണ സംഘം, നാഷണല്‍ ബുക്‌ സ്റ്റാള്‍, കോട്ടയം, 1994), പുറം.8. 193 കഥാസന്ദര്‍ഭങ്ങള്‍ (1) അഭ്യാസക്കാഴ്ച" (മ) കര്‍ണ്ണന്റെ കഥ” (ദ)വസ്തധ്രാക്ഷേപം" (4)കവച കുണ്ഡലദാനം' (5) കൃഷ്ണ-കര്‍ണ്ണ സമാഗമം” (6)കുന്തീ-കര്‍ണ്ണ സമാഗമം” (7) ഭീഷ്മ-യുധിഷ്ഠിര സമാഗമ” (8) ഭീഷ്മ-കര്‍ണ്ണകലഹം" (9)ഭീഷ്മ-കര്‍ണ്ണ സമാഗമം” (10) യുധിഷ്ഠിരാര്‍ജ്ജുനകലഹം* (1)യുധിഷ്ഠിരന്‍ ശല്യരോട്‌ കര്‍ണ്ണനെ തേജോവധം ചെയ്യാനപേക്ഷിച്ചത്‌" (12) ശിബിരദഹനം?” (13) സുയോധനമരണം* (14) ജലാഞ്ജലി'” (15) യുധിഷ്ഠിര നിര്‍വ്വേദം" (16) ദുശ്ലാസനവധം” (൩൬) കര്‍ണ്ണവധഠം” ഇത്രയുമാണ്‌ നോവലില്‍ ചേര്‍ത്തിരിയ്ക്കുന്ന മഹാഭാരതകഥാ സന്ദര്‍ഭങ്ങള്‍. മാറ്റം വരുത്തിയിരിയ്ക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ - വൃത്യാസങ്ങള്‍ - കാരണങ്ങള്‍. 1. അഭ്യാസക്കാട്ചയുടെ സമയത്ത്‌ രംഗവേദിയിലേയ്ക്ക്‌ കടന്നുവന്ന കര്‍ണ്ണന്‍ അര്‍ജ്ജുനന്റെ തലയറുക്കുമെന്ന്‌ മുലകൃതിയില്‍ പറയുന്നുണ്ട്‌.” അര്‍ജ്ജുനന്‍ അങ്ങോട്ടു ചെന്നെതിര്‍ക്കാത്ത സാഹചര്യത്തില്‍ കര്‍ണ്ണന്റെ ന്യായീകരിയ്ക്കാന്‍ കഴിയാത്ത അര്‍ജ്ജുനവൈരം അവിടെ കൂടുതല്‍ പ്രകടമാകുന്നു. ഇത്‌ കര്‍ണ്ണന്റെ വ്യക്തിത്വത്തിന്‌ കോട്ടം തട്ടിയ്ക്കുമെന്നതു കൊണ്ടാകണം നോവലിസ്റ്റ്‌ സ്വീകരിച്ചിട്ടില്ല. തന്നെ ദുര്യോധനന്‍ അഗഗരാജാവായി അഭിഷേചിച്ചപ്പോള്‍ കര്‍ണ്ണന്‍ താനിതിന്‌ ചെയ്യേണ്ട പ്രത്യുപകാരമെന്തെന്ന്‌ ചോദിയ്ക്കുന്നിടത്ത്‌ ജീവനുള്‍പ്പെടെ എന്തും നല്‍കാമെന്ന്‌ കൂട്ടിച്ചേര്‍ത്തിരിയ്ക്കുന്നു”. യുദ്ധ 24-20. ഇനി ഞാന്‍ ഉറങ്ങട്ടെ. പു.41,60,86,80,112.127,156,165,180,218,238,250,252,15,21,26,28. 21. (.രിശഹ്ഥ൪തമ - വഥള്യം ഒന്ന്‌ ആദിപര്‍വ്വം, വിവ.കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (പ്രസാ.സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം, 1981), al.479. 22. ഇനി ഞാന്‍ ഉറങ്ങട്ടെ. പുറം.49. 194 സമയത്ത്‌ താന്‍ അധര്‍മ്മപക്ഷത്താണെന്നറിഞ്ഞുകൊണ്ടും പിന്തിരിയാന്‍ കഴിയാതെ പോയ കര്‍ണ്ണന്റെ അവസ്ഥയ്ക്കൊരുന്നല്‍ കൊടുക്കാനാകാം ഈ കൂട്ടിച്ചേര്‍ക്കല്‍. (1) ജലാഞ്ജലി കൊടുക്കുന്ന സമയത്ത്‌ കുന്തി വളരെ ദീനയായി അപേക്ഷിയ്ക്കുകയാണ്‌ യുധിഷ്ഠിരനോട്‌ കര്‍ണ്ണനു വേണ്ടി ക്രിയകള്‍ ചെയ്യാന്‍. “ദയവിന്റെ മൂര്‍ത്തിയായ മകനേ । നിന്റെ അമ്മയോട നീ ദയവു കാണി യ്ക്കു. മനസ്സില്‍ രഹസ്യത്തിന്റെ തീക്കുണ്ഡവും പേറി എന്നും നീറി ജീവിച്ച നിന്റെ അമ്മയോടു നീ ദയവു കാണിയ്ക്ക. “എന്റെ മകനാണ്‌ കര്‍ണ്ണന്‍ ഈ വയറ്റില്‍ ഞാന്‍ ചുമന്ന ദേവപുത്ര നാണ്‌ കര്‍ണ്ണന്‍! സുവര്‍ണ്ണശോഭയുള്ള ആ സിംഹകായന്‍ എന്റെ മകനാണ്‌. ഭയം എന്തെന്നറിയാത്ത ആ വിശ്ധൈകധനുര്‍ദ്ധരന്‍ എന്റെ മകനും നിന്റെ ജ്യഷ്ഠനുമാണ്‌ ! ഗുരുജനങ്ങളില്‍ മുഖ്യനായ അവനു വേണ്ടി നീ ആദ്യം ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്യു മകനേ 7 മുലകൃതിയില്‍ കുന്തി കരഞ്ഞുകൊണ്ടാണിക്കാര്യം പറയുന്നതെങ്കിലും ഇത്രത്തോളം യുധിഷ്ഠിരന്റെ ദയവിനുവേണ്ടി യാചിയ്ക്കുന്നില്ല്‌*. നോവ ലില്‍ കുന്തിയ്ക്ക്‌ രാജമാതാവെന്നതിലേറെ ഒരു ദുഃഖിതയായ അമ്മയെന്ന നിലയ്ക്കാണ്‌ പ്രാധാന്യം. അതു കൊണ്ടായിരിയ്ക്കണം നോവലിസ്റ്റ്‌ ഈ മാറ്റം വരുത്തിയത്‌. (iii) കര്‍ണ്ണന്റെ ജനനകഥ (ദ്രൌപദിയിക്ക്‌ കുന്തി പറഞ്ഞു കൊടുക്കുക യാണ്‌”. കര്‍ണ്ണനു കവചകുണ്ഡലങ്ങളുണ്ടായിരിയ്ക്കണമെന്ന്‌ കുന്തി സൂര്യ നോടപേക്ഷിയ്ക്കുകയാണ്‌. ഇവിടെ പറ്റിപ്പോയ തെറ്റില്‍ ദുഃഖിയ്ക്കുന്ന, പേടിയ്ക്കുന്ന ഒരു കന്യകയെയല്ല കാണുന്നത്‌. കുഞ്ഞിനെ അശ്വനദിയി ലൊഴുക്കുന്നതും കുന്തി തന്നെയാണ്‌. താനുപേക്ഷിയ്ക്കാന്‍ പോകുന്ന തന്റെ 23. അതേ പുസ്തകം, പു.26. 24. /ശ7മഹഭാരതം വാള്യം അഞ്ച്‌, സ്ത്രീപര്‍വ്വം, പു.122. 25. ഇനി ഞാന്‍ ഉറങ്ങട്ടെ, പു.55. 195 കുഞ്ഞിനുവേണ്ടിയുള്ള രക്ഷ മുന്‍കുട്ടി സുര്യനോടര്‍ത്ഥിച്ചു വാങ്ങിയ കുന്തി ഒരു ദൃഡചിത്തയായ അമ്മയാകുകയാണിവിടെ. കര്‍ണ്ണനെ വേണ്ട പോലെ സ്‌നേഹിയ്ക്കാത്തവള്‍ എന്നൊരാശയം നോവലില്‍ വരുന്നുണ്ട്‌”. അതിനു പശ്ചാത്തലമൊരുക്കാനാകണം ഈ കൂട്ടിച്ചേര്‍ക്കല്‍. (൬ ദ്രോണരുടെ മുന്നില്‍ വിദ്യാര്‍ത്ഥിയായി ചെന്ന കര്‍ണ്ണന്‍ തന്നെ അര്‍ജ്ജുനതുല്യനായി യുദ്ധം ചെയ്യാന്‍ പ്രാപ്തനാഥഷണെമെന്നേ അപേക്ഷിക്കു ന്നുള്ള” .മുലകൃതിയില്‍ അര്‍ജ്ജുനനോട്‌ പൊരുതാന്‍ പ്രാപ്തനാക്കണ മെന്നാണ്‌ അര്‍ത്ഡന. ആ ദുരുദ്ദേശ്യമ്നിഞ്ഞ ദ്രോണാചാര്യരത നിരസിച്ചു. തന്റെ നായകനെ കളങ്കമറ്റവനാക്കാനായിരിയ്ക്കണം നോവലിസ്റ്റ്‌ ഈ മാറ്റം വരുത്തിയത്‌. ക്ഷത്രിയധര്‍മ്മം ക്ഷത്രിയനേക്കാള്‍ വൈഭവത്തോടെ വശത്താ ക്കാന്‍ പോന്ന പബ്രാഹ്മണകുമാരന്‍ എന്ന പരശുരാമന്റെ അത്ഭുതവും കര്‍ണ്ണന്റെ മഹിമാതിശ്യങ്ങള്‍ക്ക്‌ ആഴം കൂട്ടാന്‍ ഉപദയാഗിച്ച കൂട്ടിച്ചേര്‍ക്കലാണ്‌. (൯) കവചകുണ്ഡലങ്ങള്‍ ഇന്ദ്രന്‌ കൊടുക്കുമ്പോള്‍ പകരം വേല്‍ ചോദി യ്ക്കണമെന്ന്‌ സൂര്യന്‍ പറയുന്നുമില്ല, കര്‍ണ്ണന്‍ ഇന്ദ്രനോടത്‌ ചോദിയ്ക്കു ന്നുമില്ല്‌*. പകരമെന്തെങ്കിലും ആവശ്യപ്പെട്ടത്‌ ദാനത്തിന്റെ മാഹാത്മ്യം കുറയ്ക്കുമെന്നതിനാലാകാം ഈ മാറ്റം. (Vi) കര്‍ണ്ണനെ പാണ്ഡവപക്ഷത്തേയ്ക്ക്‌ ക്ഷണിയ്ക്കുമ്പോള്‍ കൃഷ്ണന്‍ ദ്രൌപദി കര്‍ണ്ണന്റെ പട്ടമഹിഷീസ്ഥാനത്തുണ്ടാകും എന്നേ പറയുന്നുള്ളൂ. കര്‍ണ്ണനെ കൂടുതല്‍ സുചരിതനാക്കാനാകും നോവലിസ്റ്റ്‌ ആറാമുഴക്കാര്യം പറയാതിരുന്നത്‌. ദ്രൌരപദിയോട വസ്ത്രാക്ഷേപവേളയില്‍ പറഞ്ഞ വാക്കുകള്‍ കര്‍ണ്ണന്റെ യശസ്സിനു കള്കമുണ്ടാക്കുന്നതാണ്‌. അതുകൊണ്ടായിരിയ്ക്കണം 26. അതേ പുസ്തകം, പു. 225. 27. അതേ പുസ്തകം, പു. 69. 28. /ശ7മഹഥഭാരതം വാള്യം അഞ്ച്‌, ശാന്തിപര്‍വ്വം. പു.130. 29. ഇനി ഞാന്‍ ഉറങ്ങട്ടെ. പു. 70. 30. അതേ പുസ്തകം, പു.75,80. 31. അതേ പുസ്തകം, പു.112. 196 അത്‌ താന്‍ ഭീമാര്‍ജ്ജുനന്മാരോടും ഭീഷ്മരോടും ചെയ്ത പ്രതികാരമായി രുന്നുവെന്നും അതില്‍ തനിയ്ക്കാത്മനിന്ദയുണ്ടെന്നും കര്‍ണ്ണന്‍ പറയുന്ന തായി കൂട്ടിച്ചേര്‍ത്തത്‌”. തന്റെ ജനനരഹസ്യമറിയുമ്പോള്‍ കര്‍ണ്ണനുണ്ടാകുന്ന ഞെട്ടലും മനോവേദനയും പിന്നിട്ട കാലങ്ങളില്‍ താനനുഭവിച്ചുപോന്ന അപ മാനത്തിനേയും അവഗണനയേയും നഷ്ടങ്ങളേയും പറ്റി പറയുന്നതും കര്‍ണ്ണന്റെ മുറിവേറ്റ മനസ്സിനെ ഒന്നുകൂടി വ്യക്തമാക്കാനുപയോഗിയ്ക്കുക യാണ്‌” സുയോധനനോടുള്ള കുറ വ്ൃക്ത്മാക്കുന്നതിലൂടെ കര്‍ണ്ണന്റെ ആത്മാ ഭിമാനബോധവും, കൃതജ്ഞതയും, നിശ്ചയദാര്‍ഡജ്യവും വെളിപ്പെടുത്തുന്നു”. ആയുഷ്ക്കാലമാകെ അര്‍ജ്ജുനനുമായി താരതമ്യം ചെയ്ത്‌ ഗുരുജനങ്ങള്‍ നിന്ദിച്ചത്‌ കൊണ്ടാണ്‌ അര്‍ജ്ജുനവധം തനിയ്ക്കിത്ര കടുത്ത (AM മായിത്തീര്‍ന്നതെന്ന കര്‍ണ്ണന്റെ വാക്കുകളിലൂടെ കര്‍ണ്ണന്റെ അര്‍ജ്ജുനവൈ രത്തിനൊരു സാധുകരണം കണ്ടെത്തുകയാണ്‌ നോവലിസ്റ്റ്‌*. (Vii) താന്‍ കരഞ്ഞര്‍ത്ഥിച്ചാല്‍ കര്‍ണ്ണനനുസരിയ്ക്കും എന്ന പ്രതീക്ഷ കൊണ്ടാണ്‌ കുന്തി കര്‍ണ്ണനെ നേരിട്ടു ചെന്ന്‌ കണ്ടത്‌ എന്ന നിബന്ധന കുന്തിയ്ക്ക്‌ പാണ്ഡുപുത്രരുടെ രക്ഷയായിരുന്നു ആവശ്യം എന്ന വസ്തു തയ്ക്ക്‌ അടിവരയിടുന്നു. കുന്തിയുടേയും കര്‍ണ്ണന്റേയും സമാഗമം കൂടു റ തല്‍ ഹൃദയസ്പര്‍ശിയായ ഒരു രംഗമാക്കി മാറ്റിയിരിയ്ക്കുന്നു. തന്റെ നാലുമദഒ ളുടേയും പ്രാണരക്ഷ കുന്തി കര്‍ണ്ണനോട യാചിച്ചു വാങ്ങുകയാണ്‌”. മറ്റു മക്കളുടെ ശ്രേയസ്സിനുവേണ്ടി കുന്തി കര്‍ണ്ണനെ അവഗണിച്ചു എന്ന്‌ പിന്നീട പറ യുന്ന പക്ഷത്തിന്‌” ഒരു തെളിവായി നോവലിസ്റ്റ നിബന്ധിച്ചതാകാം ഈ ആശ്യം. 32. അതേ പുസ്തകം, പു.117,118. 33. അതേ പുസ്തകം, പു.!10,113. 34. അതേ പുസ്തകം, പു.115. 35. അതേ പുസ്തകം, o}.117. 36. അതേ പുസ്തകം, പു.128. 37. അതേ പുസ്തകം, പു.142. 38. അതേ പുസ്തകം, പു. 225. 197 (൩) ഭീഷമ്രുടേയും കര്‍ണ്ണന്റേയും കലഹത്തിന്റെ വിവരണത്തില്‍ ഇരു വരുടേയും സംഭാഷണത്തില്‍ മാറ്റം വരുത്തിയിരിയ്ക്കുന്നു. മുലകൃതിയില്‍ മുന്നു സന്ദര്‍ഭങ്ങളിലായി ഇവര്‍ തമ്മിലുള്ള കലഹം” ഒന്നിച്ചുചേര്‍ത്ത്‌ കൊടു ത്തിരിയ്ക്കുകയാണ്‌ നോവലില്‍. ഭീഷ്മരുടെ ശകാരം കുറേക്കൂടി തീക്ഷ്ണ മായി ഇവിടെ ചേര്‍ത്തിരിയ്ക്കുന്നു'**. സൂതപുത്രന്‍, നീചന്‍, ജളന്‍, നീചകുല ജാതന്‍ എന്നിങ്ങനെ സംബോധന ചെയ്തുകൊണ്ട്‌, “വീട്ടിലിരുന്നു പട്ടി കുരയ്ക്കുംപോലെ നീ എത്രകാലമായി “ഞാന്‍ അര്‍ജ്ജുനനെ വധിയ്ക്കും അര്‍ജ്ജുനനെ വധിയ്ക്കും” എന്നു Belial യ്ക്കുന്നു! പക്ഷേ അവനെ കണ്ടപ്പോഴെല്ലാം നീ കുറുക്കനെപ്പോലെ പായു ന്നതാണ്‌ ഞങ്ങള്‍ കണ്ടത്‌” എന്ന്‌ ഭര്‍ത്സിയ്ക്കുകയാണ്‌. അര്‍ഹിയ്ക്കാത്ത ദുര്‍വാക്കുകള്‍ കേള്‍ക്കേണ്ടിവരുന്ന കര്‍ണ്ണന്റെ ദുര്‍വ്വിധി കൂടുതല്‍ പ്രകടമാ ക്കാനാകുമീ കൂട്ടിച്ചേര്‍ക്കല്‍. അതേ സമയം കര്‍ണ്ണന്റെ മറുപടിയിലും മാറ്റങ്ങള്‍ സംങ്ബിപ്ചിട്ടുണ്ട്‌.ആത്മവിശ്വാസം, അഭിമാനം, വീര്യം തുടങ്ങിയ ഗുണങ്ങളെല്ലാം കൂടുതല്‍ പ്രകടമാക്കുന്നതാണിവിടെ കര്‍ണ്ണന്റെ സംഭാഷണം. (൦) ഭീഷ്മരുടെ പതനത്തിനുശേഷം അദ്ദേഹത്തെ കര്‍ണ്ണന്‍ ചെന്നു കാണുന്ന രംഗത്തിലും മാറ്റങ്ങളുണ്ട്‌. ഇവിടെ ഭീഷ്മര്‍ താന്‍ കര്‍ണ്ണനെ തേജോ വധം ചെയ്തതില്‍ പശ്ചാത്തപിയ്ക്കുകയും അത്‌ വിധികൃതമായിരുന്നെന്ന്‌ പറയുകയും ചെയ്യുന്നു”. മഹാത്മാവായ കര്‍ണ്ണനെ താനധിക്ഷേപിച്ചതില്‍ ഭീഷമര്‍ക്കുള്ള കുറ്റബോധത്തിലൂടെ കര്‍ണ്ണന്റെ മാഹാത്മ്യം വീണ്ടുമുയര്‍ത്താ നാണ്‌ നോവലിസ്റ്റ്‌ ശ്രമിച്ചിരിയ്ക്കുന്നത്‌. 39. /ശ7മഹാഭാരതഥ വാള്യം മുന്ന്‌, ഉദ്യോഗപര്‍വ്വം, പു.175,204,418-419. 40. ഇനി ഞാന്‍ ഉറങ്ങട്ടെ, പു.166-17. 4. അതേ പുസ്തകം, പു.167, 169, 170. 42. അതേ പുസ്തകം, പു.181-190. 198 കഥാപാത്രങ്ങളുടെ വ്യക്തിത്വം കര്‍ണ്ണന്‍ ALNICIOOCOOIOA! & O56 സ്ഥലകാലങ്ങള്‍ ഭാരതത്തിലേതുതന്നെയാണെങ്കിലും കര്‍ണ്ണനെന്ന കഥാപാത്രനിബന്ധനത്തില്‍ താന്‍ സ്വാത്ന്ത്ര്യമെടുത്തിട്ടുണ്ടെന്ന്‌ നോവലിസ്റ്റ്‌ പറയുന്നുണ്ട്‌”. മുലകൃതിയില്‍ ബാല്യകാലത്തെ കര്‍ണ്ണനെപ്പറ്റി പരാമര്‍ശമുണ്ട്‌. അപ്പോഴേ അര്‍ജ്ജുനവൈരിയായ കര്‍ണ്ണനെയാണ്‌ കാണാനാകുന്നത്‌. അര്‍ജ്ജുനനോട്‌ പൊരുതാന്‍ ബ്രഹ്മാസ്ത്രമുപദേശിയ്ക്കണമെന്നാവശ്യ പ്പെട്ടുകൊണ്ടാണ്‌ കര്‍ണ്ണന്‍ ദ്രോണരെ സമീപിയ്ക്കുന്നത്‌. അര്‍ജ്ജുനനോ ടുള്ള അസുയയും വൈരവും മാല്‍സര്യവും അത്ര തീവ്രമായതുകൊണ്ടാ കണമല്ലോ അനുജനാണെന്നറിഞ്ഞിട്ടും അര്‍ജ്ജുനവധമെന്ന ലക്ഷ്യത്തില്‍ നിന്നും കര്‍ണ്ണന്‍ പിന്മാറാതിരുന്നത്‌. ദ്രാപദിയോടും കര്‍ണ്ണന്‍ വെറുപ്പുണ്ട്‌. സ്വയംവരവേളയില്‍ തന്നെ നിഷേ ധിച്ച, തന്റെ ശ്രതുവിന്റെ പത്നിയായ ദ്രപദിയെ കര്‍ണ്ണന്‍ വസ്ര്രാക്ഷേപ വേളയില്‍ വളരെയധികം നിന്ദിയ്ക്കുന്നുണ്ട്‌. പിന്നീടും ദ്രൌരപദിയോട ദുര്യോ ധനന്റെ ദാസിയായിരിയ്ക്കാന്‍ പറയുന്നുണ്ട്‌*. കാമൃകത്തേയ്ക്ക്‌ ഘോഷ യാത്ര പോകണമെന്ന്‌ ദുര്യോധനനെ പ്രേരിപ്പിയ്ക്കുമ്പോഴും ദ്രൌാപദിയോ ടുള്ള വിരോധം തെളിയുന്നു”. ചുതുകളിയെത്തുടര്‍ന്ന്‌ ധൃതരാഷ്ട്രര്‍ ദ്രൌരപ ദിയ്ക്ക്‌ വരം നല്‍കി പാണ്ഡവരെ ദാസ്യത്തില്‍ നിന്നൊഴിവാക്കിയപ്പോഴും കര്‍ണ്ണന്‍ ദ്രപദിയെ ആക്ഷേപിയ്ക്കുന്നുണ്ട്‌*. 423. അതേ പുസ്തകം, പ്രസ്താവന, പു. 5. 44. /ശ7മഹഥഭഗരതം വാള്യം ഒന്ന്‌, സഭാപര്‍വ്വം, പു.904, 912. 45. അതേ പുസ്തകം, വാള്യം2, വനപര്‍വ്വം 650. 46. അതേ പുസ്തകം, സഭാപര്‍വ്വം, പു. 916. 199 പലപ്പോഴും ദുര്യോധനനെ പാണ്ഡ്ബര്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കാന്‍ പ്രേരി പ്പിയ്ക്കുന്ന്തും, മാര്‍ഗ്ഗം പറഞ്ഞു കൊടുക്കുകയും ചെയ്യുന്നത്‌ കര്‍ണ്ണനാണ്‌. ചൂതു കളിയില്‍, അനുദ്യൂതത്തിനനുമതി ചോദിയ്ക്കാന്‍ പോകുന്ന തില്‍*,ഘോഷ്യാത്രയ്ക്ക്‌ പ്രേരിപ്പിയ്ക്കുന്ന്തില്‍*, അതിന്‌ ധൃത്താഷ്ട്രരില്‍ നിന്ന്‌ അനുമതി വാങ്ങുന്നതില്‍, ഗന്ധര്‍വ്വരുമായുള്ള യുദ്ധത്തില്‍ പാണ്ഡവസ്ഹായം കൊണ്ടാണല്ലോ രക്ഷപ്പെട്ടതെന്നോര്‍ത്ത്‌ വിഷ്മിയ്ക്കുന്ന ദുര്യോധനനെ ഉപദേ ശിച്ച സമാധാനിപ്പിയ്ക്കുന്നതില്‍”, സന്ധിയ്ക്കു വഴങ്ങാതെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിയക്കുന്നതില്‍" _ ഒക്കെ കര്‍ണ്ണന്റെ സാന്നിദ്ധ്യം കാണാം. 52 കര്‍ണ്ണന്‍ അജ്യ്യനല്ല. ഗന്ധര്‍വ്വന്മാരുമായുള്ള യുദ്ധത്തില്‍”, വിരാടരാ ജൃവുമായുള്ള യുദ്ധത്തില്‍, ഭീമനോടും, അര്‍ജ്ജുനനോടും അഭിമന്യുവി നോടുമുള്ള യുദ്ധത്തില്‍” - ഇങ്ങനെ പലപ്പോഴും കര്‍ണ്ണന്‍ പരാജിതനാകു ന്നുണ്ട്‌. ഇങ്ങനെ മൂലകൃതിയിലെ കര്‍ണ്ണന്‍ ത്യാഗിയും, ദാനശീലനുമൊക്കെ യാണെങ്കിലും നീചകുലജാതനാണെന്ന അപകര്‍ഷതാബോധവും, അപമാ നങ്ങളും, നിര്‍ഭാഗ്യങ്ങളും അനുഭവിയ്ക്കേണ്ടി വന്നതുകൊണ്ടുള്ള പ്രതിഷേ ധവും, പാണ്ഡവരോടും ദ്രാപദിയോടുമുള്ള വൈരം കൊണ്ടുണ്ടായ അമര്‍ഷവുമൊക്കെയുള്ള കഥാപാത്രമായാണ്‌ കാണപ്പെടുന്നത്‌. സനോേഥവലഥ/കരര്‍ണ്ണന്്‌ നോവലിസ്റ്റിന്‌ കര്‍ണ്ണനെ തന്റെ ക്രേന്ദ്രകഥാപാത്രമാക്കാന്‍ പ്രേരകമായി വര്‍ത്തിച്ച അത്ഭുതാദരങ്ങളാകാഠ” കര്‍ണ്ണമാഹാത്മ്യത്തെ ദുര്‍ബ്ബലമാക്കുന്ന 47. അതേ പുസ്തകം പു.919. 48. അതേ പുസ്തകം, വാള്യം 2, വനപര്‍വ്വം, പു.649. 49. അതേ പുസ്തകം, പു. 651. 50. അതേ പുസ്തകം, പു. 67. 51. അതേ പുസ്തകം, വാജ്യം 3,ഉദ്യോഗപര്‍വ്വം പു.175,419,473. 52. അതേ പുസ്തകം, വനപര്‍വ്വം, പു.657. 53. അതേ പുസ്തകം, വിരാടപര്‍വ്വം പു. 967. 54. അതേ പുസ്തകം, ദ്രോണപര്‍വ്വം, പു.128, 353, 360, 363, 384. 55. MOBLIN MTB .a lod. “SITUA ABN’, aMPOO2IONG 224, 2 (PI A ITUEROR ONEEEO (കറന്റ്‌ ബുക്സ്‌, തൃശൂര്‍, 2002) പു. 61. 200 സന്ദര്‍ഭങ്ങള്‍ വിട്ടുകളയാന്‍ കാരണമായത്‌. ചില സന്ദര്‍ഭങ്ങള്‍ സ്വീകരിച്ച പ്പോള്‍ത്തന്നെ അവയെ സാധുകരിയ്കൈനെന്നവണ്ണം ചില ന്യായീകരണങ്ങളും ചേര്‍ത്ത്ട്ടുണ്ട (1) വസ്ത്രാക്ഷേപദവള്യില്‍ താന്‍ ദ്രാപ്ദിയോട ദുര്‍വാക്കുകള്‍ പറഞ്ഞത്‌ പാണ്ഡവരുടെ നിസ്സഹായമായ പൌരുഷത്തെ പരിഹസിയ്ക്കാനാണെന്ന ആത്മനിന്ദയോടെയുള്ള കുറ്റസ്മ്മതത്തിന്റെ കൂട്ടിച്ചേര്‍ക്കലിലൂടെ ഈ സന്ദര്‍ഭം കര്‍ണ്ണമാഹാത്മ്യം തെളിയിയ്ക്കാന്‍ ഉപയോഗിച്ചിരിയ്ക്കുകയാണ്‌.”* (ii) അര്‍ജ്ജുനനൊഴികെയുള്ള പാണ്ഡവരെ താന്‍ വധിയ്ക്കില്ലെന്നു പറഞ്ഞത്‌ കുന്തിയുടെ ദീനമായ അപേക്ഷ്പ്രകാരമാണെന്ന കൂട്ടിച്ചേര്‍ക്കല്‍”. (0) “ഭാരതപര്യടനം” തനിയ്ക്ക്‌ പ്രചോദനമേകിയിട്ടുണ്ടെന്ന്‌ നോവലിസ്റ്റ്‌ പറഞ്ഞിട്ടുണ്ട്‌”. കവചകുണ്ഡലങ്ങള്‍ക്ക്‌ പകരമായി അര്‍ജ്ജുനവധമുദ്ദേശിച്ച്‌ താന്‍ ഇന്ത്നില്‍ നിന്നുവങ്ങിയ വേല്‍ കത്പ്ൃള്മുടെ രക്ഷയ്ഘെടോല്‍ക്കംനില്‍ പ്രയോഗിയ്ക്കാന്‍ തയ്യാറായതാണ്‌ കര്‍ണ്ണന്റെ ഏറ്റവും വലിയ ത്യാഗമെന്ന്‌ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌*. കര്‍ണ്ണന്‍ പകരമായൊരുപഹാരം സ്വീകരിച്ചത്‌ ദാനമാഹാത്മൃത്തിന്‌ കോട്ടം തട്ടിയ്ക്കുമെന്ന വിചാരത്താലാകാം നോവലിസ്റ്റ്‌ ഈ സന്ദര്‍ഭം സ്വീകരിച്ചില്ല. ദ്രാപദി നോവലിലെ ദ്രാപദി സാങ്കലപികകഥാപാത്രമാണെന്ന്‌ നോവലിസ്റ്റ്‌ പറയുന്നുണ്ട്‌”. തന്നില്‍ നിന്നു തന്നെ ഒറ്റപ്പെട്ടുപോയവളാണിവിടെ ദ്രപദി”. ജീവിത കാലം മുഴുവന്‍ മക്കളെപ്പോലും മറന്ന്‌ പതിധര്‍മ്മമാചരിച്ചവള്‍. എന്നിട്ടും 56. ഇനി ഞാന്‍ ഉറങ്ങട്ടെ, പു.117. 57. അതേ പുസ്തകം പു. 142. 58. അതേ പുസ്തകം പു.10. 59. കുട്ടികൃഷ്ണമാരാര്‍, ഭഥ൪ത ചര്യ (മാരാര്‍ സാഹിത്യപ്രകാശം, കോഴിക്കോട്‌, 1999) പുറം.38 60. ഇനി ഞാന്‍ ഉറങ്ങട്ടെ. പു. 8. 61. അതേ പുസ്തകം. പു. 83. 201 യഥാര്‍ത്ഥ ഭര്‍തൃസ്നേഹം അനുഭവിയ്ക്കാനായില്ല. തന്റെ അഭിമാനത്തെ അവരൊരിയ്ക്കലും വിലവെച്ചില്ല"*. മനസ്സില്‍ പ്രതികാരാഗ്നി കാത്തുസൂുക്ഷി ച്ചു. അതിന്റെ പേരിലല്ലെങ്കിലും ഭര്‍ത്താക്കന്മാര്‍ ശത്രുനാശം വരുത്തിയിട്ടും തനിയ്ക്കോ അവര്‍ക്കോ സമാധാനം നേടാനായില്ല. പാണ്ഡവ ദുര്‍വ്വിധിയുടെ പര്യായമായാണ്‌ ദ്രാപദി കര്‍ണ്ണനെ കാണു ന്നത്‌. സ്വയംവരമണ്ഡപത്തില്‍ നിന്ന്‌ തുടങ്ങി അവള്‍ കാണുകയും അനു ഭവിയ്ക്കുകയും ചെയ്തതാണ്‌ കര്‍ണ്ണന്റെ ദുര്‍ന്നയങ്ങള്‍*. യുധിഷ്ഠിരന്‍ ദുഃഖിയ്ക്കുന്നതും രാജ്യം വേണ്ടെന്നു വെയ്ക്കുന്നതും തന്റെ മരിച്ചുപോയ റ പുത്രരേയോ പുത്രസമാനനേയോ ഓര്‍ത്തല്ല, ആ കര്‍ണ്ണനെ ഓര്‍ത്താണെ MO” ദ്രൌപദിയെ ഏറെ തളര്‍ത്തുന്നു. കണ്ണ്‌ മൂടിക്കെട്ടിയതിനാല്‍ മക്കളെ ഒരിയ്ക്കലും കാണാന്‍ കഴിയാ ഞ്ഞ, ഒരിയ്ക്കല്‍ ആ കെട്ടഴിച്ച്‌ മക്കളുടെ മൃതശരീരങ്ങള്‍ കണ്ട ഗാന്ധാരി യു”, നാലു ഭര്‍ത്താക്കന്മാരില്‍ നിന്ന്‌ നാലു മക്കള്‍ക്ക്‌ ജന്മം നല്‍കേണ്ടി വന്ന, അവസാനം പുത്രന്മാര്‍ മഹായുദ്ധം ജയിച്ചിട്ടും മുത്തമകന്റെ മരണ ത്തില്‍ ദുഃഖിയ്ക്കേണ്ടി വന്ന കുന്തിയും”, അഞ്ചു ഭര്‍ത്താക്കന്മാരുടെ ഭാര്യ യായിരുന്ന്‌, യഥാര്‍ത്ഥ ഭര്‍ത്ത്യസുഖം അനുഭവിയ്ക്കാന്‍ കഴിയാത്ത, മക്കളെ കണ്‍ന്റച്ചൊന്ന്‌ കാണാന്‍ കഴിയാത്ത, അവരുടെ മൃതദേഹങ്ങള്‍ കാണേണ്ടി വന്ന താനും സമാനരാണെന്ന്‌ ദ്രപദി ചിന്തിയ്ക്കുന്നു. കര്‍ണ്ണന്‍ മകനാണെന്ന്‌ ഒരിയ്ക്കലെങ്കിലും പറഞ്ഞ്‌ ഈ സര്‍വ്വനാശം ഒഴിവാക്കാമായിരുന്നില്ലേ എന്ന്‌ ദ്രാപദി കുന്തിയോട ചോദിച്ചു”. 62. അതേ പുസ്തകം, പു. 227-229. 63. അതേ പുസ്തകം, പു. 36,37. 64. അതേ പുസ്തകം, പു. 98. 65. അതേ പുസ്തകം, പു. 150. 66. അതേ പുസ്തകം, പു. 224. 67. അതേ പുസ്തകം, പു. 127. 202 കൃഷ്ണനും, ഭീഷ്മരും, കുന്തിയും കര്‍ണ്ണനെ പാണ്ഡവപക്ഷത്തേയ്ക്ക്‌ വിളിച്ചപ്പോള്‍ ദ്രപദി കര്‍ണ്ണന്റെ ഭാര്യയായിരിയ്ക്കുമെന്ന്‌ പറഞ്ഞു. ദ്രപദി യ്ക്കതുള്‍ക്കൊള്ളാനായില്ലു*. പക്ഷേ തന്റെ നാല്‍ ഭര്‍ത്താക്കന്മാരുടേയും ജീവന്‍ നഷ്ടപ്പെടാതിരുന്നത്‌ കര്‍ണ്ണന്റെ ദയവു കൊണ്ടാണെന്നറിഞ്ഞതോടെ ദ്രൌപദിയുടെ മനസ്സു മാറുന്നു. ദ്രാപദിയ്ക്ക്‌ പല ചോദ്യങ്ങളും ചോദിയ്ക്കാനുണ്ട്‌ - & താനെന്നെങ്കിലും സ്‌നേഹിയ്ക്കപ്പെട്ടിട്ടുണ്ടോ?” & യുധിഷ്ഠിരന്റെ സഹാനുഭൂതി സ്നേഹമാണോ?" & താന്‍ പതിവ്രതയാണോ?* & യുധിഷ്ഠിരന്‍ വനത്തിലേയ്ക്കു പോയാല്‍ തന്റെ സ്ഥാനമെവിടെ? 73 താനും അനുഗമിച്ചാല്‍ തന്റെ പാതിര്രതൃത്തിന്റെ തുലനബിന്ദു എവിടെ ? & യുദ്ധവേളയില്‍ പലപ്പോഴും അധര്‍മ്മം പ്രവര്‍ത്തിച്ച ഭര്‍ത്താക്ക ന്മാര്‍ താന്‍ വസ്ര്രാക്ഷിപ്തയായപ്പോള്‍ ധര്‍മ്മത്തിന്റെ പേരില്‍ മൌനം പാലിച്ചതെന്തുകൊണ്ട്‌ ?"” 4 കൃഷ്ണന്‍ തനിയ്ക്കാര്‍ ?"* & കര്‍ണ്ണനെപ്പോലൊരു പുത്രനെ പ്രസവിയ്ക്കാന്‍ ഗാന്ധാരിയേ ക്കാള്‍ തികഞ്ഞ പാത്രമ്മത്‌?”* - ദ്രൌപദിയ്ക്കുത്തരം കണ്ടെത്താന്‍ കഴിയാത്ത ചോദ്യങ്ങള്‍. താന്‍ എന്തിലും മേലെയായി കണ്ട്‌ സഹധര്‍മ്മമാചരിച്ച തന്റെ 68. അതേ പുസ്തകം, പു. 233. 69. അതേ പുസ്തകം, പു. 219. 70. അതേ പുസ്തകം, പു. 99. 71. അതേ പുസ്തകം, പു. 83. 72. അതേ പുസ്തകം, പു. 221. 73. അതേ പുസ്തകം, പു. 231. 74. അതേ പുസ്തകം, പു.227. 75. അതേ പുസ്തകം, പു.100. 76. അതേ പുസ്തകം, പു. 153. 203 ഭര്‍ത്താക്കന്മാര്‍ തന്റെ പത്നീത്വത്തെ നിരന്തരമായി അവഗണിയ്ക്കുകയാണ്‌ ചെയ്തതെന്നും, തന്നിലെ മാതൃത്വത്തെ താന്‍ തന്നെ അവഗണിച്ചുവെന്നും ദ്രാപദി വേദനയോടെ ഓര്‍ക്കുന്നു”. “സര്‍വ്വഭീകരമായ യുദ്ധത്തിനുകാരണം യുധിഷ്ഠിരന്‍ ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ഷത്രിയനായ തനിയ്ക്കവകാശപ്പെട്ട രാജ്യം ക്ഷത്രിയോ ചിതമായ രീതിയില്‍ തന്റേതാക്കുക. മനുഷ്യന്‌ ഒരിയ്ക്കലും പൊറുക്കരു താത്ത ഹീനമായ പാതകങ്ങള്‍ - തന്റെ നേരെ നടന്ന പാതകങ്ങള്‍ - യുധി ഷ്ഠിരനെ യുദ്ധമാര്‍ഗ്ഗത്തിലേയ്ക്ക്‌ തിരിയ്ക്കാന്‍ അവയ്ക്കു കഴിഞ്ഞില്ല. യുദ്ധസമാധാനങ്ങള്‍ തീര്‍ച്ച ചെയ്ത അവന്റെ മനസ്സില്‍, ഭീമാര്‍ജ്ജുന നകു ലന്മാരുടെ മനസ്സില്‍ ദ്രൌപദിയ്ക്ക്‌ സ്ഥാനമുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ യുദ്ധം നിലച്ചു - പതിമാര്‍ക്കുവേണ്ടി പടപൊരുതിയ സ്വജനങ്ങളെ മുഴുവന്‍ സംഹരിച്ചുകൊണ്ട്‌, തന്റെ അഞ്ചു മക്കളേയും സംഹരിച്ചു കൊണ്ട്‌, ഇന്നും ദ്രാപദിയുടെ ദുഃഖം അവളുടെ മാത്രം ദുഃഖമാണ്‌. ക്രാതാവായ കര്‍ണ്ണന്റെ മരണത്തിലാണ്‌ -- യുധിഷ്ഠിരന്‍ ദുഃഖം! ദ്രനപദീ, നിന്നെക്കാള്‍ ശപ്തയായ സ്ര്രീ വേറെയാരുണ്ട്‌ ?” യുധിഷ്ഠിരന്‍ സന്ധിയ്ക്ക്‌ ശ്രമിച്ചത്‌ രാജ്യത്തിനുവേണ്ടിയാണ്‌, യുദ്ധം ചെയ്തതും. അദ്ദേഹത്തിന്റേയോ അനുജന്മാരുടേയോ മനസ്സില്‍ താനോ താനനുഭവിച്ച പീഡനങ്ങളോ ഉണ്ടായിരുന്നില്ല”. നിറഞ്ഞ സദസ്സില്‍ താന്‍ വസ്ത്രാക്ഷിപ്തയായത്‌ അവര്‍ക്കൊരു പ്രശ്നമല്ല. തന്നെ അപഹരിയ്ക്കാ നൊരുങ്ങിയ ജയ്ര്രഥനെ അവര്‍ വധിച്ചില്ല്‌” - എന്നൊക്കെ ദ്രാപദി അനാഥ ത്വത്തോടെ ഓര്‍ക്കുന്നു. തനിയ്ക്കെന്നും അഭയസ്ഥാനമായി കാണാന്‍ കഴി ഞ്ഞത്‌ കൃഷ്ണനെയാണ്‌. ഭക്തി-സ്നേഹപാരവശ്യങ്ങളോടെ കൃഷ്ണനെ 77. അതേ പുസ്തകം, പു.228 78. അതേ പുസ്തകം, പു.85. 79. അതേ പുസ്തകം, പു. 99. 80. അതേ പുസ്തകം, പു. 99. 204 ധ്യാനിയ്ക്കുമ്പോള്‍ മനസ്സിലൊരു കോണില്‍ വ്രീളയുടെ ലാഞ്ഛന പുരളു ന്നതെന്തേ എന്നും അവള്‍ ചിന്തിയ്ക്കുന്നു". (ഇതേപ്പറ്റി കൂടുതലായൊന്നും നോവലില്‍ പറയുന്നില്ല. കൃഷ്ണന്റേയും കൃഷണയുടേയും ബന്ധത്രെപ്പറ്റി ഇങ്ങനെയൊരു സങ്കല്പം മറ്റൊരു കൃതിയിലും കാണുന്നുണ്ട്‌.) കര്‍ണ്ണനെക്കുറിച്ചറിഞ്ഞപ്പോള്‍, ആ മാഹാത്മൃത്തിന്റെ വിശദാംശങ്ങള്‍ കൂടു തലറിഞ്ഞപ്പോള്‍, ആ മൂത്ത കൌന്തേയന്റെ നേര്‍ക്ക്‌ ദ്രൌപദിയുടെ മനസ്സ്‌ ചലിച്ചു തുടങ്ങി. വിധിയുടെ നീതി പലപ്പോഴും ന്യായീകരിയ്ക്കാന്‍ കഴിയാ ത്തത്ര വിചിത്രമാണെന്ന്‌ ഓര്‍ക്കുന്ന വിചിത്രമായ നിര്‍ഭാഗ്യങ്ങള്‍ എന്നും തനിയ്ക്കേര്‍പ്പെട്ടിട്ടുണ്ടെന്ന്‌ കരുതുന്ന ദ്രനപദി മൂത്ത കൌന്തേയനാണ്‌ കര്‍ണ്ണ നെന്നിരിയ്ക്കേ തന്റെ ഭര്‍ത്ത്ൃസ്ഥാനം സ്വാഭാവികമായും കര്‍ണ്ണനുകൂടി അവ കാശപ്പെട്ടതാണെന്നും അങ്ങനെ നോക്കുമ്പോള്‍ തനിയ്ക്കൊരു വൈധവ്യം കൂടി വന്നു ചേര്‍ന്നിരിയ്ക്കുന്നുവെന്നും അത്ഭുതത്തോടെ ഓര്‍ക്കുന്നു”. കര്‍ണ്ണന്‍ തന്റെ ഭര്‍തൃപദവിയിലിരിക്കേണ്ടവനായിരുന്നു എന്ന സത്യത്തെ ദ്രപദി അംഗീകരിച്ചുവെന്നാണിവിടെ വ്ൃക്ത്മാകുന്നത്‌. ആ കര്‍ണ്ണോന്മുഖമായ മനസ്സ്‌ ഒരു സ്വപ്നവര്‍ണ്ണനയിലൂടെയാണ്‌ നോവലിസ്റ്റ്‌ പ്രകടമാക്കുന്നത്‌. “അര്‍ജ്ജുനശരങ്ങള്‍ക്ക്‌ ലക്ഷ്യമായി നില്‍ക്കുന്ന ഉദ്ധതമായ കര്‍ണ്ണ വിഗ്രഹത്തിന്റെ വിസ്തൃതമായ സ്‌കന്ധങ്ങളില്‍ സ്വൈരമായിരിയ്ക്കുന്ന സ്വന്തം ഉണ്ണികളുടെ രൂപം ഉല്‍കണ്ഠയോടെ, ഭയത്തോടെ താന്‍ കണ്ടു... അര്‍ജ്ജുനവിശിഖങ്ങള്‍ സീല്‍ക്കാരം ചെയ്തു പായുന്നു. ആറുശിരസ്സുള്ള കര്‍ണ്ണന്റെ വക്ഷസ്സിനെ ലക്ഷ്യമാക്കി, ആ ചുമ്ലുകള്‍ക്കു മേലുള്ള എല്ലാ ശിര സ്സുകളേയും ലക്ഷ്യമാക്കി, ഗാണ്ഡീവിയുടെ ശരങ്ങള്‍ ഘോരസര്‍പ്പങ്ങളെ പ്പോലെ പാഞ്ഞു ചെല്ലുന്നു.” 81. അതേ പുസ്തകം, പു.100. 82. പ്രതിഭാറായ്‌, ശരാചമി വിവ:പി.മാധവന്‍പിള്ള (ഡി.സി.ബുക്സ്‌, കോട്ടയം, 2008). 83. ഇനി ഞാന്‍ ഉറങ്ങട്ടെ, പു.234. 84. അതേ പുസ്തകം, പു. 266. 205 ഇവിടെ സര്‍വ്വവിനാശകാരിയായ യുദ്ധത്തില്‍ പുത്രന്മാരെ രക്ഷപ്പെ ടുത്താന്‍ കഴിയാത്ത പാണ്ഡവരെയല്ല, എല്ലാവരേയും രക്ഷിയ്ക്കാന്‍ ശ്രമി യ്ക്കുന്ന കര്‍ണ്ണനെയാണ്‌ ദ്രൌപദി രക്ഷകനായി കാണുന്നത്‌. മറ്റൊരു സ്വപ്നം കൂടിയുണ്ട്‌. “സകല ജീവശക്തിയും സമാഹരിച്ചുകൊണ്ട്‌ ഉപധാനമായിരുന്ന വേരുകളിലൂടെ മേലേയ്ക്കിഴ/ഞ്ഞ്‌, ആ തണല്‍വ്ൃക്ഷത്തിന്റെ തടിയില്‍ ഉടലും തലയും ചാരി അവള്‍ ആര്‍ത്തയായി ഇരുന്നു. വേരുകളുടെ ചുറ്റുകള്‍ പെരു മ്പാമ്പുകളെപ്പോലെ പിടയുകയും പുളയുകയും ചെയ്യുന്നതായി അവള്‍ക്കു തോന്നി. വൃക്ഷത്തെ സന്ധാനം ചെയ്തു നിര്‍ത്തേണ്ട വേരുകള്‍ അതിന്റെ മര്‍മ്മസന്ധികളില്‍ ക്രുരമായി കടിച്ചുതുങ്ങി ഭുമിയിലേക്ക്‌ അതിനെ വലിച്ചു താഴ്ത്താന്‍ പാടുപെടുന്നു! നിരങ്കുശമായ ആ ക്രാര്യം സഹിയാതെ വ്യക്ഷം പ്രാണഭയത്താല്‍ പിടയുന്നതായി അവള്‍ക്കു തോന്നി, ഈശ്ചരാ ! വൃക്ഷം പിടയുന്നതോടൊപ്പം എന്റെ ശരീരവും പിടയുന്നതെന്താണ്‌? ....വേരുകളാകുന്ന പെരുമ്പാമ്പുകളുടെ ചുറ്റില്‍പ്പെട്ടു ഭയന്നു വിറച്ച്‌ ആകാശോനുഖമായി വിലാപമുതിര്‍ക്കുന്ന വൃക്ഷത്തിന്മേല്‍ ഉടലും ശിരസ്സും അമര്‍ത്തിച്ചേര്‍ത്തുകൊണ്ട്‌ ദ്രാപദി വീണ്ടും കണ്ണുകള്‍ ഇറുക്കിയടച്ചു.” * താന്‍ അഭയമായി തെരഞ്ഞെടുത്ത ഒരു കൂറ്റന്‍ വൃക്ഷം. വേരുകള്‍ വലിച്ചു താഴ്ത്താന്‍ ശ്രമിയ്ക്കുന്ന ആ വൃക്ഷത്തിന്റെ തടിയാണ്‌ തനിയ്ക്ക്‌ താങ്ങ്‌ നല്‍കുന്നത്‌ - താങ്ങായി നില്‍ക്കേണ്ട സഹോദരരാണ്‌ കര്‍ണ്ണനെ പതന ത്തിലേയ്ക്ക്‌ താഴ്ത്താനൊരുങ്ങിയത്‌. ആ കര്‍ണ്ണനില്‍ ദ്രാപദി ആശ്രയം കണ്ടെത്തുന്നുവെന്നതാണല്ലോ ഇവിടെ വ്യക്തമാകുന്നത്‌. ഏറെക്കാലമായി സുഖകരമായ ഒരുറക്കം നിഷേധിയ്ക്കപ്പെട്ട ്രൌപദി ഉറങ്ങാനൊരുങ്ങുക യാണ്‌ - ആ ആശ്വാസത്തോടെ. 85. അതേ പുസ്തകം, പു. 267. 206 ക്ഷാത്രവീര്യം തികഞ്ഞവളാണ്‌ ദ്രപദി. മഹാരാജഞിപദം ആഗ്രഹിച്ചവള്‍, പ്രതികാരമനോഭാവമുള്ളവള്‍.പക്ഷേ നോവലിസ്റ്റ്‌ ദ്രപദിയുടെ മനസ്സിന്റെ മറ്റൊരു വശമാണ്‌ വിശകലനം ചെയ്തത്‌ - സ്ത്രീ, അമ്മ, ഭാര്യ എന്നീ നിലകളില്‍, അപമാനങ്ങളും, നഷ്ടങ്ങളും, നിര്‍ഭാഗ്യങ്ങളും, അസ്വസ്ഥതകളു മേന്തിക്കൊണ്ടുള്ള ദീര്‍ഘകാലജീവിതം ഒരു സ്ത്രീയുടെ മനസ്സിനെ എങ്ങനെ ബാധിയ്ക്കും എന്ന സങ്കല്പത്തിലാണ്‌ നോവലിസ്റ്റ്‌ ഈ കഥാപാത്രത്തെ സൃഷ്ടിച്ചിരിയ്ക്കുന്നത്‌. മറ്റു കഥാപാത്രങ്ങള്‍ കുന്തീദേവി, ധര്‍മ്മപുയ്രര്‍, ഭീമസേനന്‍, ഭീഷ്മര്‍ തുടങ്ങി ഏതാനും കഥാപാത്രങ്ങള്‍കൂടി ഈ നോവലിലുണ്ട്‌. ഇവരിലും നോവലിസ്റ്റ്‌ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതായിക്കാണുന്നു. cho) മഹാഭാരതത്തിലെ കുന്തീദേവി കര്‍ണ്ണനോട പാണ്ഡവപക്ഷത്തു ചേരാന്‍ പറയുകയല്ലാതെ അര്‍ജ്ജുനനൊഴിക്യുള്ള നാലു മക്കളുടെ ജീവന്‍ അര്‍ത്ഥിക്കുന്നില്ല; അത്‌ കര്‍ണ്ണന്‍ സ്വയമേല്‍ക്കുക്യാണ്‌. നോവലില്‍ കുന്തീദദവി തന്റെ നാല്‍ പുത്രന്മാരുടെ ജീവന്‍ യാചിക്കുകയാണ്‌. സ്നേഹവും ദയയും യാചിച്ചു നില്‍ക്കുന്ന പശ്ചാത്താപവിവശയും ദീനമാനസയുമായാണ്‌ ഇവിടെ കുന്തിയെ കാണാനാകുന്നത്‌. ദീര്‍ഘമായി നിബന്ധിച്ചിരിക്കുന്ന കുന്തീകര്‍ണ്ണ സമാഗമം കൂടുതല്‍ ഹൃദയസ്പര്‍ശിയാക്കാന്‍ നോവലിസ്റ്റ്‌ ശ്രമിച്ചിരിക്കുന്ന തായിതോന്നാം. പക്ഷേ ദുഃഖിതയെങ്കിലും ദുര്യോധനപക്ഷത്തു നില്‍ക്കുന്നത്‌ ശരിയല്ലെന്നും ധര്‍മ്മ്മനുഷ്ഠിക്കണമെന്നും ഉപദേശിക്കുന്ന ഭാര്തത്തിലെ അമ്മ യുടെ ഗാംഭീര്യം ഇവിടെ കുന്തീദേവിക്ക്‌ നഷ്ടപ്പെടുന്നതായി തോന്നുന്നു. ദ്രാപദിയുടെ ചിന്തകളില്‍ വരുന്ന കുന്തീദേവി അവളോട്‌ ബഹുഭര്‍തൃത്വം 207 ഏല്‍ക്കാന്‍ ആജ്ഞാപിച്ചവളും, കര്‍ണ്ണനെ അവളുടെ പര്നീസ്ഥാനം കാണിച്ച്‌ വിളിച്ചവളുമാണ്‌ ! എന്നാല്‍ അത്‌ കുന്തിയും കര്‍ണ്ണനും തമ്മിലുള്ള സംഭാഷണത്തില്‍ നോവലിസ്റ്റ നിബന്ധിക്കുന്നുമില്ല. കര്‍ണ്ണനോട്‌ കുന്തിക്ക്‌ ആത്മാര്‍ത്ഥമായ സ്നേഹം കുറവായിരുന്നുവെന്നും, സുയോധന പക്ഷം വെടിയണമെന്നുപദേശിക്കാന്‍ വേണ്ടി മാത്രമാണ്‌ കുന്തി കര്‍ണ്ണന്റെ അമ്മ യായതെന്നും ദ്രാപദി ഓര്‍ക്കുന്നുണ്ട. കര്‍ണ്ണനില്‍ നിന്നും പാണ്ഡവര്‍ക്കു രക്ഷയുറപ്പു വരുത്താന്‍ ശ്രമിക്കുന്ന അമ്മയായാണ്‌ കുന്തീദേവിയെ ഇവിടെ ചിത്രീകരിച്ചു കാണുന്നത്‌. യുധിഷ്ഠിരനോട്‌ യുദ്ധം ചെയ്യാനുപദേശിക്കു ന്നതായി പരാമര്‍ശിക്കുന്നുഞ്ഞെങ്കിലും വിദുളയുടെ കഥ പറഞ്ഞ്‌ യുദ്ധാവേശ മുണര്‍ത്തുന്ന വീരമാതാവിനെ ഇവിടെ കാണുന്നില്ല. C6 “മൃഗസമാനമായ ശക്തിയും വീര്യവും പ്രതികാരബുദ്ധിയും ക്രൂരത യും, ചില ഗുണങ്ങളുമുള്ള വ്യാസന്റെ ഭീമനെ ഒരു വളര്‍ത്തു ഹിംസ്രമൃഗ്‌മാ യാണ്‌ പി.കെ.ബാലകൃഷ്ണന്‍ കാണുന്നത്‌.” കര്‍ണ്ണവധത്തെക്കുറിച്ചോര്‍ത്ത്‌ കുറ്റബോധത്തില്‍ മുഴുകിയിരിക്കുന്ന യുധിഷ്ഠിരനോട ഭീമസേനന്‍ ധര്‍മ്മോ ദ്ബോധനം നടത്തുന്ന രംഗം ഭാരതത്തിലുണ്ട്‌. നോവലിലെ ഭീമന്‍ തന്നെ തേജോവധം ചെയ്ത നീചനായ അഹങ്കാരി ജ്യേഷഠനല്ല. പിതാവായാല്‍ത്ത ന്നെയും താന്‍ കൊല്ലുമായിരുന്നുവെന്ന്‌ മുറുമുറുക്കുന്നവനാണ്‌.* കര്‍ണ്ണനെ വധിക്കാനവസരം ലഭിച്ചപ്പോള്‍ അര്‍ജ്ജുനശപഥമോര്‍ത്ത്‌ അത്‌ ചെയ്യാതി രുന്ന ഭീമസേനനെപ്പറ്റി മൂലത്തില്‍ പരാമര്‍ശമുണ്ട്‌.” നോവലില്‍ അത്‌ കാണുന്നില്ല. ദുശ്ലാസനവധം ഭയങ്കരമായിത്തന്നെ ചിത്രീകരിച്ചിട്ടുണ്ട്‌. 86. “വ്യാസഭാരതപ്രപഞ്ചത്തിലേക്ക്‌' എഴുത്ത്‌ കഥ ച വ്ൃാസ്പഡാതപചഥനങ്ങുളും പു. 38. 87. ഇനി ഞാന്‍ ഉറങ്ങട്ടെ, പു.3?. 88. (൪7 ശഹാഭ0൪തം നാലാം വാള്യം, ദ്രോണപര്‍വ്വം, പു.382. 208 Cho നോവലില്‍ കര്‍ണ്ണനോട്‌ എപ്പോഴും കൂടുതല്‍ ക്രൂരമായി പെരുമാ റുന്ന ഭീഷ്മരെയാണ്‌ കാണുന്നത്‌. ശരശയ്യാവലംബിയായ ഭീഷ്മരെ കര്‍ണ്ണന്‍ ചെന്നു കാണുമ്പോള്‍ ഭീഷ്മര്‍ പശ്ചാത്താപത്തോടെ സംസാരിക്കുന്നു.ദീര്‍ഘ മായ സംഭാഷണം ഇവിടെ ചേര്‍ത്തിട്ടുണ്ട്‌. കര്‍ണ്ണന്റെ വീര്യത്തെ പുകഴ്ത്തി പറയുന്ന ഭീഷ്മര്‍ കര്‍ണ്ണനെ അവഹേളിച്ചതില്‍ ആത്മനിന്ദയോടെ സംസാരിക്കുന്നു. യുഥിഷഥിരറീി “ദുര്‍ബലനായ മഹാസാത്വിക'നായാണ്‌ നോവലിസ്റ്റ്‌ യുധിഷ്ഠിരനെ കാണുന്നത്‌.” കര്‍ണ്ണനെക്കുറിച്ചോര്‍ത്തുള്ള ഭയത്താല്‍ ഉറക്കമില്ലാതെ പതിമൂന്നു വര്‍ഷം കഴിച്ചുകൂട്ടിയ, കര്‍ണ്ണവധത്തില്‍ മതിമറന്നാഫ്ാദിച്ച, കര്‍ണ്ണന്‍ ജ്യേഷ്ഠനാണെന്നറിഞ്ഞപ്പോള്‍ വിലപിക്കുന്ന യുധിഷ്ഠിരനാണ്‌ നോവലില്‍. യുധിഷ്ഠിരന്റെ ജീവിതത്തിലെ ഈ മുഹൂര്‍ത്തങ്ങളാണ്‌ നോവ ലില്‍ ചേര്‍ത്തിരിയ്ക്കുന്നത്‌. മുലകൃതിയില്‍ നിന്ന്‌ ഏറെ മാറ്റം ഈ കഥാപാ ത്രത്തിന്‌ കല്‍പിച്ചതായി തോന്നുന്നില്ല. ദുര്യേധധഥനറ്മ്‌ ധൈര്യവും ഗാംഭീര്യവും പൌഈരുഷവുമുളളവനായാണ്‌ ദുര്യോധനനെ നോവലിസ്റ്റ്‌ കാണുന്നത്‌.” പക്ഷേ കര്‍ണ്ണനെ ക്കേന്ദ്രീകരിച്ചുള്ള നോവലില്‍ കര്‍ണ്ണന്റെ സുഹൃത്ത്‌ എന്ന നിലക്ക്‌ ദുര്യോധനന്‍ വലുതായ സ്ഥാനം നല്‍കു ന്നില്ല. ചുരുക്കം ചില രംഗങ്ങളിലേ ദുര്യോധനനെ കാണുന്നുള്ളു. അശ്വത്ഥാ മാവ്‌ ശേഷിച്ച പാണ്ഡവസേനയെ താന്‍ വധിച്ച കാര്യം പറയുമ്പോള്‍ മൂലകൃതിയിലെ ദുര്യോധനന്‍ ധൃഷ്ടദ്യുമ്നനും ശിഖണണ്‍്ഡിയും വധിക്കപ്പെട്ടതി 89. “വ്യാസഭാരതപ്രപഞ്ചത്തിലേട്‌', എഴുത്തുച്റി കല പില വ്യ്സ്രതപഥനങ്ങളും. പു. 8 90. അതേപുസ്തകം. 209 ലുള്ള സന്തോഷം എടുത്തു പറയുന്നുണ്ട്‌." നോവലില്‍ അത്‌ കാണുന്നില്ല. താന്‍ ജീവിതായോധനത്തില്‍ തോല്‍ക്കാതെ സ്വര്‍ഗ്ഗം പ്രാപിച്ചുവെന്ന്‌ അച്ഛ നോട പറയാനേല്‍പ്പിക്കുന്നതായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു.” കഥാപാത്രത്തിന്റെ ദുഷ്ടതയുടെ അംശം നീക്കം ചെയ്യുകയും, പനരുഷത്തിന്‌ ഈന്നല്‍ കൊടു ക്കുകയുമാവാം നോവലിസ്റ്റിന്റെ ഉദ്ദേശ്യം. ftw? ഒരു കഥാപാതത്തിന്‌ ലഭിയ്ക്കുന്നത്ര പ്രാധാന്യവും സ്ഥാനവും ലഭി ചിരിയ്ക്കുന്നതിനാല്‍ ഒരു അദൃശ്യകഥാപാത്രമെന്ന്‌ തന്നെ പറയാവുന്ന ഒന്നു കൂടി നാം നോവലില്‍ കാണുന്നു - സാമാനൃത്തിന്റെ നിയമങ്ങള്‍ കൊണ്ട്‌ മറികടക്കാന്‍ കഴിയാത്ത വിധി. സ്വന്തം മക്കളുടെ മുഖം ഒരിയ്ക്കല്‍ പോലും കാണാന്‍ കഴിയാതെ അവരുടെ ജഡങ്ങള്‍ കാണാന്‍ മാത്രം കണ്ണു തുറ ക്കേണ്ടി വന്ന ഗാന്ധാരി”, സ്വന്തം പുത്രനെ മരണത്തിലേയ്ക്കെത്തിച്ച കുറ്റ ബോധത്താല്‍ നീറുന്ന അമ്മയുടെ മുന്നിലിരുന്ന്‌ ആ മകന്‍ മരിച്ച രംഗം വിവരിയ്ക്കാന്‍ നിയോഗിയ്ക്കപ്പെട്ട സഞ്ജയന്‍”, സദ്ഗുണങ്ങളും, ധര്‍മ്മ ബോധവുമുണ്ടായിട്ടും ജീവിതത്തിലുടനീളം നിര്‍ഭാഗ്യമനുഭവിയ്ക്കേണ്ടി വന്ന കര്‍ണ്ണന്‍, യുദ്ധം ജയിച്ചിട്ടും തോല്‍വിയുടെ ശൂന്ൃയതയറിയേണ്ടിവന്ന യുധി ഷ്ഠിരന്‍, എന്നും വിചിത്രമായ ദുഃഖാനുഭവങ്ങള്‍ക്കിരയാകേണ്ടി വന്ന ദ്രൌരപ ദി - തുടങ്ങി വിധിയുടെ കളിപ്പാട്ടങ്ങളായാണ്‌ ഇതിലെ കഥാപാത്രങ്ങളെ യെല്ലാം നോവലിസ്റ്റ്‌ നിബന്ധിച്ചിരിയ്ക്കുന്നതെന്നു കാണാം. ആത്യന്തിക മായി എല്ലാവരും പരാജയത്തില്‍ ചെന്നെത്തുന്ന കേവല നിരര്‍ത്ഥകതയുടെ ഭാവചിത്രമായാണ്‌, നോവലിസ്റ്റ്‌ വ്യാസഭാരതത്തെ കാണുന്നത്‌. 91. /ശ7മഹഭഥരതം അഞ്ചാം വാള്യം സൌപ്തികപര്‍വ്വം, പു.28. 92. ഇനി ഞാനുറങ്ങട്ടെ,പു. 21. 93. അതേ പുസ്തകം, പു.150. 94. അതേ പുസ്തകം, പു. 235. 95. ”കേവലനിരര്‍ത്ഥകതയുടെ ഭാവചിതം', എഴുത്ത്ചൃന്റെ ക്ഷ - ച വ്യാസ്പടത്തചന്ത്ത്ളുമപു.43. 210 ആ ദര്‍ശനമാണല്ലോ വിധിയെക്കുറിച്ച്‌ ചിന്തിയ്ക്കാന്‍ അദ്ദേഹത്തിന്‌ പ്രേരക മായിട്ടുണ്ടാകുക. ഈ കഥാപാഠ്രതങ്ങളെല്ലാം കര്‍ണ്ണന്റെ മഹത്വവും അദ്ദേഹത്തിന്‌ സഹി യ്ക്കേണ്ടി വന്ന അനര്‍ഹമായ ദുരനുഭവങ്ങളും വ്യക്തമാക്കിക്കാണിക്കാന്‍ പാകത്തിന്‌ രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നു. ആഖ്യാനരീതി ഭാരതത്തിലെ രംഗങ്ങള്‍ യുക്തമായ സ്വാതന്ത്ര്യമെടുത്ത്‌ പുസ്തക ത്തിന്റെ ഘടനക്കു യോജിച്ച രീതിയില്‍ പുനഃസൃഷ്ടിക്കുകയാണ്‌ ചെയ്തിരി ക്കുന്നതെന്നും, ദ്രൌരപദീകഥ സങ്കല്‍പ്പിച്ചെടുത്തതാണെന്നും നോവലിസ്റ്റ്‌ പറ യുന്നു. കര്‍ണ്ണനെപ്പറ്റി യുധിഷ്ഠിരന്‍ ഓര്‍ക്കുന്നത്‌, നാരദനും സഞ്ജയനും പറയുന്നത്‌, തന്റെ അനുഭവങ്ങളെപ്പറ്റിയും, കര്‍ണ്ണനെപ്പറ്റിയും ദ്രാപദി ഓര്‍ക്കു ന്നത്‌ - പ്രധാനമായും ഈ രീതിയിലാണ്‌ നോവലില്‍ കഥ ചുരുളഴിയുന്നത്‌. ഭാരതകഥ മുഴുവനായും ഇതില്‍ വരുന്നില്ല. ദ്രപദീ വസ്ത്രാക്ഷേപം, ആയു ധവിദ്യാപ്രദര്‍ശനം, കുന്തീകര്‍ണ്ണസമാഗമം, ഭീഷ്മകര്‍ണ്ണസമാഗമം, യുദ്ധം - എന്നീ രംഗങ്ങള്‍ കഥാപ്ഠ്രതങ്ങ്ളുടെ ഓര്‍മ്മകളിലൂടെയും വാക്കുകളിലൂടെയും ചിത്രീകരിച്ചിരിക്കുകയാണ്‌. യുദ്ധാനന്തരം കര്‍ണ്ണന്‍ തന്റെ ജ്യേഷഠനായിരു ന്നുവെന്നറിഞ്ഞ്‌ വിലപിക്കുന്ന യുധിഷ്ഠിരനെ നാരദന്‍ സമാധാനിപ്പിക്കുന്ന തിലുടെ ധര്‍മ്മാധര്‍മ്മങ്ങളുടെ വിവേചനം അസാദ്ധ്യമാണെന്ന അറിവും, ജീവി തത്തിന്റെ നിരര്‍ത്ഥകതയും വിവരിക്കുന്നു. സംഭവങ്ങളേക്കാള്‍ ചിത്തവൃത്തി യ്ക്കാണിവിടെ പ്രാധാന്യം. അതുകൊണ്ടു തന്നെ ശിഥിലമായ ഒരു ആഖ്യാന രീതിയാണ്‌ കാണുന്നത്‌. അങ്ങനെയൊരു രീതിയാണ്‌ താന്‍ അവലംബി യ്ക്കുന്നതെന്ന്‌ നോവലിസ്റ്റ്‌ തന്നെ പറയുന്നുമുണ്ട്‌ - “ഒരു സാങ്കല്‍പിക 96. “പ്രസ്താവന , ഇന ഞാന ഉറങ്ങട്ടെ പു. 211 കഥാധാരയും വ്യാസഭാത്തത്തിലെ കഥയും ഇടയ്ക്കിടെ തമ്മില്‍ ചുറ്റിപ്പിണഞ്ഞും, ഇടയ്ക്കിടെ ഇഴപിരിഞ്ഞും ഇതില്‍ പ്രവഹിയ്ക്കുന്നു.”" വലിയ പ്രശ്നങ്ങള്‍ക്കെല്ലാം ഉവ്പുള്ള ഉത്തരം നല്‍കാതെ ചോദ്യങ്ങുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന കാവ്യമാണ്‌ മഹാഭാരതമെന്നും ആ ചോദ്യ ങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രയാസപ്പെട്ടതുമാണ്‌ കര്‍ണ്ണന്‍ എന്നും നോവലിസ്റ്റ്‌ പറഞ്ഞിട്ടുണ്ട്‌*. അതു തന്നെയായിരിക്കാം ഉത്തരമറിയാത്ത പ്രഹേളികയായി കര്‍ണ്ണന്റെ ജീവിതത്തെ ചിത്രീകരിക്കാന്‍ നോവലിസ്റ്റിന്‌ പ്രേരകമായത്‌. കര്‍ണ്ണനോട്‌ തനിയ്ക്കുള്ള അത്ഭുതാദരങ്ങളെപ്പറ്റി നോവലിസ്റ്റ്‌ തന്നെ വളരെ വിസ്തരിച്ച്‌ പറഞ്ഞിട്ടുണ്ട്‌. ഒരു സമ്പൂര്‍ണ്ണ ട്രാജിക്‌ കഥാപാത്രം, ഒരു തീര്‍ച്ചയായ ഉത്തരം പറയാന്‍ കഴിയാത്ത ഏറ്റവും വലിയ ചോദ്യം, സ്വന്തം സ്രഷ്ടാവിനെത്തന്നെ ആശ്ചര്യപ്പെടുത്തുന്ന കഥാപാത്രം - എന്നൊക്കെ അദ്ദേഹം കര്‍ണ്ണനെ കുറിച്ച്‌ പറയുന്നതില്‍ നിന്നുതന്നെ” ആ കഥാപാത്രത്തിന്‌ നല്‍കുന്ന പ്രാധാന്യം വ്യക്തമാകുന്നു. വ്യാസനെ മറികടന്നുകൊണ്ട്‌ കര്‍ണ്ണനെ ആദരിയ്ക്കാന്‍ നോവലിസ്റ്റിനെ പ്രേരിപ്പിച്ച ഘടകം ഇതുതന്നെയായിരിയ്ക്കണം. മൂലകൃതിയില്‍ കര്‍ണ്ണനു സംഭവിയ്ക്കുന്ന തെറ്റുകളും തോല്‍വികളുമെല്ലാഠ മാറ്റി നിര്‍ത്തി അവികല മായ ഒരു വ്യക്തിത്വത്തിനുടമയായി അവതരിപ്പിയ്ക്കുകയാണ്‌ നോവലിസ്റ്റ്‌. അഗ്നിയില്‍ നിന്നു ജനിച്ച ദ്രൌപദി ക്ഷത്രിയത്വം തികഞ്ഞവളായതി നാല്‍ ധീരയും രാജഞീപദം ആഗ്രഹിയ്ക്കുന്നവളും, പ്രതികാരബോധമുള്ള വളുമൊക്കെയാണ്‌. പക്ഷേ അവളൊരു സ്ത്രീയാണ്‌, ഭാര്യയാണ്‌, അമ്മ യാണ്‌ - ഈ പദവികളില്‍ അവള്‍ക്കനുഭവിയ്ക്കേണ്ടിവന്ന ദുഃഖങ്ങളും ദുരിതങ്ങളും കുറച്ചൊന്നുമ്മ്യു. ഒരിയ്ക്കലും മവാഠൊന്‍ കഴിയാത്ത അഹ്മാനത്തിനും 97. അതേ പുസ്തകം, പു. 3. 98. “വ്യാസന്റെ കര്‍ണ്ണന്‍ ', എഴുത്തച്ഛന്റെ ക്ല - ചല വ്യാപ്തം ന്ന്ആ്ളുംപു.72. 99. അതേ പുസ്തകം, പു.61,72. 212 അവള്‍ പലതവണ ഇരയായി. തന്റെ ദുരനുഭവങ്ങളോട ദ്രപദിയുടെ മനസ്സ്‌ എങ്ങനെ പ്രതികരിച്ചിരിയ്ക്കാം എന്ന അന്വേഷണമാണ്‌ നോവലിസ്റ്റ്‌ സ്വതന്ത്ര ഭാവനയുപയോഗിച്ച്‌ ഈ ദ്രപദിയെ സൃഷ്ടിച്ചതില്‍ കാണുന്നത്‌. പാണ്ഡ വപത്നിയായതിനുശേഷം അവള്‍ അധികം സ്വസ്ഥയായിരുന്നിട്ടില്ല. ഒടുവില്‍ ഒരു യുദ്ധത്തിന്റെ അവസാനത്തില്‍ തന്റെ പ്രതികാരം സഫലമായപ്പോള്‍, ഭര്‍ത്താക്കന്മാര്‍ക്ക്‌ അവരര്‍ഹിയ്ക്കുന്ന രാജ്യം സ്വന്തമായ സന്തോഷം ലഭിച്ച പ്പോള്‍ അതും ക്ഷണികമായി. കഷ്ടപ്പെട്ട്‌ വീണ്ടെടുത്ത രാജ്യം പാണ്ഡ വരെ സന്തോഷിപ്പിയ്ക്കുകല്ല, കൂടുതല്‍ ദുഃഖത്തിലാഴ്ത്തുകയാണ്‌ ചെയ്ത ത്‌. ഈയൊരു സന്ദര്‍ഭവും, ്രാപദി ആറാമുഴത്തില്‍ കര്‍ണ്ണനോടു ചേരും എന്ന മൂലകൃതിയിലെ കൃഷ്ണന്റെ വാക്കുമാണ്‌ നോവലിലെ ദ്രപദി എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയ്ക്ക്‌ പ്രേരകമായി കാണുന്നത്‌. ദ്രാപദിയെന്ന കഥാപാത്രസൃഷ്ടിയിലൂടെ നോവലിസ്റ്റ്‌ ആ കഥാപാ ത്രത്തെ മാത്രമല്ല, കുന്തിയേയും ഗാന്ധാരിയേയും കുറിച്ചുകൂടി വിചിന്തനം ചെയ്യുന്നുണ്ട്‌. അവരില്‍ സാമ്യവും കണ്ടെത്തുന്നു. ദ്രനപദിയും കുന്തിയും സമാനരാണ്‌ - പല ഭര്‍ത്താക്കന്മാര്‍ക്കുവേണ്ടി തങ്ങളെ പങ്കിട്ടുകൊടുക്കേണ്ടി വന്ന കാര്യത്തില്‍. ദ്രപദിയും ഗാന്ധാരിയും സമാനരാണ്‌ - മക്കളെ കണ്‍നി റച്ചൊന്നു കാണാന്‍ കഴിയാതെ ഒടുവില്‍ അവരുടെ മൃതശരീരങ്ങള്‍ കാണേണ്ടി വന്നതില്‍. മക്കള്‍ മരിച്ച ദ്രപദിയും, ഗാന്ധാരിയും, കര്‍ണ്ണനെ നഷ്ടപ്പെട്ട കുന്തിയും സമാനരാണ്‌. ഈ സമാനതകള്‍, ദ്രപദിയ്ക്കുണ്ടായ വിചിത്രമായ വൈധവ്യം, അതിനു ഹേതുവാകുന്നത്‌ നാലു ഭര്‍ത്താക്കന്മാര്‍ മരിച്ച വൈധവ്ൃത്തില്‍ നിന്നും അവളെ രക്ഷിച്ച കര്‍ണ്ണനാണെന്ന വസ്തുത, അതു കൊണ്ടു തന്നെ ദ്രാപദിയ്ക്ക്‌ ഭര്‍ത്തൃമതിയാകാനും വിധവയാകാനും കഴിയില്ലെന്ന വൈരുദ്ധ്യം - ഇങ്ങനെയുള്ള പ്രത്യേകമായ വീക്ഷണങ്ങളാണ്‌ 213 നോവലിസ്റ്റ്‌ അവതരിപ്പിച്ചിരിയ്ക്കുന്ന വിധിയുടെ അനിര്‍വ്വചനീയത വ്യക്ത മാക്കുന്ന അത്ഭുതങ്ങള്‍. നോവലിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്‌ ദുരന്തങ്ങള്‍ കൊണ്ട്‌ വിങ്ങുന്ന മനസ്സോടെ ജീവിയ്ക്കുന്ന കഥാപാത്രങ്ങളുടെ വികാരവിചാരങ്ങ ളാണ്‌. നീറുന്ന ദുഃഖമാണിതില്‍ ആദ്യന്തം കാണുന്ന ഭാവം. മാനസിക സംഘര്‍ഷങ്ങള്‍ എന്തെന്നും ഏതെന്നും അറിയാന്‍ കഴിയാത്ത, ശരി തെറ്റു കള്‍ വേര്‍തിരിച്ചു കാണിയ്ക്കാനാകാത്ത, ധര്‍മ്മാധര്‍മ്മങ്ങള്‍ വിവേചിച്ചറി യാന്‍ സാധിയ്ക്കാത്ത ഒരവസ്ഥയിലേയ്ക്ക്‌ എത്തിയ്ക്കുന്നു. പകച്ചു നില്‍ക്കു കയാണ്‌ ഓരോ കഥാപാത്രവും. ദ്രൌരപദിയാണ്‌ ഈ മരവിപ്പില്‍ നിന്ന്‌ ഒട്ടൊന്ന്‌ മുക്തയാവുന്നത്‌. കര്‍ണ്ണന്‍ തന്റെ രക്ഷകനായിരുന്നു എന്ന അറിവാണിവിടെ അവളെ കുറച്ചൊന്നു സ്വസ്ഥയാക്കുന്നത്‌. ആ സ്വസ്ഥതയുടെ സുഖത്തിലാ ണ്‌, ഏറെക്കാലമായി നിദ്രാസുഖമറിയാത്ത ദ്രാപദി “ഇനി ഞാന്‍ ഉറങ്ങട്ടെ എന്നു പറഞ്ഞത്‌. നോവലിന്റെ ശീര്‍ഷകം മുതല്‍ ആദ്യന്തം ഈ വലിഞ്ഞു മുറുകിയ അന്തരീക്ഷത്തിനു ചേര്‍ന്ന ഭാഷയാണ്‌ നോവലിസ്റ്റ്‌ സ്വീകരിച്ചിരി യ്ക്കുന്നത്‌. കര്‍ണ്ണന്റേയും ര്രൌാപദിയുടേയും കഥ ഒരു പുതിയ വീക്ഷണത്തില്‍ ഹൃദയസ്പര്‍ശിയായും ചിന്തോദ്ദീപകമായും അവതരിപ്പിക്കുക എന്നതില്‍ക്ക വിഞ്ഞ്‌ മറ്റൊരു ലക്ഷ്യം നോവലിസ്റ്റ്‌ ഉദ്ദേശിച്ചതായി തോന്നുന്നില്ല. ഏതൊരു ശക്തിയേയും അതിജീവിച്ചുനില്‍ക്കുന്ന വിധിയുടെ അലംഘനീയതയുടേയും അനിര്‍വ്വചനീയതയുടേയും പശ്ചാത്തലത്തില്‍ ഈ കഥ അനുയോജ്യമായ ഭാഷയില്‍ നിബന്ധിച്ചിരിക്കുന്നു. അതില്‍ക്കൂടുതല്‍ എന്തെങ്കിലും പറയാനോ സൂചിപ്പിക്കാനോ നോവലിസ്റ്റ്‌ ശ്രമിച്ചിട്ടില്ല. ഇതിഹാസത്തിന്റെ സമഗ്രതയും നോവലില്‍ കൊണ്ടുവന്നിട്ടില്ല. വരുത്തിയ മാറ്റങ്ങള്‍ കൊണ്ട്‌ കര്‍ണ്ണ 214 ശംസയില്‍കവിഞ്ഞ്‌ മറ്റൊന്നും സംഭവിക്കുന്നില്ല.കഥാപാഠരതങ്ങളില്‍ മാനുഷി കഭാവം ആരോപിക്കുന്നുവെങ്കിലും അവരെ ദൈവികതയില്‍ നിന്ന്‌ ഇറക്കി നിര്‍ത്തിയിട്ടില്ല. കഥാസന്ദര്‍ഭങ്ങളിലെ അമാനുഷികതയിലും മാറ്റം വരുത്തി യിട്ടില്ല. 2. അമ്മേ ഗാന്ധാരി (1989) ഗാന്ധാരിയെ ക്രേന്ദ്രകഥാപാത്തമാക്കിക്കൊണ്ട്‌ ശ്രീദേവി (തങ്കമണിയമ്മ) രചിച്ച നോവലാണ്‌ അമ്മേ ഗാന്ധാരി. അന്ധന്റെ ഭാര്യയാകേണ്ടി വന്ന നിസ്സ ഹായത, ഭര്‍ത്താവിന്റെ അവഗണന, ധര്‍മ്മനിഷ്ഠയോട്‌ അദ്ദേഹത്തിനുള്ള വൈമുഖ്യം, ദാസിമാരോടുള്ള അഭിനിവേശം, പുത്രന്മാരുടെ ദുര്‍വ്ൃത്തിക ളോടുള്ള അനുകുലഭാവം - ഇങ്ങനെ സ്വാഭാവികമായും ഒരു ഭാര്യയെന്ന നിലയ്ക്കും, അമ്മയെന്ന നിലയ്ക്കും അനുഭവിയ്ക്കേണ്ടി വന്ന ദുഃഖങ്ങളെ മുന്‍നിര്‍ത്തി ഗാന്ധാരിയെന്ന സ്ത്രീയെ അപഗ്രഥിയ്ക്കുകയാണീ നോവ ലില്‍. വിലക്കപ്പെടുന്ന, അവഗണിയ്ക്കപ്പെടുന്ന, അപമാനിയ്ക്കപ്പെടുന്ന, പരാ ജിതമാകുന്ന സ്ര്രീത്വത്തിന്റെ ഖിന്നതകള്‍ ഗാന്ധാരിയിലൂടെ പറയുകയാണ്‌ നോവലിസ്റ്റ്‌. ധൃതരാഷ്ട്രര്‍, മാലിനി, യുയുത്സു, കണികന്‍, കുന്തി, ദ്രൌപദി, ഭീഷ്മര്‍, വിദുരര്‍, പാണ്ഡു തുടങ്ങിയ ഇതിഹാസകഥാപാതങ്ങള്‍ക്കുപുറമെ കാന്തിമതി, തിലകന്‍, മാധുരി തുടങ്ങിയ ചില കഥാപാത്രങ്ങള്‍ കൂടി കൂട്ടി ച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെ. മുലകൃതിയിലെ ധര്‍മ്മ്രവതയായ ഗാന്ധാരിയെത്തന്നെയാണ്‌ ഇവിടെ കാണുന്നത്‌. ഗാന്ധാരിയുടെ ചിത്തവൃത്തികള്‍ക്കാണീ നോവലില്‍ പ്രാധാ ന്യം. അതുകൊണ്ടു തന്നെ നോവല്‍ ഏറെ സംഭവ NAN ewe. 215 1.ഗാന്ധാരീ വിവാഹം”, 2.കൌരവജനനം", 3.പാണ്ഡു-കുന്തി-പാണ്ഡവക LO”, 4.കണികോപദേശം”*, ട.കുരുക്ഷേത്രയുദ്ധം”* - ഇവയാണ്‌ ഇതിഹാ സസന്ദര്‍ഭങ്ങളായി ഈ കൃതിയില്‍ കാണുന്നത്‌. മാറ്റം വരുത്തിയിരിയ്ക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ വ്യത്യാസങ്ങള്‍ - കാരണങ്ങള്‍ 1) ഭീഷ്മര്‍ ധൃതരാഷ്ട്രര്‍ക്ക്‌ വധുവായി ഗാന്ധാരിയെ ആവശ്യപ്പെട്ടപ്പോള്‍ ഗാന്ധാരിയുടെ അച്ഛനമ്മമാര്‍ അവളെ നിര്‍ബ്ബന്ധിയ്ക്കുന്നില്ല. ഭീഷ്മരുടെ കോപം അച്ഛനും രാജ്യത്തിനും നാശമുണ്ടാക്കുമെന്ന്‌ ഭയന്ന്‌ ഗാന്ധാരി സ്വയം സമ്മതിയ്ക്കുന്നതാണ്‌””. പക്ഷേ ആ സമ്മതത്തിലുള്ള പ്രതിഷേധമാണ്‌ ഗാന്ധാരി സ്വയം വരിച്ച അന്ധതയില്‍ കാണുന്നത്‌. അത്‌ പതിയര്രതാധര്‍മ്മ ത്തിന്റെ പേരിലാണെന്ന്‌ പറയുന്നുണ്ടെങ്കിലും ഗാന്ധാരിയുടെ പ്രതിഷേധം പല തവണ പ്രകടമാകുന്നുണ്ട്‌. ഇവിടെ ഗാന്ധാരി സ്ത്രീകള്‍ അനുഭവിയ്ക്കേ ണ്ടിവരുന്ന അന്ധാത്ര്ത്രയങ്ങളില്‍ അമര്‍ഷമുള്ളവളാണ്‌. അത്‌ പ്രകടമാക്കാ നായിരിയ്ക്കണം ഈ കൂട്ടിച്ചേര്‍ക്കല്‍. 2) ഗാന്ധാരിയുടെ ശിവഭക്തിയുടെ ആഴം പ്രകടമാക്കാനെന്ന പോലെ സ്വപ്നത്തില്‍ മഹേശ്വരരുപത്തിനുമേല്‍ ധൃതരാഷ്ട്രരുടെ രൂപം വ്യക്തമാ കുന്നതായും അത്‌ തനിയ്ക്ക്‌ ശിവന്‍ നല്‍കുന്ന സൂചനയായി ഗാന്ധാരി കണക്കാക്കുന്നതായും പരാമര്‍ശിയ്ക്കുന്നുണ്ട്‌”. 3) ദുര്യോധനന്‍ കുലംമുടിയ്ക്കാന്‍ പിറന്നവനാണെന്നും ആ മകനെ ഉപേക്ഷിയ്ക്കുകയാണ്‌ നല്ലതെന്നും ഗുരുജനങ്ങള്‍ ഉപദേശിച്ചപ്പോള്‍ 100. ശ്രീദേവി [തങ്കമണിയമ്മ], തഅമമ്മ ഗാന്ഥാഥ൪? (കറന്റ്‌ ബുക്‌സ്‌, കോട്ടയം, 1996), പു.12-32. 101. അതേ പുസ്തകം, പു. 95. 102. അതേ പുസ്തകം, പു.51,66-69,83,89,143,235. 103. അതേ പുസ്തകം, പു.83-88. 104. അതേ പുസ്തകം, പു.272-308. 105. അതേ പുസ്തകം, പു.18. 106. അതേ പുസ്തകം, പു.19. 216 ഗാന്ധാരിയും ധൃതരാഷ്ട്രരോട്‌ അങ്ങനെ ചെയ്യാന്‍ പറയുന്നുണ്ട്‌". മാതൃ ത്വത്തിനും മേലെ ഗാന്ധാരി ധര്‍മ്മത്തിന്‌ പ്രാധാന്യം കൊടുക്കുന്നുവെന്ന്‌ വ്യക്തമാക്കാന്‍ നോവലിസ്റ്റ്‌ കൂട്ടിച്ചേർത്തതാണീ സന്ദര്‍ഭം. 4) മുലകൃതിയില്‍ ധൃതരാഷ്ട്രര്‍ക്ക്‌ ശ്രതുനാശം വരുത്തേണ്ടതെങ്ങ നെയെന്ന്‌ കണികന്‍ നലകുന്ന ഉപദേശം പ്രധാനമാണെങ്കിലും കണികന്‍ ഒരു പ്രധാനകഥാപാ്രമല്ല. ഇവിടെ ധൃതരാഷ്ട്രരുടെ അതികാമത്തിന്‌ പ്രോത്സാഹനവും, സൌകര്യവും നല്‍കുന്ന ഒരു വിടനായാണ്‌ കണികനെ അവതതരിപ്പിച്ചിരിയ്ക്കുന്നത്‌. സ്ത്രീവിഷയത്തിലാണ്‌ കണികന്‍ ധൃതരാ ഷ്ദ്രര്‍ക്കുപദേശം നല്‍കുന്നത്‌. രാജാവിന്‌ സുന്ദരിമാരായ ദാസിമാരെ ശയ്യാ ഗൃഹത്തിലെത്തിച്ചു കൊടുക്കുകയും രാജഞിയറിയാതെ മാലിനിയുമായുള്ള സമാഗ്മത്തിന്‌ വഴിയൊരുക്കിക്കൊടുക്കുകയും ചെയ്യുന്നയാളാണ്‌ ATA. 5) മുലകൃതിയിലെ യുദ്ധസന്ദര്‍ഭങ്ങളും, സ്ത്രീപര്‍വ്വവും സഞ്ജയന്റെ വിവരണങ്ങളായും, ഗാന്ധാരിയുടെ ചിന്തകളായും ശിഥില രൂപത്തിലാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. ഗാന്ധാരിയുടെ മനസ്സിനെ കൂടുതല്‍ ഉച്ചലിപ്പിയ്ക്കാ വുന്ന ജയ്രദഥവധവും, ദുശ്ലാസനവധവും, ദുര്യോധനവധവുമാണ്‌ എടുത്തു പറഞ്ഞിരിയ്ക്കുന്നത്‌്‌. കഥാപാത്രവ്യക്തിത്വം നോവലിസ്റ്റ്‌ ഇവിടെ സ്വീകരിച്ചിരിക്കുന്നത്‌ ഇതിഹാസകഥാപാത്രങ്ങ ളേയും കഥാസന്ദര്‍ഭങ്ങളേയും തന്നെയാണെങ്കിലും സാങ്കല്‍പ്പികമായി കൂട്ടി ച്ചേര്‍ത്ത വസ്തുതകള്‍ക്കാണിവിടെ പ്രാധാന്യം. അതിലൂടെയാണ്‌ കഥാപാത്ര വ്യക്തിത്വം പ്രകടമാകുന്നത്‌. 107. അതേ പുസ്തകം, പു. 98. 108. അതേ പുസ്തകം, പു.84-88,100,207 109. അതേ പുസ്തകം, പു.272-308 217 ധൃതരാഷ്ട്രര്‍ ജന്മാന്ധനും കരുത്തനുമായ ധൃതരാഷ്ട്രര്‍ക്ക്‌ ക്ഷത്രിയോചിതമായ ജീവിതം നയിയ്ക്കാന്‍ കഴിയാത്തതില്‍ കഠിനമായ നിരാശയുണ്ടായിരുന്നു'”. അത്‌ പരിഹരിച്ചത്‌ അദ്മ്യമായ കാമത്തിലൂടെയാണ്‌. രാജോപിതമായ സ്ഥാനമാ നങ്ങളും യുദ്ധവിജയങ്ങളും ഒന്നും നേടാന്‍ കഴിയാതെ പോയ ധൃതരാഷ്ട്രര്‍ തനിയ്ക്കാകെ ലഭിക്കാവുന്ന സുഖമായി കണ്ടത്‌ സ്ധ്രീസുഖമായിരുന്നു. ഗാന്ധാരി പത്നിയായി വന്നപ്പോള്‍ ധൃതരാഷ്ട്രര്‍ക്ക്‌ കിരീടാവകാശിയായ മക്കള്‍ വേണമെന്ന താലപര്യമുണ്ടായിരുന്നു. പക്ഷേ ഗാന്ധാരിയുടെ രാജ്യത്തോ ടുള്ള അനാസക്തിയും, പൂജയും, വ്രതവും, ധര്‍മ്മോപദേശവുമൊന്നും ധൃതരാഷ്ട്രര്‍ക്കിഷ്ടപ്പെട്ടില്ല". വിചിത്തവീര്യന്റെ അകാഠമൃത്യുവെ മുന്‍നിര്‍ത്തി ഭര്‍ത്താവിനെ നിയ്യ്ത്രിയ്ക്കണമെന്ന്‌ അംബിക ഗാന്ധാരിയെ ഉപദ്േിച്ചിരുന്നു'. തന്റെ ആഗ്രഹങ്ങള്‍ക്ക്‌ ഗാന്ധാരി വിലക്കുകള്ജ്പിച്ചപ്പോള്‍ ധൃത്രാഷ്ട്രര്‍ക്കത്‌ അംഗീകരിയ്ക്കാനായില്ല. ഗാന്ധാരിയോട്‌ ഭയവും വെറുപ്പുമാണ്‌ തോന്നി യത്‌. സ്നേഹം കൊടുത്തതും സംതൃപ്തി കണ്ടെത്തിയതും മാലിനിയില്‍! മാലിനിയുമായുള്ള ബന്ധത്തിന്‌ എതിരുനില്‍ക്കരുതെന്ന്‌ ഗാന്ധാരിയോട്‌ തുറന്നുപറയാന്‍ ധൃതരാഷ്ട്രര്‍ മടി കാണിക്കുന്നില്ല". മാലിനിയോടാണ്‌ ഗാന്ധാരിയേക്കാള്‍ തനിയ്ക്ക്‌ സ്നേഹമെന്നും പറയുന്നു. ചിലപ്പോള്‍ മാലിനി ഗാന്ധാരിയെ കുറ്റപ്പെടുത്തുമ്പോള്‍ നീരസം തോന്നുന്നുണ്ടെങ്കിലും"” ഗാന്ധാരിയെ പൂര്‍ണ്ണമനസ്സോടെ സ്നേഹിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടില്ല. ഗാന്ധാരിയെക്കുനറിച്ചുള്ള ചിന്തയോടുപോലും വെറുപ്പു തോന്നത്തക്ക രീതിയില്‍ മാലിനിയില്‍ അദ്ദേഹം മതിമറന്നു. താന്‍ 111. അതേ പുസ്തകം, പു.34,41,64,65,87. 112. അതേ പുസ്തകം, പു.126,144,145. 113. അതേ പുസ്തകം, പു.126. 114. അതേ പുസ്തകം, പു.127. 115. അതേ പുസ്തകം, പു.14. 218 വിഷയസ്ഥത്നയിരിഒങുന്നുവെന്ന്‌ ദുഃഖദത്താടെ ചിലപ്പുഴാര്‍ക്കുന്നുണ്ടെങ്കിലുഠ” അതില്‍നിന്നും കരകയറാന്‍ ധൃതരാഷ്ട്രര്‍ക്കാവുന്നില്ല. മാലിനിയോടും യഥാര്‍ത്ഥസനേഹമുണ്ടായിരുന്നതുമില്ല. മറ്റു ദാസിമാരേയും തന്റെ ശയ്യാഗൃഹ ത്തിലേയ്ക്ക്‌ കണികന്‍ വഴിയ്ക്ക്‌ എത്തിയ്ക്കുകയും അവരെ കാമപൂര്‍ത്തി യ്ക്കുപയോഗിയ്ക്കുകയും ചെയ്തിരുന്നു. മാധുരിയെകൊന്ന കുറ്റത്തിന്‌ മാലിനിയെ ഗാന്ധാരി ശിക്ഷിച്ചപ്പോള്‍ ധൃതരാഷ്ട്രര്‍ വിലക്കുന്നില്ല. മാലിനി യില്‍ അത്രയ്ക്ക്‌ ആസക്തനായിരുന്നെങ്കിലും, അവള്‍ക്ക്‌ വശംവദനായിരു ന്നുവെങ്കിലും അവളോട്‌ ആത്മാര്‍ത്ഥ്മായ സ്നേഹമൊന്നും അദ്ദേഹത്തിനു ണ്ടായിരുന്നില്ലെന്നത്‌ ആ മനസ്സിന്റെ ചപലതയാണ്‌ പ്രകടമാക്കുന്നത്‌. മക്കളുടെ എല്ലാ ദുര്‍വൃത്തികള്‍ക്കും ധൃതരാഷ്ട്രര്‍ കൂട്ടുനിന്നു. നാശം മുന്നില്‍ക്കണ്ട്‌ ഗാന്ധാരി പറയുന്നതൊന്നും ചെവിക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല. യുദ്ധരംഗങ്ങള്‍ സഞ്ജയന്‍ വിവരിച്ചുകൊടുക്കുമ്പോഴും ഈ ചാപല്യമാണ്‌ ധൃതരാഷ്ട്രര്‍ കാണിക്കുന്നത്‌. കാരവരുടെ നിസ്സാരജയ ങ്ങള്‍പോലും അദ്ദേഹത്തെ ആനന്ദിപ്പിക്കുകയായിരുന്നു. അവര്‍ ചെയ്യുന്ന തെറ്റുകളെ അദ്ദേഹം ന്യായീകരിച്ചു. ഇതിഹാസത്തിലെ ധൃതരാഷ്ട്രരേക്കാള്‍ ഇവിടെ ധ്ൃതരാഷ്ട്രര്‍ക്കുള്ള വ്യത്യാസം അതികാമിയാണെന്നുള്ളതാണ്‌. ഗാന്ധാരിയുടെ ദുഃഖവും ധര്‍മ്മനിഷ്ഠയും കൂടുതല്‍ ആഴത്തില്‍ അവതരിപ്പി ക്കാന്‍ ആ കാമാസക്തിയെ നോവലിസ്റ്റ്‌ കൂടുതല്‍ വലുതാക്കി കാണിക്കുന്നു. മാലിനി ഒരു വണിഗ്വരന്റെ മകനുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തെക്കുറിച്ച്‌ സ്വപ്നങ്ങള്‍ കണ്ട്‌ ജീവിക്കുന്ന കാലത്താണ്‌ മാലിനിയെ കണികന്‍ അപഹരിച്ച കൊട്ടാരത്തിലെത്തിച്ചത്‌. കണികന്റെ കാമപൂര്‍ത്തിയ്ക്കു മുന്നില്‍ ആത്മരക്ഷാര്‍ത്ഥം അവള്‍ക്ക്‌ വഴങ്ങേണ്ടിവന്നു", പിന്നീട ധൃതരാഷ്ട്രര്‍ക്കും. 116. അതേ പുസ്തകം, പു. 170. 117. അതേ പുസ്തകം, പു.207. 219 ആഗ്രഹിച്ച ജീവിതം നഷ്ടപ്പെട്ടപ്പോള്‍ അവള്‍ ലഭിച്ച ജീവിതത്തില്‍ നിന്നും ലാഭങ്ങള്‍ നേടിയെടുക്കാന്‍ എന്തു ക്രൂരതയും ചെയ്യാനൊരുങ്ങി. ഗാന്ധാ രിയുടെ ത്യാഗത്തേയും, ധൃതരാഷ്ട്രരുടെ കാമത്തേയും ചൂഷണം ചെയ്ത്‌ രാജപത്നിയെപ്പോലെ തന്നെ ജീവിച്ചു. സപത്നീ സ്ഥാനവും, രാജോചിത മായ സൌകര്യങ്ങളും എല്ലാം തനിക്ക്‌ നല്കി സന്യാസിനിയുടെ ജീവിതചര്യ സ്വീകരിച്ചുകൊണ്ട ഗാന്ധാരി പിന്മാറിയപ്പോഴും ആ ഹൃദയവിശാലത ഉള്‍ക്കൊ ളൂളാന്‍ മാലിനിക്ക്‌ കഴിഞ്ഞില്ല. തന്നോട ഗാന്ധാരി ഓദാര്യം കാണിച്ചുവെന്ന തോന്നല്‍ അവളുടെ മനസ്സില്‍ പകയാണുണര്‍ത്തിയത്‌. എല്ലാം ഗാന്ധാരി യുടെ വിഡ്ഡിത്തമായി കണക്കാക്കി അവസരോചിതമായി മുന്നേറാന്‍ അവള്‍ ശ്രമിച്ചു. രാജാവിനെ തന്റെ വരുതിയില്‍ നിര്‍ത്തുകയും, യുയുത്സു വിനെ യുവരാജാവാക്കുകയുമായിരുന്നു അവളുടെ ലക്ഷ്യം. യുയുത്സുവും മാധുരിയുമായുള്ള ഇഷ്ടമറിഞ്ഞപ്പോള്‍, പുത്രവധുവായി വരിക ദാസീപു ത്രിയായ മാധുരിയാണെന്നറിഞ്ഞപ്പോള്‍ അവളെ ആരുമറിയാതെ കൊല പ്പെടുത്തി". ധൃതരാഷ്ട്രര്‍ക്ക്‌ മറ്റൊരു സ്ത്രീയുമായും ബന്ധമുണ്ടാകാതെ സൂക്ഷിച്ചു. എന്നിട്ടും ധൃതരാഷ്ട്രര്‍ക്കിരയാകേണ്ടിവന്ന ദാസിയെ കല്ലറയില ടച്ച്‌ വധിച്ചു”. പക്ഷേ താന്‍ കൊലപാതകിയാണെന്ന സത്യം മകന്‍ തന്നെ ഗാന്ധാരിയുടെ മുന്നിലറിയിച്ചപ്പോള്‍ ലഭിച്ച ശിക്ഷയ്ക്ക്‌ കിഴടങ്ങേണ്ടിവന്നു. ഗാന്ധാരിയുടെ ത്യാഗത്തിനും, ധര്‍മ്മത്തിനും പരഭാഗശോഭ നല്‍കുകയാണ്‌ മാലിനിയെന്ന കഥാപാത്രത്തിലൂടെ. യുയുത്സു മാലിനിയുടെ മകനായാണ്‌ ജനിച്ചതെങ്കിലും ധര്‍മ്മബോധം തികഞ്ഞ വനായിരുന്നു യുയുത്സു. കൌരവരുടേയും, കര്‍ണ്ണന്റേയുമെന്നല്ല, 18. അതേ പുസ്തകം, പു. 187. 119. അതേ പുസ്തകം, പു.'78,18. 220 തന്നെ ഉയരങ്ങളിലെത്തിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന അമ്മയുടെ പോലും അധര്‍മ്മങ്ങള്‍ക്കെത്രായി നിലകൊണ്ടു. മാലിനിയുടെ വാക്കുകള്‍ ഒരിക്കലും അയാളെ വഴിതെറ്റിച്ചില്ല. മാധുരി തന്റെ വധുവാകാതിരിക്കാന്‍ അവളെ അമ്മ ചതിയില്‍ വധിച്ചതാണെന്നറിഞ്ഞപ്പോള്‍ ആ സത്യം ഗാന്ധാരിയുടെ മുന്നില്‍ പറയാന്‍ യുയുത്സു മടിച്ചില്ല. മക്കളെല്ലാം നഷ്ടപ്പെട്ട ഗാന്ധാരിയ്ക്ക്‌ താങ്ങായി നില്ക്കാന്‍ തയ്യാറായതും യുയുത്സുവാണ്‌”. YRS അമ്മയുടെ ദുരനുഭവങ്ങള്‍ കണ്ട്‌ മനസ്സുമടുത്തെങ്കിലും മോക്ഷമാഗ്ര ഹിച്ചു മാത്രമാണ്‌ ദുശ്ശള വിവാഹത്തിനു തയ്യാറായത്‌”. മക്കള്‍ മരിച്ചാലും മകന്റെ സ്ഥാനത്ത്‌ ജാമാതാവുണ്ടാകണമെന്ന ആഗ്രഹത്തോടെ അവധ്യനായ ജയ്രദ്രഥനെ സ്വീകരിയ്ക്കാന്‍ ഗാന്ധാരി മകളോട പറഞ്ഞു. ജയ്ര്രഥന്റെ സ്ത്രീജിതത്വം ദുശ്ശൂളയെ നിരന്തരമായി വേദനിപ്പിച്ചു. സപത്നീദുഃഖത്തിനു പുറമേ അവള്‍ക്കനുഭവിയ്ക്കേണ്ടി വന്ന മറ്റൊരു ദുഃഖമായിരുന്നു ദ്രഈപദി. ZOLA ദ്രൌപദിയുടെ ചിത്രം വരപ്പിച്ച അത്‌ തങ്ങളുടെ പള്ളിയറയില്‍ വെപ്പിച്ചു". ്രൌരപദിയോടുള്ള ഭര്‍ത്താവിന്റെ അഭിനിവേശം കണ്ട ദുശ്ശള മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാന്‍ ജയ്രദഥനോടാവശ്യപ്പെട്ടു””. ഭര്‍ത്താവിന്റെ അപഥസഞ്ചാരം സ്ത്രീകളെ എങ്ങനെ ദുഃഖത്തിലാര്‍്ത്തു ന്നുവെന്ന്‌ കാണിക്കാനാണീ കഥാപാത്രത്തെ വളര്‍ത്തിക്കൊണ്ടുവന്നിരിക്കു ന്നത്‌. തന്റെ മകളെ തനിക്ക്‌ രക്ഷിക്കാനാവുന്നില്ല എന്ന ഗാന്ധാരിയുടെ മറ്റൊരു വ്യഥ കൂടി അവതരിപ്പിക്കാന്‍ ഈ കഥാപാത്രത്തെ നോവലിസ്റ്റ്‌ ഉപയോഗിക്കുന്നു. 120. അതേ പുസ്തകം, പു 462021 121. അതേ പുസ്തകം, പു.7. 122. അതേ പുസ്തകം, പു.219. 123. അതേ പുസ്തകം, പു.219. 124. അതേ പുസ്തകം, പു. 248. 125. അതേ പുസ്തകം, പു.256. 221 ഗാന്ധാരി പതിവ്രതയും ധര്‍മ്മിഷഥയും മാത്രമ്മ്യ, അവഗണിയ്ക്കപ്പെടുകയും അപ മാനിയ്ക്കപ്പെടുകയും ചെയ്യുന്ന സ്്രീകളുടെ പ്രതിനിധിയും സ്ത്രീത്വത്തിന്‌ നേരിടേണ്ടി വരുന്ന അപമാനങ്ങളോട പ്രതിഷേധമുള്ളവളുമാണ്‌ നോവലിലെ ഗാന്ധാരി. അമ്മയ്ക്കനുഭവിയ്ക്കേണ്ടി വന്ന സപരര്‍നീ ദുഃഖത്തിലും, ദ്രൌരപ ദിയ്ക്കനുഭവിയ്ക്കേണ്ടി വന്ന ബഹുഭര്‍ത്തൃത്വത്തിലും, അപമാനങ്ങളിലും, പുത്രക്ഷയത്തിലും”, പൃഥയ്ക്കനുഭവിയ്ക്കേണ്ടി വന്ന സപത്നീദുഃഖത്തിലും, മറ്റ്‌ ദുരിതങ്ങളിലും”, മകളെ വിവാഹം ചെയ്യിച്ച്‌ ഭാരമൊഴിവാക്കി ആശ്വസി യ്ക്കണമെന്ന അച്ഛനമ്മമാരുടെ മനോഭാവത്തിലും" - എല്ലാം ഗാന്ധാരി ധാര്‍മ്മികരോഷം കൊള്ളുന്നുണ്ട്‌. മനസ്സ്‌ പ്രതിഷേധിയ്ക്കുമ്പോഴെല്ലാം പതിവ്രതകളും, സര്‍വ്വംസഹക ളുമായ പുരാണകഥാപാത്രങ്ങളെക്കുറിച്ചോര്‍ത്ത്‌ സ്വയം നിയന്ത്രിയ്ക്കുക യാണ്‌ ഗാന്ധാരി ചെയ്യുന്നത്‌. ധൃതരാഷ്ര്രചത്നിയായ മഹാരാജഞിയാ കാന്‍ കഴിയില്ലെന്നതിലും, പൃഥ പാണ്ഡുപത്നിയാകുമെന്നതിലും, ജയ്ര്ര ഥന്‌ അര്‍ജ്ജുനനെ ജയിക്കാന്‍ കഴിയില്ലെന്നതിലും, ദുര്യോധനന്‌ രാജ്യം കിട്ടില്ലെന്നതിലുമൊക്കെ ഗാന്ധാരിക്ക്‌ വിഷമമുണ്ട്‌. സ്വയമേവ തോന്നിയിട്ട ല്ല, സ്വയം പ്രേരണ ചെലുത്തി സമ്മര്‍ദുത്തോടെതന്നെയാണ്‌ ഗാന്ധാരി പല ധര്‍മ്മങ്ങളും, വിട്ടുവീ്ചകളും നിര്‍വ്വഹിയ്ക്കുന്നത്‌. തന്റെ സ്ഥാനം മാലിനിയ്ക്കു വിട്ടുകൊടുത്ത ഗാന്ധാരിയുടെ ത്യാഗത്തില്‍ പ്രതിഷേധത്തിന്റെ അംശവുമുണ്ട്‌”. യുധിഷ്ഠിരന്‍ രാജ്യാവകാശം നലകുന്ന കാര്യം കേട്ട മാത്രയില്‍ 127. GOO alMUOdkro, a1}.8,233,298. 128. അതേപുസ്തകം, പു.8,150,238. 129. അതേ പുസ്തകം, പു.16. 130. അതേ പുസ്തകം,പു.136. 222 ഗാന്ധാരിക്ക്‌ നീരസം തോന്നി. പിന്നീട്‌ യുധിഷ്ഠിരനാണ്‌ സര്‍വ്വഥാ അര്‍ഹന്‍ എന്നോര്‍ത്തപ്പോള്‍ അതുതന്നെയാണ്‌ ശരിയെന്ന്‌ തോന്നുന്നുമുണ്ട്‌*. പാണ്ഡുവിനെപ്പോലെ ഉത്തമനായ ഭര്‍ത്താവിനേയും, യുധിഷ്ഠിര നെപ്പോലെ ധര്‍മ്മിഷ്ഠരായ മക്കളേയും, ദ്രരപദിയെപ്പോലെ ഉത്തമയായ സ്നുഷയേയും ലഭിയ്ക്കാഞ്ഞതില്‍ ഗാന്ധാരിയ്ക്ക്‌ ദുഃഖമുണ്ട്‌”. തന്റെ ത്യഠാഗങ്ങളെ ഗാന്ധാരിതന്നെ പലപ്പോഴും മഹത്തായി കാണു ന്നുണ്ട്‌. താന്‍ സ്വയം വരിച്ച അന്ധതയിലും, തന്റെ ഭര്‍ത്താവിനെ മാലിനിയ്ക്ക്‌ വിട്ടുകൊടുത്തതിലുമൊക്കെ സ്വയമഭിമാനിയ്ക്കുന്ന ഗാന്ധാരി ആ നിലയ്ക്ക്‌ മറ്റുള്ളവരുടെ അംഗീകാരം ആഗ്രഹിയ്ക്കുന്നുണ്ട്‌*. താന്‍ അഗ്നിയില്‍ പൊട്ടി മുളച്ച്‌ അതില്‍ത്തന്നെ വളര്‍ന്നവളാണെന്നും, അക്ഷയദീപമാണെന്നുമൊക്കെ സ്വയം പറയുന്നുണ്ട്‌. അതേ സമയം താന്‍ ചിറകറ്റ പക്ഷിയാണ്‌, ശപ്തയാ ണെന്നൊക്കെ ചിന്തിച്ച്‌ നിരാശപ്പെടുന്നുമുണ്ട്‌. സ്വയം നഷ്ടങ്ങളുണ്ടാക്കി ആ നഷ്ടങ്ങളില്‍ നിരാശപ്പെടുകയാണ്‌ ഗാന്ധാരി പലപ്പോഴും ചെയ്യുന്നത്‌. തനിക്ക്‌ വഴങ്ങാത്ത ദാസിയെ വ്യഭിചാരക്കുറ്റം ചുമത്തി ശിക്ഷിക്കാന്‍ ധൃതരാഷ്ട്രര്‍ ഒരുങ്ങിയപ്പോള്‍ അവളെ രക്ഷിക്കാന്‍വേണ്ടിയാണ്‌ ഗാന്ധാരി മാലിനിയുടെ സപത്നീത്വം അംഗീകരിച്ചതും, അവള്‍ക്കു വഴി മാറിക്കൊ ടുത്ത്‌ സന്യാസിനിയെപ്പോലെ ജീവിക്കാനൊരുങ്ങിയതും. അരുന്ധതീദേവി പത്നീധര്‍മ്മമുപദേശിച്ചപ്പോഴാണ്‌ തന്റെ വ്രതവും, ധര്‍മ്മബോധവുമൊക്കെ ഭര്‍ത്താവിനെ തന്നില്‍ നിന്നകറ്റുകയാണ്‌ ചെയ്ത്ത്‌ എന്ന്‌ ഗാന്ധാരി മനസ്സിലാക്കുന്നത്‌. ഭര്‍ത്താവിനു മുന്നില്‍ സ്ത്രീയ്ക്ക്‌ അഭിമാനം ആവശ്യ മില്ലെന്ന ഉപദേശം കേട്ടപ്പോള്‍ മനസ്സുകൊണ്ട്‌ യോജിയ്ക്കാന്‍ കഴിഞ്ഞി ല്ലെങ്കിലും കുലരക്ഷയ്ക്കു വേണ്ടി വ്രതമുപേക്ഷിച്ച്‌ ധൃതരാഷ്ട്രരുടെ 131. അതേ പുസ്തകം,പു.214,221. 132. അതേ പുസ്തകം, പു.46,212,220,234. 133. അതേ പുസ്തകം, പു.44,49. 223 ആഗ്രഹങ്ങള്‍ക്കൊത്ത്‌ ഗൃഹസ്ഥാശ്രമം പൂര്‍ത്തീകരിയ്ക്കാനൊരുങ്ങി. യുദ്ധാനന്തരം ഭര്‍ത്ത്യനാശവും, പുര്തനാശവും സംഭവിച്ച്‌ കരയുന്ന എല്ലാ സ്ധ്രീകളുടേയും ദുഃഖം പക്ഷഭേദമന്യേ ഗാന്ധാരി കാണുന്നുണ്ട്‌ - ദ്രപദി, സുഭ്രദ, ഉത്തര, ദുശ്ശൂള, തന്റെ സ്നുഷമാര്‍ തുടങ്ങി എല്ലാവരുടേയും. ദുശ്ശൂളയുടേതിനേക്കാള്‍ കടുത്ത ദുഃഖം ഉത്തരയുടേതാണെന്ന്‌ പോലും ഗാന്ധാരി ചിന്തിയ്ക്കുന്നു. ആത്യന്തികമായ നഷ്ടവും, ദുഃഖവും എപ്പോഴും സ്ധ്രീകള്‍ക്കാണെന്ന മനോഭാവവും ഇവിടെ പ്രകടമാകുന്നു. മറ്റു കഥാപാത്രങ്ങള്‍ സഹോദരിയുടേയും മക്കളുടേയും ഉന്നമനത്തിനുവേണ്ടി ഹസ്തിന പുരത്തുതന്നെ താമസിച്ച, ഗാന്ധാരി ആവശ്യപ്പെട്ടിട്ടുപോലും തിരിച്ചു പോകാന്‍ തയ്യാറാകാതെ നിന്ന സ്നേഹസമ്പന്നനായ ജ്യേഷ്ഠന്‍ ശകുനി, ചെയ്യുന്നത്‌ അധര്‍മ്മമാണെന്നറിഞ്ഞു കൊണ്ടുതന്നെ അധര്‍മ്മപക്ഷത്തു നില്‍ക്കുന്ന ട്ടണബദ്ധനായ കര്‍ണ്ണന്‍, ദുര്യോധനന്റെ അപരാധങ്ങള്‍ക്കു കൂട്ടു നില്‍ക്കുന്ന ഭാര്യ ഭാനുമതി, ധര്‍മ്മോപദേശം നല്‍കുന്ന ഭീഷ്മര്‍, വിദുരര്‍, ഗംഗ എന്നീ കഥാപാത്രങ്ങള്‍ക്കും നോവലില്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്‌ - ഗാന്ധാ രിയുടെ ധര്‍മ്മനിഷ്ഠ പ്രകടമാക്കാന്‍ നിബന്ധിച്ച കഥാപാത്രങ്ങള്‍ തന്നെ. ശകുനിയുടേയും, കര്‍ണ്ണന്റേയും, ഭാനുമതിയുടേയും അധര്‍മ്മ്രപവൃത്തികള്‍ തന്റെ മക്കള്‍ക്ക്‌ അനുകുലമാണെങ്കില്‍പോലും എതിര്‍പ്പുകാണിക്കുന്നതിലൂടെ ഗാന്ധാരിയുടെ ധര്‍മ്മനിഷ്ഠ കുടുതല്‍ പ്രകടമാകുന്നു. ഭീഷ്മരും, വിദുരരും, ഗഠഗയുമൊക്കെ അംഗീകരിക്കുന്ന ധര്‍മ്മരവതയാണിവിടെ ഗാന്ധാരി. കാന്തി മതി, തിലകന്‍, മണികണ്ഠന്‍, മാധുരി എന്നീ കൂട്ടിച്ചേര്‍ത്ത കഥാപാഠതങ്ങള്‍ക്ക്‌ നോവലില്‍ കാര്യമായൊന്നും ചെയ്യാനില്ല. 224 ആഖ്യാനരീതി യുദ്ധാനന്തരം പുഥ്തഹീനയായിത്തീര്‍ന്ന ഗാന്ധാരി യുയുത്സു നല്‍കുന്ന ആലംബത്തിന്റെ സുഖത്തില്‍ തന്റെ കഴിഞ്ഞ കാലത്തെപ്പറ്റി ചിന്തി യ്ക്കുന്ന രീതിയിലാണ്‌ നോവല്‍ രചിച്ചിരിയ്ക്കുന്നത്‌. കാരവ-പാണ്ഡവ കഥ മുഴുവന്‍ ഈ സ്മരണയിലൂടെ ചുരുളഴിയുന്നു. സാന്ദര്‍ഭികമായി മഹാ ഭാരതത്തിലെ മറ്റു ചില കഥാസന്ദര്‍ഭങ്ങളും സുചിപ്പിക്കുന്നുണ്ട്‌. മാലിനി, യുയുത്സു, ദുശ്ശള, കണികന്‍ എന്നീ കഥാപാത്രങ്ങള്‍ക്ക്‌ പ്രാധാന്യം കൊടു ക്കുന്നതോടൊപ്പംതന്നെ മാലിനിയുടെ കഥയോടനുബന്ധിച്ച്‌ കാന്തിമതി, തില കന്‍, മണികണ്ഠന്‍, മാധുരി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. സഞ്ജയന്‍ കുരുക്ഷേത്രയുദ്ധം വിവരിക്കുന്നത്‌ കേട്ടുകൊണ്ടിരുന്ന ഗാന്ധാരി ദുര്യോധനനെ ഭീമന്‍ ചതിയിലാണല്ലോ വീഴത്തിയതെന്നോര്‍ത്ത്‌ രോഷാകുലയാകുന്നു. സാന്ത്വനിപ്പിക്കാനെത്തിയ വ്യാസമുനിയുടെ വാക്കു കള്‍ കേട്ട്‌ ധര്‍മ്മത്തിന്റെ പേരില്‍ താന്‍ തന്നെ നശിപ്പിച്ചുകളഞ്ഞ തന്റെ ജീവിതത്തിന്റെ വികൃതരൂപം കണ്ട്‌ ബോധരഹിതയാവുന്നിടത്താണ്‌ നോവല്‍ അവസാനിക്കുന്നത്‌. മഹാഭാരതത്തില്‍ ഗാന്ധാരി നിറഞ്ഞുനില്‍ക്കുന്നത്‌ സ്ത്രീപര്‍വ്വത്തി ലാണ്‌. യുദ്ധക്കളത്തില്‍ മരിച്ചുകിടക്കുന്ന ബന്ധുജനങ്ങളേയും വിലപിക്കുന്ന സ്ത്രീകളേയുംകണ്ട്‌ സഹിഥനെനമ്കാതെ ഗാന്ധാരി ശ്രീകൃഷ്ണനെ ശപിഴുന്ന രംഗം നോവലില്‍ കാണുന്നില്ല, അങ്ങിങ്ങായി ചില സൂചനകള്ള്യാതെ. ഗാന്ധാ രിയുടെ അസംതൃപ്തിയുടേയും, ദുഃഖത്തിന്റെയും, നിരാശയുടേയും പാര ത്തിലുള്ള സ്ഫോടനാത്മകമായ പ്രതികരണമാണ്‌ ആ ശാപം. അതിന്റെ അഭാവം നോവലിന്റെ പൂര്‍ണ്ണതയില്‍ ന്യൂനത വരുത്തുന്നതായി തോന്നുന്നു. 225 ഒരു പുരുഷന്‍ സമുഹം തനിയ്ക്കു നല്‍കുന്ന സ്വാതന്ത്ര്യം കൂടുതല്‍ കവര്‍ന്നെടുത്ത്‌ ദുരുപയോഗപ്പെടുത്തുമ്പോള്‍ അവഗണിയ്ക്കപ്പെടുകയും അപമാനിയ്ക്കപ്പെടുകയും ചെയ്യുന്ന സ്ര്രീയ്ക്കനുഭവിയ്ക്കേണ്ടി വരുന്ന ദുരിതങ്ങള്‍, അവളുടെ അടക്കിവെച്ച പ്രതിഷേധം തുടങ്ങിയ വികാരങ്ങള്‍ ഇതിഹാസകഥാപാത്രങ്ങളോടിണക്കി അവതരിപ്പിയ്ക്കുകയാണിവിടെ. തന്റെ ജിവിതം ധര്‍മ്മത്തിന്റെ പേരില്‍ ഇത്രത്തോളം നശിപ്പിച്ചത്‌ താന്‍ തന്നെയാ ണെന്ന സത്യത്തിന്റെ ആഘാതമാണ്‌ ഗാന്ധാരിയെ മോഹാലസ്യപ്പെടുത്തിയ ത്‌, ധര്‍മ്മനിഷ്ഠ നിര്‍ബ്ബന്ധബുദ്ധിയോടെയുള്ള പ്രവൃത്തിയായതിനാലാണ്‌ ഗാന്ധാരിക്കിങ്ങനെ സംഭവിച്ചത്‌. ഭാര്യ എന്ന നിലയ്ക്കും അമ്മയെന്ന നിലയ്ക്കും ഗാന്ധാരിയുടെ ജീവിതം സംതൃപ്തമായില്ല, സാര്‍ത്ഥകമായില്ല. ഇതിഹാസത്തിലെ ഗാന്ധാരിയില്‍ നിന്ന്‌ വൃത്യസ്തയായി തന്റെ ധര്‍മ്മാനു ഷഠാനത്തിലെ പിഴവാണ്‌ നഷ്ടങ്ങള്‍ക്ക്‌ കാരണം എന്നു കരുതുന്ന ഗാന്ധാരി ഇവിടെ ഒരു ഉജ്ലകഥാപാഠതമാകുന്നില്ല. തന്റെ ജീവിതം സപരനിക്ക്‌ വിട്ടു കൊടുക്കുക എന്ന തെറ്റു ചെയ്തവളാണ്‌ ഇവിടെ ഗാന്ധാരി. അതുകൊ ണ്ടുതന്നെ നൂതനമോ, വ്യത്യസ്തമോ ആയ അനുഭവമോ സന്ദേശമോ നല്‍കാന്‍ നോവലിന്‌ കഴിയുന്നില്ല. നോവലിലെ ഭാഷക്കാണെങ്കില്‍ കാവ്യാ ത്മകതയോ, ഹൃദയസ്പര്‍ശിത്വമോ, ഇതിഹാസാന്തരീക്ഷത്തിനുചേര്‍ന്ന ഗര വമോ പുലര്‍ത്താനാവുന്നുമില്ല. 3, വേദസാക്ഷി (1990) കുന്തിയെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട്‌ ടി.ആര്‍.ശങ്കുണ്ണി എഴുതിയ നോവലാണ്‌ “വേദസാക്ഷി”. ഉദ്ധവന്‍, രുഗ്മിണി എന്നീ ഇതിഹാസകഥാപാത്ത ങ്ങളും വിദുരപത്നി ലളിത, മകള്‍ ദേവി എന്നീ കലപിതകഥാപാത്രങ്ങളും മറ്റ്‌ ഇതിഹാസകഥാപാത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്‌. കുന്തിയേക്കാള്‍ 226 പ്രാധാന്യം മറ്റൊരു കഥാപാത്രത്തിനും ഇവിടെ ലഭിയ്ക്കുന്നില്ല. കുന്തിയു മായി നേരിട്ട ബന്ധമുള്ള കഥാസന്ദര്‍ഭങ്ങള്‍ക്കാണ്‌ സ്ഥാനം ലഭിച്ചിട്ടുള്ളത്‌. കഥാസന്ദര്‍ഭങ്ങള്‍ (1) ദുര്‍വ്വാസാവിന്റെ വരദാനഠ്‌* (2) കര്‍ണ്ണജനനം”” (3) വിവാഹം" (4) സപരത്നീത്വം* (ടുശതശ്ൃഗംഗത്തിലെ ജീവിതം” (6) പുര്ര്ുനനം”* (7) ഭര്‍ത്തൃ മരണം (8) വാരണാവതം"” (9) വനവാസം” (10) ഏകച്ച്ര'” (11) പാഞ്ചാലീ സ്വയംവരം” (1മ)യുധിഷ്ഠിരാഭിഷേകം'* (13) ദ്യൂതം” (12) വിദുരഗൃഹത്തിലെ ജീവിതം” (15) യുദ്ധാഹ്വാനം"* (16) ഗാന്ധാരിയു ടേയും ധ്ൃതരാഷ്ട്രരുടേയും കുടെ വാനപ്രസ്ഥം” (17) അഗ്നിപ്രവേശഠ”” ഇങ്ങനെ കുന്തിയുടെ ജീവിതത്തിലെ എല്ലാ (പ്രധാനസംഭവങ്ങളും ഇവിടെ വിവരിയ്ക്കപ്പെട്ടിട്ടുണ്ട. മാറ്റം വരുത്തിയിരിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ വൃത്യാസങ്ങള്‍ - കാരണങ്ങള്‍ 1) വളര്‍ത്തച്ഛനമ്മമാരില്‍ നിന്നും യഥാര്‍ത്ഥസ്നേഹം അനുഭവി ച്ചാണ്‌ കുന്തി വളരുന്നത്‌. മുതിര്‍ന്നവരുടെ അനുഗ്രഹത്തില്‍ നിന്നും ഉപ ദേശത്തില്‍ നിന്നും ശക്തി സംഭരിച്ച്‌ ജീവിതാനുഭവങ്ങളെ നേരിട്ടവളാണ്‌ കുന്തി എന്ന ആവിഷ്ക്കാരത്തിനാകാം ഈ കൂട്ടിച്ചേര്‍ക്കല്‍. 2) അച്ഛനാകാനുള്ള പാണ്ഡുവിന്റെ ആഗ്രഹത്തിന്റെ തീവ്രത കണ്ടാണ്‌ കുന്തി ദൂര്‍വ്വാസാവിന്റെ വരദാനത്തെക്കുറിച്ചു പറയുന്നത്‌. ഭര്‍ത്തൃ സഹോദരനില്‍ നിന്നോ അന്യനില്‍ നിന്നോ പുത്രനെ നേടാമെന്ന്‌ പാണ്ഡു ആദ്യം പറഞ്ഞപ്പോള്‍ കുന്തിയ്ക്കുള്‍ക്കൊള്ളാനായില്ല. ഭര്‍ത്താവില്‍ നിന്നു തന്നെ പുത്രനെ വേണമെന്ന്‌ അവള്‍ ശമിച്ചു. പക്ഷേ ഭര്‍ത്താവിന്റെ മരണം, പുത്രനെ ലാളിയ്ക്കാന്‍ അദ്ദേഹത്തിന്‌ കഴിയില്ലെന്നത്‌, പുത്രന്‍ വലുതായാല്‍ 134-150. ശങ്കുണ്ണി.ടി.ആര്‍, വേദസ്ധാകഷി (കറന്റ്‌ ബുക്‌സ്‌, കോട്ടയം,1996), പു.29. 36, 40, 48, 49, 58-69,71,93,95, 105,109, 119, 126, 129, 133,15, 161, 227 തന്നെ ഭര്‍ത്തൃഘാതിനിയായി കരുതുമെന്ന ഭയം, പാണ്ഡുപുത്രന്‍ ഹസ്തി നപുരരാജാവാകണമെന്ന വിചാരം - എല്ലാം കൂടിയുണ്ടാക്കിയ ആശയക്കു ഒപ്പത്തിന്റെ ഒടുവിലാണ്‌ കുന്തി സമ്മതിച്ചത്‌. ഇന്നത്തെ പക്വമായ മനസ്സിന്‌ ധര്‍മ്മത്തിന്റെ മാര്‍ഗ്ഗം തെരഞ്ഞെടുക്കാന്‍ ഇത്ര പ്രയാസമുണ്ടാകില്ല എന്ന്‌ കുന്തി പിന്നീട്‌ വിചാരിയ്ക്കുന്നു'”. തന്റെ നായികയെ ധര്‍മ്മിഷ്ഠയും സുച രിതയുമാക്കാനാകണം നോവലിസ്റ്റ്‌ ഈ സംഭവം ഇങ്ങനെ നിബന്ധിച്ചത്‌. 3) കര്‍ണ്ണനെ അഭ്യാസക്കാഴ്ചയുടെ സമയത്ത്‌ തിരിച്ചറിഞ്ഞ കുന്തി മൌനം പാലിച്ചത്‌ മാതൃവാത്സല്യം മാത്ൃധര്‍മ്മത്തെ മറികട്മരെുതെന്നോര്‍ത്താ ണ്‌.” ഭീമന്‌ ആണ്‍കുഞ്ഞ്‌ ജനിയ്ക്കുമെന്നും, അവന്‍ ഹസ്തിനപുരം വാഴു മെന്നും ഹിഡുംബിയോട്‌ കുന്തി പറഞ്ഞത്‌ ആത്മാര്‍ത്ഥമായ സന്തോഷ ത്തോടെതന്നെയാണ്‌”. ബകവധത്തിന്‌ ഭീമനെ അയയ്ക്കാമെന്ന്‌ പറഞ്ഞത്‌ മകന്റെ കഴിവിലുള്ള വിശ്വാസം കൊണ്ടാണ്‌. പ്രത്യുപകാരസ്മരണ മാത്രമല്ല, അതു ധര്‍മ്മമാണെന്ന ബോധവും ഇവിടെ കുന്തിയെ പ്രേരിപ്പിയ്ക്കുന്നു ണ്ട്‌**. മക്കളെ ക്ഷത്രിയധര്‍മ്മമുപദേശിച്ച്‌ യുദ്ധോദ്യുക്തരാക്കിയതുഠം", വാനപ്രസ്ഥത്തിന്‌ ഗാന്ധാരിയേയും ധ്ൃതരാഷ്ട്രരേയും അനുഗമിച്ചതും* ധര്‍മ്മാനുഷ്ഠാനത്തിനാണ്‌. പുത്രലാഭത്തിനായി ദേവന്മാര്‍ക്ക്‌ തന്നെസമര്‍പ്പി ച്ചതും ധര്‍മ്മത്തിന്റെ പേരിലാണ്‌”. കഥാന്ത്യത്തില്‍ അഗ്നിദേവന്‍ സമര്‍പ്പി യ്ക്കുന്നതും ഒരു ധര്‍മ്മാനുഷ്ഠാനം തന്നെ"*. ധര്‍മ്മത്തിന്റെ മൂര്‍ത്തരൂപ മായി കുന്തിയെ അവതരിപ്പിയ്ക്കാനാണ്‌ നോവലിസ്റ്റ്‌ ഈ സന്ദര്‍ഭങ്ങലെല്ലാം ഉപയോഗിച്ചിരിയ്ക്കുന്നത്‌. 151. അതേ പുസ്തകം, പു.55-57. 152. അതേ പുസ്തകം, പു.88. 153. അതേ പുസ്തകം, പു.102. 154. അതേ പുസ്തകം, പു.107. 155. അതേ പുസ്തകം, പു.133. 156. അതേ പുസ്തകം, പു.15. 157. അതേ പുസ്തകം, പു.58-69. 158. അതേ പുസ്തകം, പു.161. 228 4) കൃഷണന്‍ കര്‍ണ്ണനെ ചെന്നു കണ്ട കാര്യമറിയാതെയാണ്‌ കുന്തി കര്‍ണ്ണനെ ചെന്നു കണ്ടതെന്നും, അതറിഞ്ഞിരുന്നുവെങ്കില്‍ പോകില്ലായിരു ന്നുവെന്നുഠ”” നോവലിസ്റ്റ ചേര്‍ത്തിരിയ്ക്കുന്നു. കുന്തിയുടെ മാതൃത്വത്തിന്‌ കളങ്കമ്മല്പിയ്ക്കാതിരിയ്ക്കാനാകാം ഈ മാറ്റം. പക്ഷേ കര്‍ണ്ണന്‍ അമ്മയുടെ പ്രേരണ കൊണ്ടാണ്‌ കൃഷ്ണന്‍ തന്നെ വന്നു കണ്ടതെന്നാരോപിച്ചപ്പോള്‍ കുന്തി അതു നിഷേധിയ്ക്കുന്നില്ല്‌”. തിരസ്കൃതനായ മകന്റെ മുന്നില്‍ ആദ്യ മായി ചെന്നു നിന്നപ്പോഴുണ്ടായ കുറ്റബോധം കൊണ്ടായിരിയ്ക്കാം. 5) കര്‍ണ്ണനെ ഉപേക്ഷിച്ച സമയത്ത്‌", മാദ്രിയെ വിവാഹം ചെയ്യാന്‍ പാണ്ഡുവിനെ പ്രേരിപ്പിയ്ക്കേണ്ടി വന്നപ്പോള്‍”, പാണ്ഡു മരിച്ചപ്പോള്‍”, അഭ്യാസക്കാട്ചയുടെ സമയത്ത്‌, വനവാസക്കാലത്ത്‌ മക്കളെപിരിഞ്ഞ്‌ വിദുര ഗൃഹത്തില്‍ കഴിയേണ്ടി വന്നപ്പോള്‍”, കര്‍ണ്ണന്റെ മുന്നില്‍ ആദ്യമായി ചെന്നപ്പോള്‍"*, യുധിഷ്ഠിര ശാപമേറ്റ വേളയില്‍" - ഒക്കെ കുന്തി തളരു ന്നുണ്ട്‌. പക്ഷേ പുറമേയ്ക്ക്‌ കരയുന്നില്ല. നിരാശയോടെ വിലപിയ്ക്കുനന്നില്ല. ഒരു ക്ഷത്രിയസ്ധ്രീയുടേയും രാജ്ഞിയുടേയും വീരമാതാവിന്റേയു മൊക്കെവീര്യം കുന്തിയ്ക്ക്‌ നോവലിസ്റ്റ്‌ കലപിയ്ക്കുന്നുണ്ട. എല്ലാ എണ്ണിയെ ണ്ണിപ്പറഞ്ഞ്‌ വിലപിയ്ക്കുന്നതും ജീവന്‍ വെടിയണമെന്നാഗ്രഹം പറയുന്നതും കൃഷ്ണന്റെ മുമ്പിലാണ്‌”*. കൃഷണനെ കുന്തി തന്റെ സഹോദരപുത്രനായി മാത്രമല്ല കാണുന്നത്‌, ആ ദൈവികതയെ ആരാധിയ്ക്കുന്നുമുണ്ട്‌. 159. അതേ പുസ്തകം, പു.1മ. 160. അതേ പുസ്തകം, പു.142. 161. അതേ പുസ്തകം, പു.37. 162. അതേ പുസ്തകം, പു.48. 163. അതേ പുസ്തകം, പു.7. 164. അതേ പുസ്തകം, പു.87. 165. അതേ പുസ്തകം, പു.129. 166. അതേ പുസ്തകം, പു.1മ. 167. അതേ പുസ്തകം, പു.145. 168. അതേ പുസ്തകം, പു.130. 229 6) സൂര്യപുര്രനും പാര്‍ത്ഥനുമാണ്‌ താനെന്ന സത്യം കര്‍ണ്ണനില്‍ യാതൊരു ഭാവഭേദവുമുണ്ടാക്കിയില്ല"*. തന്നെ ഉപേക്ഷിച്ച അച്ഛനമ്മമാരെ കര്‍ണ്ണന്‍ നിരസിയ്ക്കുകയാണ്‌. അതുകൊണ്ടാണ്‌ അച്ഛന്‍ നല്‍കിയ കവച കുണ്ഡലങ്ങള്‍ താനുപേക്ഷിയ്ക്കുന്നതെന്നുഠ തന്നെ ദുര്യോധനന്‍ അംഗ രാജാവായി അവരോധിച്ചില്ലായിരുന്നുവെങ്കില്‍ താനാരും അറിയാത്ത ഒരു വനായി, മറ്റൊരു ഏകലവ്യനായി ജീവിയ്ക്കുമായിരുന്നുവെന്നും നോവലിലെ കര്‍ണ്ണന്‍ പറയുന്നുണ്ട്‌”. ദുര്യോധനന്‍ ചെയ്യുന്ന ഒരേയൊരു തെറ്റ്‌ പാണ്ഡ ണ റ വരുമായുള്ള ശര്രുതയാണെന്നും ദുര്യോധനന്‍ ചെയ്യുന്നതെന്തും അധര്‍മ്മ മാണെന്നുള്ള ധര്‍മ്മസംഹിത തനിയ്ക്കുള്‍ക്കൊള്ളാനാവില്ലെന്നും കര്‍ണ്ണന്‍ പറയുന്നു". ത്യാഗം പഠിയ്ക്കേണ്ടത്‌ കര്‍ണ്ണനില്‍ നിന്നാണെന്ന്‌ കൃഷ്ണനു പറയേണ്ടി വന്നു”. ഇവിടെ കര്‍ണ്ണന്‍ ജൂണബദ്ധനെങ്കിലും അതിന്റെ പേരില്‍ സ്വയം അടിമയാകുന്നില്ല. കര്‍ണ്ണന്റെ മാനുഷികഭാവങ്ങള്‍ കൂടുതല്‍ വൃക്ത മാകുന്നുണ്ടിവിടെ. 7) യുധിഷ്ഠിരന്‍ വാരണാവതത്തിലേയ്ക്ക്‌ പോകുന്ന കാര്യം പറയു മ്പോള്‍ ഭീമന്‍ ശക്തമായെതിര്‍ക്കുന്നുണ്ട്‌. ദുര്യോധനനില്‍ നിന്നും ചതി പ്രതീ കഷിച്ച്‌ അന്തഃപുരത്തിന്‌ കാവലേര്‍പ്പെടുത്തുകയും, വേണ്ട കരുതലുകള്‍ വേണമെന്ന്‌ പറയുന്നതും ഭീമനാണ്‌”. അമ്മയുടേയും സഹോദരങ്ങളു ടേയും സുരക്ഷ തന്റെ ഉത്തരവാദിത്തമാണ്‌ എന്ന ചിന്തയുള്ള ഭീമന്‌ നോവ ലിസ്റ്റ ഈ പ്രത്യേകത കലപിച്ചു കൊടുത്തിരിയ്ക്കുന്നു. ദുര്യോധനന്‍ പ്രമാ ണകോടിയില്‍ വെച്ച്ചതിച്ച കാര്യവും”, താന്‍ ഹിഡുംബിയെ സ്വീകരിയ്ക്കാന്‍ 169. അതേ പുസ്തകം, പു.137. 170. അതേ പുസ്തകം, പു.139. 171. അതേ പുസ്തകം, പു.139. 172. അതേ പുസ്തകം, പു.140. 173. അതേ പുസ്തകം, പു.140. 174. അതേ പുസ്തകം, പു. 92. 175. അതേ പുസ്തകം, പു.80. 230 തയ്യാറായ കാര്യവും", വാരണാവതത്തില്‍ വെച്ച്‌ യുധിഷ്ഠിരന്‍ മരിച്ചതിനാല്‍ ദുര്യോധനനാണിനി രാജാവെന്നും പറയുന്നിടത്തൊക്കെ'” ഭീമനെ ഫലിത പ്രിയനായി അവതരിപ്പിച്ചിരിയ്ക്കുന്നു. വലിയ ശരീരവും, കരുത്തും, മുന്‍കോപവുമൊക്കെയുള്ള ഭീമനെ ഇങ്ങനെ നോവലിസ്ററവതരിപ്പിച്ചത്‌ ഭീമന്‍ തുറന്ന മനസ്ഥിതിയുള്ളവനാണെന്ന്‌ പ്രകടമാക്കാനാകണം. 8) ധര്‍മ്മത്തിന്റെ പക്ഷത്തുറച്ചു നില്‍ക്കുന്ന അവതാരമാണിതിലെ കൃഷ്ണന്‍. പാഞ്ചാലി ഐവരേയും സ്വീകരിയ്ക്കുന്ന കാര്യത്തില്‍ അനുകൂല മായോ പ്രതികൂലമായോ ഒന്നും പറയുന്നില്ലെങ്കിലും ശരിയായ ഒരു തീരുമാനമെടുക്കണമെന്നുറപ്പിച്ചു പറയുന്നു”. ഹസ്തിനപുരം വിഭജിച്ച്‌ കൊടുങ്കാടായിരുന്ന ഖാണ്ഡവ്പ്രസ്ഥം ധൃതരാഷ്ട്രര്‍ പാണ്ഡവര്‍ക്കു കൊടുത്തപ്പോള്‍ തന്ത്രപൂര്‍വ്വം ധന-ധാന്യ- മൃഗ- ആയുധ സമ്പത്തും പങ്കുവെയ്ക്കണമെന്നും കുടെ പോകാന്‍ താലപ ര്യമുള്ള ബ്രാഹ്മണക്ഷത്രിയവൈശ്ൃശുൂദ്രാദികളെ കുടെ കൂുട്ടാനനുവാദം നല്‍ക ണമെന്നും ധൃതരാഷ്ട്രരോടപേക്ഷിച്ചു സമ്മതിപ്പിച്ചു". യാദവസ്വത്തിന്റെ അഞ്ചിലൊരുഭാഗം കൊടുക്കാമെന്ന്‌ കൃഷ്ണനേല്‍ക്കുകയും ചെയ്തു”. കുന്തി യുദ്ധത്തിനൊരുങ്ങാനുള്ള ഉപദേശം യുധിഷ്ഠിരന്‌ കൊടുക്കാനേലപിച്ചപ്പോള്‍ കൃഷണന്‍ താന്‍ വന്നത്‌ യഥാര്‍ത്ഥത്തില്‍ സന്ധി പറയാനല്ല, ഈ സന്ദേശം വാങ്ങാനാണെന്ന്‌ സന്തോഷത്തോടെ പറയുന്നു. ധര്‍മ്മപക്ഷത്തു നില്‍ക്കുന്ന പാണ്ഡവരെ ഏതുവിധേനയും സഹായിഠൊന്‍ തയ്യുറാചുന്ന കൃഷ്ണനെയാണ്‌ ഇവിടെ ചിത്രീകരിച്ചിരിയ്ക്കുന്നത്‌ 176. അതേ പുസ്തകം, പു.110. 177. അതേ പുസ്തകം, പു. 99. 178. അതേ പുസ്തകം, പു... 179. അതേ പുസ്തകം, പു.12!. 180. അതേ പുസ്തകം, പു.123. 181. അതേ പുസ്തകം, പു.133. 231 കഥാപാത്രങ്ങളുടെ വ്യക്തിത്വം കുന്തി കുന്തിയെ കേന്ദ്രസ്ഥാനത്തുനിര്‍ത്തി കഥ പറഞ്ഞപ്പോള്‍ മുലകൃതിയി ലുള്ളതിനേക്കാള്‍ സഹനശേഷിയും, മാതൃത്വവും, ധര്‍മ്മബോധവും, വീര്യവു മെല്ലാം ഈ കഥാപാത്രത്തില്‍ ചേര്‍ത്തിണക്കുന്നുണ്ട്‌ നോവലിസ്റ്റ്‌. തനിയ്ക്കാ രില്‍ നിന്നും സ്നേഹം ലഭിച്ചില്ലെന്ന പരാതി കുന്തിയ്ക്കില്ല. ഏതു ദുഃഖവും കടിച്ചമര്‍ത്തി സഹിയ്ക്കാന്‍ കുന്തിയ്ക്ക്‌ സാധിയ്ക്കുന്നു. കൃഷ്ണന്റെ മുന്നില്‍ മാത്രമാണ്‌ തന്റെ സങ്കടങ്ങള്‍ പറയുന്നതും കരയുന്നതും". കര്‍ണ്ണന്റേയും അമ്മയാണ്‌ താനെന്നത്‌ കുന്തിയ്ക്ക്‌ ഒരിയ്ക്കലും സമാധാന മേകിയില്ല, മരിയ്ക്കുംവരേയുഠ”* കുന്തിയുടെ മാതൃത്വം പലപ്പോഴും സംതൃ പ്തമാകാന്‍ ശ്രമിയ്ക്കുന്നത്‌ കൃഷ്ണന്റേയും വിദുരപുത്രി ലളിതയുടേയും സാന്നിദ്ധ്യത്തിലാണ്‌ എല്ലായ്പ്പോഴും ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തിലൂടെ പോകാനേ കുന്തി ഇഷ്ടപ്പെട്ടിരുന്നുള്ളൂ. രാജ്മാതാവാകാനല്ല, ധര്‍മ്മത്തിന്റെ മാതാവാകാനാണ്‌ താനാഗ്രഹിച്ചതെന്ന്‌ കുന്തി പറയുന്നു". ഹിഡുംബിയോട്‌ എന്നും കുന്തിയ്ക്ക്‌ ദയ തോന്നിയിരുന്നു. ദ്രൌപദിയെ ബഹുഭര്‍ത്തൃത്വത്തി ലേയ്ക്ക്‌ നയിക്കാന്‍ താന്‍ കാരണമായതില്‍ കുന്തിയ്ക്ക്‌ കുറ്റബോധമുണ്ട്‌. ആ ആത്മവേദനയാണ്‌ കുന്തിയെ കരയാന്‍ മാത്രം ദുര്‍ബ്ബലയാക്കുന്നത്‌*. കര്‍ണ്ണന്‍ കര്‍ണ്ണന്‍ കൂടുതല്‍ മനസ്സുറപ്പും മാനുഷികഭാവങ്ങളുള്ളവനുമായാണ്‌ ഇവിടെ കാണപ്പെടുന്നത്‌. തന്റെ ജന്മദാതാക്കളാരെന്നുള്ള തിരിച്ചറിവ്‌ കര്‍ണ്ണനെ തളര്‍ത്തുന്നില്ല, നീത്സ്മാണ്‌ കര്‍ണ്ണന്റെ മനസ്സില്‍ മുന്നിട്ടു നില്‍ക്കുന്നത്‌ 82. അതേ പുസ്തകം, പു. 183. അതേ പുസ്തകം, പു.153. 184. അതേ പുസ്തകം, പു.16. 185. അതേ പുസ്തകം, പു. 110. 232 കവചകുണ്ഡലങ്ങള്‍ ഉപേക്ഷിയ്ക്കുന്നതിലൂടെയും, സ്വയം രാധേയന്‍ എന്നു വിശേഷിപ്പിയ്ക്കുന്നതിലൂടെയും, കുന്തിയെ അര്‍ജ്ജുനന്റെ അമ്മ എന്നു വിശേഷിപ്പിയ്ക്കുന്നതിലൂടെയും"* തന്നെ ഉപേക്ഷിച്ചവരെ തിരിച്ചും നിരസി യ്ക്കുകയാണ്‌ കര്‍ണ്ണന്‍, വിവാഹത്തിനു മുമ്പവേയുണ്ടായ ഒരു സന്തതിയാ ണിപ്പോള്‍ എല്ലാവരും ആദരിയ്ക്കുന്ന വ്യക്തി എന്നു വ്യാസനെക്കുറിച്ച്‌ പറ യുന്നതിലൂടെ തന്നെ ഉപേക്ഷിച്ച അമ്മയെ കര്‍ണ്ണന്‍ നിശിതമായി ചോദ്യം ചെയ്യുന്നു". ദുര്യോധനന്റെ അംഗീകാരം ലഭിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ മറ്റൊരേകലവ്യനായി മാറുമായിരുന്നുവെന്ന്‌ പറയുന്നതിലൂടെ ധര്‍മ്മാധര്‍മ്മ ങ്ങള്‍ കര്‍ണ്ണന്‍ ശരിയായി നിരീക്ഷിച്ചിരുന്നുവെന്നും, തനിയ്ക്കു കിട്ടിയ അംഗീ കാരത്തിന്റെ വലുപ്പം മനസ്സിലാക്കിയിരുന്നുവെന്നും വ്യക്തമാകുന്നു”. ഉപേ ക്ഷിച്ചവരുമായുള്ള ബന്ധം നിരസിയ്ക്കും പോലെ അംഗീകരിച്ചവനുമായുള്ള ബന്ധന്മ്റുക്കാന്‍ കഴിയില്ല, അതിനു സ്വയം ബലി കൊടുക്കുക തന്നെ വേണ മെന്ന വാക്കുകള്‍ കര്‍ണ്ണന്റെ ധര്‍മ്മബോധം പ്രകടമാക്കുന്നു”. നീതിയേക്കാള്‍ ധര്‍മ്മത്തിനാണ്‌ കര്‍ണ്ണന്‍ പ്രാധാന്യം കൊടുത്തത്‌. ഭീമന്‍ വലിയ ശരീരവും കരുത്തും മുന്‍ശുണ്ഠിയുമുള്ളവനും, ഫലിത്രപിയ നുമാണ്‌ ഭീമന്‍. അമ്മയേയും സഹോദരന്മാരേയും സംരക്ഷിക്കേണ്ടതുതാ നാണെന്ന തോന്നല്‍ കൊണ്ടാകാം എപ്പോഴും കൌരവരുടെ ചതിയെക്കു റിച്ച്‌ കരുതലുള്ള വനായിരുന്നു ഭീമന്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിച്ചിരുന്നു”. രാക്ഷസാവര്‍ത്തത്തിന്റെ രാജാ വായിരിയ്ക്കാനുംഭാര്യയോടും കുഞ്ഞിനോടുമൊപ്പം ജീവിയ്ക്കാനും 86. അതേ പുസ്തകം, പു3942 187. അതേ പുസ്തകം, പു 38. 188. അതേ പുസ്തകം, പു.135. 189. അതേ പുസ്തകം, പു. 139. 190. അതേ പുസ്തകം, 92. 233 ഭീമനാഗ്രഹമുണ്ടായിരുന്നു"”. മുന്‍കോവമുള്ളവനും, ഫലിതങ്ങള്‍ പറയാനും, ഗൌരവമുള്ള കാര്യങ്ങള്‍പോലും നര്‍മ്മഭാവത്തോടെ കാണാനും, ഉറക്കെച്ചി രിയ്ക്കാനും ഇഷ്ടപ്പെടുന്ന ഭീമനെ ഒരു തുറന്ന മനസ്സുള്ളവനായി അവത രിപ്പിച്ചിരിയ്ക്കുന്നു. യുധിഷ്ഠിരന്‍ യുധിഷ്ഠിരന്‍ മുലകൃതിയില്‍ നിന്നേറെ വ്ൃത്യസ്തനല്ല. എങ്കിലും ഭീമന്‍ ദുര്യോധനനെ കുറ്റം പറയുമ്പോള്‍ യുധിഷ്ഠിരന്‍ സന്തോഷിയ്ക്കുന്നുണ്ട്‌*. ദുര്യോധനനെ ഭീമന്‍ യുവരാജാവ്‌ എന്നു പറഞ്ഞ പ്പോള്‍ യുധിഷ്ഠിരന്‍ നീരസം തോന്നുന്നുണ്ട്‌. മരിച്ചവരെയെല്ലാം വീണ്ടും ഗംഗാ തടത്തില്‍ വെച്ച്‌ വ്യാസന്‍ കാണിച്ചുകൊടുക്കുന്ന സംഭവം നോവലില്‍ കുന്തി യുടെ സ്വപനമായാണവതരിപ്പിച്ചിരിയ്ക്കുന്നത്‌. അപ്പോള്‍ കര്‍ണ്ണനോട യുധി ഷ്ഠിരന്‍ രാജ്യം ഏറ്റുവാങ്ങാന്‍ പറയുന്നുണ്ട്‌". തന്റെ മകന്‍ അത്ര സാധു വാണെന്ന്‌ കുന്തി കരുതുന്നു. വാനപ്രസ്ഥം സ്വീകരിച്ച അമ്മയോട്‌ താന്‍ കൊട്ടാരത്തിലേയ്ക്കു തിരിച്ചുപോകില്ല, രാജാവിനേയും അമ്മമാരേയും ശുശ്രൂഷിച്ച്‌ താന്‍ കാട്ടില്‍ കഴിയുകയാണ്‌ എന്ന്‌ യുധിഷ്ഠിരന്‍ പറയുന്നു ണ്ട്‌”. രാജ്യാവകാശം വേണമെന്ന്‌ ആഗ്രഹം ആദ്യം യുധിഷ്ഠിരനുണ്ടായി രുന്നു". അത്‌ സര്‍വ്വനാശം വരുത്തിയപ്പോള്‍ ആ ദുഃഖം താങ്ങാനാവാ ത്തത്ര സാധുവും ധര്‍മ്മിഷ്ഠനുമാണ്‌ അദ്ദേഹമെന്നാണ്‌ നോവലിസ്റ്റ്‌ പറയുന്നത്‌. മറ്റു കഥാപാത്രങ്ങള്‍ സാരമായ പ്രാധാന്യം കൊടുക്കാതെ അവതരിപ്പിച്ച കഥാപാ ത്രങ്ങളാണ്‌ ഗാന്ധാരി, ധൃതരാഷ്ട്രര്‍, വിദുരര്‍, വിദുരപത്നി ദേവി, മകള്‍ 19 അതേ പുസ്തകം, പു.02 192. അതേ പുസ്തകം, പു. 99. 193. അതേ പുസ്തകം, പു. 99. 194. അതേ പുസ്തകം, പു.155. 195. അതേ പുസ്തകം, പു.158. 196. അതേ പുസ്തകം, പു. 99. 234 ലളിത എന്നിവര്‍. വ്യാസന്‍, സത്യവതി, അംബിക, അംബാലിക, പാണ്ഡു, ഭീഷ്മര്‍, പാണ്ഡവര്‍ക്കു ജന്മം നല്‍കിയ ദേവന്മാര്‍ എന്നിവരെക്കുറിച്ച്‌ സാന്ദര്‍ഭികമായി പറയുന്നതേയുള്ളൂു. ആഖ്യാനരീതി താനറിയാന്‍ കൊതിച്ച, തന്നിലേറെ സ്വാധീനം ചെലുത്തിയ കഥാപാത്ര മാണ്‌ കുന്തിയെന്ന്‌ നോവലിസ്റ്റ്‌ തന്നെ പറയുന്നു. കുന്തിയിലെ മാതൃത്വവും കുന്തി കൃഷ്ണന്റെ പിതൃസഹോദരിയാണെന്നതുമാണ്‌ നോവലിസ്റ്റിനെ അവ രിലേയ്ക്കാകര്‍ഷിച്ചതെന്നും സൂചനയുണ്ട്‌”. മറ്റെന്തിലുമേറെ ധര്‍മ്മത്തിനു പ്രാധാന്യം കൊടുക്കുന്നവളാണിവിടെ കുന്തി. തന്റെ ആഹ്വാനമനുസരിച്ച്‌ സൂര്യദേവനെത്തിയപ്പോള്‍ ഭയന്ന്‌ വഴങ്ങാന്‍ മടിച്ച്‌, ധര്‍മ്മമനുഷ്ഠിക്കാന്‍ വൈകിച്ചതിന്റെ ശിക്ഷയാണ്‌ കര്‍ണ്ണനുമായുണ്ടായ വേര്‍പാട എന്നു കരു തുന്നവള്‍"*, തന്റെ സപത്നിയുടെ ദുഃഖമറിഞ്ഞ്‌ കാരുണ്യം കാണിച്ച വള്‍”*,സ്നുഷയ്ക്ക്‌ ബഹുഭര്‍ത്തൃത്വം വിധിച്ചതില്‍ മനംനൊന്ത്‌ കരഞ്ഞവശഗ്‌;, ദുര്യോധനന്‍ കര്‍ണ്ണന്റെ പക്ഷത്തുനിന്നു സംസാരിച്ചപ്പോള്‍ അയാള്‍ ദുര്യോ ധനനല്ല, സുയോധനനാണെന്ന്‌ കരുതിയവശ”* - അങ്ങനെ ധര്‍മ്മത്തിനു വേണ്ടി എന്തു കടുത്ത വേദനയും താങ്ങാന്‍ തയ്യാറായ കുന്തിയെയാണ്‌ നോവലിസ്റ്റ്‌ അവതരിപ്പിയ്ക്കുന്നത്‌. കുന്തിയുടെ വാനപ്രസ്ഥ സ്വീകാര്യത്തില്‍ നിന്നാണ്‌ കഥ തുടങ്ങുന്ന ത്‌. പുണ്യസ്ഥലങ്ങളുടെ സന്ദര്‍ശനത്തോടൊപ്പം മനസ്സിലൂണരുന്ന ഓര്‍മ്മക ളായി പഴയകാലത്തെ കഥകള്‍ പറയുന്നു. തന്നെ അഗ്നിദേവന്‍ പൃഥ സമര്‍പ്പി യ്ക്കുന്നിടത്താണ്‌ കഥ അവസാനിയ്ക്കുന്നത്‌. 197. അതേ പുസ്തകം, “വേദസാക്ഷിയുടെ കഥ, പു.8. 198. അതേ പുസ്തകം, പു.33. 199. അതേ പുസ്തകം, പു. 69. 200. അതേ പുസ്തകം, പു.110. 201. അതേ പുസ്തകം, പു. 90. 235 കുന്തിയുടെ ധര്‍മ്മ്വതത്തെ പ്രശസ്സിക്കുകയെന്നതില്‍ക്കവിഞ്ഞ്‌ കൂടുതല്‍ ലക്ഷ്യമൊന്നും നോവലിസ്റ്റിന്‌ ഉള്ളതായി തോന്നുന്നില്ല. കഥാപഠരതങ്ങളുടെ മനസ്സിലേക്കൊന്നെത്തിനോക്കുന്നതില്‍ കവിഞ്ഞ അഗാധവീക്ഷണവും കാണുന്നില്ല. ഭാഷ ഏറെക്കുറെ ഇതിഹാസാന്തരീക്ഷത്തിന്‌ യോജിച്ചതാണെന്ന്‌ പറയാം. കഥാപാത്രങ്ങള്‍ ദൈവികമായ അന്തരീക്ഷത്തില്‍ തന്നെയാണ്‌ നിലകൊള്ളുന്നത്‌. ഒരു സര്‍ഗ്ഗസൃഷ്ടി എന്നതിനുമേലെ പ്രാധാന്യമൊന്നും നോവലിനുള്ളതായി തോന്നുന്നില്ല. 4. കുന്തി (2000) കുന്തിയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തിക്കൊണ്ട്‌ കൃഷ്ണകുമാരി രചിച്ച നോവലാണ്‌ “കുന്തി”. തന്റെ കഥ കുന്തി ഗംഗാദേവിയ്ക്ക്‌ പറഞ്ഞു കൊടുക്കുന്ന രീതിയിലാണ്‌ നോവല്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്‌. ഇതിഹാസ സന്ദര്‍ഭങ്ങള്‍ തന്നെയാണ്‌ സ്വീകരിച്ചിരിയ്ക്കുന്നതെങ്കിലും പലയിടത്തും നോവലിസ്റ്റിന്റെ സ്വത്ര്ര കല്പനകളും കാണുന്നു. കഥാസന്ദര്‍ഭങ്ങള്‍ (1) കുന്തിഭോജന്റെ ദത്തുപുത്രിയായത്‌*” (2) ദുര്‍വ്വാസിന്റെ മന്ത്രോപദേശം" (3) കര്‍ണ്ണ്ജ്നനം”" (4) വിവാഹഠ്‌ (5) പാണ്ഡവജ്നനഠ* (6) അഭ്യാസ്ഥഡ്ച്‌* (7) വാരണാവതഠം” (8) ദ്രനപദീസ്വയംവരഠ” (9) ദ്യൂതഠ - എന്നീ ഇതിഹാസസന്ദര്‍ഭങ്ങളാണ്‌ നോവലില്‍ സ്വീകരിച്ചിട്ടുള്ളത്‌. മാറ്റം വരുത്തിയിരിയ്ക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ വ്യത്യാസങ്ങള്‍- കാരണങ്ങള്‍ 1) അമ്മയുടെ അനുവാദം കൂടാതെയാണ്‌ ശുരസേനന്‍ പൃഥയെ കുന്തീഭോജന്‌ നല്‍കിയത്‌. മറ്റൊരു കൊട്ടാരത്തില്‍ ദത്തുപുത്രിയായി ജീവിയ്ക്കേണ്ടിവന്ന പൃഥയ്ക്ക്‌ വളര്‍ത്തച്ഛനമ്മമാര്‍ക്ക്‌ മക്കളുണ്ടായതോടെ * അനുബന്ധം 2, പു.355-356. 202-210. കൃഷ്ണകുമാരി, കുത്ത?(നാഷണല്‍ ബുക്‌ സ്റ്റാള്‍, കോട്ടയം,2000), പു.26.38,46,57, 86-94,110,118,140,157. 236 അവഗണനയ്ക്ക്‌ പാത്രമാകേണ്ടിവന്നു. അതിഥിമന്ദിരത്തിലെ കാര്യങ്ങള്‍ക്ക്‌ നിയോഗിയ്ക്കപ്പെട്ടതു തന്നെ അതിന്റെ ഒരു ഭാഗമായിരുന്നു”. കുന്തിയുടെ മനസ്സിന്റെ അനാഥത്വം സൂചിപ്പിയ്ക്കാനായിരിക്കണം ഈ കല്‍പന. 2) പരിചരണത്തില്‍ പ്രീതനായ ദുര്‍വ്വാസാവ്‌ കുന്തിയുടെ സന്ദ ര്ൃത്തെ പ്രശംസിച്ച്‌, വരാനിരിയ്ക്കുന്ന ഭാഗൈശ്ചര്യങ്ങളെക്കുറിച്ച്‌ പറഞ്ഞ്‌, അതോടൊപ്പം വരാനിടയുള്ള പീഡനങ്ങളെപ്പറ്റി സൂചിപ്പിച്ച, പത്നീധര്‍മ്മവും മാത്ൃധര്‍മ്മവും രാജ്യധര്‍മ്മവും ഉപദേശിച്ചു. മഹാറാണീപദം, ദേവതുല്യരായ പുത്രരുടെ മാതൃത്വം എന്നീ ഭാഗ്യങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിയ്ക്കുന്ന അപരാധ ങ്ങളും ദുഃഖങ്ങളും, ദുരിതങ്ങളും നിറഞ്ഞ ജീവിതം ദുര്‍വ്വാസാവ്ചുണ്ടിക്കാണി ച്ചുകൊടുത്തു- ഈ അനുഭവമാണ്‌ കുന്തിയുടെ മനസ്സില്‍ മോഹങ്ങളും സ്വപ്നങ്ങളും ദൃഡഃനിശ്ചയങ്ങളും നിറച്ചത്‌. ദേവസമാനരായ പുത്രര്‍ പിറ ക്കാനായി ജപിയ്ക്കാനുള്ള ദിവ്യമ്ര്തം മഹര്‍ഷി ഉപദേശിയ്ക്കുകയും ചെയ്തു”. പീഡനങ്ങളെ കരുത്തോടെ നേരിട്ട, മകന അവനര്‍ഹിയ്ക്കുന്ന രാജ്യം നേടിക്കൊടുക്കാന്‍ കഠിനയത്നം ചെയ്ത ക്ഷത്രിയ മാതാവാണി വിടെ കുന്തി. ആ ഒരവസ്ഥയിലേയ്ക്കെത്താനുള്ളതിന്റെ മുന്നോടിയായി ഒരു പശ്ചാത്തലം സൃഷ്ടിയ്ക്കുകയാണിവിടെ നോവലിസ്റ്റ്‌. 3) അതിഥിമന്ദിരത്തില്‍ താമസിയ്ക്കാനെത്തിയ മുനികുമാരന്‍ പലപ്പോഴും കുന്തിയുടെ ശ്രദ്ധയെ ആകര്‍ഷിച്ചിരുന്നു. ദുര്‍വ്വാസാവിന്റെ പ്രവപനങ്ങളാല്‍ മനസ്സില്‍ മോഹങ്ങള്‍ നിരത്തിയ കുന്തി സൂര്യദ്വേന്‍ തന്നെ സമീപിച്ചതായി സ്വപ്നം കണ്ടു. സൂര്യനാണ്‌ തന്നെ പ്രാപിച്ചതെന്ന്‌ കുന്തി കരുതി. യഥാര്‍ത്ഥത്തില്‍ അത്‌ ഒരു മുനികുമാരനായിരുന്നു. 20. അതേ പുസ്തകം, പു26-25. 212. അതേ പുസ്തകം, പു.35,38,39. 237 വിശ്വസ്തദാസിയായ മാതംഗിയോടുപോലും കുന്തി സൂര്യസംഗമത്തിന്റെ കഥയാണ്‌ പറഞ്ഞത്‌. പാണ്ഡുവിന്റെ പത്നിയായത്‌ ഹസ്തിനപുരത്തിന്റെ മഹാരാജ്ഞി പദം ആഗ്രഹിച്ചു തന്നെയായിരുന്നു”. പക്ഷേ രതിവേളകളില്‍ ദുര്‍ബ്ബലനാ യിരിയ്ക്കുമെന്ന പിതൃശാപം പേറിയ പാണ്ഡുവിനോടും”* സപര്‍നി മാദ്രി യോടുമൊപ്പം വനത്തിലാണ്‌ കഴിയേണ്ടിവന്നത്‌. പാണ്ഡുവിന്റെ ആവശ്യ പ്രകാരം, പാണ്ഡുവിന്റെ ദൌാര്‍ബ്ബല്യമറിഞ്ഞ്‌ പണ്ടുണ്ടാക്കിയ കരാറനുസരി ച്ച്‌, വിദുരരെ സ്വീകരിയ്ക്കേണ്ടി വന്നു - ഹസ്തിനപുരത്തിന്റെ അവകാശിയ്ക്കു ജന്മം നല്‍കാന്‍. ധര്‍മ്മദേവന്റെ ഗുണഗണങ്ങ്ളിണങ്ങിയ പുത്രനെ വേണമെന്ന്‌ കുന്തി പ്രാര്‍ത്ഥിച്ചു - യുധിഷ്ഠിരന്‍ ജനിച്ചു”. അടുത്തത്‌ മനക്കണ്ണുകൊണ്ട്‌ കുന്തിയുടെ സൂന്ദര്യമറിഞ്ഞ്‌ മോഹിച്ച ധൃതരാഷ്ട്രരായിരുന്നു*". മുത്തയാള്‍ക്ക്‌ ഉപദേഷ്ടാവിന്റെ സ്ഥാനം വിധിച്ച്‌ കുന്തിയില്‍ തനിയ്ക്കുണ്ടാകുന്ന പുത്രന്‍ തന്നെ മഹാരാജാവാകും എന്ന്‌ ധൃതരാഷ്ട്രര്‍ പറഞ്ഞു. ജീവകാരുണ്യവും ആത്മബലവും സ്നേഹമുള്ള വായു ദേവനെ കുന്തി സ്മരിച്ചു - ഭീമസേനന്‍ ജനിച്ചു”. ധൃതരാഷ്ട്രരുമായുള്ള സംഗമത്തിന്റെ വിവരണം കുന്തിയെക്കൊണ്ട്‌ പറയിച്ച്‌ ഉത്തേജിതനായ പാണ്ഡുവില്‍ നിന്ന്‌ കുന്തിയ്ക്ക്‌ അര്‍ജ്ജുനന്‍ പിറന്നു. അജയ്യനും, സ്ത്രീകളെ ഭ്രമിപ്പിയ്ക്കാനും കീഴടക്കാനും പോന്ന സുന്ദരനും കരുത്തനുമായ ഒരു മകനെയാണ്‌ കുന്തി അപ്പോള്‍ ഇന്ദ്രദേവ നോടര്‍ത്ഥിച്ചത്‌"്‌. 213. അതേ പുസ്തകം, പു.39-43. 214. അതേ പുസ്തകം, പു. 1. 215. അതേ പുസ്തകം, പു. 79. 216. അതേ പുസ്തകം,പു.85,88. 217. അതേ പുസ്തകം, പു. 90. 218. അതേ പുസ്തകം, പു.ട!. 219. അതേ പുസ്തകം, പു. 93. 238 മക്കളില്ലാത്ത മാദ്രിയെ കുന്തി പ്രേരിപ്പിച്ചുവെന്നേ പറയുന്നുള്ളൂ. നകുല സഹദേവന്മാരുടെ പിതൃത്വത്തെപ്പറ്റി മുനികുമാരന്മാരാകാഠ എന്നൊരു സുചന മാത്രം നല്‍കുന്നു. ഗാന്ധാരി യുധിഷ്ഠിരജനനത്തില്‍ അസുയപുണ്ട്‌ മര്‍ദ്ദിച്ച്‌ പ്രസവിച്ച മാംസപിണ്ഡം വ്യാസമുനി നൂറ്റൊന്ന്‌ കഷണങ്ങളാക്കി കുടങ്ങളില്‍ നിക്ഷേപിച്ച കഥ പരിചാരകരും ദാസിമാരും പറഞ്ഞറിഞ്ഞ കഥയായി നിബന്ധിച്ചിരിയ്ക്കുന്നു. മൂലകൃതിയിലെ അമാനുഷികസന്ദര്‍ഭങ്ങള്‍ നോവലിസ്റ്റ്‌ ഒഴിവാക്കിയി രിക്കുകയാണ്‌. അതിനായിരിക്കാം ഈ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍. അനപത്യത ഉറപ്പാണെങ്കില്‍ ഭ്രാതൃക്ഷ്ത്േതങ്ങളില്‍ നിയോഗമാവാം എന്ന മൂല കൃതിയിലെ നിയമവും നോവലിസ്റ്റിന്‌ ഇങ്ങനെയൊരു മാറ്റം നിബന്ധിയ്ക്കാന്‍ പ്രേരണ നല്‍കിയിരിക്കാം. 4) വാരണാവതത്തില്‍ പതിയിരിയ്ക്കുന്ന അപകടത്തെക്കുറിച്ച്‌ യുയുത്സുവിന്റെ അമ്മ മായാവതിയാണ്‌ കുന്തിയ്ക്ക്‌ ആദ്യസൂചന നല്‍കി യത്‌”. പുഴക്കരയില്‍ അടിഞ്ഞു കിടന്ന പേടകത്തിലെ ശിശുവാണ്‌ അതിര ഥന്റെ വീട്ടില്‍ വളര്‍ന്ന യോദ്ധാവ്‌ എന്ന കഥ മാതംഗിയെ അറിയിച്ചതും മായാവതിയാണ്‌”. ഗാന്ധാരി ഭക്തിയുടെ മാര്‍ഗ്ഗം സ്വീകരിച്ചപ്പോള്‍ ധൃതരാഷ്ട്രര്‍ക്ക്‌ സംതൃപതിയേകാന്‍ വിധിയ്ക്കപ്പെട്ട പരിചാരികയാണവള്‍. ദുര്യോധനനും ധൃത്താഷ്ട്രരും ചേര്‍ന്നുള്ള ഗുഡാലോചന അവള്‍ കേട്ടിരുന്നു”. മായാവതിയെക്കുറിച്ച്‌ വേറെയൊന്നും ഈ നോവലില്‍ പറയുന്നില്ല. മൂലകൃതിയില്‍ ഈ കഥാപാത്രത്തിന്റെ പേര്‍ മാലിനിയെന്നാണ്‌. ദാസിയായ തുകൊണ്ടും, ധൃതരാഷ്ട്രര്‍ക്ക്‌ വിധേയയാകേണ്ടിവന്ന അമര്‍ഷം കൊണ്ടും 220. അതേ പുസ്തകം, പു. 92. 221. അതേ പുസ്തകം,പു.89. 222. അതേ പുസ്തകം, പു.119. 223. അതേ പുസ്തകം, പു.119. 224. അതേ പുസ്തകം, പു.120. 239 ജനങ്ങള്‍ക്ക്‌ പ്രിയം പാണ്ഡവരോടായതുകൊണ്ടുമാകാം പാണ്ഡവരെ സഹായിയ്ക്കുന്ന വിധത്തില്‍ ഈ കഥാപാതത്തെ നിബന്ധിച്ചത്‌. 5) ്രൂപദരാജാവിന്റെ സമ്പന്നതയും കരുത്തും കണ്ട്‌ ദ്രപദീസ്വയംവ രത്തിന്‌ മക്കളെ പ്രേരിപ്പിയ്ക്കുന്നത്‌ കുന്തിയാണ്‌”. പത്നിയെ പങ്കുവെ യ്ക്കുന്ന പാരമ്പര്യം ഇനി കുരുവംശത്തില്‍ ആവര്‍ത്തിയ്ക്കരുതെന്നൊക്കെ ചിന്തിയ്ക്കുന്നുണ്ടെങ്കിലും യുധിഷ്ഠിരന്‍ മഹാരാജാവാകണമെങ്കില്‍, സഹോദരന്മാര്‍ ഒന്നിച്ചുനില്‍ക്കണം. അതിന്‌ ദ്രൌപദി ബഹുഭര്‍ത്തൃത്വം സ്വീക രിയിക്കണമെന്നും മനസ്സിലുറപ്പിയ്ക്കുന്നു"*. കുന്തിയുടെ രാജ്യത്ര്തജ്ഞത പ്രകടമാക്കുന്ന സന്ദര്‍ഭങ്ങളാണിത്‌. 6) ഹസ്തിനപുരം വിഭ്ജിച്ചതില്‍ കുന്തിയ്ക്ക്‌ പ്രതിഷേധമുണ്ട്‌”. ദ്യൂത ത്തെക്കുറിച്ച്‌ വിസ്തരിച്ച്‌ പറയുന്നില്ല. ദ്യൂതത്തിനും വസ്ത്രാക്ഷേപത്തിനും ശേഷം രാജ്യസഭയിലേയ്ക്ക്‌ കുന്തി ചെന്നു. ഓരോ ഘട്ടത്തിലും ഹസ്തിന പുരം തങ്ങളോട്‌ പ്രവര്‍ത്തിച്ച അനീതികള്‍ എണ്ണിയെണ്ണിപറഞ്ഞ്‌ കുന്തി രാജ്യസഭ വിട്ടിറങ്ങി നടന്നു“. കര്‍ണ്ണന്‍ തന്നെ കാണാന്‍ പിറകെയെത്തിയ പ്പോള്‍ മകനാണെന്നു പറയാതെ അയാളെ ആശ്വസിപ്പിച്ചു. കര്‍ണ്ണന്‍ അത്‌ തന്റെ അമ്മയാണെന്ന്‌ സ്വയം തിരിച്ചറിഞ്ഞു. അത കുന്തിയെ സമാധാനിപ്പിച്ചു”. താന്‍ കര്‍ണ്ണന്റെ അമ്മയാണെന്ന സത്യം കുന്തി കൃഷ്ണനോട്‌ പറഞ്ഞു. ഇനി ഏതു പ്രയാസങ്ങളിലും പാണ്ഡവര്‍ക്കൊപ്പമുണ്ടാകണമെന്നും കര്‍ണ്ണന്റെ ജന്മരഹസ്യം സമയത്തിനുമുമ്പേ പുറത്തറിയരുതെന്നും പറഞ്ഞേ ലപിച്ചു”*. ഗംഗാതീരത്തുചെന്ന്‌ ഗംഗാദേവിയോട തന്റെ കഥ പറഞ്ഞശേഷം സൂര്യനില്‍ തന്റെ ആത്മാവ്‌ ലയിപ്പിക്കുന്നു”. 225. അതേ പുസ്തകം, പു.137. 226. അതേ പുസ്തകം, പു.137,138. 227. അതേ പുസ്തകം, പു.147. 228. അതേ പുസ്തകം, പു.157-160. 229. അതേ പുസ്തകം, പു.162-162. 230. അതേ പുസ്തകം, പു.166-168. 231. അതേ പുസ്തകം, പു.169. 240 7) താന്‍ കുന്തീദേവിയ്ക്ക്‌ നല്‍കുന്ന വ്യക്തിത്വമനുസരിച്ച്‌ ദ്രൌപദി അപമാനിയ്ക്കപ്പെട്ട രാജധാനിയില്‍ പിന്നീട കുന്തി താമസിയ്ക്കില്ല, തനിയ്ക്കു ചെയ്യാനുള്ള കാര്യങ്ങള്‍ ഏതാണ്ട്‌ ചെയ്തു കഴിഞ്ഞു, ഇനിയുള്ളവ ചെയ്യാ നാകുക കൃഷ്ണനാണ്‌, അത്‌ കൃഷ്ണനെ പറഞ്ഞേലപിച്ച്‌ മോക്ഷ പ്രാപതിക്ക്‌ തയ്യാറാകുകയാണ്‌ വേണ്ടതെന്ന്‌ നോവലിസ്റ്റ്‌ കരുതുന്നു. കഥാപാത്ര വ്യക്തിത്വം കുന്തി മഹാരാജ്ഞീപദവും, രാജമാതാവിന്റെ പദവിയുമെല്ലാം ആഗ്രഹി യ്ക്കുന്ന ക്ഷത്രിയസ്(്രീ, രാജ്യത്രന്തജ്ഞ, എന്നതിലുപരി സ്ത്രീ, അമ്മ എന്നീ നിലകളിലെല്ലാം പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒരു വ്യക്തിത്വമാണ്‌ ഇവിടെ കുന്തി യ്ക്കുള്ളത്‌. ദുര്‍വ്വാസാവിന്റെ ഉപദേശം അവളുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഹസ്തിനപുരത്തിന്റെ മഹാരാജ്ഞീ പദം മുന്നില്‍ക്കണ്ട്‌ പാണ്ഡുവിനെ വിവാഹം ചെയ്യാന്‍ തയ്യാറായര്‌”. വിധി തനിയ്ക്ക്‌ പല ദുരന്തങ്ങളും ഒരുക്കിവെച്ചിട്ടുണ്ടെന്ന ദുര്‍വ്വാസാവിന്റെ മുന്ന റിയിപ്പ്‌ പ്രതിസന്ധികളില്‍ പിടിച്ചു നില്‍ക്കാനുള്ള കരുത്ത്‌ അവള്‍ക്ക്‌ നല്‍കി. പുത്രജനനം അവളെ ഏറ്റവുമധികം അപമാനിയ്ക്കുന്ന വിധത്തിലാണുണ്ടാ യത്‌. അതില്‍ത്തന്നെ അര്‍ജ്ജുനന്റെ ജനനം ഒരു സ്ത്രീയ്ക്ക്‌ സഹിയ്ക്കാന്‍ കഴിയുന്ന നിന്ദയുടെ പാരമ്യമായിരുന്നു”*. ഈ ആത്മനിന്ദയെല്ലാം കാലങ്ങ ളോളം മനസ്സിലേന്തി നടന്നപ്പോഴും യുധിഷ്ഠിരന്‍ രാജ്യാവകാശം നേടി ക്കൊടുക്കണമെന്ന ദൃഡനിശ്ചയമാണ്‌ കുന്തിയെ നയിച്ചത്‌. അതാണ്‌ പല പ്പോഴും കുന്തിയെ കര്‍ക്കശയാക്കുന്നതും. 233. അതേ പുസ്തകം, പു.ട1. 234. അതേ പുസ്തകം, പു.85-9. 235. അതേ പുസ്തകം, പു.28. 241 വാരണാവതത്തില്‍ കാട്ടാളരെ അഗ്നിയ്ക്കിരയാക്കിയപ്പോള്‍, “ആരോടും കാരുണ്യം തോന്നാത്ത സമയം. സ്വന്തം ദുര്‍വ്വിധിയ്ക്ക്‌ കാരണക്കാരാണ്‌ എല്ലാവരും എന്ന തോന്നല്‍. ആരും തുണയില്ലാത്തവര്‍ മറ്റാരേയും തുണച്ചില്ലെങ്കില്‍ തെറ്റാവില്ലെന്ന വിശ്വാസം. ലക്ഷ്യത്തിലേയ്ക്ക്‌ കുതിയ്ക്കുമ്പോല്‍ കൈമോശം വന്നുപോകുന്ന ജീവനും സമ്പത്തിനും കണക്ക്‌ സൂക്ഷിയ്ക്കുന്നവരല്ല ക്ഷത്രിയര്‍. നല്ല തുടക്കങ്ങള്‍ക്ക്‌ ബലി അത്യാവശ്യമെന്ന്‌ വിശ്വസിയ്ക്കുന്നത്‌ അവരുടെ ധര്‍മ്മവും”. - എന്നൊക്കെ ന്യായീകരിയ്ക്കുന്നു. അതോടൊപ്പം ചെയ്തത്‌ തെറ്റാണെന്ന ബോധധവുമുണ്ട്‌. ഹിഡിംബ വധം കണ്ട്‌ കുന്തി ഭയക്കുന്നില്ല. ഭീമസേനന്റെ കഴിവുകണ്ട്‌ ആശ്വസിയ്ക്കുകയാണ്‌ 7”, ഹിഡിംബിയ്ക്ക്‌ ഭീമനില്‍ താലപര്യമുണ്ടെന്ന്‌ കണ്ടപ്പോള്‍ കാനനവാ സക്കാലത്ത്‌ ഭീമന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഭക്ഷണം മാത്രം പോര എന്ന്‌ കുന്തി ചിന്തിയ്ക്കുന്നു. ഹിഡിംബിയെ തന്റെ വധുവാക്കിയതും ലാഭേച്ഛ യോടെയാണ്‌ - - ക്ഷത്രിയന്‍ സ്ര്രീ ഭോഗവസ്തുവാണ്‌. മതിവരുമ്പോള്‍ ഉപേക്ഷിയ്ക്കാവുന്ന വെറും ഉപകരണം. ഹിഡിംബിയുടെ ജന്മഗൃഹം കാട ആണ്‌. അതിന്റെ ഓരോ കോണും ഓരോ തുടിപ്പും അവള്‍ക്ക്‌ പരിചിതമാണ്‌. അതിന്റെ ഉള്ളിലെ ജീവജാലങ്ങള്‍ അവളുടെ ബന്ധുക്കള്‍. ഈ വനത്തില്‍ പാര്‍ക്കുന്ന കാലമത്രയും തുണയ്ക്ക്‌ ഒരാള്‍ ഉണ്ടാക ണം. കാടിന്റെ ചലനം തിരിച്ചറിയുന്ന ഒരു ബന്ധു. 236. അതേ പുസ്തകം, പു.122,123. 237. അതേ പുസ്തകം, പു.134. 242 ബന്ധുത്വം ആഭരണമായി അണിയാനുള്ളതല്ല. പരസ്പരം താങ്ങും തണലുമായി തീരാനുള്ളതാണ്‌. ഒന്നു മറ്റൊന്നുമായി ലയിച്ച്‌ ഒരു പുതിയ ശക്തിയായി മാറാനുള്ളതാണ്‌” .* ദ്രപദീസ്വയംവരവേളയില്‍ കര്‍ണ്ണന്‍ ജയിയ്ക്ണെമെന്ന്‌ കുന്തി ആഗ്രഹി യിക്കായ്ക്യല്ല. പക്ഷേ അതുകൊണ്ട്‌ സമ്പന്ന്മാകുക ധൃത്താഷ്ട്രരുടെ കുരുകുല മാണ്‌. അതിനാല്‍ അര്‍ജ്ജുനന്‍ തന്നെ ജയിയ്ക്കണമെന്ന്‌ കുന്തി കരുതുന്നു”. തന്റെ മക്കളെ ശരിയ്ക്കു മനസ്സിലാക്കിയ ഒരമ്മയായിരുന്നു കുന്തി. യുധിഷ്ഠിരന്റെ രാജ്യമോഹവും”*, ഭീമന്റെ ഉത്തരവാദിത്തബോധവും കരുതലും പ്രതിഷേധവും”, അര്‍ജ്ജുനന്റെ വില്ലാളിവീരനാകാനുള്ള ആഗ്രഹവും”, -എല്ലാം കുന്തിയുടെ മനസ്സില്‍ ആശങ്കകള്‍ നിറയ്ക്കുന്നുണ്ട. അഭ്യാസക്കാഴ്ചയുടെ സമയത്തും”, ദ്രൌപദീ സ്വയംവരവേളയിലും”*, കര്‍ണ്ണന്‍ അപമാനിയ്ക്കപ്പെടുന്നതു കണ്ട്‌ വേദനിച്ചു. വ്യാസന്‌ ആദരവ്‌ നല്‍കിയ ഹസ്തിനപുരം തന്റെ കര്‍ണ്ണനെ അംഗീകരിയ്ക്കണമെന്നില്ലെന്ന്‌ കുന്തി കരുതുന്നു”. ഹസ്തിനപുരം വിഭജിയ്ക്കപ്പെട്ടപ്പോഴും, അവിടെ ദുര്യോധനസദസ്സില്‍ കര്‍ണ്ണന്‍ ആദരണീയനാണല്ലോ എന്ന ചിന്ത ആദ്യം തോന്നിയ നീരസമ്മറ്റി സന്തോഷിപ്പിച്ചു. കര്‍ണ്ണന്‍ തന്റെ മകനാണെന്ന സത്യം റ ണ 0 കൃഷ്ണനോട്‌ മാത്രമാണ്‌ തുറന്നു പറയുന്നത്‌. അത്‌ പാണ്ഡവര്‍ വിജയ പ്രാപ്തിയിലെത്തും വരെ രഹസ്യമായിരിയ്ക്കണമെന്ന്‌ പറഞ്ഞേല്‍പിക്കുന്നു ണ്ട്‌. അത്രയ്ക്ക്‌ ലക്ഷ്യബോധമുണ്ടായിരുന്നു കുന്തിയ്ക്ക്‌. കുന്തിയുടെ 238. അതേ പുസ്തകം, പു.127. 239. അതേ പുസ്തകം, പു.140. 240. അതേ പുസ്തകം, പു.128. 241. അതേ പുസ്തകം, പു.115. 242. അതേ പുസ്തകം, പു.132. 243. അതേ പുസ്തകം, പു.113. 244. അതേ പുസ്തകം, പു.143. 245. അതേ പുസ്തകം, പു.79 246. അതേ പുസ്തകം, പു.163. 243 പെരുമാറ്റത്തില്‍ നിന്നും, വര്‍ത്തമാനത്തില്‍ നിന്നും അത്‌ തന്റെ അമ്മയാണെന്ന്‌ തിരിച്ചറിഞ്ഞ കര്‍ണ്ണന്‍ സാന്ത്വനഭാവത്തില്‍ സംസാരിച്ചപ്പോള്‍ ആ മാതൃഹൃദയം അല്പമൊന്ന്‌ സമാധാനിയ്ക്കുന്നുണ്ട്‌*. വിധവയായ തന്നേയും മക്കളേയും കൂട്ടിക്കൊണ്ടു പോകാന്‍ സഹോ ദരനെത്തിയപ്പോള്‍, ശകുനി താന്‍ പോകണമെന്ന്‌ ശഠിച്ചപ്പോള്‍, ഭീഷ്മരും, വിദുരരും തനിയ്ക്കനുകൂലമാണെന്ന ധൈര്യത്തോടെ വരാനിരിയ്ക്കുന്ന ദുരന്തങ്ങളെ അഭിമുഖീകരിയ്ക്കാന്‍ തയ്യാറായി ഹസ്തിനപുരത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കാന്‍ കുന്തി തയ്യാറായി". ഗംഗാദേവിയോട തന്റെ കഥ പറയുന്ന കുന്തി പല തവണ ഹസ്തിനപുരത്തിന്റെ നീതികളെ കുറ്റപ്പെടുത്തുന്നുണ്ട. അംബികയും, അംബാലികയും, താനും, ഗാന്ധാരിയും, ദ്രാപദിയും അനുഭവിച്ച അവഗണനയും അപഹ്മാനങ്ങളും കുന്തിയില്‍ പലപ്പോഴും ധാര്‍മ്മിക രോഷമുണര്‍ത്തുന്നുണ്ട്‌**. അതിന്റെ ബഹിര്‍ഗമനമാണ്‌ രാജസഭയിലെത്തി ച്ചേര്‍ന്ന കുന്തിയുടെ വാക്കുകളില്‍ കാണുന്നത്‌. ദ്രൌപദിയെ അപമാനിച്ച പ്പോള്‍ നിഷ്ക്രിയരായി നിന്ന തന്റെ മക്കളെ ഭീരുക്കളായി കുന്തി കാണുന്നു. അപമാനിയ്ക്കപ്പെടുന്ന എല്ലാ സ്ര്രീത്വവും സ്വന്തം മാതാവിന്റേതാ ണെന്ന്‌ വിശ്വസിയ്ക്കാത്തവരെ ശക്തന്മാരെന്നോ നീതിമാന്മാരെന്നോ വിശേഷിപ്പിയ്ക്കാനാവില്ല എന്ന്‌ ധര്‍മ്മത്തിന്‌ ഭാവശൂന്യമായ അര്‍ത്ഥം കണ്ടെത്തിയ അവരെ വിമര്‍ശിയ്ക്കുന്നു”". സ്ത്രീത്വത്തിന്റെ ദൌാര്‍ബ്ബല്യവും, ശക്തിയും ഈ കഥാപാത്രത്തില്‍ തെളിഞ്ഞുകാണുന്നു. 247. അതേ പുസ്തകം, പു.162. 248. അതേ പുസ്തകം, പു.98,99. 249. അതേ പുസ്തകം, പു.20,21,58,86,94,96,98. 250. അതേ പുസ്തകം, പു.158,159,160. 251. അതേ പുസ്തകം, പു.167. 244 വിദുരര്‍ വെറുമൊരു ധര്‍മ്മോപദേശകനല്ല ഇവിടെ വിദുരര്‍. ദാസീപുധ്രനായ തുകൊണ്ട്‌ തനിയ്ക്ക്‌ നിഷേധിയ്ക്കപ്പെട്ട രാജ്യത്തിന്റെ സിംഹാസനത്തില്‍ തന്റെ പുത്രനിരിയ്ക്കാന്‍ ആഗ്രഹിച്ചവന്‍”. ജ്യേഷഠന്റെ ദൌര്‍ബ്ബല്യമറിഞ്ഞ്‌ ആ സാദ്ധ്യത ദുരുപയോഗപ്പെടുത്തി തന്റെ ആഗ്രഹം നിറവേറ്റാന്‍ ഉപായം കണ്ടവന്‍”, തന്റെ പുര്രനെ സിംഹാസനത്തിലവരോധിയ്ക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറായവന്‍, അതിനുവേണ്ടി മാത്രം പാണ്ഡവര്‍ക്കു സംരക്ഷണം നല്‍കാന്‍ തയ്യാറായവന്‍ - ഇങ്ങനെ, മുലകൃതിയില്‍ ധര്‍മ്മത്തിന്റെ പ്രതിരു പമായി നാമറിയുന്ന വിദുരന്‌ മറ്റൊരു വ്യക്തിത്വമാണ്‌ നോവലിസ്റ്റ്‌ നല്‍കു ന്നത്‌. വിദുരപുത്രനാണ്‌ യുധിഷ്ഠിരനെന്ന്‌ വ്യാഖ്യാനിയ്ക്കപ്പെടുന്നതിന്റെ കാരണം കണ്ടെത്താന്‍ താന്‍ ചെയ്ത ശ്രമമാണതെന്ന്‌ നോവലിസ്റ്റ തന്നെ പറയുന്നുണ്ട്‌”. പാണ്ഡവരെ എല്ലാ ദുരന്തങ്ങളില്‍ നിന്നും രക്ഷിയ്ക്കുന്നത്‌ വിദുര നാണ്‌. പാണ്ഡുവിന്റെ മരണശേഷം ധൃതരാഷ്ട്രര്‍ അധികാരം സ്വയമേറ്റെ ടുത്തപ്പോള്‍ കുന്തിയോടും മക്കളോടും ഹസ്തിനപുരത്തുവന്ന്‌ താമസി യ്ക്കാന്‍ പറഞ്ഞു. അധികാരം കയ്യടക്കണമെന്നുപദേശിച്ചു. കുട്ടികളുടെ പിതൃത്വത്തെവപ്പറ്റി ദുര്‍വ്വാസാവിന്റെ വരമനുസരിച്ച ദേവദ ത്തരാണെന്ന്‌ പറയണമെന്നുപദേശിച്ചു. വസുദേവന്‍ കുന്തിയേയും മക്കളേയും കൊണ്ടുപോകാനൊരുങ്ങി യപ്പോള്‍ തടസ്സം പറഞ്ഞു”. മകന്‍ സിംഹാസനാവകാശിയാകണമെങ്കില്‍ ദുരിതങ്ങള്‍ പലതും 253. അതേ പുസ്തകം, പു.ദ!. 254. അതേ പുസ്തകം, “കുറ്റസമ്മതം, പു.16. 255. അതേ പുസ്തകം, പു. 96. 256. അതേ പുസ്തകം, പു.97. 257. അതേ പുസ്തകം, പു. 98. 245 സഹിയ്ക്കേണ്ടിവരുമെന്ന്‌ കുന്തിയ്ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി. വാരണാവതത്തിലെ അപകടസൂചനയറിഞ്ഞ്‌ രക്ഷപ്പെടാനുള്ള വഴി കള്‍ നിര്‍ദ്ദേശിയ്ക്കുകയും സഹായിക്കുകയും ചെയ്തു. കാട്ടില്‍ കഴിയുന്ന അമ്മയുടേയും സഹോദരങ്ങളുടേയും കുടെ ഭീമ സേനന്‍ സദാ ഉണ്ടായിരിയ്ക്കണമെന്നറിയിച്ചു??. ഹസ്തിനപുരം വിഭജിയ്ക്കാനുള്ള തീരുമാനത്തെ വിദുരര്‍ ആകും വിധം എതിര്‍ക്കുന്നുണ്ട്‌. ഘോരനാശം തടയാനുള്ള ഭീഷ്മരുടെ ശ്രമമായതി നാല്‍ ഏറെ പ്രതികുലിയ്ക്കാന്‍ കഴിഞ്ഞില്ല”. ചുതുകളിയ്ക്കുള്ള ക്ഷണം താന്‍ സ്വീകരിയ്ക്കുകയാണെന്ന്‌ രാജാ വിന്റെ അധികാരത്തോടെ യുധിഷഠിരന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ കൂടുതല്‍ ഒന്നും പറയാനായില്ല വിദുരര്‍ക്ക്‌*-. വംശപാരമ്പര്യം നോക്കിയാണ്‌ രാജ്യാവകാശം നിശ്ചയിയ്ക്കുന്നതെ ങ്കില്‍ എന്ന്‌ അര്‍ദ്ധോക്തിയില്‍ നിര്‍ത്തുന്ന വിദുരരുടെ വാക്കുകളില്‍?” രാജ്യാവകാശം നിഷേധിയ്ക്കപ്പെട്ടതിന്റെ പ്രതിഷേധം തെളിയുന്നുണ്ട്‌. ഗാന്ധാരി ഗാന്ധാരിയുടെ വ്ൃക്തിത്വത്തില്‍ ഏറെ വൃത്യാസങ്ങള്‍ കാണുന്നില്ല. തന്റെ മക്കള്‍ക്ക്‌ രാജ്യാവകാശം ലഭിയ്ക്കണമെന്ന്‌ ആഗ്രഹിയ്ക്കുകയും കിട്ടാതെ വന്നപ്പോള്‍ ദുഃഖിയ്ക്കുകയും ചെയ്തിട്ടുണ്ട്‌*”*. പക്ഷേ അത്‌ അധര്‍മ്മമാര്‍ഗ്ഗത്തില്‍ നേടിയെടുക്കണമെന്ന്‌ കരുതുന്നില്ല. ഭീമനെ കാണാനി ല്ലെന്ന വാര്‍ത്ത്യറിഞ്ഞപ്പോള്‍ ഗാന്ധരിയും ദുഃഖിയ്ക്കുന്നുണ്ട്‌. 258. അതേ പുസ്തകം, പു. 98. 259. അതേ പുസ്തകം, പു.121,122. 260. അതേ പുസ്തകം, പു.130. 261. അതേ പുസ്തകം, പു.148. 262. അതേ പുസ്തകം, പു.152. 263. അതേ പുസ്തകം, പു. 98. 264. അതേ പുസ്തകം, പു.89. 265. അതേ പുസ്തകം, പു.109. 246 രാജ്യം വിഭജിയിക്കപ്പെട്ട്്പോള്‍ അത്‌ സ്വീകരിയ്ക്കാന്‍ കുന്തിയെ ഉപദേശി ച്ചത്‌ സ്വാര്‍ത്ഥത കൊണ്ടായിരുന്നില്ല, രാജനീതിയുടെ അന്യായമറിയുന്നതു കൊണ്ടായിരുന്നു. യുദ്ധമുണ്ടായാല്‍ വേദനിയ്ക്കുക പുത്രരെ നഷ്ടപ്പെട്ട അമ്മമാരാണ്‌. വിധവകളും അനാഥസന്തതികളും നിറഞ്ഞ രാജ്യത്തില്‍ ശാന്തി ലഭിയ്ക്കില്ല. അതു കൊണ്ടാണ്‌ ഗാന്ധാരി വിട്ടുവീഴ്ചയാവശ്യപ്പെട്ടത്‌**. കുന്തി വധുവായെത്തിയ ദിവസം പ്രണമിച്ചപ്പോള്‍ ഗാന്ധാരി നല്‍കിയ ആശീര്‍വ്വാദം ധര്‍മ്മപിന്തയും കര്‍മ്മശേഷിയുമുള്ള സല്‍പൃത്തന്മാര്‍ ജനിയ്ക്കട്ടെ എന്നായിരുന്നു. മറ്റാരും അങ്ങനെയൊരു വരം കൊടുത്തിരുന്നില്ല്‌*'. ഹസ്തിനപുരത്തുവന്നു പിറക്കുന്ന ആണഞ്മക്കള്‍ക്കുണ്ടാകുന്ന കുറവെന്തെ ന്നും, അതു കൊണ്ട്‌ രാജ്യത്തിന്‌ സംഭവിയ്ക്കുന്ന നാശമെന്തെന്നും സ്ത്രീകള്‍ക്കുണ്ടാകുന്ന നഷ്ടങ്ങളെന്തെന്നും അറിയുന്ന ഗാന്ധാരിയാണ്‌്്‌. ആ ആശീര്‍വ്വാദം നല്‍കുന്നത്‌. ദ്രാപദി വസ്ത്രാക്ഷിപ്തയായ സദസ്സില്‍ കടന്നുവന്ന്‌ മകനോട്‌ ജ്ൃഷഠപത്നിയെ അപമാനിച്ച നിനക്ക്‌ പെറ്റമ്മയെ അപമാനിയ്ക്കാമായിരു ന്നില്ലേ എന്നു ചോദിയ്ക്കുന്നിടത്ത്‌** ഒരു സ്ത്രീയുടെ പ്രതികരണമനോഭാ വമാണ്‌ കാണുന്നത്‌. പതിര്രതയുടെ ശാപത്തെ ഭയമില്ലാതായോ എന്ന്‌ ഭര്‍ത്താവിനോടും ചോദിയ്ക്കുന്നു”. ആ ശാപത്തെ ഗാന്ധാരി ഭയക്കുന്നതു കൊണ്ടാണ്‌ ദ്രനപദിയെ തടഞ്ഞുകൊണ്ട്‌ ഭര്‍ത്താവിനേയും മകനേയും ചോദ്യം ചെയ്തത്‌. ഗാന്ധാരിയുടെ ധര്‍മ്മബോധം ശരിയ്ക്ക്‌ മനസ്സിലായിരുന്നുവെങ്കിലും ധര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക്‌ ഗാന്ധാരി നല്‍കുന്ന വ്യാഖ്യാനം കുന്തിയ്ക്ക്‌ 266. അതേ പുസ്തകം, പു. 53. 267. അതേ പുസ്തകം, പു.61. 268. അതേ പുസ്തകം, പു.21. 269. അതേ പുസ്തകം, പു.21. 270. അതേ പുസ്തകം, പു.21. 247 ശരിയായി തോന്നിയില്ല”. പാതിര്രതൃപാലനത്തിന്റെ പേരില്‍ അടച്ചു കെ ട്ടിയ ആ കണ്ണുകള്‍ മക്കളെ കാണാന്‍ പോലും ഗാന്ധാരി തുറന്നില്ല. ആ കരുത്ത്‌ മാതൃഭാവത്തിന്‌ അഭംഗിയല്ലേ എന്ന്‌ കുന്തിയ്ക്ക്‌ തോന്നി. ഗാന്ധാ രിയ്ക്കാരോടാണ്‌ വൈരാഗ്യം, പാതിധ്രത്യധര്‍മ്മം നിറവേററാനാണെങ്കില്‍ സ്വന്തം കണ്ണുകളിലൂടെ ഭര്‍ത്താവിന്‌ കാഴ്ച നല്‍കുകയല്ലേ ചെയ്യേണ്ടിയിരു ന്നതെന്നും കുന്തിയ്ക്ക്‌ സംശയം തോന്നി”. യുക്തിബോധത്തോടെ കാര്യങ്ങള്‍ മനസ്സിലാക്കുന്ന ദാസി മാതംഗി അനീതിയ്ക്കെതിരായി കണ്ണ്‌ മൂടിക്കെട്ടിയ ഗാന്ധാരിയ്ക്ക്‌ നീതി നിലനിര്‍ത്താനായി അതഴിയ്ക്കേണ്ടി വരും എന്ന്‌ കുന്തിയോട്‌ പറയുന്നുണ്ട്‌”. ഗാന്ധാരിയുടെ കണ്ണ്‌ മൂടിക്കെ ട്ടിയ ആ തുണി അന്ധനെ വരിയ്ക്കേണ്ടിവന്നതിന്റെ പ്രതിഷേധം തന്നെയാ ണെന്നാണല്ലോ വ്യക്തമാകുന്നത്‌. യുധിഷ്ഠിരന്‍ ധ്ൃതരാഷ്ടര്രരില്‍ നിന്നും അധികാരം പാണ്ഡുവിലേയ്ക്കെത്തിയത്‌ വിദുരരുമായുള്ള ഒരു കരാറിന്മലോയിരുന്നു - ദുര്‍ബ്ബലനായ പാണ്ഡുവിന്റെ രാജ്ഞിയ്ക്ക്‌ ആദ്യം ജനിയ്ക്കുന്ന കുഞ്ഞ്‌ - ഹസ്തിനപുരത്തിന്റെ അടുത്ത അവകാശി - വിദുരന്റേതായിരിക്കണം. കരാറനുസരിച്ചതിന്റെ ഫലമായി, മകന്‍ യമ്ധര്‍മ്മന്റെ ഗുണവൈശിഷ്ട്യങ്ങള്‍ പ്രാര്‍ത്ഥിച്ച കുന്തിയ്ക്ക പിറന്ന മകനാണ്‌ യുധിഷ്ഠിരന്‍". യുവരാജാവാണെന്ന ബോധത്തോടെ, പ്രതീക്ഷയോടെ യുധിഷ്ഠിരന്‍ വളര്‍ന്നു, കവിഞ്ഞ പക്വത പെരുമാറ്റത്തിലും സംഭാഷണത്തിലും വരുത്താന്‍ ശ്രമിച്ചു. അനുജന്മാരെ ഉപദേശിയ്ക്കും. തരം കിട്ടുമ്പോഴെല്ലാം ഭീമനെ 272. അതേ പുസ്തകം, പു.103. 273. അതേ പുസ്തകം, പു.60. 274. അതേ പുസ്തകം, പു.107. 275. അതേ പുസ്തകം, പു.35,88. 248 കുറ്റപ്പെടുത്തും”. അഭ്യാസക്കാഴ്ചയ്ക്ക്‌ കുന്തി വരണമെന്ന്‌ സഹോദര ന്മാര്‍ ആഗ്രഹിച്ചപ്പോള്‍ വിധവകള്‍ വരാന്‍ പാടില്ല എന്നു പറഞ്ഞതില്‍ നിന്നുഠ" ആരോടും മാനസികമായ ഒരടുപ്പം യുധിഷ്ഠിരനില്ലെന്ന്‌ തോന്നിപ്പോകും. ഹിഡിംബിയോടൊപ്പം ഭീമനെ കണ്ട യുധിഷ്ഠിരന്‍ അരിശത്തോടെയും പരിഹാസത്തോടെയുമാണ്‌ പ്രതികരിച്ചത്‌”. ഹിഡിംബനെ ഭീമന്‍ വധിച്ച ദിവസം കുന്തി ഹിഡിംബിയെ വധുവാക്കാന്‍ തീരുമാനിച്ചു. കാട്ടില്‍ ജീവിയ്ക്കുമ്പോള്‍ ഹിഡിംബിയുടെ കൂട്ടരുടെ സഹായം ആവശ്യമാണെന്ന തിനെക്കുറിച്ച്‌ അമ്മ പറഞ്ഞപ്പോഴെങ്കിലും മനസ്സിലായതുകൊണ്ടാകാം അപ്പോള്‍ നീതിശാസ്ര്തങ്ങളുടെ സഹായം തേടി അമ്മയുടെ തീരുമാന്മിങടഠെന്‍ സ്‌ 79 യുധിഷഥ്രന്‍ ശ്രമിച്ച്‌ല്ല്‌”. വാരണാവതയാത്ര ധൃതരാഷ്ട്രരും ദ്രോണരും പ്രോത്സാഹിപ്പിച്ചപ്പോള്‍ യുധിഷ്ഠിരനാണൊരുങ്ങുന്നത്‌, അനുജന്മാരെ പ്രേരിപ്പിയ്ക്കുന്നതും”*. എന്തിനാണ്‌ യുധിഷ്ഠിരന്‍ യുവരാജാവ്‌ ചമഞ്ഞ്‌ സ്വയം അപഹാ സ്യനാകുന്നത്‌ എന്ന്‌ കുന്തി വേദനയോടെ ചിന്തിയ്ക്കുന്നു*. ചിന്തിയ്ക്കാനോ കാര്യങ്ങള്‍ മനസ്സിലാക്കാനോ യുധിഷ്ഠിരന്‍ ശ്രമിയ്ക്കുന്നില്ല എന്നും വിചാ രിയ്ക്കുന്നു”. പക്ഷേ ദ്രൌപദീസ്വയംവരം കഴിഞ്ഞ്‌ തിരിച്ചെത്തിയ മക്കളോട പങ്കിട്ടെ ടുക്കാന്‍ കാര്യമറിയാതെന്നവണ്ണം പറയുന്ന അമ്മയെ തടയാന്‍ ശ്രമിച്ച ഭീമ നോട്‌ തടയരുതെന്നും അമ്മ വീണ്‍വാക്കുകള്‍ പറയാറില്ലെന്നും പറഞ്ഞ്‌ മാനവദനനായിരിക്കുകയാണ്‌ യുധിഷ്ഠിരന്‍. ആ മ്ലാനതയെക്കുറിച്ച്‌ 276. അതേ പുസ്തകം, പു.104,105. 277. അതേ പുസ്തകം, പു.110. 278. അതേ പുസ്തകം, പു.127,128. 279. അതേ പുസ്തകം, പു.135. 280. അതേ പുസ്തകം, പു.12!. 281. അതേ പുസ്തകം, പു.128. 282. അതേ പുസ്തകം, പു.115. 283. അതേ പുസ്തകം, പു.1മ. 249 കൂടുതലൊന്നും പറയുന്നില്ല. ചുതുകളിയ്ക്കാനുള്ള ക്ഷണം സ്വീകരിയ്ക്കാനുള്ള തീരുമാനത്തെ കുറിച്ച്‌ യുധിഷ്ഠിരന്‍ കുന്തിയോടൊന്നും ചോദിയ്ക്കുന്നില്ല, പറയുന്നില്ല. തന്നെയുധിഷ്ഠിരന്‍ പരിഗണിയ്ക്കാത്തതില്‍ കുന്തിയ്ക്ക്‌ വേദനയുണ്ട്‌. യുവരാജാവിന മാതാവിന്റെ അനുവാദം ആവശ്യമില്ലല്ലോ എന്ന്ചിന്തിയ്ക്കുന്നു'*. എന്തും വിദുരന്‍ പറയുംപോലെ ചെയ്യുക എന്നൊരു നിഷ്ക്രിയത്വം പലപ്പോഴും യുധിഷഠിരന്‍ പാലിയ്ക്കുന്നുണ്ട്‌*. മുലകൃതിയില്‍ നിന്നും വ്യത്യസ്തമായി അധികാരമോഹവും, അഹന്തയും, ഭീരുത്വവും, പുച്ഛവും, നിഷ്‌ക്രിയത്വവും, ദ്രരപദിയിലുള്ള മോഹവുമെല്ലാമുള്ള വ്ൃക്തിയാണിവിടെ യുധിഷ്ഠിരന്‍. ഭീമന്‍ ഹസ്തിനപുരത്തിന്റെ അടുത്ത അവകാശി തനിയ്ക്ക്‌ കുന്തിയില്‍ ജനിയ്ക്കുന്ന ഈ പുത്രനാകണമെന്ന്‌ ധൃതരാഷ്ട്രര്‍ ആഗ്രഹിച്ച, കരുത്തും സ്നേഹവും ആത്മബലവുമുണ്ടാകണമെന്ന്‌ വായുദേവനോട്‌ കുന്തി പ്രാര്‍ത്ഥിച്ച ഫലമായി ജനിച്ച മകനാണ്‌ ഭീമസേനന്‍. സ്നേഹത്തിനുമുന്നില്‍ മാത്രം ദുര്‍ബ്ബലനാകുന്നവന്‍”*, നാട്യങ്ങളില്ലാത്തവന്‍, തന്റെ വിശ്വാസങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവന്‍, അമ്മയേയും സഹോദരങ്ങളേയും രക്ഷിയ്ക്കേണ്ട വനാണ്‌ താനെന്ന കരുതല്‍ പുലര്‍ത്തുന്നവന്‍ - ഇതാണീ നോവലിലെ ഭീമസേനന്‍. ധാര്‍ത്തരാഷ്ട്രരുടെ ശ്രതുത നിശ്ശൂബ്ദമായി സഹിയ്ക്കുമ്പോഴും ഉള്ളില്‍ എതിര്‍പ്പുണ്ട്‌ ഭീമന്‌**. തന്നെ കൊല്ലാനവര്‍ ശ്രമിച്ചതോടെ മുഖം 284. അതേ പുസ്തകം, പു.156 285. അതേ പുസ്തകം, പു. 131. 286. അതേ പുസ്തകം, പു. 287. അതേ പുസ്തകം, പു. 288. അതേ പുസ്തകം, പു.106. 250 തെളിഞ്ഞു ചിരിച്ചിട്ടില്ല, ആ സംഭവം മറന്നിട്ടില്ല”. ശത്രുവിനെ ബന്ധുവായി കരുതാത്തവനും, കര്‍മ്മാചരണവേളയില്‍ നീതിയും നിയമവും സ്വയം വിധിയ്ക്കുന്നവനുമാണ്‌ ഭീമന്‍". രാജസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോകുന്ന കുന്തിയെ മടക്കിവിളിയ്ക്കാന്‍ പിറകെ ചെല്ലുന്നത്‌ ഭീമനാണ്‌”. വാരണാവതത്തിലെ അപകടമറിഞ്ഞ്‌ സഹായിച്ച വിദുരരെ അഭിനന്ദിയ്ക്കാനുഠ, സ്വയംവരമണ്ഡപത്തില്‍ വെച്ച്‌ കര്‍ണ്ണന്‍ പ്രകടിപ്പിച്ച വൈദഗ്ദ്ധൃത്തെ പുക്ട്ത്താനുഠ ഭീമന്‍ മടിയ്ക്കുന്നില്ല. കാര്യങ്ങളെന്തും ചുഴിഞ്ഞ്‌ ചിന്തിയ്ക്കാനും ശരിയായി ഗ്രഹിയ്ക്കാനുമുള്ള കഴിവ്‌ ഭീമന്‍ പലപ്പോഴും പ്രകടിപ്പിയ്ക്കുന്നുണ്ട്‌ - സുഹൃത്തായ സുതനെ അംഗരാജാവാക്കാന്‍ ദുര്യോധനന്‍ നടത്തിയ നാടകമാണ്‌ അഭ്യാസക്കാഴ്ചയില്‍ സംഭവിച്ചതെന്ന്‌ ഈഹിയ്ക്കുന്നു - ദുര്യോധനന്‍ ശാര്യമുള്ള ഒരു വളര്‍ത്തുനായയെ ആവശ്യമുള്ളതിനാല്‍”. സുധോധനന്‍, ശകുനി, കര്‍ണ്ണന്‍-കൂട്ടുകെട്ട ചതിയ്ക്കുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും അമ്മ അനുവദിച്ചാല്‍ താനും അര്‍ജ്ജുനനും കൂടുതല്‍ വിദ്യ അഭ്യസിയ്ക്കാമെന്നും ഭീമന്‍ പറഞ്ഞു. തങ്ങളില്‍ ഒരാള്‍ക്ക്‌ ഭരണമില്ലെങ്കില്‍ ശതശൃംഗത്തില്‍ കഴിയുക തന്നെയാണ്‌ നല്ലതെന്ന്‌ അഭിപ്രായപ്പെട്ടു”. മഹാരാജാവാകുമെന്ന പ്രതീക്ഷയില്‍ യുധിഷ്ഠിരന്‍ മറ്റൊന്നും ശ്രദ്ധിക്കുന്നില്ലെന്നും അര്‍ജ്ജുനന്‌ വില്ലാളി വീരനാകണമെന്ന ചിന്ത 289. അതേ പുസ്തകം, പു.109. 290. അതേ പുസ്തകം, പു.134. 291. അതേ പുസ്തകം, പു.161. 292. അതേ പുസ്തകം, പു.122. 293. അതേ പുസ്തകം, പു.142. 294. അതേ പുസ്തകം, പു.113. 295. അതേ പുസ്തകം, പു. 114. 296. അതേ പുസ്തകം, പു.106. 251 മാത്രമേയുള്ളുവെന്നും കൌരവരുടെ നിലപാടില്‍ ഇവരുടെ അശ്രദ്ധ അപകടമാകും എന്നും ഭീമന്‍ മനസ്സിലാക്കുന്നു” .ചതിയും കുത്തുവാക്കു കളും കൊണ്ട്‌ മനസ്സു തളര്‍ത്തി തങ്ങളെ ജയിയ്ക്കാന്‍ കൌരവരെ സമ്മ്തിയ്കടില്ലെന്നും, അമ്മയെപ്പറ്റി മോശ്മായി പന്ത്താല്‍ താന്‍ ക്ഷമിയ്കടില്ലെന്നും, തനിയ്ക്കീ സിംഹാസനം ആവശ്യമില്ലെന്നും ഭീമന്‍ പറഞ്ഞു”. യഥാര്‍ത്ഥ അവകാശിയെത്തുമ്പോള്‍ പടിയിറങ്ങേണ്ട പ്രതിപുരുഷന്‍ അത്‌ ചെയ്യുന്നില്ലെന്നും, അര്‍ഹതയും യോഗ്യതയും ഇല്ലാത്തവനാണ്‌ നാടു വാഴുന്നതെന്നും അവകാശിയായ അമ്മ ഓദാര്യമര്‍ത്ഥിച്ചെന്നപോലെ മാറി നില്‍ക്കുമ്പോള്‍ ആ സ്ഥാനത്ത്‌ ഗാന്ധാരിയിരിയ്ക്കുന്നുവെന്നും വിമര്‍ശിച്ചു". കര്‍ണ്ണനില്‍ എന്തോ രഹസ്യമുണ്ടെന്ന്‌ ഭീമന്‍ ഈഹിയ്ക്കുന്നു*. ചുതുകളിയുടെ സമയത്ത്‌ ഹസ്തിനപുരത്തേയ്ക്ക്‌ അമ്മയും ദ്രാപദിയും വരേണ്ടെന്ന്‌ പറയാനുള്ള ഉള്‍ക്കാഴ്ചയുണ്ട്‌”്‌. ദേശാടനത്തിനായി യാത്ര തിരിച്ച അര്‍ജ്ജുനനെ ഏകനായി ജയി ക്കുന്ന അങ്കങ്ങളും നേടുന്ന ബന്ധങ്ങളും ദൃഡ്ഃമായിരിയ്ക്കുമെന്നാണു പദേശിയ്ക്കുന്നത്‌ - യുധിഷ്ഠിരനോടുള്ള പ്രതിഷേധത്തിന്റെ ലാഞ്ഛന ഈ വാക്കുകളിലുണ്ട്‌”. സ്‌നേഹത്തിന്റെ ദാര്‍ബ്ബല്യവും, അമര്‍ഷത്തിന്റെ ശക്തിയും, ആര്‍ ചെയ്യുന്ന അനീതിയോടുള്ള പ്രതിഷേധവും, ഉത്തരവാദിത്തബോധവും, നിസ്വാര്‍ത്ഥതയും, വിവേകവും ഒത്തിണങ്ങിയ ഒരു കഥാപാ്തമായാണ്‌ ഭീമസേനനെ നോവലിസ്റ്റ്‌ അവതരിപ്പിച്ചിരിയ്ക്കുന്നത്‌. 297. അതേ പുസ്തകം, പു. 114. 298. അതേ പുസ്തകം, പു. 114. 299. അതേ പുസ്തകം, പു.114,115. 300. അതേ പുസ്തകം, പു.115. 301. അതേ പുസ്തകം, പു.153. 302. അതേ പുസ്തകം, പു.151. 252 അര്‍ജ്ജുനന്‍ അജയ്യനും, സ്ര്രീകളെ ആകര്‍ഷിയ്ക്കാനും സംതൃപ്തരാക്കാനും മതിയായ സൂന്ദര്യവും, കരുത്തുമുള്ള മകനെയാണ്‌ കുന്തി ഇന്ദ്രദേവനോ ടര്‍ത്ഥിച്ചത്‌. ഈ മകന്‌ ജന്മം കൊടുക്കാനാണ്‌ കുന്തി ഏറെ ആത്മനിന്ദയനു ഭവിച്ചത്‌”. ഈ മകനെലച്ചൊല്ലിയാണഭിമാനിച്ചതും*. യഥാര്‍ത്ഥ പാണ്ഡു പുത്രനും ഹസ്തിനപുരത്തിന്റെ അവകാശിയും അര്‍ജ്ജുനനാണെങ്കിലും അത്‌ വെളിപ്പെടുത്താന്‍ കുന്തിയ്ക്ക്‌ കഴിയുമായിരുന്നില്ല്‌**. പട നയിയ്ക്കു വാനും വിജയിയ്ക്കുവാനുമാണ്‌ താന്‍ പിറന്നതെന്ന്‌ ഭാവമായിരുന്നു അര്‍ജ്ജുനന്‌”. വില്ലാളിവീരനെന്ന പ്രശസ്തിയാണാഗ്രഹഠ”*. മറ്റൊരു വില്ലാളിയെക്കുറിച്ച്‌ കേട്ടാല്‍ കലി കയറുഠ*. വാരണാവതത്തിലെ സംഭവ ത്തിനുശേഷം കാട്ടില്‍ താമസിയ്ക്കുമ്പോള്‍ മറ്റു രാജാക്കന്മാരുമായി സഖ്യം ചെയ്ത്‌ ധൃതരാഷ്ട്രരോട യുദ്ധം ചെയ്യണം, കര്‍ണ്ണന്റെ ശിരസ്സറുക്കണം എന്നൊക്കെ അര്‍ജ്ജുനന്‍ യുധിഷ്ഠിരനെ പ്രേരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്‌*”. യുധിഷ്ഠിരനോടിടയുന്ന ശീലമുണ്ട്‌ അര്‍ജ്ജുനന്‌”. ജ്യേഷ്ഠന്റെ നിഷ്ക്രിയത്വത്തെ പരിഹസിയ്ക്കുന്നുണ്ട്‌?”. അഭ്യാസക്കാഴ്ച കാണാന്‍ വിധവകള്‍ അമംഗളകാരികളായതിനാല്‍ അമ്മയ്ക്ക്‌ വരാന്‍ കഴിയില്ല എന്ന്‌ യുധിഷ്ഠിരന്‍ പറഞ്ഞപ്പോള്‍ ഭീഷ്മരോട പറഞ്ഞ്‌ കുന്തിയ്ക്ക്‌ വരാനനുവാദം നേടിയത്‌ അര്‍ജ്ജുനനാണ്‌”. ഹിഡിംബിയും ഭീമനും തമ്മിലുള്ള ബന്ധം കുന്തി സമ്മതിച്ചതിനെ അരിശത്തോടെയും പരിഹാസത്തോടെയും 303. അതേ പുസ്തകം, പു. 93. 304. അതേ പുസ്തകം, പു.105. 305. അതേ പുസ്തകം, പു.132. 306. അതേ പുസ്തകം, പു.105. 307. അതേ പുസ്തകം, പു. 114. 308. അതേ പുസ്തകം, പു.113 309. അതേ പുസ്തകം, പു. 131. 310. അതേ പുസ്തകം, പു.105. 311. അതേ പുസ്തകം, പു. 131. 312. അതേ പുസ്തകം, പു.110. 253 യുധിഷ്ഠിരനെതിര്‍ത്തത്‌ അര്‍ജ്ജുനനെ കുപിതനാക്കി?.ഹിഡിംബനെ ഭീമന്‍ വധിച്ചപ്പോള്‍ തേങ്ങിയ ഹിഡിംബിയോട്‌ കയര്‍ത്തു കൊണ്ടാണ്‌ അര്‍ജ്ജുനന്‍ കാര്യമന്വേഷിച്ചത്‌. അത്‌ തന്റെ സഹോദരനായിരുന്നുവെന്ന്‌ ഹിഡിഠബി പറഞ്ഞപ്പോള്‍ അയാളുടെ മുഖം വിളറി. വില്ലാളി വീരനാകണ മെന്ന മോഹവും ലക്ഷ്യവും, ഒരു രാജാവിനു വേണ്ട വീര്യം യുധിഷ്ഠിരന്‍ പ്രകടിപ്പിയ്ക്കാത്തതിലുള്ള ദേഷ്യം, എല്ലാവരോടുമുള്ള സ്നേഹം - ഇതൊ ക്കെയാണിവിടെ അര്‍ജ്ജുനനില്‍ കാണുന്നത്‌. സ്ര്രീവിഷയവുമായി അര്‍ജ്ജുനനെ ബന്ധപ്പെടുത്തുന്ന സംഭവങ്ങളൊന്നും൦ഇവിടെ പറയുന്നില്ല. ദ്രപ്ദിയുടെ കാര്യം തന്നെ ചെറിയൊരു പരാമര്‍ശമ്മോുള്ളു”*. പാണ്ഡുവിന്റെ ബലഹീനതയിലും, തനിയ്ക്കന്യപുരുഷന്മാരെ സ്വീകരിയ്ക്കേണ്ടിവന്ന ആത്മനിന്ദയിലുമുള്ള ദുഃഖം കാരണമാകാഠ കുന്തി സ്ത്രീകളെ ആകർഷി യ്ക്കാനും തൃപ്തിപ്പെടുത്താനുമുള്ള കഴിവ്‌ മകനു വേണമെന്ന്‌ പ്രാര്‍ത്ഥിച്ചുവെന്ന്‌ നോവലിസ്റ്റ്‌ ചേര്‍ത്തത്‌. കൃഷ്ണന്‍ പാണ്ഡുവിന്റെ മരണാനന്തരം പൃഥയെ കൂട്ടിക്കൊണ്ടുപോകാന്‍ വസുദേവരെത്തിയപ്പോള്‍ കൂടെ ബലരാമനും കൃഷ്ണനുമുണ്ടായിരുന്നു. പൃഥയെ അയയ്ക്കണമെന്ന്‌ ശകുനിയും അരുതെന്ന്‌ ഭീഷ്മരും വിദുരരും വാദിച്ചു. അന്ന്‌ ചെറിയ കുട്ടിയായിരുന്നെങ്കിലും ഇതെല്ലാം കണ്ടും കേട്ടും നിന്ന കൃഷ്ണന്റെ കണ്ണുകളില്‍ ദുഃഖവും കോപവുമുണ്ടായിരുന്നു*. പിന്നീട്‌ ധാര്‍ത്തരാഷ്ര്രരുടെ ഉപ്രദവം കൊണ്ട്‌ കുന്തിയ്ക്കും മക്കള്‍ക്കും ദുരിതങ്ങളനുഭവിയ്ക്കേണ്ടി വന്നപ്പോള്‍ സഹായിക്കാന്‍ കൃഷ്ണനെത്തിച്ചേരുന്നുണ്ട്‌. 313. അതേ പുസ്തകം, പു.128. 314. അതേ പുസ്തകം, പു.135. 315. അതേ പുസ്തകം, പു.142. 316. അതേ പുസ്തകം, പു.14. 254 കൃഷ്ണ മഹാറാണിയാകേണ്ടവളാണെന്നും യുധിഷ്ഠിരന്‍ മറ്റൊരു വിവാഹം ചെയ്യരുതെന്നും കൃഷ്ണന്‍ കുന്തിയോട്‌ പറയുന്നുണ്ട്‌”. കുന്തി കൃഷ്ണനെ മകന്റെ സ്ഥാനത്തു തന്നെയാണ്‌ കാണുന്നത്‌. അഞ്ചു പുത്രന്മാരുടേയും സാന്നിദ്ധ്യം കൃഷ്ണന്റെ സ്പര്‍ശനത്തില്‍ കുന്തി അറിയുന്നുണ്ട്‌**. തന്റെ മക്കള്‍ക്ക്‌ തുണയായി നില്‍ക്കാന്‍, അവരെ ലക്ഷ്യ ത്തിലേയ്ക്കെത്തിക്കാന്‍ കുന്തി കൃഷ്ണന്റെ സഹായമാണ്‌ തേടുന്നത്‌”. കര്‍ണ്ണന്റെ ജന്മരഹസ്യവും കൃഷ്ണനോട്‌ പറഞ്ഞു. എല്ലാ പ്രതീക്ഷയും കൃഷ്ണനിലര്‍പ്പിച്ച്‌ യാത്രയാകുന്ന കുന്തിയ്ക്ക്‌ കൃഷ്ണന്റെ പുഞ്ചിരിയാണ്‌ മോക്ഷത്തിന്റെ മാര്‍ഗ്ഗത്തില്‍ വെളിച്ചമാകുന്നത്‌. കൃഷ്ണനെ ഒരു മികച്ച രാജ്യത്രന്തജ്ഞനായും, കുന്തിയോട ഏറെ സ്‌നേഹമുള്ള സഹോദരപുത്രനായുമാണ്‌ നോവലിസ്റ്റ്‌ കാണുന്നത്‌. അതിനു താഴെയേ ദ്രാപദിയുടെ സഹോദരസ്ഥാനീയന്‍, അര്‍ജ്ജുനന്റെ സുഹൃത്ത്‌ എന്നീ സ്ഥാനങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കുന്നുള്ളൂ. അഞ്ചു മക്കളുടേയും ഗുണങ്ങള്‍ ഒന്നിച്ച്‌ കൃഷ്ണനില്‍ കാണാനും തന്റെ കടമ കൃഷ്ണനില്‍ അര്‍പ്പിയ്ക്കാനും കുന്തിയ്ക്ക്‌ വിശ്വാസമുണ്ടായി എന്ന്‌ സങ്കലപിച്ചതും അതു കൊണ്ടു തന്നെ. കര്‍ണ്ണന്‍ ദുര്‍വ്വാസാവിൽ നിന്നും അനുഗ്രഹവും വരവും ലഭിച്ച കുന്തി ആ നിര്‍വൃതിയോടെയും, അതിഥിമന്ദിരത്തിലെ മുനികുമാരന്റെ പ്രണയാര്‍ദ്രമായ വാക്കുകള്‍ നല്‍കിയ ലഹരിയോടെയും സൂര്യദേവന്‍ എന്ന വിചാരത്തോടെ പ്രാപിച്ചത്‌ മുനികുമാരനെയായിരുന്നു. താനെന്നും ആരാധിയ്ക്കുന്ന സൂര്യദേവന്‍ തന്റെ തേജസ്സ്‌ ആ പുത്രനിലുണ്ടായിരിക്കുമെന്ന്‌ 317. അതേ പുസ്തകം, പു.14. 318. അതേ പുസ്തകം, പു.166. 319. അതേ പുസ്തകം, പു.166. 320. അതേ പുസ്തകം, പു.166,167. 255 അരുളിച്ചെയ്തതായി അവള്‍ക്കു തോന്നി. ആ പുത്രനാണ്‌ കര്‍ണ്ണന്‍. ജനിച്ച കുഞ്ഞിനെ ഒരു നോക്ക്‌ കണ്ട്‌ ഉപേക്ഷിച്ചു”. പിന്നീട്‌ കര്‍ണ്ണന്‍ രംഗപ്രവേശം ചെയ്യുന്നത്‌ അഭ്യാസക്കാഴ്ചയുടെ സമയത്ത്‌ അര്‍ജ്ജുനന്റെ എതിരാളിയായാണ്‌”. ഒരിയ്ക്കല്‍ കര്‍ണ്ണന്‍ സുയോധനന്റെ കൂടെ ചെന്ന്‌ കുന്തിയുടെ കാല്‍ തൊട്ട്‌ വന്ദിയ്ക്കുകയുണ്ടായി. അമ്മയുടെ കണ്ണുകളിലെ വാത്സല്യത്തിന്റെ അര്‍ത്ഥം അന്നു കര്‍ണ്ണനു മനസ്സിലായില്ല”. ദ്ര്പദീ വസിതാക്േഷഹ്്തിനുദ്ശഷാ OCEANUS വന്നു സംസമിച്ചകുന്തി ഗുണവാനാണെന്ന്‌ താനറിഞ്ഞ കര്‍ണ്ണന്റെ യശസ്സ്‌ ദ്രൌപദിയെ അപമാനിച്ച തിലൂടെ കളങ്കപ്പെട്ടിരിയ്ക്കുന്നുവെന്നും അതിനു പ്രായശ്ചിത്തം ചെയ്യേണ്ടി വരുമെന്നും അന്ന്‌ ഒരമ്മയുടെ വേദനകുടി ഓര്‍ക്കണമെന്നും പറഞ്ഞു. സുയോധനന്‍ നല്‍കിയ കിരീടം ചതികള്‍ക്ക്‌ മുകസാക്ഷിയാക്കി നിര്‍ത്തി തേജോവധം ചെയ്യുമെന്നും ഓര്‍മ്മിപ്പിച്ചു”. സഭ വിട്ടിറങ്ങിയ കുന്തീദേവിയെ പിന്തുടര്‍ന്നെത്തിയ കര്‍ണ്ണന്‍ കുറ്റബോധത്തിന്റെ സ്വരത്തിലാണ്‌ സംസാരിച്ചത്‌. അംഗരാജകിരീടം നല്‍കിയ അസ്ധാത്രന്ത്ര്യം താനിന്ന്‌ തിരിച്ചറിഞ്ഞിരിയ്ക്കുന്നുവെന്ന്‌ ഏറ്റുപറഞ്ഞു. സൂതനായി ജീവിച്ചപ്പോഴും ക്ഷത്രിയത്വത്തിന്റെ ആകര്‍ഷണവും ആചാര്യ ന്മാരുടെ പരിഹാസവചനങ്ങളും തന്റെ മനസ്സിലുണ്ടാക്കിയ ആസുരഭാവമാണ്‌ തന്നെ ആ ദുഷ്പ്രവൃത്തിയ്ക്ക്‌ പ്രേരിപ്പിച്ചതെന്നും പറഞ്ഞു. ഒന്നും തുറന്നു പറയാന്‍ കഴിയാതെ കുന്തി കര്‍ണ്ണനെ ഉപേക്ഷിച്ച അമ്മ ഏതോ ഒരു പാരതുന്ത്ര്യ ത്തിന്റെ പേരിലാണല്‍ചെയ്തതെന്ന്‌ മാത്രം പറ്ഞ്ഞു. കുന്തി തന്റെ അമ്മയാണെന്ന്‌ 820. അതേ പുസ്തകം, പു.42,45. 322. അതേ പുസ്തകം, പു. 110. 323. അതേ പുസ്തകം, പു.152. 324. അതേ പുസ്തകം, പു.16. 256 തിരിച്ചറിഞ്ഞ കര്‍ണ്ണന്‍ താന്‍ അമ്മയുടെ വേദനയെന്തെന്ന്‌ മനസ്സിലാക്കുന്നു വെന്ന്‌ സാന്ത്വനിപ്പിച്ചു”*.ധര്‍മ്മിഷഠനായ, തന്റെ തെറ്റുകള്‍ തിരിച്ചറിയുന്ന അമ്മയുടെ മനസ്സറിഞ്ഞ്‌ കുറ്റപ്പെടുത്താതെയും വേദനിപ്പിയ്ക്കാതെയും സാന്ത്വനിപ്പിയ്ക്കുന്ന ഹൃദയവിശാലതയാണ്‌ ഇവിടെ കര്‍ണ്ണനില്‍ കാണുന്ന ത്‌. കുന്തിയും കര്‍ണ്ണനും തമ്മില്‍ കണ്ടുമുട്ടുന്ന ഇതിഹാസസന്ദര്‍ഭം താന്‍ സ്വീകരിയ്ക്കാതിരുന്നത്‌ അതാ വ്യക്തിത്വത്തില്‍ കളങ്കം ചാര്‍ത്തുന്നതായി തോന്നുന്നതിനാലാണ്‌ എന്ന്‌ നോവലിസ്റ്റ്‌ തന്നെ പറഞ്ഞിട്ടുണ്ട്‌.” ആ അമ്മയ്ക്കും മകനും ചേര്‍ന്ന സമാഗമം ഇതുതന്നെയാണ്‌ എന്ന്‌ അവര്‍ കരുതുന്നു. ധൃതരാഷ്ട്രര്‍ ധൃതരാഷ്ര്രരെ അതികാമിയും ദുരാത്മാവുമായാണ്‌ നോവലില്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്‌. അനുജപത്നി ആദ്യമായി മുന്നില്‍ നമസ്ക്കരിച്ചപ്പോള്‍ അവളുടെ സൌന്ദര്യം മനക്കണ്ണുകൊണ്ട്‌ കണ്ട ധൃതരാഷ്ട്രര്‍ പിന്നീട ശതശ്യംഗത്തില്‍ വെച്ച്‌ കുന്തിയെ സമീപിയ്ക്കുകയുണ്ടായി. കുന്തിയില്‍ തനിയ്ക്കു ജനി യ്ക്കുന്ന പുര്രന്‍ കിരീടാവകാശിയാകണമെന്നും, അതിനു കുന്തി തന്നെ പാണ്ഡുവിനെ നിര്‍ബ്ബന്ധിയ്ക്കണമെന്നും, വിദുരപുത്രന്‍ മുത്തവനെങ്കിലും ഉപദേഷ്ടാവാകട്ടെ എന്നുഠ* പറഞ്ഞു. ദുര്‍വൃത്തിയ്ക്കുള്ളിലും ചതി ഒളിപ്പി ചുവെച്ചുവെന്നര്‍ത്ഥം. ഗാന്ധാരി ഭക്തിയുടെ മാര്‍ഗ്ഗം സ്വീകരിച്ചപ്പോള്‍ ധൃതരാഷ്ര്രര്‍ കാമസാത്ൃപ്തിയ്ക്ക്‌ ദാസിയെ സ്വീകരിച്ചു. അവളില്‍ ജനിച്ച യുയുത്സുവെന്ന പുത്രന്റെ പിതൃത്വം ഏറ്റെടുത്തു. ആ തെറ്റിന്‌ പരിഹാരമെന്ന നിലയില്‍ 325. അതേ പുസ്തകം, പു.163,16. 326. അതേ പുസ്തകം, പു.ട0,9. 327. അതേ പുസ്തകം, പു.120. 257 ശകുനിയ്ക്കു വിധേയനായി”. സുയോധനന്റെ തെറ്റുകള്‍ക്ക്‌ കൂട്ടുനിന്നുവെങ്കിലും പാണ്ഡവരെ 323 കൊല്ലാനനുവദിച്ചില്ല*”. പാണ്ഡവരുടെ മുഖ്യശ്ര്രു ധൃതരാഷ്ര്രരാണെന്ന്‌ കുന്തി കരുതുന്നുണ്ട്‌”. സത്യവതി ഇച്ചിച്ചത്‌ എന്തും നേടി ശീലിച്ച, മനുഷ്യജീവിതങ്ങളേയും അവ രുടെ ഹൃദയവ്യാപാരങ്ങളേയും സ്വേച്ച പോലെ പന്താടി ശീലിച്ച അധികാര മോഹിയായാണ്‌ സത്യവതിയെ നോവലില്‍ അവതരിപ്പിയ്ക്കുന്നത്‌*. എല്ലാ വരും സത്യവതിയെ പ്രഭാതത്തില്‍ മുഖം കാണിയ്ക്കണഠ”. രാജ്ഞിയുടെ അനുമതിയില്ലാതെ കൊട്ടാരത്തില്‍ ക്ഷത്രിയസ്ത്രീകള്‍ക്ക്‌ വികാരമുണ്ടാകാന്‍ പാടില്ല്‌”” എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ സത്യവതിയുടെ അധികാര പ്രമത്തതയാണ്‌ സൂചിപ്പിയ്ക്കുന്നത്‌. അംബാലിക കുലാഭിമാനത്തിന്റെ പേരില്‍ നശിപ്പിയ്ക്കപ്പെട്ടുപോയ സ്ത്രീത്വമാണ്‌ ഇവിടെ അംബാലികയില്‍ കാണുന്നത്‌. ചെറുപ്പത്തിലുണ്ടായ വിവാഹം, വിവാഹശേഷം അംബികയുമായുണ്ടായ അകല്‍ച്ച്‌”*, അംബയുടെ ശാപഠ കൊണ്ടുള്ള ദേഷ്യം തീര്‍ക്കാന്‍ വിചിത്രവീര്യൻ ഭാര്യമാരെ അവഗണിച്ച്‌ ദാസിമാരുമായി രമിച്ച്‌ വരുത്തിത്തീര്‍ത്ത അകാലമൃത്യു, വൈധവ്യത്തിലും 328. അതേ പുസ്തകം, പു.120. 329. അതേ പുസ്തകം, പു.119. 330. അതേ പുസ്തകം, പു.165. 331. അതേ പുസ്തകം, പു.63. 332. അതേ പുസ്തകം, പു.74. 333. അതേ പുസ്തകം, പു.79. 334. അതേ പുസ്തകം, പു.72. 335. അതേ പുസ്തകം, പു.74. 336. അതേ പുസ്തകം, പു.76. 258 വ്യാസന്‌ മണിയറയൊരുക്കിയപ്പോള്‍ പുത്രന്‍ കിരീടാവകാശിയാകും എന്ന്‌ മോഹിച്ചതും പുത്രന്‌ വ്യാസശാപമേറ്റതിന്റെ പേരില്‍ തകര്‍ന്നത്‌” - അംബാ ലികയുടെ ജീവിതത്തിലെ ദുരിതങ്ങള്‍ എടുത്തു കാണിച്ച്‌ നോവലിസ്റ്റ്‌ ആ കഥാപാത്രത്തിന്‌ പ്രാധാന്യവും വ്യക്തിത്വവും നല്‍കുന്നു. ക്ഷത്രിയ സ്ത്രീയുടെ വിധിയേയും ധര്‍മ്മത്തേയും കുറിച്ചും,സപത്നീ ദുഃഖത്തിനു പകരം രാജ്യാവകാശം നഷ്ടപ്പെടാതിരിയ്ക്കാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചും ചിന്തിയ്ക്കാനുള്ള ബുദ്ധി** തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ അംബാലിക കുന്തിയ്ക്കുപദേശിച്ചുകൊടുത്തു. ഗഠഗ ഗംഗയോടാണ്‌ കുന്തി ഹസ്തിനപുരത്തിന്റേയും തന്റേയും കഥ പറ യുന്നത്‌. പലപ്പോഴും ഗംഗ തന്റെ പൂര്‍വ്വകാലത്തെക്കുറിച്ചും മകനെക്കുറിച്ചും ഓര്‍ക്കുന്നു”. സത്യവതിയെ ശന്തനു സ്നേഹിച്ചതറിഞ്ഞ്‌ തനിയ്ക്കുണ്ടായ ദുഃഖം ഒരു തരത്തില്‍ സപത്നീദുഃഖം തന്നെ”. ഭീഷമശപ്ഥത്തില്‍ അഭിമാനിച്ചു, ആ ശപ്ഥത്തിന്റെ വൈഫല്യത്തില്‍ ദുഃഖിച്ചു”. എല്ലാറ്റിലുമുപരി നോവലിസ്റ്റ്‌ ഈ കഥാപാത്രനിബന്ധനം നടത്തിയത്‌ ഭൂമിയില്‍ മാനവരാശിയുടെ പാപം ഏറ്റുവാങ്ങാന്‍ അവതാരമെടുത്ത ഗംഗ മനുഷ്യരുടെ സാംസ്‌ക്കാരികാധഃപതനവും, ധര്‍മ്മാധര്‍മ്മങ്ങളുടെ ദൌര്‍ബ്ബ ല്യവും. മൂല്യച്യുതിയും ഓര്‍ത്ത്‌ ലജ്ജിയ്ക്കുകയും ദുഃഖിയ്ക്കുകയും ചെയ്യു ന്നുവെന്ന്‌*” പരാമര്‍ശിയ്ക്കാനാണ്‌. 338. അതേ പുസ്തകം, പു.83. 339. അതേ പുസ്തകം, പു.54. 340. അതേ പുസ്തകം, പു.70. 341. അതേ പുസ്തകം, പു.75,104. 342. അതേ പുസ്തകം, പു.163. 259 ആഖ്യാനരീതി കൃഷ്ണനാണ്‌ തന്നെ ആദ്യം ആകര്‍ഷിച്ച കഥാപാത്രമെന്നും, ആചിന്ത കള്‍ കുന്തിയിലേക്കെത്തിയ്ക്കുകയായിരുന്നുവെന്നും നോവലിസ്റ്റ്‌ പറയുന്നു. ക്ഷത്രിയധര്‍മ്മമറിയുന്ന ക്ഷത്രിയസ്ര്രീയില്‍ ഉണ്ടാകുന്ന അധികാരമോഹ മറിയുന്നവളും, ലക്ഷ്യബോധം കൈവിടാത്തവളുമാണ്‌ കുന്തി. ദ്രൌപദി അപമാനിതയായ കൊട്ടാരത്തില്‍ താമസം തുടരാനോ, പതിമുന്നു വര്‍ഷം കൊണ്ട്‌ കൌരവര്‍ക്ക്‌ മനംമാറ്റമുണ്ടാകുമെന്ന്‌ പ്രതീക്ഷിയ്ക്കാനോ, പുത്രന്മാരെ ആവേശഭരിതരാക്കി യുദ്ധക്കളത്തിലേയ്ക്കയയ്ക്കാനോ, അവരെ കൊണ്ട്‌ കര്‍ണ്ണന്റെ മരണാനന്തരകര്‍മ്മങ്ങള്‍ ചെയ്യിയിക്കാനോ, കര്‍ണ്ണനെ ജനനരഹസ്യം പറഞ്ഞ്‌ പാണ്ഡവപക്ഷത്തേയ്ക്ക്‌ ചേര്‍ക്കാനോ, ദുഷ്പ്രവൃത്തി ചെയ്ത മകനെ ശാസിയ്ക്കാതിരിയ്ക്കാനോ, ആ മകനെ അപരാധിയായി കാണിയ്ക്കാനോ - ഈ കുന്തി ഒരുമ്പെടില്ലെന്ന്‌ നോവലിസ്റ്റ്‌ കരുതുന്നു. അതാണ്‌ തന്റെ വ്യാഖ്യാനത്തിന്റെ വ്ൃത്യസ്തതയ്ക്ക്‌ കാരണമെന്ന്‌ അവര്‍ പറയുന്നു”. സഹോദരര്‍ തമ്മിലുള്ള പോരും മരണവും, ഭര്‍ത്ത്ൃയനാശവും പുത്ര നാശവും കണ്ട്‌ കരയുന്ന സ്ര്രീകളും - ഇതൊന്നും കാണാനാകില്ലെന്ന ഭീരുത്വം മക്കളറിയരുത്‌, തന്റെ അഭാവം കൊണ്ടാണ്‌ അവര്‍ ശക്തരാകേ ണ്ടത്‌ എന്നുറപ്പിച്ച്‌*” കൊട്ടാരം വിട്ടിറങ്ങി ഗംഗാതീരത്തെത്തുന്ന കുന്തിയില്‍ നിന്ന്‌ കഥ തുടങ്ങുന്നു. വരാനിരിയ്ക്കുന്ന യുദ്ധത്തിലും തുടര്‍ന്നും തന്റെ മക്കള്‍ക്ക്‌ തുണയായിരിയ്ക്കണമെന്ന്‌ കൃഷ്ണനെ ഏലപിച്ചതു വരെയുള്ള കഥ കുന്തിയില്‍ നിന്നറിഞ്ഞ്‌ അവസാനം സൂര്യദേവനില്‍ കുന്തി തന്റെ ആത്മാവ്‌ വിലയിപ്പിയ്ക്കുന്നതുകണ്ട്‌ ഗംഗ അവളുടെ ആത്മാവിനെ ആശീര്‍വ്വദിയ്ക്കുന്നിടത്ത്‌ കഥ അവസാനിയ്ക്കുന്നു. 343. അതേ പുസ്തകം, കുറ്റസമ്മതം”, പു.12-16. 344. അതേ പുസ്തകം, പു. 22. 260 മറ്റെന്തും ക്ഷത്രിയത്വത്തിനു പിറകിലേയ്ക്ക്‌ മാറ്റിനിര്‍ത്തുന്ന വീരവനിത യാണിവിടെ കുന്തി. പുരുഷന്മാരുടെ ആഗ്രഹങ്ങള്‍ക്കും, അതിമോഹങ്ങള്‍ക്കും, കലല്‍പനകള്‍ക്കും, ദുഷ്ടതകള്‍ക്കും നിര്‍വ്വികാരരായി വശംവദ്രാകേണ്ടി വരുന്ന സ്ത്രീകളുടെ പ്രതിഷേധമാണീ നോവലില്‍ തെളിയുന്നത്‌. അത്‌ ഇതിഹാസ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിയ്ക്കുന്നുവെന്ന്‌ മാത്രം കുന്തി, ഗംഗ, സത്യവതി, അംബാലിക - എന്നിങ്ങനെ സ്ത്രീകഥാപാത്രങ്ങള്‍ക്ക്‌ കൂടുതല്‍ വ്യക്തിത്വം നല്‍കി ഉയര്‍ത്തിക്കാണിയ്ക്കുമ്പോള്‍ സ്ധ്രീകള്‍ക്കനു ഭവിയ്ക്കേണ്ടി വരുന്ന ദുരിതങ്ങളും അതിലുള്ള പ്രതിഷേധവുമാണ്‌ പ്രകട മാകുന്നത്‌. പക്ഷേ ആ വീക്ഷണ കോണിലൂടെ നോക്കിയപ്പോള്‍ നോവലിസ്റ്റ്‌ ഇതിഹാസത്തില്‍ നിന്നു പുറത്തു കടക്കുകയാണുണ്ടായത്‌. അതുകൊണ്ട്‌ പ്രത്യേകിച്ചൊരു ലക്ഷ്യം നിറവേറ്റാനും കഴിയുന്നില്ല. ആ സമൂലമായ മാറ്റം ഇതിഹാസത്തിന്റെ സമഗ്രത നോവലിലേയ്ക്കാവിഷ്ക്കരിയ്ക്കുന്നതിലും, തന്മുലം നോവലിന്റെ വിശ്വാസ്യതയിലുമൊക്കെ തകര്‍ച്ചയുണ്ടാക്കുകയും ചെയ്തു. ഇതിഹാസാന്തരീക്ഷത്തിന്‌ അനുയോജ്യമായ ഭാഷ അവതരിപ്പിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട ഭാഷയുടെ കാവ്യാത്മടതയും ഹൃദ്യമാണ്‌ കുന്തിയുടെ സൂര്യപണയം നോവലിസ്റ്റിനെ ആകര്‍ഷിച്ചിട്ടുണ്ട. ജി.ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിതയിലെ വരികള്‍ ആമുഖമായി ചേര്‍ത്തിരിയ്ക്കുന്നു. 5, വ്യാധഭാരതം (1999) ഏകലവ്യനെ ക്രേന്ദ്രസ്ഥാനത്തുനിര്‍ത്തി കെ.പി.ജെയിംസ്‌ രചിച്ച നോവലാണ്‌ “വ്യാധഭാരതം”. ഇതിഹാസകഥാസന്ദര്‍ഭങ്ങളെത്തന്നെയാണ്‌ ആധാരമായി സ്വീകരിച്ചിരിയ്ക്കുന്നതെങ്കിലും വളരെയേറെ വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന ഒരു നോവലാണിത്‌. പേരു സൂചിപ്പിയ്ക്കുംപോലെത്തന്നെ 261 ഇത്‌ വ്യാധന്റെ -ഏക്ലവ്യന്റെ കഥയാണ്‌. ഒരു പ്രതിലോമ്മായ നിരീക്ഷണമാ ണിവിടെ കാണുന്നത്‌. ഏകലവ്യന്‍, പാണ്ഡവര്‍, കര്‍ണ്ണന്‍, കൃഷണന്‍, കൌഈര വര്‍, ദ്രോണര്‍, ഹിഡിംബി, ഘടോല്‍ക്കചന്‍, ചാര്‍വ്വാകന്‍ തുടങ്ങിയ ഇതിഹാ സകഥാപാത്രങ്ങളെത്തന്നെയാണ്‌ ഇവിടേയും സ്വീകരിച്ചിരിയ്ക്കുന്നത്‌. ഗന്ധ വതി, ഏകമാലി എന്ന്‌ രണ്ട്‌ കല്‍പിത കഥാപഠ്യതങ്ങള്‍ കൂടിയുണ്ട്‌. വീക്ഷണം താഴെ നിന്ന്‌ മുകളിലേയ്ക്കാകുമ്പോള്‍ കഥാസന്ദര്‍ഭങ്ങളിലും കഥാപാത്ര ങ്ങളുടെ വ്യക്തിത്വത്തിലുമൊക്കെ സമൂലമായ മാറ്റങ്ങള്‍ തന്നെ കാണുന്നു. കഥാസന്ദര്‍ഭങ്ങള്‍ (1) പാണ്ഡവരുടെ ബാല്യം” (2)ഏക്ലവ്യന്റെ അസ്ത്രാഭ്യാസത്തിനുള്ള അപേക്ഷ ദ്രോണര്‍ നിരസിച്ചത്‌” (3) ഏകലവ്യനോട ഗുരുദ്ധഷിണ വാങ്ങിയ്ത്‌* (4) വാര്ണാവതവും തുടര്‍ന്നുണ്ടായ സാഭവങ്ങ്ളുഠ* (5) ഘടോല്‍ക്കപച്ജനഠ്‌* (6) ഖാണ്‍ഡവദഹനം?? (7) പാണ്ഡവരുടെ വനവാസം? (8) ഘടോല്‍ക്ക ചനും പാണ്ഡവരും കാണുന്നത്‌ (9) യുദ്ധം* (0)ഘടോല്‍ക്കബധംഠ* (11) കര്‍ണ്ണവധം* (12) ചാര്‍വ്വാകവധം”* (13) യാദവവംശനാശറഠ്‌* ഇത്രയും ഇതിഹാസസന്ദര്‍ഭങ്ങള്‍ ഈ നോവലില്‍ പരാമര്‍ശിയ്ക്ക പ്പെടുന്നുണ്ട്‌. മാറ്റം വരുത്തിയിരിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ വ്യത്യാസങ്ങള്‍- കാരണങ്ങള്‍ 1) വേടരാജാവായ ഹിരണ്യധനുസ്സിന്റേയും ഹീരയുടേയും മകനാണ്‌ ഏകലവ്യന്‍. കാടിന്റെ നിയമങ്ങളനുസരിച്ച്‌ ജീവിയ്ക്കുന്ന വേടര്‍. ഹീരയെ മാക്കാന്‍ കൊന്നു. അച്ഛനും മകനും ദുഃഖമ്ല്യാതെ കോപമോ, പകയോ ഇല്ല. കാട്ടിലെ മൃഗങ്ങളെ അവരാക്രമിയ്ക്കില്ല. വേടരെ നാട്ടാരും ആക്ര്മിയ്ക്കാറുണ്ട്‌. 345 -357. ജെയിംസ്‌.കെ.പി..വ്യാധഭാരതം (ഡി.സി.ബുക്‌സ്‌, കോട്ടയം, 1999), പു.23-24. 28, 76, 86, 91, 89,101,101,122,127,132, 136,139, 262 ആയുധാഭ്യാസമില്ലാത്ത വേടര്‍ നിസ്സഹായരാണ്‌”. 2) ഫഹസ്തിനപുരത്തേയ്ക്ക്‌ മരുന്നും കൊണ്ടു ചെല്ലുന്ന അച്ഛന്റെ കൂടെ യാണ്‌ ഏകലവ്യന്‍ ആദ്യമായി കൊട്ടാരത്തില്‍ ചെന്നത്‌. അവിടെ അഭ്യാസ ക്കളരിയില്‍ വെച്ചാണ്‌ പാണ്ഡവ-കൌരവകുമാരന്മാരേയും കര്‍ണ്ണനേയും കാണുന്നത്‌. അര്‍ജ്ജുനന്റെ അസ്ര്രപയോഗപാടവം, യുധിഷ്ഠിരന്റെ ശാന്തത, അനാവശ്യമായി കോപിയ്ക്കുന്ന ഭീമസേനന്റെ ആക്രമണോത്സുകത, ദുര്യേഡനന്റെ ഗദായുദ്ധപാദവം, കര്‍ണ്ണന്റെ അസ്ത്രവൈദഗ്ദ്ധ്യം, ചമ്യഞ്ഞില്ലാതെ ഒറ്റപ്പെട്ടു നില്‍ക്കേണ്ടി വന്ന അവസ്ഥ - ഇതെല്ലാം ഇവിടെ സൂചിപ്പിയ്ക്കുന്നു?””. 3) ഏകലവ്യന്‍ തനിയ്ക്ക്‌ അസ്ത്രവിദ്യ പഠിയ്ക്കണമെന്നര്‍ത്ഥിച്ച്‌ ദ്രോണര്‍ക്ക്‌ മുന്നിലെത്തിയപ്പോള്‍ അദ്ദേഹം ദയയോടെയാണര്‍ നിഷേധിച്ചത്‌. ഭീമനാണ്‌ ആക്ഷേപിയ്ക്കുന്നത്‌*”. ദ്രോണരെ ഇവിടെ പാണ്ഡവപക്ഷപാതി യായ ഗുരുവായാണ്‌ കാണിയ്ക്കുന്നത്‌. സ്വന്തം താലപര്യത്തിനനുസരിച്ചല്ല അവരുടെ പ്രേരണയാലാണ്‌ അദ്ദേഹം തെറ്റായി പ്രവര്‍ത്തിയ്ക്കുന്നത്‌. പാണ്ഡവരെ ഇവിടെ അധര്‍മ്മികളായാണവതരിപ്പിച്ചിരിയ്ക്കുന്നത്‌. അതായിരിക്കാം ഈ മാറ്റം. 4) ചിത്രസേനന്റെ അനുയായികളെകൊന്ന കാട്ടാളരെ തിരഞ്ഞ്‌ കാട്ടി ലെത്തിയപ്പോഴാണ്‌ ഏകലവ്യന്റെ വൈദഗ്ദ്ധ്യം ദ്രോണരും പാണ്ഡവരും കാണുന്നത്‌. ഗുരുദക്ഷിണ ആവശ്യപ്പെട്ട ദ്രോണര്‍ ഏകലവ്യന്‍ ദക്ഷിണ നല്‍കാന്‍ തയ്യാറാണെന്ന്‌ കണ്ടപ്പോള്‍ അല്‍ എന്തായിരിയ്ക്കണമെന്ന്‌ ചിന്തിച്ചു തുടങ്ങി. വീണ്ടും ഏക്ലവ്യനെത്തേടിയെത്തിയ ദ്രോണര്‍ പ്രലോഭിപ്പിച്ച്‌ വശംവദ നാക്കാനാണ്‌ ആദ്യം ശ്രമിച്ചത്‌. നടക്കില്ലെന്ന്‌ കണ്ടപ്പോള്‍ കയ്യിലെ കുറച്ച്‌ മാഠസം ആവശ്യപ്പെട്ടു. ആപദ്ഭീതിയില്ലാതെ ഗുരുദഷിണ നല്‍കാനൊരുങ്ങിയ 358, അതേ പുസ്തകം, പു.14-16. 359. അതു പുസ്തകം, പു.17,22-25. 360. അതേ പുസ്തകം, പു.28. 263 ഏകലവ്യന്റെ വലംകൈയിലെ പെരുവിരല്‍ ദ്രോണര്‍ മുറിച്ചെടുത്തു”. മുലകൃതിയില്‍ പാണ്ഡവരെ സഹായിക്കാനെത്തിയ അര്‍ജ്ജുനപത്നി ചിത്രാഠഗദയുടെ ബന്ധു ചിത്രസേനന്‍ ഇവിടെ വേടത്തികളെ അപഹ രിയ്ക്കാനെത്തിയ രാജാവായിരിയ്ക്കുകയാണ്‌. അമാനുഷികാംശങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുക്കുവാനോ പാണ്ഡവരുടെ മേന്മ ഉയര്‍ത്തികൊണിക്കാനോ ഇവിടെ നോവലിസ്റ്റ്‌ ശ്രമിയ്ക്കുന്നില്ല. രാജപുത്രന്മാരെന്ന നിലയ്ക്ക്‌ പാണ്ഡ വരുടെ അഹങ്കാരവും, ശര്രുവിനെ എങ്ങനേയും ഇല്ലായ്മ ചെയ്യാനുള്ള ദുഷ്ടബുദ്ധിയുമാണ്‌ നോവലിസ്റ്റ്‌ ഇവിടെ പ്രകടമാക്കാനുദ്ദേശിയ്ക്കുന്നത്‌. ചിന്തിക്കാനുള്ള അവസരം കിട്ടിയ ദ്രോണര്‍ക്ക്‌ പാണ്ഡവപ്രേരണയുമുണ്ടാ കാം.അവരുടെ പ്രീതിയ്ക്കും പ്രതിഫലത്തിനും വേണ്ടി യത്നിയ്ക്കുന്ന ഗുരുവാണല്ലേ ഇവിടെ ദ്രോണര്‍. 5) ഹിരണ്യവനമുപേക്ഷിച്ചുള്ള ഒരു യാത്രയില്‍ ഏകലവ്യന്‍ ചാര്‍വ്വാക നെന്ന വേടനെ കണ്ടുമുട്ടി. തങ്ങള്‍ മരിച്ചെന്നു കേട്ടാല്‍ കൌരവര്‍ സന്തോഷി യ്ക്കുമോ, ദുഃഖിയ്ക്കുമോ എന്നറിയാന്‍ പാണ്ഡവര്‍ അരക്കില്ലമെന്നു കരുതി കാട്ടിലെ സുഖവാസമന്ദിരത്തിന്‌ തീവെച്ചു. തങ്ങള്‍ അഗ്നിയ്ക്കിരയായിയെന്ന്‌ തെളിയിക്കാന്‍ ഒരു വേടത്തിയേയും മക്കളേയും ചതിച്ചു. അവര്‍ ചാര്‍വ്വാ കന്റെ അമ്മയും അനുജന്മാരുമായിരുന്നു. പോകുന്ന പോക്കില്‍ ഒരു കാട്ടാ ഒയുവതിയെ ഗര്‍ഭിണിയാക്കി. അവള്‍ ഗോത്രത്തില്‍ നിന്നും ബഹിഷ്കൃത യായി. ഇപ്പോള്‍ ഖാണ്ഡവ വനത്തിനരികില്‍ കൊട്ടാരം തീര്‍ത്തു കുടിയേ റ്റക്കാരായ നാട്ടുകാരെ ഭരിയ്ക്കുകയാണ്‌ പാണ്ഡവര്‍ - ചാര്‍വ്വാകന്‍ പറഞ്ഞ കഥയാണിത്‌. ദുര്യോധനന്റെ സുഹൃത്തായ ചാര്‍വ്വാകന്‍ എന്ന രാക്ഷസന്‍ ഇവിടെ വേടനായിരിയ്ക്കുന്നു. കൌരവരുടെ ചതിപ്രയോഗമായ അരക്കില്ലം 96 അതേ പുസ്തകം, പു? 362. അതേ പുസ്തകം, പു.86. 264 പാണ്ഡവര്‍ ഒരു രസത്തിന്‌ ചെയ്ത നിസ്സാരസംഭവവും, ഹിഡിംബിയുമാ യുള്ള ബന്ധവും പാണ്ഡവരുടെ അത്യാപാരത്തിന്റെ കഥയാക്കിയിരിയ്ക്കുന്നു. പാണ്ഡവര്‍ ദുരാചാരികളാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ഉണ്ടാക്കിയിരി യ്ക്കുന്ന മാറ്റങ്ങളാണിത്‌. 6) പാണ്ഡവരുപേക്ഷിച്ചു പോയ ഹിഡിംബിയ്ക്ക്‌ ഏകലവ്യന്‍ അഭയം കൊടുത്തു. ഒരിയ്ക്കല്‍ അവള്‍ക്കു വേണ്ടി പച്ചമരുന്ന്‌ ശേഖരിയ്ക്കാന്‍ പോയി ഏകലവ്യന്‍ തിരിച്ചുവരവേയാണ്‌ ഖാണ്ഡവവനത്തിന്‌ തീ പിടിച്ചു കണ്ടത്‌. ആരോ മനഃപൂര്‍വ്വം കാടിനു തീയിട്ടതാണ്‌. രക്ഷപ്പെടാന്‍ ശ്രമിയ്ക്കു ന്നവരെ കൊന്നൊടുക്കുന്ന ആയുധധാരികളെ ഏകലവ്യന്‍ ആക്രമിച്ചു കൊന്ന്‌ ഹിഡിംബിയേയുമെടുത്ത്‌ ഓടി രക്ഷപ്പെട്ടു”**. ഖാണ്ഡവദഹനത്തിന്റെ കഥയും പാണ്ഡവരുടേതെന്ന്‌ പറയുന്നില്ലെങ്കിലും സവര്‍ണ്ണരുടെ അത്യാചാര മാക്കി രചിച്ചിരിയ്ക്കുന്നു. ഏകലവ്യന്റെ സാഹസികത പ്രകടിപ്പിയ്ക്കാനുള്ള ഒരവസരമായും ഈ സന്ദര്‍ഭം നോവലിസ്റ്റ്‌ ഉപയോഗിയ്ക്കുന്നു. 7) ഇന്ദ്ര്രപസ്ഥം പണി കഴിപ്പിച്ചുകൊടുത്ത മയന്‍ ഇവിടെ ഒരു തച്ചനാണ്‌. ഖാണ്ഡവ ദഹനത്തില്‍ എല്ലാവരും നഷ്ടപ്പെട്ട തച്ചന്‍ പ്രതികാരമായി നല്ലൊരു കൊട്ടുത്മുണ്ടാടിക്കൊടുത്തു. ചതിയ്കഠാന്‍ തച്ച്മാര്‍ക്കറിയത്തതിനാല്‍ അതൊരരക്കില്ലമാക്കിയില്ല്‌*”. അവര്‍ണ്ണരുടെ ഹൃദയവിശാലത കാണിയ്ക്കാനുള്ള സന്ദര്‍ഭമാണിത്‌. 8) വനത്തില്‍ വെച്ചുഘടോല്‍ക്ക്ചന്‍ തന്റെ അച്ഛനേയും ബന്ധുക്കളേയും കണ്ടു. ദുര്യോധനന്‍ ചതിച്ചു, രാജ്യം നഷ്ടപ്പെട്ടു എന്നത്‌ പാണ്ഡവര്‍ പറഞ്ഞ്റിഞ്ഞ്‌ ഘടോല്‍ക്ക്ചന്‍ പറയുന്നതാണ്‌. ഇടയ്ക്കിടയ്ക്ക്‌ പാണ്ഡവരും ഘടോല്‍ക്കചനും തമ്മില്‍ കാണുന്നുണ്ടെന്നേ പറയുന്നുള്ളു”. സ്വന്ത 363. അതേ പുസ്തകം, പു.87-90. 364. അതേ പുസ്തകം, പു.96. 365. അതേ പുസ്തകം, പു.10. 265 മെന്ന്‌ കരുതി വളര്‍ത്തിയ മകന്‍ തന്നില്‍ നിന്നകന്ന്‌ ശ്രതുവിനോടടുക്കു ന്നതു കണ്ട ഏകലവ്യന്റെ അന്തഃക്ഷോഭങ്ങള്‍ വ്യക്തമാക്കാനാണ്‌ നോവലിസ്റ്റ്‌ ഈ സന്ദര്‍ഭമുപയോഗിയ്ക്കുന്നത്‌. 9) പാണ്ഡവ-കൌരവയുദ്ധം ആസന്നമായിരിയ്ക്കുന്നുവെന്നും ദുര്യോധനപക്ഷത്തേയ്ക്ക്‌ വേടരുടെ സഹായം വേണമെന്നും ചാര്‍വ്വാകന്‍ ആവശ്യപ്പെട്ടു്‌**. പക്ഷേ ഭീമന്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ ഘടോല്‍ക്ക്ച നത്‌ സ്വീകരിച്ചു. ഘടോല്‍ക്ക്ചനെ വിളിയ്ക്കാന്‍ വന്ന പാണ്ഡവദുതനോട്‌ ഏകലവ്യന്‍ കയര്‍ത്തു.ഗത്യന്തരമില്ലെന്നു കണ്ടപ്പോള്‍ അവനെ കിരീടാവകാ ശിയാക്കണമെന്നാവശ്യപ്പെട്ടു. ഘടോല്‍ക്കചനത്‌ നിസ്സ്ാരമായിരുന്നു, അതു തന്റെ അവകാശമാണെന്നും തനിക്കത്‌ ലഭിക്കുമെന്നും അവന്‍ ഉറപ്പായിരു ന്നു”. പക്ഷേ വേടന്‍ രാജാവാകാതിരിയ്ക്കാന്‍ രാത്രിയുദ്ധത്തിന്‌ കര്‍ണ്ണന്റെ മുമ്പിലേയ്ക്ക്‌ ഘടോല്‍ക്കചനെ കൃഷ്ണന്‍ ഒറ്റയ്ക്കയച്ചു. ഘടോല്‍ക്കചന്റെ മരണത്തില്‍ യുധിഷ്ഠിരനും അര്‍ജ്ജുനനുമുണ്ടായ വിഷമം പോലും ഭീമനുണ്ടായിരുന്നില്ല. പാണ്ഡവപ്പാളയത്തില്‍ ആഘോഷമായിരുന്നു. അവിടെ കയറിച്ചെന്ന്‌ അവരെ കുറ്റപ്പെടുത്തിയ ഏകലവ്യനെ യുദ്ധനീതിയെപ്പറ്റി പഠി പ്പിയ്ക്കാന്‍ കൃഷ്ണന്‍ ശ്രമിച്ചു”. മുലകൃതിയില്‍ അച്ഛന്‍ സ്മരിയ്ക്കുന്ന നിമിഷം മുന്നിലെത്താമെന്നു പറഞ്ഞ ഘടോൽല്‍ക്ക്ചന്‍ ഇവിടെ അധികാരമോ ഹിയും ഭാഗികമായി ക്ഷത്രിയത്വം വഹിയ്ക്കുന്നവനുമാണ്‌. കുട്ടികൊലം തൊട്ടേ കേട്ട്‌ കഥകളും പാണ്ഡവരുടെ സ്വാധീനവും അവനെ ആ പക്ഷത്തേയ്ക്കു മാറ്റി ഘടോല്‍ക്ക്ചന്റെ ഈ മനോഭാവവും ഏകലവ്യന്റെ വ്ൃഥയും പ്രകടമാ ക്കാനുപയോഗിച്ച സന്ദര്‍ഭ്മാണിത്‌. കൃഷ്ണനെ കുടിലബുദ്ധിയും, സ്വന്തം കാര്യ സാദ്ധ്യത്തിന്‌ വേണ്ടി എന്തു മാര്‍ഗ്ഗവും സ്വീകരിയ്ക്കുന്നവനുമായാണ്‌ ഇവിടെ 366. അതേ പുസ്തകം, പു.104. 367. അതേ പുസ്തകം, വു.111,117-119. 368. അതേ പുസ്തകം, പു.127-129. 266 അവതരിപ്പിയ്ക്കുന്നത്‌. സമ്പന്നമായ ഹസ്തിനപുരത്തിന്റെ നിയന്ത്രണം പാണ്ഡവരുടേമേല്‍ സ്വാധീനം ചെലുത്തി ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന കൃഷ്ണന്‍ ഘടോല്‍ക്കചന്‍ രാജാവാകുന്നത്‌ തടയേണ്ടതുണ്ട്‌. ഒരുബന്ധ ത്തോടും ആത്മാര്‍ത്ഥത പുലര്‍ത്താത്ത നീചനായാണ്‌ ഭീമനെ അവതരിപ്പി ചിരിയ്ക്കുന്നത്‌. അച്ഛനായ ഭീമന്റേയും, വളര്‍ത്തച്ഛനായ ഏകലവ്യന്റേയും പിതൃത്വത്തേയും, കര്‍മ്മങ്ങള്‍ക്കു ബന്ധങ്ങളേ്ഥോൊള്‍ പ്രാധാന്യം കൊടുക്കുന്ന വരേണ്യവര്‍ഗ്ഗത്തേയും, ആത്മബന്ധങ്ങള്‍ക്ക്‌ രക്തബന്ധങ്ങളേക്കാള്‍ വില കല്‍പിയ്ക്കുന്ന അധഃസ്ഥിതവര്‍ഗ്ഗത്തേയും താരതമ്യം ചെയ്യാനാണ്‌ നോവ ലിസ്റ്റ ഈ സന്ദര്‍ഭം ഉപയോഗിച്ചിരിയ്ക്കുന്നത്‌. 10) കര്‍ണ്ണന്റെ ആത്മവീര്യം കെടുത്താനാവശ്യപ്പെട്ട്‌ യുധിഷ്ഠിരന്‍ പ്രേരിപ്പിച്ചത്‌ കൊണ്ടാണ്‌ ശല്യര്‍ കൌരവപക്ഷത്തു ചേര്‍ന്നത്‌. ഇളകിയ മണ്ണി ലേയ്ക്ക്‌ രഥ്മിറക്കി നിര്‍ത്തി പുണ്ടുപോയ ചക്രങ്ങള്‍ കുതിരകള്‍ക്കുയര്‍ത്താ നാവില്ലെന്ന്‌ ശല്യര്‍ പറഞ്ഞപ്പോള്‍, ആയുധം വെച്ച കര്‍ണ്ണനെ കൃഷണന്‍ കൊല്ലിയ്ക്കുകയായിരുന്നു. കര്‍ണ്ണന്‍ മരിച്ച നിമിഷം ശല്യര്‍ അനായാസമായി കുതിരകളെക്കൊണ്ട്‌ രഥമുയര്‍ത്തിച്ച്‌ ഓടിച്ച്‌ പോവുകയും ചെയ്തു. നിക്ൃ ഷ്ടരാജ്യമായ മ്ദ്രത്തിന്റെ അധിപനെക്കൊണ്ടിതു ചെയ്യിയ്ക്കാനാകുമെന്ന്‌ കൃഷ്ണനറിയാമായിരുന്നു. നിഷ്ക്കളങ്കനായ ദുര്യോധനന്‍ ശല്യരുടെ ചതിയ റിയാന്‍ കഴിഞ്ഞില്ല. പാപബോധം കൊണ്ടായിരിക്കാം, ശല്യര്‍ പിന്നീട പൊരുതി മരിച്ചത്‌". കര്‍ണ്ണന്റെ ആത്മവീര്യം കെടുത്തണമെന്ന്‌ യുധിഷ്ഠിരന്‍ ശല്യരോ ടഭൃര്‍ത്ഥിച്ച ഇതിഹാസപരാമര്‍ശത്തെ ആധാരമാക്കിയാണ്‌ നോവലിസ്റ്റ്‌ ഈ സന്ദര്‍ഭം അവതരിപ്പിച്ചിരിയ്ക്കുന്നത്‌. പാണ്ഡവപക്ഷത്തിന്റേയും കൃഷ്ണ ന്റേയും ചതി കൂടുതല്‍ നിറം പിടിപ്പിച്ച്‌ കാണിയ്ക്കാന്‍ ഈ അവസരം ഉപ യോഗിച്ചിരിയ്ക്കുന്നു. ദുര്യോധനന്‍ വരേണ്യവര്‍ഗ്ഗസ്ഥനാണെങ്കിലും കര്‍ണ്ണന്റെ 369. അതേ പുസ്തകം, പു.132. 267 സുഹൃത്തും പാണ്ഡവശ്രതുവും ആയതിനാലാകാഠ നല്ലവനായി അവതരി പപിച്ചിരിയ്ക്കുന്നത്‌. നികൃഷ്ടരാജ്യമാണ്‌ മദ്രം എന്ന ഇതിഹാസ പരാമര്‍ശവും അനുകൂലമായി ഉപയോഗഗിച്ചിട്ടുണ്ട്‌. 1) കര്‍ണ്ണനും, ദുര്യോധനനും ചതിയില്‍ വധിയ്ക്കപ്പെട്ടപ്പോള്‍ ചാര്‍വ്വാകന്‍ താന്‍ ഹസ്തിനപുരിയില്‍ ധര്‍മ്മപുത്രരുടെ സിംഹാസനാരോഹബച്ചടങ്ങു നടക്കുമ്പോള്‍ അവിടെ കയറിച്ചെന്ന്‌ അവരുടെ അധര്‍മ്മങ്ങള്‍ വിളിച്ചു പറഞ്ഞ്‌ അവരെ നിന്ദിയ്ക്കുമെന്ന്‌ നിശ്ചയിച്ചു. ആപത്താണതെന്നറിയാമെ ങ്കിലും, പാണ്ഡവരെ ഉപ്രദവിയ്ക്കാനായി ജീവിച്ചിരിയ്ക്കണമെന്നാഗ്രഹ മുണ്ടെങ്കിലും തന്റെ സുഹൃത്തായ കര്‍ണ്ണന്റെ ആത്മാവിനു വേണ്ടി താനതു ചെയ്യുമെന്ന്‌ അയാളുറപ്പിച്ചു. വേഷപ്രച്ഛന്നനായി ഹസ്തിനപുരിയിലെത്തി യുധിഷ്ഠിരനെ നിന്ദിച്ച ചാര്‍വ്വാകന്‍ വധിയ്ക്കപ്പെട്ടു. അപ്പോഴും അയാളെ പിന്തുണയ്ക്കുന്നവര്‍ അവിടെയുണ്ടായിരുന്നു?*. മുലകൃതിയിലെ ദുര്യോധന സുഹൃത്തായ ചാര്‍വ്വാകന്‍ എന്ന അസുരന്‍ ഇവിടെ കര്‍ണ്ണന്റെ സ്നേഹിത നായ വേടനായത്‌ കര്‍ണ്ണന്‍ ഇവിടെ അധഃസ്ഥിതവര്‍ഗ്ഗത്തിന്റെ പ്രതിനിധിയാ യതിനാലാകണം. രാജസഭയില്‍ ചാര്‍വ്വാകനെ അനുകുലിയ്ക്കുന്നവരുണ്ടാ യിരുന്നുവെന്ന്‌ ചേര്‍ത്തത്‌ അപ്പോഴും പാണ്ഡവ പക്ഷത്തിനെതിരായി കൌരവ പക്ഷത്തെ ഇഷ്ടപ്പെടുന്നവരുണ്ടായിരുന്നുവെന്ന്‌ കാണിയ്ക്കാനാകണമല്ലോ. 12) വേടന്മാര്‍ പ്രതികാരത്തിനൊരുങ്ങി. ഹസ്തിനപുരം കൊള്ളയടിച്ചു കിട്ടിയ ധനം ശുദ്രര്‍ക്കും ചണ്ഡാലര്‍ക്കും കൊടുത്തു. മേല്‍ജാതികളില്‍ കുട്ടികള്‍ക്ക്‌ ജന്മം നല്‍കി. ധനം കണ്ട്‌ ഉദ്യോഗസ്ഥര്‍ കണ്ണടച്ചു. അന്തഃപുര ങ്ങളില്‍ സ്ത്രീകളുടെ കൂട്ടായി വേടര്‍ ചെന്നു. കൊള്ളയും ആക്രമണവു മൊക്കെ പിശാചുക്കളുടെ പ്രവൃത്തിയാണെന്ന്‌ ബ്രാഹ്മണര്‍ പറഞ്ഞു. 268 വൃദ്ധരായ പാണ്ഡവര്‍ ഭയന്നു. ബലരാമന്‍ മുഴുക്കുടിയനായി മാറിയിരിയ്ക്കു ന്നു. കൃഷ്ണന്‍ അവശനാണ്‌. കൃഷ്ണന്‍ ഗോമ്ത്മത്തില്‍ ചെയ്തത്‌ രൈവത്ക ത്തില്‍ താന്‍ ചെയ്യാന്‍ ഏകലവ്യന്‍ തീര്‍ച്ചയാക്കി. പര്‍വ്വതങ്ങളുടെ നടുവില്‍ തടവിലെന്നപോലെ നില്‍ക്കുന്ന നദി കാലവര്‍ഷത്തില്‍ നിറയുമ്പോള്‍ പ്രളയ മുണ്ടാകും, ദ്ധാരകയൊഴുകും, അഗ്നിനാശത്തിനു പ്രതികാരം പ്രളയം കൊണ്ട്‌ - അതാണ്‌ ഏകലവ്യന്‍ ചെയ്തത്‌”. മലമുകളില്‍ യുധിഷ്ഠിരന്റേയും ചെരി വില്‍ അനുജന്മാരുടേയും ദ്രൌാപദിയുടേയും അഴുകിയ ജഡങ്ങള്‍ കാണ പ്പെട്ടു. യുധിഷ്ഠിരന്റെ മോഹം നിറഞ്ഞ കണ്ണുകളുടച്ചതും ഭീമന്റെ അഴുകിയ ജഡം സംസ്ക്കരിച്ചതും ഏകലവ്യനാണ്‌””. മഹര്‍ഷിമാരുടെ ശാപം കൊണ്ട്‌ യാദവവംശത്തിനും ദ്വാരകയ്ക്കുമുണ്ടായ നാശം ഇവിടെ ഏകലവ്യന്റെ പ്രതികാരമായിരിയ്ക്കുകയാണ്‌. ചതിയനായ കൃഷ്ണന്‍ പണ്ട്‌ ജരാസന്ധ നോട്‌ ചെയ്ത ചതി അതേ പ്രകാരം തന്നെ ഏകലവ്യന്‍ തിരിച്ചു ചെയ്തു. അത്യാചാരം സഹിയ്ക്കാനാകാതെ വന്നപ്പോള്‍ അധഃസ്ഥിതവര്‍ഗ്ഗം ഉയര്‍ന്ന വര്‍ഗ്ഗത്തോട പ്രതികരിച്ച രീതി - അമിത ചൂഷണവും ദ്രോഹവും ചെയ്യുന്ന മനുഷ്യനോട്‌ പ്രകൃതി ചെയ്യുന്ന പ്രതികാരം തന്നെയാണ്‌ ഇവിടെ നോവ ലിസ്റ്റ്‌ ആവിഷ്ക്കരിച്ചിരിയ്ക്കുന്നത്‌. ഹസ്തിനപുരത്ത്‌ വേടരുണ്ടാക്കിയ നാശവും വരേണ്യവര്‍ഗ്ഗത്തോടുള്ള കലാപം തന്നെയാണ്‌. അന്നുവരെ നാട്ടാര്‍ അവരോട്‌ ചെയ്ത ക്രുരതകള്‍ തന്നെയാണ്‌ അവര്‍ തിരിച്ചു ചെയ്തത്‌. വര്‍ഗ്ഗീയത സൃഷ്ടിയ്ക്കുന്ന പ്രതികാരമാണ്‌ ഇവിടെ നോവലിസ്റ്റ്‌ ഉദ്ദേശിയ്ക്കു ന്നത്‌. മഹാപ്രസ്ഥാനത്തിനൊരുങ്ങി സ്വര്‍ഗ്ഗത്തിലെത്തിച്ചേര്‍ന്ന പാണ്ഡവര്‍ ഇവിടെ മലമുകളില്‍ മരിച്ചുകിടക്കുകയാണ്‌. സാധാരണ മനുഷ്യരെപ്പോലെ, യുധിഷ്ഠിരന്റെ കണ്ണുകളില്‍ അപ്പോഴും തെളിയുന്നത്‌ മോഹമാണ്‌. 371. അതേ പുസ്തകം, പു.139. 372. അതേ പുസ്തകം, പു.10. 269 ഏകലവ്യന്‍ ആ കണ്ണുകളടച്ചു. ഉന്നതന്റെ അധികാരമോഹത്തിന്‌ തടയിട്ടത്‌ അധഃസ്ഥിതരാണല്ലോ - സമൂഹത്തില്‍ ഒരു ഘട്ടത്തിലുണ്ടായ ആ മാറ്റമാണ്‌ ഇവിടെ സുചിതമാകുന്നത്‌. ഭീമന്റെ - തനിയ്ക്കേറ്റവും വലിയ നഷ്ടങ്ങളുണ്ടാ ASLAN ജഡം സംസ്ക്കരിച്ചതും ഏക്ലവ്യന്‍ തന്നെ. കാടിന്റെ പുത്രന്റെ, അധികാരമോഹവും, പ്രതികാരവും, അഹങ്കാരവുമില്ലാത്ത ആത്മബന്ധ ങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന നീചകുല്ജാതന്റെ ഹൃദയവിശാലത വൃക്ത മാക്കാനാകണമല്ലോ ഈ പരാമര്‍ശം. മറ്റു ജഡങ്ങള്‍ സംസ്ക്കരിച്ച കാര്യം പറയുന്നില്ല. ഏകലവ്യനും കര്‍ണ്ണനും തമ്മിലുള്ള ബന്ധം ദ്രോണാചാര്യര്‍ ശിഷ്യനായി സ്വീകരിയ്ക്കാനാവില്ലെന്ന്‌ പറഞ്ഞ്‌ ഏകലവ്യനെ കയ്യൊഴിഞ്ഞപ്പോള്‍ അവന്റെ കഴിയും മോഹവും അവഗണി യ്ക്കപ്പെട്ടതിലുള്ള ദുഃഖവും കണ്ട്‌ കര്‍ണ്ണന്‍ അവനെ പഠിപ്പിയിക്കാമെന്നേറ്റു. ഇതെല്ലാം തന്റേയും അനുഭവങ്ങളായിരുന്നതുകൊണ്ടാണ്‌ കര്‍ണ്ണന്‍ ഇങ്ങനെ ചെയ്തത്‌”. അസ്ത്രനിര്‍മ്മാണവും, അസ്ത്രാഭ്യാസവും മാത്രമല്ല, വേദങ്ങ ളുടെ അന്തഃസാരം കൂടി കര്‍ണ്ണന്‍ ഏകലവ്യനെ പഠിപ്പിച്ചു. തന്നെപ്പോലെ ട്ടണബദ്ധനല്ല ഏകലവ്യന്‍ എന്നത്‌ കര്‍ണ്ണന്‍ ഒരു ഭാഗ്യമായി കണക്കാക്കി, അതുകൊണ്ട്‌ ഗുരുബന്ധത്തിന്റെ പേരിലുള്ള അടിമത്തം പോലും ഏകലവ്യനു വേണ്ടെന്നു കര്‍ണ്ണന്‍ പറഞ്ഞു. ചാതുര്‍വര്‍ണ്ണ്യത്തെക്കുറിച്ച പഠിപ്പിച്ചത്‌ ആദരിയ്ക്കാനല്ല, അനാദരിയ്ക്കാനാണെന്നോര്‍മ്മിപ്പിച്ചു””. ഏകലവ്യന്‍ പാമ്പിന്‍വിഷം നിറച്ച്‌ പ്രയോഗിയ്ക്കാവുന്ന ഒരസ്ത്രം നിര്‍മ്മിച്ചു കര്‍ണ്ണനു കൊടുത്തു. കര്‍ണ്ണനതിന്‌ പിശിതോപധാസ്ത്രം എന്നു പേരു നല്‍കി. അത്‌ ചതിപ്രയോഗമായതിനാല്‍ അതുപയോഗിയ്ക്കരുത്‌, ആര്‍ക്കും കൊടുക്കരുത്‌, നിര്‍ണ്ണായകഘട്ടത്തില്‍ ചതിപ്രയോഗം നടത്തുന്ന 373. GOO alhTVMdko, o}.29. 374. അതേ പുസ്തകം, പു.30,31,38,45. 270 ശത്രുവിന്റെ മേല്‍ മാത്രം പ്രയോഗിയ്ക്കാന്‍ സുക്ഷിച്ചുവെയ്ക്കാം എന്നുപദേശിച്ച്‌ തിരിച്ചുകൊടുത്തു”. അസ്ര്ത്രപപയോഗവൈദഗ്ദ്യം കൊണ്ട്‌ പാണ്ഡവരെ ലജ്ജിപ്പിയ്ക്കുകയും ദ്രോണാചാര്യരെ അത്ഭുതപ്പെടുത്തുകയും ചെയ്യണമെന്നും ഗുരു ദ്രോണ രാണെന്നു പറയണമെന്നും കര്‍ണ്ണന്‍ ഏകലവ്യനെ ഉപദേശിച്ചു. ദ്രോണര്‍ ഗുരുദക്ഷിണ പോദിയ്ക്കുമെന്നും, പാണ്ഡവരാല്‍ കഴിയാത്ത ദക്ഷിണ കൊടു ക്കാമെന്നേല്‍ക്കണമെന്നും നിര്‍ദ്ദേശിച്ചു. ആയുധം കൊണ്ടുതന്നെയാണ്‌ ചിത്രസേനന്റെ ഭടന്മാരെ കൊന്നതെന്ന്‌ അവരറിയട്ടെ. ഏകലവ്യന്‍ അതു പോലെ ചെയ്തു. പക്ഷേ ദ്രോണര്‍ ചതിപ്രയാഗത്തിലൂടെ ഗുരുദക്ഷിണയായി ഏകലവ്യന്റെ വലംകൈയിലെ പെരുവിരലാണെടുത്തത്‌. ദുഃഖവും ദേഷ്യവും സഹിയ്ക്കാനാകാതെ കര്‍ണ്ണന്‍ ഏകലവ്യനെ ശകാരിച്ചു”. വളരെ കാലത്തിനു ശേഷമാണ്‌ വീണ്ടും കര്‍ണ്ണനും ഏക്ഷവ്യനും കാണു ന്നത്‌. കണ്ടപ്പോള്‍ കര്‍ണ്ണന്‍ താന്‍ ശകാരിച്ചതോര്‍ത്ത്‌ ദുഃഖിച്ചു. ചാര്‍വ്വാകന്റെ വാക്കനുസരിച്ച്‌ കുരുക്ഷ്യേതയുദ്ധത്തില്‍ പങ്കുകെള്ളാനെത്തിയ ഏക്ലവ്യനെ കാടിന്റെ രക്ഷയാണ്‌ അവന്റെ കര്‍ത്തവ്യമെന്നോര്‍മ്മിപ്പിച്ച തിരിച്ചയച്ചു”. ഘടോല്‍ക്ക്ചന്റെ ജഡത്തിന്രികെ വെച്ചഏക്ഷഡ്യനും കര്‍ണ്ണനും തമ്മില്‍ വീണ്ടും കണ്ടു. കുജ്യുളളവര്‍ക്കു വേണ്ടി പിന്തിരിയാതെ നിന്ന ഘടോല്‍ക്ക്ചനെ തനിയ്ക്കു കൊല്ലേണ്ടി വന്നുവെന്ന്‌ കര്‍ണ്ണന്‍ ദുഃഖിച്ചു. അനുജന്മാരുടെ കൈ കൊണ്ടല്ലാതെ, ഘടോല്‍ക്കചന്റെ കൈകൊണ്ട്‌ തനിയ്ക്ക്‌ മരിയിക്കാമായിരു ന്നു. ആ വിഷാസ്ത്രം അവന്‍ കൊടുക്കാമായിരുന്നില്ലേ എന്ന്‌ കര്‍ണ്ണന്‍ ഏക ലവ്യനോട ചോദിച്ചു. കര്‍ണ്ണവധത്തിനാണെന്നറിഞ്ഞപ്പോള്‍ ഏകലവ്യന്‍ ആ അസ്ത്രം കൊടുക്കാന്‍ വിസമ്മതിച്ചതായിരുന്നു. ഹൃദയബന്ധങ്ങള്‍ക്കും, 375. അതേ പുസ്തകം, പു.ട2. 376. അതേ പുസ്തകം, പു.65,76,77. 377. അതേ പുസ്തകം, പു.108,109. 271 മനഃശാന്തിയ്ക്കുമിടമുള്ള ഒരു കാട്ടാളന്റെ ജന്മം അടുത്ത ജന്മത്തിലെങ്കിലും തനിയ്ക്കു കിട്ടണമെന്ന്‌ കര്‍ണ്ണന്‍ ആഗ്രഹിച്ചു. പുത്രനൊത്തവണ്ണം ഘടോല്‍ക്ക ചന്റെ മൃതദേഹം സംസ്‌ക്കരിയ്ക്കാന്‍ ഏകലവ്യനോട്‌ അനുവാദം ചോദിച്ചു”. അധഃസ്ഥിതവര്‍ഗ്ഗത്തിന്റെ കഥ പറയുന്നതുകൊണ്ടാകാഠ വ്യാധന്റെ കൂട്ടായി സൂതനെത്തന്നെ നോവലിസ്റ്റ്‌ തെരഞ്ഞെടുത്തത്‌. ചില സന്ദര്‍ഭങ്ങ ളില്‍ മനസ്സുകള്‍ക്കുണ്ടാകുന്ന സാത്മ്യം ഈ കഥാപാഠരതങ്ങ്ളില്‍ അദ്ദേഹത്തിന്‌ കാണാനായി. ആ സാത്മ്യം, അസ്ര്രര്പയോഗവൈദഗ്ദ്ധ്യവും പഠിപ്പിയ്ക്കാ നുള്ള താല്പര്യവുമുണ്ടായിട്ടും നിശേധിയ്ക്കപ്പെടുകയും അപമാനിയ്ക്കപ്പെ ടുകയും ചെയ്ത ആ അവസ്ഥ - അതാണിരുവരേയും തമ്മിലടുപ്പിച്ചത്‌. കര്‍ണ്ണന്‌ തന്റെ ഉള്ളിലുള്ള ധാര്‍മ്മികരോഷവും, വിചാരധാരയും പകര്‍ന്നു കൊടുക്കാനൊരു മനസ്സും ലഭിച്ചു. ഇങ്ങനെ ചേര്‍ന്നു വരാവുന്ന രണ്ട്‌ ഇതിഹാസപാത്രങ്ങള്‍ കര്‍ണ്ണനും ഏക്ലവ്യനുമാണ്‌. അതുകൊണ്ടായിരിക്കാം തന്റെ രചനാലക്ഷ്യത്തിനായി നോവലിസ്റ്റ്‌ ഈ ഗുരുശിഷ്യബന്ധം നിബന്ധിച്ചത്‌. ഗുരുദക്ഷിണയോ, കടപ്പാടോ സ്വീകരിയ്ക്കായ്ക, ഗന്ധവതി യില്‍ താല്‍പര്യമില്ലായ്ക, ചതിപ്രയോഗങ്ങളോടുള്ള വൈമുഖ്യം, ഹൃദയ ബന്ധങ്ങള്‍ക്കു കൊടുക്കുന്ന സ്ഥാനം - ഇതൊക്കെ അധഃസ്ഥിതന്റെ ഗുണ ങ്ങളായികണ്ട്‌ കര്‍ണ്ണനെന്ന തന്റെ കഥാപാത്രത്തിനദ്ദേഹം നല്‍കി. അതു കൊണ്ടാണല്ലോ ഏകലവ്യന്റെ സാന്നിദ്ധ്യം ഗുണകരമാണെന്നറിഞ്ഞിട്ടും യുദ്ധത്തില്‍ പങ്കെടുക്കാനാകാതെ കുലരക്ഷ നിര്‍വ്വഹിച്ചാല്‍ മതിയെന്നുപദേശിച്ച്‌ കര്‍ണ്ണനവനെ തിരിച്ചയച്ചത്‌”. 378. അതേ പുസ്തകം, പു.130,131. 379. അതേ പുസ്തകം, പു.109,110. 272 ഏകലവ്യനും ഗന്ധവതിയും തമ്മിലുള്ള ബന്ധം ഏകലവ്യന്റെ അച്ഛനമ്മമാരും, ഗന്ധവതിയുടെ അച്ഛനും മാക്കാന്റെ ആക്രമണത്തില്‍ മരിച്ചവരാണ്‌. അനാഥരായ അവര്‍ കുട്ടിക്കാലം മുതല്‍ക്കേ ഒരുമിച്ചു വളര്‍ന്നവരാണ്‌. ഗന്ധവതിയോടുള്ള സ്നേഹമാണ്‌ പല സന്ദര്‍ഭ ങ്ങളിലും ഏകലവ്യന്‍ കരുത്തേകുന്നത്‌. അവരുടെ നിഷ്കളങ്കമായ പ്രണയം വിവാഹബന്ധത്തിലെത്തുമായിരുന്നു, ചിത്രസേനന്‍ ഗന്ധവതിയെ ബലാല്‍ക്കാരം ചെയ്ത്‌ കൊന്നില്ലായിരുന്നുവെങ്കില്‍”**. ഏകലവ്യന്‌ നാട്ടാ രോടുള്ള പകയ്ക്ക്‌ ആഴം കുട്ടിയത്‌ ഗന്ധവതിയുടെ മരണമാണ്‌. അതി നായി സൃഷ്ടിക്കപ്പെട്ട കഥാപാത്രമാണ്‌ ഗന്ധവതി. ഏകലവ്യനും ഹിഡിംബിയും തമ്മിലുള്ള ബന്ധം ചാര്‍വ്വാകനില്‍ നിന്നാണ്‌ പാണ്ഡവര്‍ ചതിച്ചുപേക്ഷിച്ച പെണ്ണിനെപറ്റി ഏകലവ്യന്‍ കേട്ടത്‌. യാദൃച്ഛികമായി അവളെ ഏകലവ്യന്‍ കണ്ടുമുട്ടി, അഭയം നല്‍കി. കത്തുന്ന ഖാണ്ഡവവനത്തില്‍ നിന്ന്‌ ഗര്‍ഭിണിയായ അവളെ രക്ഷിയ്ക്കുന്നതും, അവളുടെ കുഞ്ഞിനെ കൈകളിലേറ്റുവാങ്ങി ഹൃദയത്തി ലേറ്റി വളര്‍ത്തിയതും ഏകലവ്യനാണ്‌. ഗന്ധവതിയുമായി തോന്നിയ രൂപ സാമ്യം ഒരിയ്ക്കല്‍ അവരെ ദാമ്പത്യബന്ധത്തിലേയ്ക്കു തന്നെ എത്തിച്ചു. ഘടോല്‍ക്കചന്‌ കുട്ടിക്കാലം മുതല്‍ക്കേ ഹിഡിംബി ഭീമനെപ്പറ്റി പറഞ്ഞുകൊടുത്തത്‌ ഏകലവ്യന്‍ തടഞ്ഞില്ല. ഒരിയ്ക്കല്‍ തന്റെ പിതൃത്വത്തെ പറ്റി കേട്ട്‌ ചോദ്യവുമായെത്തിയ അവന ഏകലവ്യന്‍ ശരിയായ കഥ പറഞ്ഞുകൊടുത്തു. അന്നു മുതല്‍ക്കയാള്‍ വളര്‍ത്തച്ചനായി. ഹിഡിംബി ഭീമനെപ്പറ്റി താല്പര്യത്തോടെ സംസാരിയ്ക്കുന്നതും, ഘടോല്‍ക്കചന്‍ പാണ്ഡവരെ സന്ദര്‍ശിയ്ക്കുന്നതും ഏകലവ്യന്‍ വിലക്കിയില്ല. 380. അതേ പുസ്തകം, പു.13,21,26,29,83. 381. അതേ പുസ്തകം, പു.36,92. 273 ഹിഡിംബിയുടെമനസ്സില്‍ അപ്പോഴും ഭീമനുണ്ടായിരുന്നു”**. തന്റെ ആഗ്രഹ ത്തിനെതിരായി ഘടോല്‍ക്ക്ചന്‍ കുരുക്ഷ്രേതയുദ്ധത്തില്‍ പങ്കെടുത്തപ്പോഴും, കര്‍ണ്ണവധത്തിനായി പിശിതോപധാസ്ത്രം വേണമെന്ന്‌ പറഞ്ഞപ്പോഴും ഏകലവ്യന്‍ കൊടുത്തില്ല. അന്നാദൃമായാണ്‌ ഹിഡിംബി ഏകലവ്യനോട്‌ നീരസം കാണിച്ചത്‌. അന്നോളം താന്‍ രഹസ്യമാക്കി വെച്ച തന്റെ ഭൂതകാലം ഏകലവ്യന്‍ പറഞ്ഞപ്പോള്‍ ഹിഡിംബി തന്റെ മകനെ തനിയ്ക്ക്‌ തിരിച്ചു തരാന്‍ പറഞ്ഞ്‌ കരഞ്ഞു. പടക്കളത്തില്‍ ഘടോല്‍ക്കചന്റെ മൃതദേഹം കണ്ട്‌ പാണ്ഡവപ്പാളയ ത്തിലേയ്ക്ക്‌ ചെന്നു കയറിയ ഏകലവ്യന്‍ അവരെ കുറ്റം പറയുകയും, ശകാ രിയ്ക്കുകയും ചെയ്തു. താന്‍ ഹിഡിംബിയോട്‌ മകന്റെ മരണമോര്‍ത്ത്‌ വിലപിയ്ക്കുന്ന ഭീമനെപ്പറ്റി പറയാം, അവളതു കേട്ട ആശ്ചസിയ്ക്കും, ശപി യ്ക്കുന്നതിനു പകരം ഹസ്തിനപുരസിംഹാസനത്തില്‍ ഭീമനിരിയ്ക്കുന്നത്‌ സ്വപ്നം കാണും എന്നുകൂടി കൂട്ടിച്ചേര്‍ത്തു”**. ഹിഡിംബിയ്ക്ക്‌ ഭീമനോ ടുള്ള സ്നേഹം മനസ്സിലാക്കിയവനാണ്‌ ഏകലവ്യന്‍. അവള്‍ക്ക്‌ കൊടുക്കാ വുന്നത്ര ആശ്വാസം കൊടുക്കണം എന്ന താലപര്യവും ഈ വാക്കുകളില്‍ കാണുന്നു. അവസാനം വേടന്‍ കാട നശിപ്പിച്ചപ്പോള്‍, വൃദ്ധനും അവശനുമായ ഏകലവ്യനെ താങ്ങി അഭയസ്ഥാനം തേടി നടക്കുന്നത്‌ ഹിഡിംബിയാണ്‌. ഹിഡിംബിയുടെ മടിയില്‍ കിടന്നാണ്‌ ഏകലവ്യന്‍ മരിയ്ക്കുന്നതുഠ. അധുഃസ്ഥിതരും നിഷ്‌കാസിതരുമാണ്‌ ഏകലവ്യനും ഹിഡിംബിയും. പ്രണയത്തിന്റേയും നഷ്ടത്തിന്റേയും ദുഃഖം പേറുന്നവര്‍. പ്രണയത്തിന്റേയോ, പ്രതീക്ഷയുടേയോ ബന്ധനങ്ങളില്ലാതെ നിസ്വാര്‍ത്ഥമായി സ്നേഹിച്ചവര്‍. 382. അതേ പുസ്തകം, പു.99-101, 114. 383. അതേ പുസ്തകം, വു.119,122-124. 384. അതേ പുസ്തകം,പു.128-130. 385. അതേ പുസ്തകം, പു.7-9, 140. 274 ഇരുവര്‍ക്കും വേറെ കാമുകിയും കാമുകനുമുണ്ട്‌. അതേ സമയം ഘടോല്‍ക്കചചന്റെ മാതാപിതാക്കളാകുന്നതിവരാണ്‌. ഈ വിചിത്രമായ സ്നേഹബന്ധവും ആഗ്രഹങ്ങളില്ലാത്ത, വെട്ടിപ്പിടിയ്ക്കാനും പിടിച്ചുപറി യ്ക്കാനും ശ്രമിയ്ക്കാത്ത സാധാരണ മനുഷ്യന്റെ ശാശ്വതസ്നേഹത്തിന്‌ ഉദാഹരണമായി സുൃഷ്ടിയ്ക്കപ്പെട്ടതാണ്‌. ഏകലവ്യന്റെ വീരത്വം, ത്യാഗം, ഗുരുഭക്തി തുടങ്ങിയ ഗുണങ്ങള്‍ സുൂചിപ്പിയ്ക്കാനും ഈ സന്ദര്‍ഭങ്ങള്‍ സഹായകമാകുന്നു. ഏകലവ്യനും ഘടോല്‍ക്കചനും തമ്മിലുള്ള ബന്ധം ഗര്‍ഭിണിയായ ഹിഡിംബിയ്ക്ക്‌ അഭയം നല്‍കുന്നതും ഖാണ്ഡവ വനത്തിലെ തീയില്‍ നിന്നും അവളെ രക്ഷിച്ചതും സഹായിക്കാനാരുമില്ലാത്ത സന്ദര്‍ഭത്തില്‍ പ്രസവവേദനകൊണ്ടു പുളയുന്ന അവളുടെ വയറ്റില്‍ നിന്നും കുഞ്ഞിനെ പുറത്തേയ്ക്കെടുത്തതും ഏകലവ്യനാണ്‌. അന്നു മുതല്‍ക്കാ കുഞ്ഞിന്റെ പിതൃത്വം അയാളേറ്റെടുത്തു. ഗന്ധവതിയുടെ വേര്‍പാടു പോലുംകുറപച്ചൊന്നടങ്ങിയത്‌ കുഞ്ഞിന്റെ കളിചിരികള്‍ കണ്ടാണ്‌. അവന കഥ കള്‍ പറഞ്ഞു കൊടുത്തതും പിതൃവാത്സല്യം നല്‍കിയതും അസ്ത്രാഭ്യാസ ത്തില്‍ നിപുണനാക്കിയതും ഏക്ലവ്യനാണ്‌”*. പക്ഷേ ഒരിയ്ക്കല്‍ യാദൃച്ഛിക മായി കണ്ട ചില വേടന്‍മാരില്‍ നിന്നും ഘടോല്‍ക്ക്ചന്‍ തന്റെ അച്ഛന്‍ മറ്റൊ രാളാണെന്നറിഞ്ഞു. അതാരെന്നറിയാന്‍ ശാഠ്യം പിടിച്ച അവന്‍ ഏകലവ്യന്‍ തന്നെയാണ്‌ ആ കഥ പറഞ്ഞു കൊടുത്തത്‌. അന്നുതൊട്ടയാള്‍ വളര്‍ത്തച്ഛ നായി. ആ ഹൃദയവ്ൃഥ അയാള്‍ പുറത്തുകാണിച്ചില്ല്‌*'. ഘടോല്‍ക്കചനോ ടുള്ള സ്നേഹം കുറയാതിരിയ്ക്കാന്‍ മറ്റൊരു കുഞ്ഞുണ്ടാകരുതെന്നുറപ്പി ചുതുഠ ഏക്ലവ്യനായിരുന്നു”**. ഭീമനെ അവന്‍ നേരിട്ടു കാണുന്നുണ്ടെന്നും, 386. അതേ പുസ്തകം, പു.86-93. 387. അതേ പുസ്തകം,പു.99,100. 388. അതേ പുസ്തകം, പു.102. 275 പതുക്കെ പതുക്കെ അവന്റെ മനസ്സിനെ പാണ്ഡവര്‍ സ്വാധീനിയ്ക്കുന്നു ണ്ടെന്നും അറിഞ്ഞപ്പോള്‍ വ്യാകുലത തോന്നിയ സ്വന്തം മനസ്സിനെ സ്വാര്‍ത്ഥ തയരുതെന്ന്‌ പറഞ്ഞ്‌ ഏകലവ്യന്‍ ശാസിച്ചു”. അവന്‍ ഏകമാലിയെ ഏകലവ്യനും ഹിഡിംബിയുമറിയാതെ ഭാര്യയാക്കി കൊണ്ടുവന്നപ്പോള്‍ അയാള്‍ യാതൊരു ദേഷ്യവും കാണിച്ചില്ല”. പക്ഷേ ആളറിയാതെ പോരാടി തോലല്‍്പിച്ചതിന്റെ പ്രായശ്ചിത്തമായി ഇളയച്ചനാണല്ലോ എന്നു കരുതി പിശിതോപധാസ്ത്രം അര്‍ജ്ജുനനു കൊടുത്തപ്പോള്‍ ഏകലവ്യനും സഹിയ്ക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും ഏകമാലിയുടേയും ഹിഡിംബിയുടേയും കണ്ണീരിനു മുന്നില്‍ ക്ഷമിയ്ക്കേണ്ടിവന്നു*. പാണ്ഡവകൌഈരവയുദ്ധത്തില്‍ പാണ്ഡവര്‍ക്കെതിരായി പോരാടാന്‍ വേടന്മാരുടെ സഹായമാവശ്യപ്പെട്ട്‌ ചാര്‍വ്വാകനെത്തിയപ്പോള്‍ ഏകലവ്യന്‍ സന്തോഷപൂര്‍വ്വം സമ്മതിച്ചു”. പ്രതികാരത്തിന്റെ അവസരം മുന്നിലെത്തിയ ആവേശത്തോടെ പല പല ആയുധങ്ങള്‍ നിര്‍മ്മിച്ചു. ഹിഡുംബിയോടും ഘടോല്‍ക്കചനോടും സമയമാകുമ്പോള്‍ പറയാമെന്നു കരുതി - അല്ലെങ്കില്‍ പാണ്ഡവര്‍ ഘടോൽല്‍ക്കചന്റെ മനസ്സ്‌ അസ്വസ്ഥമാക്കും എന്നോര്‍ത്ത്‌. അപ്പോള്‍ ഹിഡിംബിയ്ക്കും മകനും താന്‍ ഭീമനെ കൊല്ലി ല്ലെന്ന്‌ വാക്കു കൊടുക്കാമെന്നും കരുതി“. പക്ഷേ കര്‍ണ്ണന്‍ വിലക്കിയപ്പോൾ ഏകലവ്യന്‍ പിന്മാറി*. അപ്പോഴാണ്‌ ഭീമന്‍ ആളെവിട്ടു വിളിപ്പിച്ചുവെന്നും, ഘടോല്‍ക്കചനു യുദ്ധത്തിനു പോകാന്‍ താലപര്യമുണ്ടെന്നും പറഞ്ഞ്‌ ഹിഡിംബി അപേക്ഷാഭാവത്തില്‍ മുന്നില്‍ വന്നത്‌. താന്‍ പരാജ്യപ്പെട്ടുവെന്ന്‌ ഏക്ലവ്യനു തോന്നി. തന്റെ സ്വപനങ്ങളും, താന്‍ പ്രതീക്ഷിച്ച തണലുമൊക്കെ 389. അതേ പുസ്തകം, പു.102. 390. അതേ പുസ്തകം, പു.102. 391. അതേ പുസ്തകം, പു.102,103. 392. അതേ പുസ്തകം, പു.105. 393. അതേ പുസ്തകം, പു.105. 394. അതേ പുസ്തകം, പു.109,110. 276 നഷ്ടപ്പെട്ടുവെന്നയാള്‍ക്ക്‌ മനസ്സിലായി”. ഏകലവ്യന്‍ സമ്മതിയ്ക്കാനായില്ലു. ഞാനാരാണ്‌ എന്നൊരു ചോദ്യം അയാളുയര്‍ത്തി. മറുപടി പറയാന്‍ കഴിയാതെ ഹിഡിഠബി കരഞ്ഞു. അവള്‍ പറഞ്ഞാലും ഘടോല്‍ക്ക്ചന്‍ അനുസരിയ്ക്കില്ല്‌*. ഏക്ഷവ്യന്റെ വാക്കുകളേയും ശാസനയേയും അവന്‍ ധിക്കരിച്ചു. താന്‍ പാതി വേടനാണെങ്കില്‍ പാതി ക്ഷത്രിയനുമാണെന്ന്‌ അവന്‍ പറഞ്ഞപ്പോള്‍ ഏകലവ്യനൊന്നും മറുപടി പറയാനായില്ല. പാണ്ഡവയോദ്ധാക്കള്‍ ഘടോല്‍ക്കചനെ കൊണ്ടുപോകാ നെത്തിയപ്പോള്‍ ഏക്ലവ്യന്‍ അവരോട കയര്‍ത്തു. ഘടോല്‍ക്കചന്‍ വളര്‍ത്ത ച്നോട്‌ ശബ്ദമുയര്‍ത്തി സംസാരിച്ചു. ഗുരുദക്ഷിണയായി പെരുവിരല്‍ മുറിച്ചുകൊടുത്ത വിഡ്ഡിത്തം താന്‍ കാണിയ്ക്കില്ലെന്നും, നേട്ടങ്ങള്‍ തന്നെ യാണ്‌ തന്റെ ലക്ഷ്യമെന്നും അവന്‍ പറഞ്ഞപ്പോള്‍ ഇനി സംസാരിച്ചിട്ടു കാര്യ മില്ലെന്ന്‌ അയാള്‍ക്ക്‌ മനസ്സിലായി. അതുകൊണ്ടയാള്‍ ദൂതനോട്‌ മൂത്ത പാണ്ഡവസന്തതിയായ ഘടോല്‍ക്കചനായിരിയ്ക്കണം അടുത്ത രാജ്യാവ കാശി എന്നാവശ്യപ്പെട്ടു. അയാള്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല. പക്ഷേ ഘടോല്‍ക്കചന്‍ വളരെ ലാഘവത്തോടെതന്നെ അതില്‍ പറയാനൊന്നുമില്ല, താന്‍ തന്നെയാണവകാശിയെന്നുറപ്പിച്ചു പറഞ്ഞുകൊണ്ട്‌ വേടരേയും കൂട്ടി ദൂതരോടൊപ്പം പോയി. ഘടോല്‍ക്ക്ചന്റെ ഉള്ളില്‍ രാജ്യമോഹമുണ്ടായിരു ന്നുവെന്ന അറിവ ഏക്ലവ്യനെ ഭീതനാക്കി?*. തന്നെ തോലപിയ്ക്കാന്‍ വേണ്ടി താന്‍ പറഞ്ഞതവനേറ്റു പറ്ഞ്ഞതാകും എന്ന്‌ ആശ്ചസിയിക്കാന്‍ ശ്രമിച്ചു. ഒരു വേടന്‍ ഘടോൽക്കചന്റെ വിജയങ്ങളെക്കുറിച്ചും, അവന്റെ ഒരാവ ശ്യത്തെപ്പറ്റിയും പറയാനെത്തി. അവന്‍ കര്‍ണ്ണനോടേറ്റുമുട്ടേണ്ടി വരുമെന്ന്‌ കൃഷ്ണന്‍ പറഞ്ഞു. കര്‍ണ്ണനെ ജയിയ്ക്കാന്‍ പിശിതോപധാസ്ത്രം ഉണ്ടാക്കി 395. അതേ പുസ്തകം, പു... 396. അതേ പുസ്തകം, പു.113,114. 397. അതേ പുസ്തകം, പു.115-120. 398. അതേ പുസ്തകം, പു.120. 277 ക്കൊടുക്കണമെന്നായിരുന്നു ഘടോല്‍ക്കചന്റെ ആവശ്യം. ഏകലവ്യനത്‌ നിഷേധിച്ചു. ദേഷ്യവും പരാതിയും കരച്ചിലുമായി അടുത്തുവന്ന ഹിഡിബിയോട ഏകലവ്യന്‍ താന്റതയും കാലം പറയാതിരുന്ന തന്റെ പഴയകാല കഥകള്‍ - കര്‍ണ്ണന്റേയും, ഗന്ധവതിയുടേയും കഥകള്‍ - പറഞ്ഞു. തനിയ്ക്കു തന്റെ മകനെ തിരിച്ചു തരണമെന്ന്‌ എല്ലാം മനസ്സിലാക്കിയ ഹിഡിംബി കരഞ്ഞു. പടക്കളത്തിലേയ്ക്കു കുതിച്ചെത്തിയ ഏകലവ്യന്‍ കണ്ടത്‌ ഘടോല്‍ക്കപന്റെ മൃതദേഹ്മായിരുന്നു. പാണ്ഡ്വപ്പതളുയത്തില്‍ ഉല്ലസിയ്ക്കുന്ന പാണ്ഡവരുടെ ഇടയിലേയ്ക്ക്‌ കയറിച്ചെന്ന ഏകലവ്യന്‍ അവരേയും കൃഷ്ണനേയും കുറ്റപ്പെടുത്തി, ശകാരിച്ചു. ഘടോല്‍ക്കചന്റെ ജഡം തോളിലേറ്റി കാട്ടിലേയ്ക്കു മടങ്ങി. ഇവിടേയും മുലകൃതിയില്‍ കാണാത്ത ഒരു ബന്ധമാണ്‌ നോവലിസ്റ്റ്‌ ഇണക്കിചേര്‍ത്തിരിയ്ക്കുന്നത്‌. കൊട്ടാരത്തിലെ സുഖലോലുപതയുടെ അഭാവത്തില്‍ ഭീമന്‍ മോഹം തീര്‍ക്കാനിരയായ പെണ്ണ്‌ - തന്റെ കുലത്തില്‍ പെട്ട ഒരു സ്ത്രീയുടെ നിഷ്ക്കള്ളംതയും മാനവും ചൂഷണം ചെയ്യപ്പെട്ടതാണ്‌ ഏകലവ്യനെ ചൊടിപ്പിച്ചത്‌. ഘടോല്‍ക്കചനെ നെഞ്ചോടടുക്കിപ്പിടിച്ച വളര്‍ത്തു മ്പോഴും അവന്‍ വേടനായി നാട്ടാരോട പകരം വീട്ടുമെന്ന പ്രതീക്ഷയാണ്‌ അയാള്‍ക്കുണ്ടായിരുന്നത്‌. ഘടോല്‍ക്കചന്‍ അധികാരമോഹിയായതും വളര്‍ത്തച്ചനോട്‌ നന്ദികേട കാണിച്ചതും അവന്‍ പകുതി ക്ഷത്രിയനായതു കൊണ്ടാണ്‌. ഏകലവ്യന്റെ - അധഃസ്ഥിതന്റെ - കരുണയും, ഹൃദയബന്ധവും, ക്ഷമിയ്ക്കാനുള്ള കഴിവും, ചതിയ്ക്കാനുള്ള കഴിവില്ലായ്മയും, എന്തിനുമുപ രിയായുളള സ്നേഹവും ഈ സന്ദര്‍ഭത്തിലൂടെ വ്യക്തമാക്കുന്നു - വരേണ്യ വര്‍ഗത്തിന്റെ ബന്ധവും സ്വാധീനവും ഈ ഗുണങ്ങള്ള്ല്ലൊമില്ലാതാക്കുന്നതും. 98. അതേ പുസ്തകം, പു.മ2-6. 278 ഏകമാലി ഘടോല്‍ക്ക്ചന്‍ ഏക്ലവ്യനോടും ഹിഡിംബിയോടും പറയുകപോലും ചെയ്യാതെ വേട്ടുകൊണ്ടുവന്നവളാണ്‌ ഏകമാലി. വളര്‍ത്തച്ഛന്‍ ഭര്‍ത്താവിന്റെ തെറ്റു കണ്ട്‌ നീരസം കാണിയ്ക്കുമ്പോള്‍ കരയുന്ന ഒരു പാവം പെണ്ണ്‌. ഘടോല്‍ക്കചന്റെ ശരീരം ദഹിപ്പിയ്ക്കുന്ന ചിതയിലേയ്ക്ക്‌ അവള്‍ എടുത്തുചാടി മരണം വരിച്ചു. കുലസ്ത്രീയുടെ ധര്‍മ്മങ്ങള്ൊഴുറിച്ച്‌ആ കൊച്ചു പെണ്ണിനെ പറഞ്ഞു വിശ്ചസിപ്പിച്ചിരുന്നു ഘടോല്‍ക്ക്ചനെന്നാണ്‌ ഏകലവ്യന്‍ അപ്പോള്‍ ചിന്തിച്ചത്‌”. ഒരു വേടത്തിയുടെ നിഷക്കളങ്കമായ സ്നേഹം പ്രകടമാക്കുക മാത്ര മാണ്‌ നോവലിസ്റ്റ്‌ ഈ കഥാപാതത്തിന്റേയും കഥാസന്ദര്‍ഭങ്ങളുടേയും നിബ ന്ധനത്തിലൂടെ ചെയ്തിരിയ്ക്കുന്നത്‌. സ്ര്രീകള്‍ക്ക്‌ പാരതന്ത്ര്യം വിധി യിക്കുന്ന ഉയര്‍ന്ന കുലത്തിന്റെ നിയമങ്ങളോടുള്ള ഏകലവ്യന്റെ പ്രതിഷേധം കാണിയ്ക്കാനും ഈ സന്ദര്‍ഭം പ്രയോജനപ്പെടുന്നു. ചാര്‍വ്വാകന്‍ വാരണാവതത്തില്‍ ചതിയില്‍പ്പെട്ട്‌ മരിച്ച കാട്ടാളത്തിയുടെ മകനാണി വിടെ ചാര്‍വ്വാകന്‍. അമ്മയുടേയും അനുജന്മാരുടേയും കൊല സൃഷ്ടിച്ചപചക മനസ്സില്‍ കാത്തുസൂക്ഷിച്ച വേടന്‍. പാണ്ഡവരുടെ ഓരോ ദുഷ്ചെയ്തിയും സൂക്ഷ്മമായി അന്വേഷിച്ചറിഞ്ഞു. ഹിഡിംബിയെക്കുറിച്ചും, ഖാണ്ഡവദഹ നത്തെക്കുറിച്ചും, കുരുക്ഷേത്രയുദ്ധത്തെക്കുറിച്ചും, കര്‍ണ്ണ-ദുര്യോധന വധ ത്തെക്കുറിച്ചും ഏകലവ്യനറിവുകൊടുക്കുന്നത്‌ ചാര്‍വ്വാകനാണ്‌*. ഖാണ്‍ഡ വദഹനത്തിനു പ്രേരിപ്പിച്ച ബ്രാഹ്മണനെ കൊന്നു". പാണ്ഡവരെ എക്കാ ലത്തും ഉപ്പദവിച്ചു കൊണ്ട്‌ ജീവിച്ചിരിയ്ക്കണമെന്നാഗ്രഹിച്ചിരുന്നു. പക്ഷേ 200. അതേ പുസ്തകം, പു.102,103,134. 401. അതേ പുസ്തകം, പു.86,97,104.132,133. 402, അതേപുസ്തകം, പു.97. 279 കര്‍ണ്ണന്‍ വധിയ്ക്കപ്പെട്ടപ്പോള്‍ ആ സുഹൃദ്ബന്ധത്തിന്റെ ആത്മാര്‍ത്ഥത കാരണം ഹസ്തിനപുരിയില്‍ അഭിഷേകവേളയില്‍ വേഷപ്രച്ഛന്നനായി കട ന്നുചെന്ന്‌ യുധിഷ്ഠിരനെ നിന്ദിച്ച്‌ പാണ്ഡവാനുയായികളാല്‍ വധിയ്ക്ക പെട്ടു". വാരണാവതത്തില്‍ വെച്ച്‌ തന്റെ കുടുംബം കൊല്ലപ്പെട്ടതുകണ്ട്‌ നിരാശപുണ്ട്‌ നിന്ന വേടയുവാവില്‍ നിന്ന്‌ ഖാണ്‍ഡവവനത്തില്‍ വേടകുല ത്തിന്റെ തന്നെ നാശം കണ്ട്‌ പകയും ക്രൂരതയും ഒളിച്ചുവെച്ച ഒരു തരം കുസൃതി നിറഞ്ഞു നില്‍ക്കുന്ന കണ്ണുകളുള്ള, ഒരു താപസഭാവത്തിലേക്ക്‌ ചാര്‍വ്വാകന്‍ മാറുന്നുണ്ട്‌”. അമര്‍ഷവും പ്രതിഷേധവും ആ വേടന്റെ സ്വാഭാ വികമായ ആര്‍ദ്രതയും കരുണയുമെല്ലാം ഇല്ലായ്മ ചെയ്തതാണല്ലോ ഇവിടെ സൂചിതമാകുന്നത്‌. മനസ്സില്‍ പകയുണ്ടായിട്ടും പ്രതികരിയ്ക്കാതെ ജീവിച്ച ഏകലവ്യന്‌ ചാര്‍വ്വാകന്റെ പ്രതികാരാവേശം കാണുമ്പോള്‍ ആത്മനിന്ദയു ണ്ടാകുന്നുണ്ട്‌. ആ മനോഭാവം തന്നെയാണ്‌ ചാര്‍വ്വാകന്റെ മരണശേഷം ഹസ്തിനപുരിയേയും ദ്വാരകയേയും ചതിയിലൂടെയെങ്കിലും നശിപ്പിയ്ക്കാന്‍ ഏകലവ്യന്‌ പ്രേരണ നല്‍കിയത്‌. മുലകൃതിയിലെ ഒരു കഥാപാത്രത്തേയും, കഥാസന്ദര്‍ഭത്തേയും മറ്റൊരു കഥാസന്ദര്‍ഭത്തോടിണക്കുകയാണ്‌ നോവലിസ്റ്റ്‌ ഇവിടെ ചെയ്തി രിക്കുന്നത്‌. ദുര്യോധനസുഹൃത്തായ ചാര്‍വ്വാകന്‍ എന്ന അസുരനെ വാര ണാവതത്തില്‍ അരക്കില്ലത്തില്‍ അഗ്നിയ്ക്കിരയായ കാട്ടാളത്തിയുടെ മക നായി അവതരിപ്പിച്ചിരിയ്ക്കുന്നു. ഉയര്‍ന്ന വര്‍ഗ്ഗക്കാരുടെ സ്വാര്‍ത്ഥതയും, അധികാരമോഹവും, അനാചാരങ്ങളും, വിശ്വാസങ്ങളും, തങ്ങളുടെ താല്പ ര്യങ്ങളുടെ സംരക്ഷണത്തിനായി അവര്‍ ചാതുര്‍വര്‍ണ്ണ്യം ചമച്ച്‌ കീഴ്ജാതി ക്കാരോട പ്രവര്‍ത്തിയ്ക്കുന്ന അത്യാചാരങ്ങളുമൊക്കെ ചൂണ്ടിക്കാണിച്ച 403. അതേ പുസ്തകം, പു33,9% 404. അതേ പുസ്തകം, പു.97. 405. അതേ പുസ്തകം, പു.97,136. 280 വിമര്‍ശിയ്ക്കുകയും പ്രതികരിയ്ക്കുകയും ചെയ്യുന്ന ഒരു ശക്തനായ കഥാപാത്രത്തെ ശാന്തനും ശുദ്ധനുമായി താന്‍ ചിത്രീകരിച്ച ഏകലവ്യനു പ്രേരകമായി നിര്‍ത്തണമെന്ന തോന്നലാകാം നോവലിസ്റ്റിനെ ഇങ്ങനെയൊരു കഥാപാത്രത്തേയും കഥാസന്ദര്‍ഭങ്ങളേയും സൃഷ്ടിയ്ക്കാന്‍ നോവലിസ്റ്റിന്‌ പ്രേരണ നല്‍കിയത്‌. മുലകൃതിയില്‍ പാണ്ഡവരെ വിമര്‍ശിയ്ക്കുകയും നിന്ദിയ്ക്കുകയും ചെയ്ത കഥാപാത്രം ചാര്‍വ്വാകനാണ്‌. അതുകൊണ്ടായി രിയ്ക്കാം ഈ കഥാപാത്രത്തെത്തന്നെ സ്വീകരിച്ചത്‌. മയന്‍ കുബേരവനത്തിലേയ്ക്കുള്ള ഒരു യാത്രയ്ക്കിടയിലാണ്‌ ഏകലവ്യന്‍ ആദ്യമായി മയന്‍ എന്ന തച്ചനെ കാണുന്നത്‌. അന്നയാള്‍ ഏകലവ്യന്‍ നല്ലൊരു വില്ല്‌ സമ്മാനിയ്ക്കുകയുണ്ടായി. കുടിയേറ്റക്കാരായ രാജാക്കന്മാര്‍ കാടു നശിപ്പിയിക്കുന്നതിനെപ്പറ്റി പരിഭവം പറയുകയുണ്ടായി അന്നയാള്‍. നാഗങ്ങളെ പോലും കൊല്ലാന്‍ മടിയില്ലാത്ത മേലാളര്‍ തച്ചന്മാരുടെ നേരെ കാണിയ്ക്കുന്ന അതിക്രമങ്ങളെക്കുറിച്ചും പറഞ്ഞു". ഗര്‍ഭിണിയായ ഹിഡിംബിയെപ്പറ്റി ഭീമനെ അറിയിച്ച്‌ ദാസിമാരുടെ കുടെയെങ്കിലും അഭയം ലഭിയ്ക്കാന്‍ വഴിയുണ്ടാ ക്കാമെന്ന്‌ നിര്‍ദ്ദേശിച്ചത്‌ മയനാണ്‌”'. ഹിഡിംബിയ്ക്കുവേണ്ട കാട്ടുമ്രുന്നുകള്‍ പറഞ്ഞു കൊടുക്കുന്നതും അയാള്‍ തന്നെ. നല്ലൊരു കുടില്‍ നിര്‍മ്മിച്ചു കൊ ടുക്കുകയും ചെയ്തു. ഇരുവര്‍ക്കും ഒരുമിച്ചു ജീവിച്ചുകൂടേ എന്ന്‌ ഏകലവ്യ നോട്‌ ചോദിച്ചു.” ഖാണ്ഡവവനം അഗ്നിയ്ക്കിരയായശേഷം കുറച്ചുകാലം കഴിഞ്ഞ്‌ ഏക്ലവ്യന്‍ വീണ്ടും മയനെ കണ്ടു. കാടു മുഴുവന്‍ തീയില്‍പ്പെട്ട കരിഞ്ഞപ്പോള്‍ ഉറ്റവരും ഉടയവരുമെല്ലാം നഷ്ടപ്പെട്ട അയാള്‍ അവിടെത്തന്നെ കുടിലുകെട്ടി. 206. അതേ പുസ്തകം, പു.58,59. 407. അതേ പുസ്തകം, പുട. 408. അതേ പുസ്തകം, പു.88,89. 281 അവരെപ്പറ്റിയോര്‍ത്ത്‌ കൊണ്ട്‌ അവിടെ ജീവിച്ചു. പാണ്ഡവരോട്‌ താന്‍ ചെയ്ത പ്രതിക്രിയ അവര്‍ക്ക്‌ നല്ലൊരു കൊട്ടാരം നിര്‍മ്മിച്ചുകൊടുത്തതാ ണെന്നയാള്‍ പറഞ്ഞു. അതൊരരക്കില്ലമാക്കി ചതിയ്ക്കാന്‍ കഴിവില്ലാത്തതി നാല്‍ പ്രളയം വന്ന്‌ വിഴുങ്ങട്ടെ അവരെ എന്നു ഉള്ളുരുകി ശപിയ്ക്കുകയാ ണയാല്‍. ആ പ്രതികാരം നാഗത്താന്മാര്‍ ചെയ്യുമെന്നയാള്‍ വിശ്വസിച്ചു". മുലക്ൃതിയിലെ അസുരശില്പിയായ മയന്‍ ഇന്ദ്രരപസ്ഥം തീര്‍ത്തുകൊ ടുത്തത്‌, ഖാണണ്‍്ഡവദഹനം എന്നീ രണ്ടു സന്ദര്‍ഭങ്ങളെ സംയോജിപ്പിച്ചാണ്‌ ഈ കഥാസന്ദര്‍ഭങ്ങള്‍ നോവലിസ്റ്റ്‌ സൃഷ്ടിച്ചിരിയ്ക്കുന്നത്‌. അധഃസ്ഥിതരുടെ ഹൃദയശുദ്ധി, സ്നേഹം, കരുണ തുടങ്ങിയ ഗുണങ്ങള്‍ എടുത്തു കാണി യിക്കുക, വരേണ്യവര്‍ഗ്ഗത്തോടുള്ള വിമര്‍ശനം എന്ന രചനാലക്ഷ്യങ്ങള്‍ തന്നെ യാണ്‌ നോവലിസ്റ്റ്‌ ഇവിടേയും നിര്‍വ്വഹിച്ചിരിയ്ക്കുന്നത്‌. കുന്തി ജനനസമയത്ത്‌ താന്‍ കര്‍ണ്ണനെ അണിയിച്ച രക്ഷാകുണ്ഡലം തന്റെ മറ്റു മക്കളുടെ ജീവന്‍ ഭീഷണിയാകുമോ എന്ന്‌ ഭയന്ന്‌ തിരിച്ചുവാങ്ങാന്‍ കുന്തി ആളയച്ചു. വാക്കുകള്‍ കൊണ്ട്‌ വശീകരിയ്ക്കാന്‍ അസാമാന്യമായ കഴിവുള്ള ആ സ്ത്രീയ്ക്ക്‌ കര്‍ണ്ണനില്‍ നിന്നത്‌ തിരിച്ചുവാങ്ങാന്‍ കഴിഞ്ഞു. പിന്നീടൊരിയിക്കല്‍ കര്‍ണ്ണനില്‍ നിന്നും തന്റെമക്കളെ രക്ഷിയ്ക്കാന്‍ നേരിട്ടു ചെന്ന്‌ കണ്ടു. രാജപുത്രന്മാരുടെ രക്ഷയ്ക്കായി സുതപുത്രനെ ബലി കഴി യ്ക്കാന്‍ മടിയ്ക്കാത്ത, തന്റെ പുത്രന്മാരുടെ ഭാവി സുരക്ഷിതമാക്കാന്‍ ഗര്‍ഭിണിയായ മാദ്രിയെ തീയില്‍ ചാടിച്ച ദുഷ്ടയാണിവിടെ കുന്തി. കര്‍ണ്ണന്റെ ദുരന്തകഥയ്ക്ക്‌ മിഴിവ്‌ കൂട്ടാനും, ഉയര്‍ന്ന വര്‍ഗ്ഗക്കാര്‍ ലോഭമോഹാദികള്‍ക്ക്‌ വശംവദരാകുമ്പോള്‍ മാതൃത്വത്തിനുപോലും 409. അതേ പുസ്തകം, പു. 410. അതേ പുസ്തകം, പു.108,109. 282 വില കലപിയ്ക്കാതാകുന്നു എന്നും സൂുചിപ്പിയ്ക്കാനുമാകാം ഈ മാറ്റങ്ങള്‍. കൃഷ്ണന്‍ കാലയവനന്‍ എന്ന ശക്തനായ രാജാവിനെ വധിയ്ക്കാൻ കൃഷ്ണന്‍ വിഷസര്‍പ്പത്തെ കുടത്തിലടച്ച്‌ കാഴ്ചയായി സമര്‍പ്പിച്ചു. അത്‌ വിഫലമായ പ്പോള്‍ മറ്റൊരു മാര്‍ഗത്തിലൂടെ ചതിച്ചുകൊന്നു. കാട്ടാറ്‌ തുറന്നുവിട്ട ജരാ സന്ധന്റെ സേനയെ നശിപ്പിച്ചു. സഹോദരിയുടെ പയര്രന്‌ ഹസ്തിനപുരം നേടിക്കൊടുക്കാന്‍, സമ്പന്നമായ ആ രാജ്യം കൈക്കലാക്കാന്‍ ശ്രമിച്ചു". പാണ്ഡവരെ പ്രതിപക്ഷത്തു നിര്‍ത്തിയപ്പോള്‍ അവരുടെ നേതാവും സുഹൃത്തുമായ കൃഷ്ണനെ നീചനായിത്തന്നെ അവതരിപ്പിയ്ക്കാനാകാം ഈ മാറ്റങ്ങള്‍ നിബന്ധിച്ചത്‌. കഥാപാത്രങ്ങളുടെ വ്യക്തിത്വം ഏക്ഷല്യന്‍ വേടന്‍ നാട്ടുനിയമങ്ങളും നാട്ടുദൈവങ്ങളും പാടില്ല എന്ന അച്ഛന്റെ വാക്കുകള്‍ ഏക്ലവ്യനെ കാടും നാടും തമ്മിലുള്ള വൃത്യാസത്തെപ്പറ്റി ചിന്തി യ്ക്കാന്‍ പ്രേരിപ്പിച്ചിരുന്നു. കാട്ടിലെ നിയമങ്ങള്‍ കര്‍ശനമായനുസരിച്ചിരുന്ന അച്ഛന്‍ അമ്മയെ കൊന്ന മാക്കാനോട്‌ ക്ഷമിയ്ക്കാനുപദേശിച്ചു. അവന്റെ മനസ്സില്‍ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഉയര്‍ന്നിരുന്നു”. തങ്ങളെപ്പോലെത്തന്നെ സാധാരണക്കാരായ നാട്ടുമനുഷ്യരെ ഏകല വ്യന്‍ കണ്ടിട്ടുണ്ട്‌. പക്ഷേ ഹസ്തിനപുരത്തെ കൊട്ടാരത്തിലും സമീപത്തും താമസിച്ചിരുന്ന നാട്ടാരിലുള്ള പ്രത്യേകതകളാണ്‌ അയാളില്‍ വിസ്മയം ജനിപ്പിച്ചത്‌. രാജകുമാരന്മാരുടെ പെരുമാറ്റം, തങ്ങളെ ആക്രമിയ്ക്കുകയും വേടത്തികളെ അപഹരിയ്ക്കുകയും ചെയ്യുന്ന അവരുടെ ക്രൂരവിനോദം -അതാണയാളെ ചിന്തിപ്പിച്ചത്‌. 21. അതേപുസ്തകം, പു.133,137. 42. അതേ പുസ്തകം, പു... 413. അതേ പുസ്തകം, പു.16,17,18. 283 നാട്ടാരില്‍ നിന്നും മാക്കാനില്‍ നിന്നും തന്റെ കൂട്ടരെ രക്ഷിയ്ക്കുക- അസ്ത്രാ ഭ്യാസം ആഗ്രഹിച്ചപ്പോള്‍ ഇതില്‍ കവിഞ്ഞ ലക്ഷ്യമൊന്നും ഏക്ലവ്യനുണ്ടാ യിരുന്നില്ല. തന്നെപ്പോലെ തന്നെ അനാഥയായ ഗന്ധവതി, തന്റെ കാട്‌ - അയാള്‍ക്ക്‌ തൃപ്തിപ്പെടാന്‍ ഇതു മാത്രമാണ്‌ വേണ്ടിയിരുന്നത്‌. പാണ്ഡവപ്രേരണയാല്‍ ദ്രോണര്‍ തന്റെ പെരുവിരലരിഞ്ഞപ്പോഴും, ചിത്രസേനന്‍ ഗന്ധവതിയെ ബലാല്‍ക്കാരം ചെയ്തു കൊന്നപ്പോഴുമൊക്കെ ഏകലവ്യന്റെ മനസ്സില്‍ പ്രതിഷേധവും, പകയും നിറഞ്ഞിരുന്നു. പക്ഷേ അതൊരിയ്ക്കലും പുറത്തുവന്നില്ല. എന്നാല്‍ ഗന്ധവതിയേയും, ഘടോല്‍ക്കചനേയും, കര്‍ണ്ണനേയും, ദുര്യോധനനേയും കൊന്ന നാട്ടാരുടെ നിയമങ്ങള്‍ സഹിയ്ക്കാനോ ക്ഷമിയ്ക്കാനോ ഏകലവ്യനൊരിയ്ക്കലും കഴിഞ്ഞിരുന്നില്ല. സ്വന്തം മകനായി കരുതി ലാളിച്ച്‌ വളര്‍ത്തി, അസ്ത്രാഭ്യാസം നല്‍കി വിദഗ്ദ്ധനാഥടിയ ഘടോല്‍ക്ക്ചന്‍ തന്നില്‍ നിന്നകന്നപ്പോള്‍, തന്നെ എതിര്‍ത്ത പ്പോള്‍, ധിക്കരിച്ചപ്പോള്‍ ഏകലവ്യന്‍ ദുഃമമല്ലാതെ പകയോ വെറുപ്പോ തോന്നി യില്ല. ഭീമനോട സ്നേഹം വെച്ചു പുലര്‍ത്തിയ ഹിഡിംബിയോടും ദേഷ്യമു ണ്ടായില്ല. ചാര്‍വ്വാകന്റേയും മയന്റേയും അനുഭവങ്ങള്‍ അയാളെ വേദനിപ്പി ചു. വരേണ്യവര്‍ഗ്ഗത്തിന്റെ നിയമങ്ങളെ എന്നും അയാളുടെ മനസ്സ്‌ വിമര്‍ശിച്ചു. എപ്പോഴും ശാന്തത കൈവര്‍യ്ഠെന്‍ ശ്രമിച്ച ഏക്ഷബ്യന്‍ അനുദ്ബങ്ങള്‍ തീവ്രവും അനേകവുമായപ്പോള്‍ മാത്രമാണ്‌ പ്രതികരിച്ചത്‌. സ്‌നേഹത്തിന്റേയും കരുണയുടേയും ആര്‍ദ്രത ഒരിയ്ക്കലും അയാ ളില്‍ നിന്നും വറ്റിയിരുന്നില്ല. തന്റെ ശത്രുവിന്റെ അഴുകിയ ജഡം സംസ്ക്ക രിയ്ക്കാന്‍ തയ്യാറായത്‌ അതുകൊണ്ടാണല്ലോ. 284 ശിഷ്യന്‍, കാമുകന്‍, രക്ഷകന്‍, അച്ഛന്‍, സുഹൃത്ത്‌, ശത്രു - ഏതു നില യിലും മനുഷ്യത്വം വെച്ചു പുലര്‍ത്തിയ കാടിന്റെ മകനാണിവിടെ ഏകലവ്യന്‍. കര്‍ണ്ണന്‍ ഇതിഹാസത്തിലുള്ളതിനേക്കാള്‍ ധാര്‍മ്മികഗുണങ്ങ്ളിണങ്ങിയ ഒരു ദുര ന്തകഥാപാത്രമാകുന്നുണ്ട്‌ കര്‍ണ്ണന്‍ നോവലില്‍. അതിനായി മറ്റ്‌ കഥാപാത്ര ങ്ങളിലും കൂടി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌ നോവലിസ്റ്റ്‌. മാദ്രിയെ കൊന്ന, രാജപുത്രന്മാര്‍ക്കുവേണ്ടി സൂതപുത്രനെ മരണത്തിലേയ്ക്കെത്തിക്കാന്‍ മടി യ്ക്കാത്ത, വശ്യമായി സംസാരിയ്ക്കാന്‍ കഴിവുള്ള ഒരു ദുഷ്ടയാണിവിടെ കുന്തി. അത്‌ മനസ്സിലാകുമ്പോഴും പെറ്റമ്മയാണെന്നുള്ള ആര്‍ദ്രതയും, തനിയ്ക്കുവേണ്ടി അമ്മ ഒന്നു കരയണമെന്നൊരു മോഹവും കര്‍ണ്ണനുണ്ടാ കുന്നുണ്ട്‌. പക്ഷേ പ്രതീക്ഷിയ്ക്കുന്നില്ല"*. അധഃസ്ഥിതര്‍ക്കനുഭവിയ്ക്കേണ്ടിവരുന്ന അപമാനങ്ങളും അവഗണന കളും സ്വാനുഭവം കൂടിയായതുകൊണ്ടാകാം കര്‍ണ്ണനസഹ്യമായിരുന്നു. അവ രുടെ കഴിവുകളും, നിഷ്ക്കളങ്കതയും, അഭിമാനവും, അവകാശവുമെല്ലാം അവഗണിയ്ക്കപ്പെടുന്നതുകണ്ടാണ്‌, അവര്‍ക്കതില്‍ നിന്നൊരു മുക്തിയുണ്ടാ കട്ടെ, വേടകുലം ഏകലവ്യനിലൂടെ ഉയരങ്ങളിലെത്തട്ടെ എന്നു കരുതിയാണ്‌ കര്‍ണ്ണന്‍ ഏകലവ്യന്‍ വേദവും അസ്ത്രനിര്‍മ്മാണവും, അസ്ത്രര്രയോഗവും അഭ്യസിപ്പിച്ചു കൊടുത്തത്‌. അതെല്ലാം പാണ്ഡവരുടേയും ദ്രോണരു ടേയുംചതിപ്രയോഗങ്ങള്‍ക്ക്‌ വഴങ്ങി ഏകലവ്യന്‍ നഷ്ടപ്പെടുത്തിയപ്പോള്‍ കര്‍ണ്ണന്‌ ദേഷ്യവും ദുഃഖവും അടക്കാനായില്ല. യുദ്ധത്തിനൊരുങ്ങി വന്ന ഏകലവ്യനെ കര്‍ണ്ണന്‍ തിരിച്ചയച്ചു. കര്‍ണ്ണന്‍ ഏകലവ്യന്‌ ധനുര്‍വിദ്യ പറഞ്ഞുകൊടുത്തത്‌ ആരേയെങ്കിലും കൊല്ലാനോ, വെട്ടിപ്പിടിയ്ക്കാനോ 285 ആയിരുന്നില്ല. കാടിന്റേയും, കുലത്തിന്റെയും രക്ഷയ്ക്കായിരുന്നു. അതിമോഹത്തിന്റെ പേരില്‍ നടക്കുന്ന യുദ്ധത്തില്‍ ഹോമിയ്ക്കാനുള്ളതല്ല ആ ധനുര്‍വിദ്യ. ഇവിടെ മനുഷ്യത്വത്തിന്‍റെ ഭാഷയിലാണ്‌ കര്‍ണ്ണന്‍ സംസാരി ചത്‌. ഹിഡിംബിയ്ക്കും ഘടോല്‍ക്കചനും വേടകുലത്തിനും കാടിനും രക്ഷകനായി നില്‍ക്കാന്‍ പറഞ്ഞ്‌ ഏകലവ്യനെ തിരിച്ചയയ്ക്കാനാണ്‌, തന്റെ പക്ഷം കൂടുതല്‍ ശക്തമാക്കാനല്ല കര്‍ണ്ണന്‍ ശ്രമിച്ചത്‌. ഹൃദയബന്ധങ്ങളും, മനഃശാന്തിയും കൊതിച്ച്‌ അടുത്ത ജന്മത്തിലെ ങ്കിലും ഒരു നിഷാദനായി ജനിയ്ക്കാന്‍ കര്‍ണ്ണന്‍ മോഹിച്ചു". തന്റെ ജൂണബദ്ധതയില്‍ കര്‍ണ്ണന്‍ ദുഃഖമുണ്ട്‌. അങ്ങനെയൊരു ബന്ധനം അതുകൊണ്ടാണയാള്‍ ഏക്ലവ്യനില്‍ ഏലപിയ്ക്കാതിരുന്നത്‌. വരാനിരിയ്ക്കുന്ന തോല്‍വിയും ആത്മനാശവും അറിഞ്ഞുകൊണ്ടാണയാള്‍ യുദ്ധത്തിനൊരു ങ്ങുന്നത്‌. തന്നെക്കാള്‍ എത്രയോ ഭേദമാണ്‌ വേടന്റെ ജീവിതം എന്നയാള്‍ക്ക്‌ തോന്നുന്നുണ്ട്‌. ആ ഹൃദയബന്ധവും മനസ്സമാധാനവും കൊതിച്ചുപോകു ന്നത്ര സ്നേഹശുന്ൃയതയും മനോവ്യഥയും അയാള്‍ക്കനുഭവിയ്ക്കേണ്ടിവന്നി ട്ടുണ്ട്‌. ഏകലവ്യന്റെ ജീവനു തുല്യനായ പുത്രനെ വധിയ്ക്കേണ്ടി വന്നതില്‍ കര്‍ണ്ണന്‍ ദുഃഖിയ്ക്കുന്നു. ആ മൃതദേഹം പുത്രനേയെന്നപോലെ സംസ്ക്കരി യ്ക്കാനനുവാദം ചോദിച്ചു യുദ്ധധര്‍മ്മത്തിന്റെ പേരില്‍ ആ വധത്തെ ന്യായീകരിയ്ക്കാനല്ല കര്‍ണ്ണന്‍ ശ്രമിച്ചത്‌. ധര്‍മ്മബോധധവും, ത്യാഗവും, മനുഷ്യത്വവുമെല്ലാം തികഞ്ഞ, അര്‍ഹിയ്ക്കുന്നതൊന്നും കിട്ടാതെ പോയ അര്‍ഹിയ്ക്കാത്ത ദുരിതങ്ങളും ദുരന്തങ്ങളും, അനുഭവിയ്ക്കേണ്ടി വന്ന, സര്‍വ്വോപരി സ്നേഹത്തിനു പ്രാധാന്യം കൊടുത്ത ഒരു ദുരന്തകഥാപാത്രമാകുകയാണ്‌ കര്‍ണ്ണനിവിടെ. 5. അതേ പുസ്തകം, പു. 286 ഹിഡിഠബി ഭീമനുണ്ടാക്കിയ അപമാനം കാരണം കുലത്തില്‍ നിന്നും ഭ്രഷ്ടയാക്ക പ്പെട്ട ഹിഡിംബിയ്ക്ക്‌ ആശ്രയമേകിയ ഏകലവ്യന്‍ മരണം വരെ കൂട്ടാളിയാ യിരുന്നു. ഘടോല്‍ക്കചന്‍ അച്ചനാരെന്നന്വേഷിച്ചപ്പോഴും, ഏകലവ്യനത്‌ പറഞ്ഞുകൊടുത്തപ്പോഴും, ഘടോല്‍ക്കചന്‍ ഏകലവ്യനോട പറയാതെ ഏകമാലിയെ വധുവാക്കിക്കൊണ്ടുവന്നപ്പോഴും ഹിഡിംബി പിണക്കം നടിച്ചതും കരഞ്ഞതും ഏകലവ്യനോടുള്ള സ്നേഹം കൊണ്ടുതന്നെ. പക്ഷേ ഉപേക്ഷിച്ചവനെങ്കിലും ഭീമനെ അവള്‍ മറന്നിരുന്നില്ല. മകനോട്‌ ഭീമനെപ്പറ്റി സംസാരിയ്ക്കുമ്പോഴും, മകന്‍ ഭീമനെ സന്ദര്‍ശിയ്ക്കുന്നുണ്ടെന്നറിഞ്ഞ പ്പോഴും അവള്‍ സന്തോഷിയ്ക്കുന്നുണ്ട്‌. ഘടോല്‍ക്ക്ചന്‍ ഏക്ലവ്യന്റെ വാക്കുകള്‍ ധിക്കരിച്ച്‌ യുദ്ധത്തിനൊരു ങ്ങിയപ്പോള്‍ താന്‍ പറഞ്ഞിട്ടും അവനനുസരിയ്ക്കുനന്നില്ലല്ലോ എന്നു ദുഃഖി ച്ചു. പക്ഷേ കര്‍ണ്ണനോടേറ്റുമുട്ടാന്‍ പിശിതോപധാസ്ത്രം വേണമെന്ന്‌ ഘടോല്‍ക്കചന്‍ ആവശ്യപ്പെട്ടിട്ടും ഏകലവ്യന്‍ അതു കൊടുക്കാന്‍ വിസ്മ്മ്തി ച്ചപ്പോള്‍ ഹിഡിംബിയ്ക്ക്‌ അല്പം ദേഷ്യവും പരിഭവവുമൊക്കെ തോന്നി. താനറിഞ്ഞിട്ടില്ലാത്ത ഏകലവ്യന്റെ പൂര്‍വ്വകഥകള്‍ കേട്ടപ്പോള്‍ തനിയ്ക്ക്‌ തന്റെ മകനെ തിരിച്ചു കൊണ്ടുവന്നു തരണമെന്നപേക്ഷിച്ച്‌ അവള്‍ കരഞ്ഞു. ഘടോല്‍ക്ക്ചന്റെ മരണത്തില്‍ യാതൊരു ദുഃഖവുമില്ലാതെ ഉല്ലസിച്ചി രിയ്ക്കുന്ന ഭീമനോട്‌ കയര്‍ത്തു സംസാരിച്ച ഏകലവ്യന്‍ താന്‍ ഹിഡിംബി യോടു മകന്റെ മൃതദേഹം കണ്ട്‌ ഭീമന്‍ വിലപിച്ചുവെന്നും പാണ്ഡവര്‍ ദുഃഖി ച്ചുവെന്നും പറയാം, അതു കേട്ടവള്‍ ആശ്വസിയ്ക്കും, ശപിയ്ക്കുന്നതിനു പകരം ഭീമന്‍ സിംഹാസനത്തിലിരിയ്ക്കുന്നതു സ്വപ്നം കാണും എന്നു പറ യുന്നിടത്ത്‌ ഹിഡിംബിയുടെ നിഷ്ക്കള്കമായ സ്നേഹമാണ്‌ വ്യക്തമാകുന്നത്‌ 287 ഗര്‍ഭിണിയായ തന്നെ നിരാശ്രയത്വത്തിലേയ്ക്കു വലിച്ചെറിഞ്ഞ, അന്നോളം തിരിഞ്ഞു നോക്കാത്ത ബന്ധുക്കള്‍ ഘടോല്‍ക്ക്ചന്‍ ഹസ്തിന്പുര രാജാവാകും എന്ന്‌ പ്രതീക്ഷയുണ്ടായപ്പോള്‍ മാപ്പു ചോദിച്ചുകൊണ്ഞടെത്തി. അവരെ ആശ്ഡിപ്പിച്ചതനിയ്ക്ക്‌ ദേഷ്യമൊന്നുമില്ലെന്ന്‌ ഹിഡിംബി പന്ത്തു*. ഘടോല്‍ക്കചന്റെ മരണത്തില്‍ ദുഃഖിയ്ക്കുന്നുവെന്നല്ലാതെ ആരേയും ഹിഡിംബി പഴിയ്ക്കുന്നില്ല. ഹസ്തിനപുരിയോടും ദ്വാരകയോടും പകരം വീട്ടിക്കൊണ്ടിരിയിക്കുന്ന കഥകള്‍ ഏകലവ്യന്‍ പറഞ്ഞുകേള്‍പ്പിച്ചപ്പോള്‍ ഇത്ര യ്ക്കുപോരേ എന്നേ അവള്‍ ചോദിയ്ക്കുന്നുള്ളൂ'". ഹിഡിംബിയുടെ മനസ്സില്‍ എന്നും ഭീമനോട സ്നേഹമുണ്ടായിരുന്നു പക്ഷേ അതൊരിയ്ക്കലും ഏകലവ്യനോടുള്ളതിനേക്കാള്‍ മേലെയാകുന്നില്ല. ഗര്‍ഭിണിയായ ഹിഡിംബിയെ ഏങ്ങനെയെങ്കിലും ഭീമനെ വിവരമറിയിച്ച്‌ കൊണ്ടുപോയി കൊട്ടാരത്തിലെ ദാസിയെങ്കിലുമാക്കാം എന്ന്‌ തച്ചന്‍ പറയുമ്പോള്‍ അവള്‍ സമ്മതിയ്ക്കുന്നില്ല്‌*. ഘടോല്‍ക്കചന്‍ യുദ്ധം ജയിച്ച്‌ അച്ഛന്റെ കൂടെ വരുമ്പോള്‍ അച്ഛന്‍ വിളിച്ചാല്‍ പോകുമോ എന്ന്‌ ഏകമാലി ചോദിയ്ക്കുമ്പോള്‍ താന്‍ വളര്‍ത്തച്ചനെ വിട്ടുപോകില്ല എന്നവള്‍ ഉറപ്പിച്ചു പറയുന്നുണ്ട്‌". അവസാനം വേടന്മാര്‍ ഭോഗാസക്തരായി കാടു നശിപ്പിച്ച്‌ തുടങ്ങിയ പ്പോള്‍ വൃദ്ധനും അവശനുമായ ഏകലവ്യനെ കാട്ടുമൃഗങ്ങളില്‍ നിന്ന്‌ രക്ഷിച്ച സുരക്ഷിത്മായ ഒരു സ്ഥലത്തെത്തിയ്ക്കാന്‍ താങ്ങിയും നടത്തിയും കൊണ്ടു പോകാന്‍ ശ്രമിയ്ക്കുന്ന ഹിഡിംബിയുടെ മടിയില്‍ കിടന്നാണയാള്‍ മരിച്ചത്‌. ആ ജീവന്‍ നിലനിര്‍ത്താനവള്‍ ആവോളം ശ്രമിയ്ക്കുന്നുണ്ട്‌. 46. അതേ പുസ്തകം, പു 47. അതേ പുസ്തകം, പൂട 418. അതേ പുസ്തകം, alsa. 419. അതേപുസ്തകം, പു. 121. 288 ആരേയും എതിര്‍ക്കാനോ വെറുക്കാനോ ശപിയ്ക്കാനോ അറിയാത്ത സ്നേഹത്തിന്‌ എന്തിലും മേലെ പ്രാധാന്യം കല്പിച്ച നിസ്വാര്‍ത്ഥയും നിഷ്ക്ക ഒങ്കയുമായ ഒരു സ്ര്രീയാണിതിലെ ഹിഡിംബി. ഭീമന്‍ ഭീമന്‍ കളരിയില്‍ അഭ്യാസങ്ങള്‍ പഠിയ്ക്കുന്ന കാലത്തേ ബഹളക്കാര നാണ്‌. പാണ്ഡവരേക്കാള്‍ മിടുക്കു കാണിയ്ക്കുന്ന കര്‍ണ്ണനെ ദുര്യോധനന്‍ അഭിനന്ദിയ്ക്കുമ്പോള്‍ അത്‌ വലിയച്ഛന്റെ ജാരസന്തതിയാകും എന്ന്‌ പുച്ഛി ച്ചു. കര്‍ണ്ണനെ സുതച്ചെക്കന്‍ എന്ന്‌ വിളിച്ച അധിക്ഷേപിച്ചു”, അര്‍ജ്ജുനന്റെ അസ്ര്രപരിശീലനത്തിന്‌ ലക്ഷ്യമാക്കി നിര്‍ത്താന്‍ പ്രതിഫലമായി പായസം തരാമെന്നു പറഞ്ഞ്‌ ഏകലവ്യനെ നിര്‍ബ്ബന്ധിച്ചു". ചിത്രസേനന്റെ അനുചര ന്മാരെ കൊന്നുതിന്ന കാട്ടാളരെ കണ്ടു പിടിയ്ക്കും എന്നുറപ്പു പറഞ്ഞ്‌ ആചാര്യനോടും സഹോദരന്മാരോടുമൊലപ്പം കാട്ടിലെത്തിയപ്പോള്‍ ഈഹം തെറ്റാണെന്നറിഞ്ഞെങ്കിലും ഒന്നും ചെയ്യാതെ തിരിച്ചുചെല്ലുന്നത്‌ അപമാന മാകുമെന്നതിനാല്‍ കാട്ടാളന്മാരെ വധിയ്ക്കണമെന്ന്‌ ശഠിച്ചു". കൊട്ടാരത്തില്‍ നിന്നു ലഭിച്ചിരുന്ന സ്ത്രീസുഖത്തിന്റെ അഭാവത്തില്‍ ഹിഡിംബിയെന്ന കാട്ടാളത്തിയെ തന്റേതാക്കി, ഗര്‍ഭിണിയാക്കി ഉപേക്ഷിച്ചു". അച്ഛന്റെ സ്ഥാനത്ത്‌ നിന്ന്‌ ഒന്നും ചെയ്യാതിരുന്നിട്ടും മകന്‍ ബലവാ നാണെന്നു കണ്ടപ്പോള്‍ സ്വാധീനിച്ച്‌ തന്റെ പക്ഷത്തേയ്ക്കാക്കി. യുദ്ധത്തിന്‌ സഹായം ആവശ്യപ്പെട്ടു. ഘടോല്‍ക്ക്ചന്റെ മരണം ഭീമനൊരു പ്രശ്നമേ ആയി രുന്നില്ല. അതില്‍ ദുഃഖിച്ചും കയര്‍ത്തും സംസാരിയ്ക്കുന്ന ഏകലവ്യനെ വുച്ചിച്ചുകൊണ്ട്‌ പ്രതിഫലം തരാമെന്ന്‌ പറയുകയാണ്‌ ചെയ്തത്‌". 420. അതേ പുസ്തകം, പു. 22. 421. അതേ പുസ്തകം, പു.44. 422. അതേ പുസ്തകം, പു.69,70. 423. അതേ പുസ്തകം, പു.115. 424. അതേ പുസ്തകം, പു.!18,128. 289 യുദ്ധാനന്തരം ഹസ്തിനപുരം പാണ്ഡവര്‍ സ്വന്തമാക്കിയപ്പോള്‍ ദുര്യോധനന്റെ അന്തഃപുരദാസികളെ തനിയ്ക്കുവേണമെന്ന്‌ പറഞ്ഞ്‌ ഭീമന്‍ കലഹിച്ചു. സ്വാഭാവികമായും യുധിഷ്ഠിരനവകാശപ്പെട്ടതാണ്‌ പരാജിതനായ രാജാവിന്റെ സ്വത്ത്‌”. പുച്ഛവും, അസൂയയും, സ്വാര്‍ത്ഥതയും, അഹങ്കാരവും, സ്ര്രീജിതത്വ വുമെല്ലാമുള്ള ഒരു സ്നേഹശുന്യനായാണ്‌ ഭീമനെ ഇവിടെ ചിത്രീകരിച്ചിരി യ്ക്കുന്നത്‌. ഭീമനുമായി അടുത്ത ബന്ധമുള്ള രണ്ടു കഥാപഠ്രതങ്ങള്‍ - ഹിഡിം ബിയും ഘടോല്‍ക്കചനും - ഏകലവ്യന്റെ സംരക്ഷണയിലും സ്നേഹത്തി ലുമാണ്‌ ജീവിച്ചത്‌. അതുകൊണ്ടായിരിയ്ക്കാഠ ഏകലവ്യന്റെ പ്രധാന പ്രതി യോഗിയായി ഭീമനെ നോവലിസ്റ്റ്‌ തെരഞ്ഞെടുത്തത്‌. കൃഷ്ണന്‍ കൃഷ്ണനെ ഒരു നീചകഥാപാത്രമായാണ്‌ നോവലില്‍ അവതതരിപ്പിച്ചി രിയ്ക്കുന്നത്‌. കാലയവനനെ കൊല്ലാന്‍ ശ്രമിച്ചതും, ഉപായത്തില്‍ കൊല്ലിച്ച തും, ജരാസന്ധസേന ശ്രീകൃഷ്ണന്റെ കാല്‍ച്ചവിട്ടേറ്റ്‌ പൊട്ടിയ പാറയില്‍ നിന്നു പ്രവഹിച്ച ജലത്തില്‍ ഒഴുകിപ്പോയതുമൊക്കെ കൃഷ്ണന്റെ കൌടില്യ ത്തിന്റെ ദൃഷ്ടാന്തങ്ങളായാണ്‌ കാണിച്ചിരിയ്ക്കുന്നത്‌. ഇന്ദ്രപസ്ഥത്തിന്റെ ഐശ്വര്യത്തിനും ദേവ്പ്പീതിയ്ക്കും വേണ്ടി ഖണ്ഡ വവനം ദഹിപ്പിയ്ക്കാന്‍ നേതൃത്വം നല്‍കി. ഘടോല്‍ക്കചന്‍ മരിച്ച ദുഃഖത്തില്‍ വിലപിയ്ക്കുന്ന ഏകലവ്യനോട അയാള്‍ക്ക്‌ യുദ്ധനിയമങ്ങളും ബന്ധുചര്യകളും അറിയില്ലെന്നു പറഞ്ഞു.ഹസ്തിനപുരം കാട്ടാളന്റെ രാജ്യമാകാതിരിയ്ക്കാന്‍ കൃഷ്ണനാണ്‌ ഘടോല്‍ക്കചനെ കൊല്ലിച്ചതെന്ന്‌ ഏകലവ്യന്‍ മറുപടി പറഞ്ഞു. ഏകലവ്യന്‍ പ്രതികാരബുദ്ധി ഏറെ തോന്നിയതും കൃഷ്ണനോടാണ്‌. 425. അതേ പുസ്തകം, പു.135. 426. അതേ പുസ്തകം, പു.97. 427. അതേ പുസ്തകം, പു.129. 290 സഹോദരീപുത്രനായ അഭിമന്യുവിന്റെ മകന്‍ പരീക്ഷിത്തിന്‌ രാജ്യം ലഭിയ്ക്കാനും, അങ്ങനെ സമ്പന്നരാജ്യമായ ഹസ്തിനപുരത്തില്‍ വേരുക ളാഴ്ത്താനും, രാജ്യം കൈപ്പിടിയിലൊതുക്കാനുമാണ്‌ കൃഷ്ണനിതെല്ലാം ചെയ്തത്‌. കുടിലബുദ്ധിയും, നീചനും, സ്വാര്‍ത്ഥനും, രാജ്യമോഹിയുമായാണ്‌ കൃഷ്ണനെ നോവലില്‍ അവതതരിപ്പിച്ചിരിയ്ക്കുന്നത്‌. ഭൂരിപക്ഷത്തിന്റെ, അടിച്ചമര്‍ത്തപ്പെട്ടവന്റെ കഥയാണ്‌ താനിവിടെ അവതതരിപ്പിയ്ക്കുന്നതെന്ന്‌ നോവലിസ്റ്റ്‌ പറയുന്നുണ്ട്‌. അധികാരത്തിന്റെയും സുഖാസക്തികളുടേയും വഴികളും നിയമങ്ങളും, വികാരദാര്‍ബ്ബല്യങ്ങളുമാണ്‌ മഹാഭാരതം നല്‍കുന്നതെന്ന്‌ അഭിപ്രായപ്പെടുന്ന നോവലിസ്റ്റ്‌ അതിന്റെ മറുവശം തേടുകയാണ്‌. അദൃശൃശക്തി കലപിയ്ക്കുന്ന അവസാനവിധി, മനുഷ്യവര്‍ഗ്ഗത്തിനുള്‍ക്കൊള്ളാന്‍ കഴിയാത്ത വിധി അത്‌ തന്റെ നായകന്‍ - ഏകലവ്യന്‌ ഉള്‍ക്കൊള്ളാനായിയെന്ന്‌ അദ്ദേഹം പറയുന്നു”. വൃദ്ധനും അവശനുമായ ഏക്ലവ്യനെ താങ്ങി ഒരഭയസ്ഥാനമന്വേഷിച്ചു നടക്കുന്ന ഹിഡിംബിയില്‍ നിന്നാണ്‌ കഥ തുടങ്ങുന്നത്‌. ഏകലവ്യന്റേയും പാണ്ഡവ-കൌരവ കുമാരന്മാരുടേയുമൊക്കെ ബാല്യത്തില്‍ നിന്ന്‌ ആരംഭി യ്ക്കുന്ന കഥനം മേലാളരെ ഇല്ലായ്മ ചെയ്ത്‌ അവരുടെ സ്ഥാനം ഏറ്റെടുത്ത്‌ വേടന്മാര്‍ സുഖാസക്തരായി കാടിനെ മറന്നതിലവസാനിയ്ക്കുന്നു. ഹിഡിംബിയുടെ മടിയില്‍ കിടന്ന്‌ ഏകലവ്യന്‍ മരിയ്ക്കുന്നിടത്താണ്‌ നോവലവസാനിയ്ക്കുന്നത്‌. ഇതിഹാസോപജീവിയായ നോവല്‍ രചിയ്ക്കുമ്പോള്‍ ഇതിഹാസ ത്തിന്റെ സ്വാഭാവികമായ ഘടനയില്‍ മാറ്റം വരുത്തുന്നത്‌ ഉചിതമല്ല. 428. അതേ പുസ്തകം, വു.133. 429. അതേ പുസ്തകം, പു... 291 അതിനുള്ളില്‍ നിന്നുകൊണ്ട്‌ വിമര്‍ശനാത്മകമായ സമീപനങ്ങളിലൂടെ വ്യാഖ്യാ നത്തിനുള്ള പഴുതുകള്‍ കണ്ടെത്തി ആവിഷ്ക്കരിയ്ക്കുകയാണ്‌ വേണ്ടത്‌. ഇവിടെ ഇതിഹാസകഥാപാത്രങ്ങളെ സ്വീകരിച്ച്‌ സ്വത്രന്തസൃഷ്ടി നടത്തുക യാണ്‌ ചെയ്തിരിക്കുന്നത്‌. അതിനുവേണ്ടി കഥാസന്ദര്‍ഭങ്ങളില്‍ മാറ്റം വരുത്തുകയല്ല, അവയെ വളച്ചൊടിയ്ക്കുകയാണ്‌. പുരാണാധിഷ്ഠിതനോ വല്‍ എന്ന നിലയ്ക്ക്‌ ഒരു തകര്‍ച്ചയാണിവിടെ കാണുന്നത്‌. ഇതിഹാസാന്ത രീക്ഷത്തിനും, മനുഷ്യബന്ധങ്ങളുടെ ആവിഷ്ക്കരണത്തിനും യോജിച്ച ഭാഷ ഏറെക്കുറെ സ്വീകരിയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. മഹാഭാരതത്തിലെ പാണ്ഡവ - കൌരവ കഥയെ ആസ്പദമാക്കിയുള്ള ചില നോവലുകളെക്കുറിച്ചും അവ വിഷയസംബന്ധമായും കഥാപാത്ര വ്യക്തിത്വസംബന്ധമായും പുലര്‍ത്തുന്ന വ്ൃതിയാനങ്ങളെക്കുറിച്ചുമാണ്‌ ഇതു വരെ പറഞ്ഞത്‌. എന്തിനാണ്‌ നോവലിസ്റ്റുകള്‍ മഹാഭാരതം ഇതിവൃത്തമായി സ്വീകരിച്ചത്‌, അവര്‍ക്കെന്താണ്‌ പറയാനുള്ളര്‌, അതില്പെതത്തോളം ഓഈചിത്യം അവര്‍ക്ക്‌ പുലര്‍ത്താനാവുന്നുണ്ട്‌, വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ ആശാസ്യ മാണോ, ഇതിഹാസം പുനരാഖ്യാനം ചെയ്യപ്പെടാമോ എന്നൊക്കെ ചിന്തിയ്ക്കേണ്ടതുണ്ട്‌. ഇക്കാര്യങ്ങളാണ്‌ അടുത്ത അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌. 292 അദ്ധ്യായാ 4 ഇതിഹാസപുനരാഖ്യാനങ്ങളുടെ പ്രസക്തി മനുഷ്യസമുഹത്തിന്റെ സൃഷ്ടിയാണ്‌ പുരാവൃത്തങ്ങള്‍. കാലങ്ങളോ മായി മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം പുരാവൃത്തങ്ങളും വളര്‍ച്ച പ്രാപിച്ചു പോന്നു. മിത്ത്‌ കലയുടെ മുന്‍ഗാമിയാണെന്നും, ചരിത്രാതീത മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ജീവത്തായ ബന്ധത്തെക്കുറിച്ചോര്‍മ്മിപ്പി ക്കുന്നത്‌ മിത്തിനെക്കുറിച്ചുള്ള ബോധമാണെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. ജീവിതവിജയത്തിന്‌, ലോകനന്മയ്ക്ക്‌, മനസ്സിന്റെ സ്വസ്ഥതയ്ക്കും സംതൃപ്തിയ്ക്കും, മുല്യരക്ഷണത്തിന്‌ - ഒക്കെ സമുഹത്തിന്‌ ആവശ്യമായ ഉപദേശങ്ങളും, ദൃഷ്ടാന്തങ്ങളും തന്നെയാണ്‌ മിത്തുകള്‍ നമുക്ക്‌ നല്‍കു ന്നത്‌. അതുകൊണ്ടുതന്നെ മനുഷ്യമനസ്സിന്റെ അബോധതലത്തില്‍ പുരാ വൃത്തങ്ങള്‍ സ്ഥാനം നേടുന്നുണ്ട്‌. മനുഷ്യവംശത്തിന്റെ പ്രാകൃതമായ ആഗ്ര ഹങ്ങളേയും ഭീതികളേയും മിത്തുകള്‍ പരോക്ഷമായി പ്രതിനിധീകരിയ്ക്കു ന്നുവെന്ന്‌ നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്‌. നന്മതിന്മകളെ വേര്‍തിരിച്ചുകാണിക്കാന്‍, ധര്‍മ്മസംസ്ഥാപനത്തെക്കുറിച്ചു പറയാന്‍ മിത്തുകളെ ഉപയോഗിക്കാം, മനു ഷ്യനും പ്രകൃതിയും തമ്മിലുള്ള സംഭാഷണമാണ്‌ പുരാവ്യത്തങ്ങ്ളിലും ഐതി ഹ്യങ്ങ്ളിലും മിത്തുകളിലും കാണുന്നത്‌ എന്നും പക്ഷമുണ്ട്‌. മഹാഭാരതത്തെ ഈ വിഭാഗത്തില്‍പ്പെടുത്താം. 1. Tajindar Sing, ‘Myth and Symbol’, The Literary Criticism of D.H.Lawrence (Sterling Publishers Pvt.Ltd, New Delhi, 1984), p.63,64. 2. Jones Earnest, Psycho-Analysis (Earnest Benl Benn Ltd, Bouveri house, London, 3, synteny “പൌരാണികതയുടെ ജീവന്‍', മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ (1896 സെപ്തംബര്‍ 22-29), പു.24,25. 293 എഴുത്തുകാര്‍ മഹാഭാരതത്തെ ആശ്രയിയ്ക്കുന്നതെന്തുകൊണ്ട്‌? എഴുത്തുകാരന്‍ സമൂഹത്തോട്‌ പ്രതിബദ്ധതയുള്ളവനാണ്‌. സമൂഹത്തിന്റെ ചലനങ്ങള്‍ മനസ്സിലാക്കുകയും അതിന്‌ പ്രേരകശക്തിയാ ക്കുകയും ചെയ്യുന്ന കൃതികള്‍ രചിയ്ക്കുകയെന്നത്‌ രചനാലക്ഷ്യമായി സ്വീകരിച്ചവരുണ്ടചിലര്‍ സമൂഹത്തിന്റെ വിവിധ വശങ്ങള്‍ നീരീക്ഷിച്ച സമൂഹ ത്തിന്റെ ലിഖിതവും അലിഖിതവുമായ നിയമങ്ങളും കര്‍ക്കശമായ വ്യവസ്ഥി തികളും വൃക്തിസ്വാത്ന്ത്യൃത്തെ തകര്‍ക്കുന്നതെഴുതുമ്പോള്‍ മറ്റു ചിലര്‍ അതിനെതിരെ പ്രവര്‍ത്തിയ്ക്കാനുള്ള ആഹ്വാനം മുഴക്കുന്നു. പലപ്പോഴും തങ്ങള്‍ക്കു പറയാനുള്ള കാര്യങ്ങള്‍ ശക്തമായി അവതരിപ്പിയ്ക്കാന്‍ എഴു ത്തുകാര്‍ പ്രതീകങ്ങളും ബിംബങ്ങളും സ്വീകരിയ്ക്കാറുണ്ട്‌. അവ അനുവാ ചകന്‌ പരിചിതങ്ങളാണെങ്കില്‍ അവയുടെ ധ്വനനശേഷി വര്‍ദ്ധിയ്ക്കുന്നു. മഹാഭാരതം ഈ അര്‍ത്ഥത്തില്‍ എഴുത്തുകാരന്‍ വളരെയേറെ സഹായക മാകുന്നതായി കാണുന്നുണ്ട്‌. ഭാരതത്തിന്റെ ഇതിഹാസങ്ങളിലൊന്നാണ്‌ മഹാഭാരതം. കാലങ്ങള്‍ കൊണ്ട്‌ രചിയ്ക്കപ്പെട്ടതും സഞ്ചയിയ്ക്കപ്പെട്ടതുമായ ഈ കൃതിയുടെ ലക്ഷ്യം മനുഷ്യന്‌ ധര്‍മ്മോദ്ബോധനം നടത്തുകയെന്നതും ഒപ്പം വിധിയുടെ അലംഘ്ൃത അവന്‍ മനസ്സിലാക്കിക്കൊടുക്കുക എന്നതുമത്രേ. അതുകൊണ്ട്‌ തന്നെ മനുഷ്യജീവിതത്തിന്റെ വിവിധത്ലങ്ങളെ സ്പര്‍ശിയ്ക്കുന്നതാണിതെന്ന്‌ മനസ്സിലാക്കാം. അനന്തമായ അനുഭവവൈവിദ്ധ്യങ്ങളും വൈചിത്ര്യങ്ങളും ഈ കൃതി പകര്‍ന്നു നല്‍കുന്നു. ആധുനിക സാഹിത്ൃത്തിന്റേതായി കാണ പ്പെടുന്ന വിവിധ പ്രസ്ഥാനങ്ങളും വേദാന്തം തൊട്ട്‌ അസ്തിത്വവാദം വരെ യുള്ള ദര്‍ശനങ്ങളും ആധുനിക മനസ്സിന്‌ ഇവിടെ കാണാം". മാനവിക 4. സാനു.എം.കെ.. മലയാളത്തിന്‌ സിദ്ധിച്ച മഹാഭാഗ്യം", ഭറഥാഭഗരതം വാള്യം ഒന്ന്‌, വിവ:കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (ഡി.സി.ബുക്സ്‌, കോട്ടയം, 2007), പു.55. 294 വികാരങ്ങളുടെ സാകല്യം, അവയുടെ പ്രഭാവം, വ്യാപനം, മനുഷ്യപരീക്ഷണ ങ്ങളുടെ സമ്രഗമുഹൂര്‍ത്തങ്ങള്‍ - എല്ലാം ഇവിടെ കാണുന്നു. കാലത്തിന്റെ ചോദ്യങ്ങള്‍ക്ക്‌ വ്യാസന്‍ നല്‍കിയ സമാധാനമത്രേ ഈ കൃതി. അറിഞ്ഞോ അറിയാതെയോ ചെയുന്ന തെറ്റുകള്‍, അപരാധി ആരായാലും, ഈശ്വരന്‍ തന്നെയായാലും അതിന്‌ ശിക്ഷയുണ്ടെന്നും ആ ശിക്ഷയിലൂടെ അവരെ പരിശുദ്ധരാക്കാമെന്നും മഹാഭാരതം പറഞ്ഞു തരുന്നു”. അങ്ങനെ തെറ്റും wv wv 7 ശരിയും വേര്‍തിരിച്ച കാണിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു'. ഏതു സങ്കീര്‍ണ്ണ പ്രശ്നങ്ങളില്‍ പെട്ടുഴലുന്നവനും സാന്ത്വനവും രക്ഷാമാര്‍ഗ്ഗവും നല്‍കുന്നു. അങ്ങനെ ജീവിതത്തോട ഗാഷ്ക്മായ അടുപ്പം തന്നെ ഈ കൃതി സ്ഥാപിച്ചിരി യിക്കുന്ന”. ആധുനികജീവിതത്തിന്റെ കുഴപ്പങ്ങള്‍ പരിഹരിയ്ക്കാന്‍ യഥാര്‍ത്ഥ സംസ്ക്കാരം അന്തര്‍ലീനമായ ഇത്തരം കൃതികള്‍ക്കേ സാധിക്കു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. കഥ, പാരമ്പര്യം, ഐതിഹ്യം, പുരാവൃത്തം തുടങ്ങി എന്തിനൊക്കെ പ്രാചീനഭാരതം പ്രശസ്തമായിരുന്നുവോ അതെല്ലാം ഈ കൃതിയില്‍ ഒരുമിച്ച്‌ കാണുന്നവെന്നും അത്‌ പ്രാചീനഭാരത്തിലെ ജീവിത ത്തിന്റെയും വിജ്ഞാനത്തിന്റേയും 1൩൮ഠിറ്ാ്മ ആണെന്നും” പറയുമ്പോള്‍ ആ കൃതി എത്രത്തോളം ഇന്ത്യയുമായി ദ്ൃഡബന്ധം പുലര്‍ത്തുന്നുവെന്നും മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ഭാരതത്തിലെ ഓരോ പ്രാദേശിക സാഹിത്യത്തേയുമെന്നല്ല, പാശ്ചാത്യരെക്കൂടി ഈ കൃതി സ്വാധീനിച്ചിട്ടുണ്ട. 5. ബാലകൃഷ്ണന്‍ കഘ്്റ്റ, സ്വന്മുരീണ്ണുമഹറഴത്തമ എഡി:ബാലകൃഷ്ണന്‍ കല്‍ഡ്റ്റ (സ്രമാട്ട്‌ പബ്ലിഷേഴ്‌സ്‌, തൃശ്ശിവപേരൂര്‍, 1999). 6. നിത്യചൈതന്യയതി, “മഹാഭാരതത്തിലെ ധര്‍മ്മസങ്കല്പം', സറ്മുരിണ്ണമഹഥഭാരതം, എഡി.ബാലകുൃഷ്ണന്‍ കഘല്‍പ്റ്റ, (സ്രമാട്ട്‌ പബ്ലിഷേഴ്‌സ്‌, തൃശ്ലീവപേരൂര്‍,999), പു.10. 7. അതേ പുസ്തകം, പു.16. 8. രാജരാജവര്‍മ്മ വടക്കുംകൂര്‍, ” വേദവ്യാഖ്യാനമായ വിശ്വമഹാഗ്രന്ഥം', ഭറഫഥഭാരതമ, വാള്യം ഒന്ന്‌, വിവ: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (ഡി.സി.ബുക്സ്‌, കോട്ടയം, 2007), പു.28. 9. Munshi.K.M, ‘Kulapati’s Preface’, Mahabarata , C.Rajagopalajari (Bharatheeya Vidyabhavan, Kulapati K.M.Munshi Marg, Bombay), p. VI. 10. Romesh.C.Dutt, The Mahabharatha (Reader Friendly, Millenium Three Editors, Published by Vijalgoyal, 2006), p.12. 295 സൂക്ഷ്മമായ അന്വേഷണബുദ്ധിയുള്ള ചരിത്രകാരനും, രാഷ്ട്രത്ര്രജ്ഞ നും പ്രഭാഷകനും, ധര്‍മ്മശാസ്ര്രനിരീക്ഷകനും, ഉന്നതലക്ഷ്യങ്ങളുള്ള രാഷ്ട്രീയ പ്രവര്‍ത്തകനും, ആദ്ധ്യാത്മികവാദിയും തത്ത്വചിന്തകനും കൂടി ച്ചേര്‍ന്ന ഒരു മഹാബുദ്ധിമാനായിരുന്നു വ്യാസന്‍" എന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ മഹത്തായ സൃഷടിയുടെ ബഹുമുഖമായ ഗരിമ കൂടുതല്‍ വ്യക്തമാകുന്നു. അനവധി കഥകളും ഉപകഥകളുമൊക്കെ മഹാഭാരതത്തില്‍ കാണു ന്നുണ്ട്‌. ഓരോ വ്യാഖ്യാനത്തിനും മറ്റൊരു വ്യാഖ്യാനം, ഓരോ കഥയും അപൂര്‍ണ്ണം, ഓരോ വിരാമത്തിനും ഒന്നിലധികം കഥകള്‍ക്കുള്ള VID SO” എഴുത്തുകാര്‍ കാണുന്നു. സല്‍ക്കവികള്‍ക്ക്‌ ഉപജീവിയ്ക്കാനുള്ള സാധ്യത മഹാഭാരതം തന്നെ കാണിച്ചുതരുന്നുണ്ട്‌*. ചില എഴുത്തുകാര്‍ ഈ കൃതി യില്‍ നിന്ന്‌ ബിംബങ്ങളും പ്രതീകങ്ങളും സ്വീകരിയ്ക്കുമ്പോള്‍ മറ്റു ചിലര്‍ ചില ഭാഗങ്ങള്‍ തന്നെ നസ്വീകരിയ്ക്കുന്നു. ചിലരുടെ ലക്ഷ്യം കേവലം പുരാണ പുനരാഖ്യാനമാകാം, ചിലരുടേത്‌ സമുഹോന്നമനമാകാം. എന്തു തന്നെയാ യാലും ഇതിഹാസത്തിന്റെ അന്തര്‍ഗതം അറിയാതെ തന്നെ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞ ഭാരതീയര്‍ക്ക്‌ ആഖ്യാനത്തിന്റെ ഭാവതീവ്രതയുള്‍ക്കൊ BBO പ്രയാസമുണ്ടാകില്ല. ഉപജീവനത്തിന്‌ സ്വത്വത്തിന്റെ ഈര്‍ജ്ജം മാത്രം പര്യാപത്മല്ലെന്ന്‌ വരുമ്പോള്‍ സാഹിത്യകാരന്‍ പ്രതിഷ്ഠാപിതകൃതികളിലേക്ക്‌ തിരിയുമെന്ന്‌ അഭിപ്രായമുണ്ട്‌”. ആത്യന്തികതകളെ ചിത്രണം ചെയ്ത 11. അരവിന്ദഘോഷ്‌, ' വ്യാസന്‍”, വിശ്സ്ധാഹിയ്യക്ഥരമ്മാരീ എഡി: ഡോ.രാധിക.സി.നായര്‍, (ഡി.സി.ബുക്സ്‌, 2008),പു.14. 12. അജയ്‌.പി.മങ്ങാട്‌, മഹാഭാരതത്തിന്‌ ഒരു പുനര്‍വിചിന്തനം”, ഭാഷാപോഷിണി, 26,6 (നവംബര്‍2002), പു.44. 13. (ശദ്മഹാഭാതതഥ വാള്യം ഒന്ന്‌, ആദിപര്‍വ്വം, വിവ.കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (എന്‍.ബി.എസ്‌. കോട്ടയം, 1987), പു.112. 14. രാമകൃഷ്ണന്‍ ദേശമംഗലം, പാഴ്ചെലവായ ജീവിതം, ഭാഷാപോഷിണി 19,5 (ഒക്ടോബര്‍ 1995), പു.15. 296 ഇതിഹാസങ്ങളെ വ്ൃക്തിജീവിതത്തിന്റെ സമാന്തരധാരയായോ പ്രതിബിംബ മായോ കാണാന്‍ കഴിയുന്നഎഴുത്തുകാരുണ്ടെന്നും നമ്മുടെ വികാരങ്ങ ളുടെ പ്രതിഫലനമായി അവര്‍ക്ക്‌ ഇതിഹാസത്തെ കാണാന്‍ കഴിയുമെന്നും അഭിപ്രായപ്പെടുമ്പോശ്‌” ഉദ്ദേശിയ്ക്കുന്നത്‌ ഇതിഹാസസന്ദര്‍ഭങ്ങളെ വര്‍ത്ത മാനകാലത്തേയ്ക്ക്‌ ആനയിയ്ക്കുന്ന അനുകര്‍ത്താക്കളെ തന്നെയാണല്ലോ. മഹാഭാരതകഥാനുഗായികളായ നോവലുകള്‍ പറയുന്നതെന്ത്‌? മഹാഭാര്തക്ഥയെ ആസ്പമ്മാക്കി മലയതള്ത്തില്‍ പല നോവലുകളും രചി യിക്കപ്പെട്ടിട്ടുണ്ട. രചയിതാവിനെ ആകര്‍ഷിച്ചിരിയ്ക്കുക പല കാരണങ്ങളാകാം. 4 ഏതെങ്കിലുമൊരു കഥാപാത്രത്തിനോട്‌ തോന്നുന്ന താത്പര്യം, ആദരവ്‌, സഹതാപം, എന്നീ വികാരങ്ങള്‍. & അനിര്‍വ്വചനീയമായ വിധി നല്‍കുന്ന അത്ഭുതവും നിരാശയും & പൊതുവേ മനുഷ്യന്റെ മനസ്സിലും സ്വാത്രന്ത്യത്തിനും വിലങ്ങുതടി യായി നില്‍ക്കുന്ന സമൂഹത്തോടുള്ള ധാര്‍മ്മികരോഷം. & അവഗണിയ്ക്കപ്പെടുകയും അവഹേളിയ്ക്കപ്പെടുകയും ചെയ്യുന്ന വരോടുള്ള സഹതാപവും മര്‍ദ്ദകരോടുള്ള രോഷവും & ഭോഗാസക്തനായ മനുഷ്യന്‍ നശിപ്പിയ്ക്കുന്ന മൂല്യങ്ങള്‍. - ഇവിടെ പഠനവിധേയമാകുന്ന നോവലുകളില്‍ ഈ പറഞ്ഞ പ്രത്യേ കതകള്‍ കാണുന്നുണ്ട്‌. രണ്ടാമൂഴം താന്‍ മറ്റുകൃതികള്‍ കൈകാര്യം ചെയ്തതുപോലെയാണ്‌ രണ്ടാമൂു ഴവും രചിച്ചിരിയ്ക്കുന്നതെന്ന്‌ നോവലിസ്റ്റ്‌ പറയുന്നുണ്ട്‌. മഹാഭാരതത്തി ലേയ്ക്ക്‌ തന്നെ ആകര്‍ഷിച്ച സാഹചര്യത്തെക്കുറിച്ചും നോവല്‍ രചനയ്ക്കായി 297 പരിശോധിച്ച ഭാരതകഥാഖ്യാനങ്ങള്‍"*, അന്നത്തെ സമുഹത്തെപ്പറ്റി കൂടുതലറിയാന്‍ പരിശോധിച്ച ഗ്രന്ഥങ്ങള്‍ തുടങ്ങി താനവലംബിച്ച മാര്‍ഗ്ഗങ്ങ ളെക്കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്‌". സ്വതന്ത്രമല്ലാത്ത ഒരാശയമെടുത്ത്‌ ഇത്ര ശ്രദ്ധാപൂര്‍വ്വം പുനഃസൃഷ്ടിയ്ക്കുമ്പോള്‍ നോവലിസ്റ്റിന്‌ പ്രത്യേകിച്ച യാതൊരുദ്ദേശ്യവുമുണ്ടായിരുന്നില്ലെന്ന്‌ ആക്ഷേപമുണ്ടായിട്ടുണ്ട്‌*. അതിനോട്‌ യോജിയ്ക്കാനാവില്ല. 1 തന്റെ പതിവു നായക സങ്കല്പത്തിനനുസ്ൃതമായ സ്വഭാവഘടകങ്ങള്‍ ഭീമസേനനില്‍ നിരീക്ഷിയ്ക്കുകയും ആരോപിയ്ക്കുകയും'” ഭീമനെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി മറ്റു ചില ഇതിഹാസകഥാപാത്രങ്ങളെ അണി നിരത്തി പതിവുപോലെ ഒരു കുടുംബകഥ പറയുകയും മാത്രമല്ല ഇവിടെ നോവലിസ്റ്റിന്റെ ലക്ഷ്യം. അങ്ങനെ നോവലിസ്റ്റ്‌ തന്നെ പറയുന്നുണ്ടെങ്കിലും സുപരിചിതമായ ഒരു കഥ ചില മാറ്റങ്ങള്‍ വരുത്തി ഒന്നുകൂടി പറഞ്ഞുതരിക എന്ന ലാഘവത്തോടെയുള്ള സമീപനമല്ല ഈ നോവല്‍ സാധിച്ചിരിയ്ക്കുന്നത്‌. 2. കര്‍ണ്ണന്റേയും യുധിഷഠിരന്റേയും ഭീമന്റേയും പിതൃത്വമാണ്‌ നോവ ലില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആശയം. & കര്‍ണ്ണനെ ത്യാഗിയായോ, ധര്‍മ്മിയായോ അജ്യ്യനായോ നോവലിസ്റ്റ അവതരിപ്പിയിക്കുന്നില്ല. ദേവ-ക്ഷ്രതിയ ലക്ഷണങ്ങള്‍ സുചിപ്പിയ്ക്കുന്നില്ല. 16. ഇവിടെ പഠനവിധേയമാക്കിയ മറ്റ്‌ നോവലുകളുടെ രചയിതാക്കളില്‍ നിന്നും വൃത്യസ്തമായി എം.ടി. ഭാരതകഥയ്ക്കു വേണ്ടി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതവിവര്‍ത്തനം മാത്രമല്ല സ്വീകരിച്ചിരിയ്ക്കുന്നത്‌. പ്രതാപചന്ദ്രറോയിയുടെ മഹാഭാരത വിവര്‍ത്തനവും, ഭാരതത്തിന്റെ കുംഭകോണം പതിപ്പും, ഇതിനെയൊക്കെ ആധാരമാക്കിയുണ്ടായ പഠനങ്ങളും സ്വീകരിച്ചിട്ടുണ്ട്‌. പാഠഭേദങ്ങളെപ്പറ്റിയോ, അവ തന്നിലുണ്ടാക്കിയ പ്രേരണയെപ്പറ്റിയോ നോവലിസ്റ്റ്‌ ഒന്നും പറഞ്ഞിട്ടില്ല. ഇരാവതി കാര്‍വേ ഭണ്ഡാര്‍ക്കര്‍ ഓറിയന്റല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ പ്രകാശനം ചെയ്ത മഹാഭാരതത്തെ ആസ്പദമാക്കിയെഴുതിയ മഹാഭാരതപഠനങ്ങളിലും സമാനമായ ചില അഭിപ്രായങ്ങള്‍ കാണുന്നുണ്ട്‌. ഈ പശ്ചാത്തലത്തില്‍ രണ്ടാമുഴത്തെക്കുറിച്ച്‌ ഒരന്വേഷണം നടത്താവുന്നതാണ്‌. 17. വാസുദേവന്‍ നായര്‍.എംടി, ഫല്ശ്രുതി',രണടമ്മുഴാ (കറന്റ്‌ ബുക്‌സ്‌, തൃശൂര്‍, 1996),പു292,293. 18. കുമാരന്‍ മാമ്പുഴ, ഇതിഹാസത്തിലേയ്ക്ക്‌ തിരിച്ചുപോകുമ്പോള്‍”, ഭാഷാപോഷിണി, 19, 5, (1995 ഒക്ടോബര്‍, പു. 12. 19. മുന്‍.അദ്ധ്യായം 2, പു.106. 298 എന്നാല്‍ സഹതാപാര്‍ഹനായും, യോദ്ധാവായും, സദ്ഗുണങ്ങളു ഒളവനായുംചിലയിടങ്ങളില്‍ അംഗീകരിയ്ക്കുന്നുമുണ്ട്‌”. സുതനില്‍ കവിഞ്ഞ ആഷ്മയത്വമോ മറ്റു പ്രത്യേകതകളോ ആ കഥാപാത്രത്തിന്‌ നല്‍കുന്നില്ല. അമാ നുഷികാംശം നീക്കം ചെയ്യുകയാവാഠം ഇവിടെ ഉദ്ദേശ്യം. 4 മുലകൃതിയിലെ ഒരു പരാമര്‍ശത്തെ ആധാരമാക്കി വിദുരര്‍ യുധി ഷ്ഠിരന്റെ പിതാവാണെന്ന്‌ നോവലിസ്റ്റ്‌ വ്യാഖ്യാനിയ്ക്കുന്നു”. (സമാനാഭി പ്രായം വേറെയും കണ്ടിട്ടുണ്ടു”. ഇവിടെയും മാനുഷികഭാവത്തിന്‌ പ്രാധാന്യം നല്‍ക്ഷാണല്ലോ ലക്ഷ്യം. # പക്ഷേ ഭീമന്‍ നിഷാദപുത്രനാണെന്ന കണ്ടെത്തലില്‍ ഈ ഒരുദ്ദേശ്യം മാത്രമല്ല കാണുന്നത്‌. i) ക്ഷത്രിയനെന്നും വായുപുത്രനെന്നും അഭിമാനിച്ചിരുന്നവനാണ്‌ ഭീമന്‍. സര്‍വ്വവിനാശകാരിയായ യുദ്ധം കഴിഞ്ഞപ്പോള്‍ ഒന്നും നേടിയി ല്ലെന്ന്‌ നിരാശനായ ഭീമന്‍ മാനസികമായി തളരുന്നതും മഹാപ്രസ്ഥാനമു പേക്ഷിച്ച്‌ കാടിന്റെ നേര്‍ക്ക്‌ നടക്കുന്നതും താന്‍ കാട്ടാളന്റെ മകനാണെന്നറി ഞ്ഞപ്പോഴാണ്‌. ക്ഷത്രിയത്വം ഭീമനെ പലപ്പോഴും ബന്ധനസ്ഥനാക്കിയിരു ന്നുവെങ്കില്‍ കാട്ടാളത്തം ഭീമന്‍ സ്വാതന്ത്ര്യം നല്‍കുകയാണ്‌ ചെയ്തത്‌. ഈ കണ്ടെത്തല്‍ ഭീമനെ എല്ലാമാനുഷികവികാരങ്ങള്‍ക്കും പ്രാധാന്യം കൊടു ക്കുന്ന ഒരാളായി അവതരിപ്പിയ്ക്കാന്‍ സഹായിക്കുകയാണ്‌. സ്വയം കിരാ തനെന്ന്‌ വിശേഷിപ്പിയിക്കാറുള്ള്‌” നോവലിസ്റ്റ്‌ ഈ പുതിയ കൂട്ടിച്ചേര്‍ക്കല്‍ കൊണ്ടുദ്ദേശിയ്ക്കുന്നത്‌ ഒരു പച്ചമനുഷ്യന്റെ സൃഷ്ടിതന്നെ. ഈ ഭാവന 20. രണ്ടാമൂഴം, പു.64,101,102,248. 21. അതേ പുസ്തകം, പു.292. 22. ഇരാവതി കാര്‍വേ, മഹദ്ഗത്തചറനത്ശീവിവ:വി.എസ്‌.നായര്‍ (ജനശക്തി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌ 1999), പു.63. 23. കുഞ്ഞികൃഷ്ണന്‍.കെ. “ എം.ടി.എന്റെ ജയേഷ്ഠസഹോദരന്‍', എംടി?ക്ഥയും ചഫെരുളും എഡി.എം.എം.ബഷീര്‍ (കറന്റ്‌ ബുക്സ്‌, തൃശൂര്‍, 1996), പു."19. 299 കാടുകയറിയതാണെന്നഭിപ്രായമുണ്ടെങ്കിലും”” ഒരു പച്ചമനുഷ്യന്റെ സൃഷ്ടിയ്ക്ക്‌ ഈ കല്‍പന ഉചിതം തന്നെ. il) മനുഷ്യര്‍ നിരന്തരം വെച്ചുപുലര്‍ത്തുന്ന പകയും മാത്സര്യവും കൊണ്ട്‌ നാശമല്ലാതെ മറ്റൊന്നുമുണ്ടാകുന്നില്ലെന്നൊരു പാഠം കൂടി മഹാഭാരത്തില്‍ നിന്ന്‌ നാമറിയുന്നുണ്ട്‌*. എല്ലാം മായയാണ്‌ എന്നും മഹാഭാരതം പറയുന്നു. COON ജീവിതം നയിയ്ക്കുന്ന മനുഷ്യരില്‍ ഇതിന്റെയെല്ലാമര്‍ത്ഥമറിയുന്ന വര്‍ പോലും മാനുഷികവികാരങ്ങളില്‍ നിന്ന്‌ മുക്തനാകുന്നില്ല. അതുകൊ ണ്ടാണല്ലോ ഭീമന്‍ കാമവും പകയും വെടിയാതെ സ്വര്‍ഗ്ഗം വെടിഞ്ഞ്‌ തന്റെ പെണ്ണും ശ്രതുവും അവശേഷിയ്ക്കുന്ന തന്റെ കര്‍മ്മപഥത്തിലേയ്ക്ക്‌ യാത്ര തിരിച്ചത്‌. സ്വന്തം വ്ൃക്തിത്വത്തെക്കുറിച്ച്‌ സ്വയമുള്ള ധാരണയാണ്‌ ഒരു മനു ഷ്യന്റെ മനസ്സിനേയും പ്രവൃത്തിദയയും നിര്‍ണ്ണയിയ്ക്കുന്നതെന്നും, മോഹവും മാത്സര്യവും നാശത്തിലേയ്ക്ക്‌ മാത്രമാണ്‌ നയിയ്ക്കുന്നതെന്നും എന്നിട്ടും മനുഷ്യന്തില്‍ നിന്നും മുക്തിനേടാന്‍ കഴിയുന്നില്ലെന്നുമുള്ള സത്യവും നോവ ലിസ്റ്റിനു പറയാനുണ്ട്‌. അതിനു സഹായിയ്ക്കുന്ന ഒരു ഘടകമാണ്‌ ഭീമന്‍ നിഷാദപുത്രനാണെന്ന നിരീക്ഷണം. ഈ പിതൃത്വസങ്കല്പനം കൊണ്ട്‌ മറ്റ്‌ വെല്ലുവിളികളോ നിന്ദയോ നോവ ലിസ്റ്റ ഉദ്ദേശിയ്ക്കുന്നുണ്ടെന്ന്‌ തോന്നുന്നില്ല. എങ്കില്‍ അര്‍ജ്ജുന നകുല - സഹദേവന്മാരെ മാറ്റി നിര്‍ത്തേണ്ട കാര്യമില്ലല്ലോ. അവരുടെ പിതൃത്വത്തെക്കുറിച്ച ഒന്നും പറയുന്നില്ല. പാണ്ഡവരുടെ പിതൃത്വമെന്തെന്ന അന്വേഷണമല്ല നോവലിസ്ററിന്റെ ലക്ഷ്യം. 24. ഗുപ്തന്‍നായര്‍.എസ്‌. ” നാലുകെട്ടിലെ നിഴലും വെളിച്ചവും ", എം.ട്‌?ക്ഥയും ചൊരുള്ും പു.228. 25. (ശ്‌? ശഹ്ഥഭാ൪തം വാള്യം 3, ഉദ്യോഗപര്‍വ്വം, അദ്ധ്യായം 72, പു.220. 26. അതേ പുസ്തകം, വാള്യം 5, ശാന്തിപര്‍വ്വം, അദ്ധ്യായം 213, പു.621. 300 3. അര്‍ഹതയുള്ള അംഗീകാരം തട്ടിനീക്കപ്പെടുന്നത്‌, രാജ്യലോഭം, രാജ്യത്രന്തജ്ഞത, സ്ഥാനമാനങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യാനുള്ള ഏതു നഷ്ടവും നിസ്സാരമായി കാണാനുള്ള പ്രവണത, ദയാരാഹിത്യം, അവഗണന, ചതി, പ്രതികാരം, കാമം - എന്നു തുടങ്ങി സമൂഹത്തിന്റെ, രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക്‌ എന്തൊക്കെ വേണമോ അതെല്ലാം ഈ കൃതിയില്‍ കാണുന്നു. ഇന്നത്തെ നാടിന്റെ ഈ പ്രത്യേകതകള്‍ എടുത്തുകാണിയ്ക്കാന്‍ നമ്മുടെ പൂര്‍വ്വികരുടെ തന്നെ കഥയേക്കാള്‍ അനുഭവതീധ്രത പകരുന്ന ദൃഷ്ടാന്തം വേറെന്തുണ്ട്‌? സാര്‍വ്വകാലികമാനങ്ങളുള്ള ഇതിഹാസത്തിന്റെ പുനരാഖ്യാ നത്തിനും ആ സ്വഭാവം വെച്ചു പുലര്‍ത്താന്‍ കഴിയും എന്ന്‌ ഈ നോവല്‍ വ്യക്തമാക്കുന്നു. മനുഷ്യന്റെ അടിസ്ഥാനവികാരങ്ങള്‍ എന്നും ഒന്നുതന്നെ യാണെന്നും കുന്തിയും ദ്രാപദിയും ഭീമനും ഘടോല്‍ക്കചനുമൊക്കെ സമകാലിക പ്രസക്തിയുള്ളവരാണെന്നും യുധിഷ്ഠിരനും ദുര്യോധനനും ദുശ്ലാസനനുമൊക്കെ ഇന്നും നമ്മുടെ നാട്ടിലുണ്ടെന്നും നോവലിസ്റ്റ്‌ പറയുമ്പോശ്‌” ഇതിഹാസകാലത്തിന്റേയും വര്‍ത്തമാനകാലത്തിന്റേയും തന്മ യിഭാവം അത്രയ്ക്ക്‌ ആഴത്തില്‍ അദ്ദേഹം ദര്‍ശിച്ചിട്ടുണ്ടെന്നും വ്യക്തമാകു ന്നു. ഇത്‌ നോവലിസ്റ്റിന്റെ മറ്റൊരു ലക്ഷ്യമാണ്‌. നോവലെഴുതി തഴക്കം വന്ന എം.ടി.യ്ക്ക്‌ ഒരു സ്വത്ന്ത്രസൃഷ്ടി നടത്തുകയെന്നല്‍ ഒട്ടും ദുഷ്ക്കരമല്ലെന്നിരിയ്ക്കേ ഒരു പുനരാഖ്യാ നത്തിന്‌ മുതിര്‍ന്നത്‌ അലക്ഷ്യമായിട്ടാവില്ല. ഇനി ഞാന്‍ ഉറങ്ങട്ടെ വ്യാസഭാരതകഥയേയും, കഥാപാത്രങ്ങളേയും നിരീക്ഷിച്ചറിയാന്‍ ശ്രമിച്ച്‌ തന്റേതായ നിഗമനത്തിലെത്തിയ വ്യക്തിയാണ്‌ നോവലിസ്റ്റ്‌*. 27. വാസുദേവന്‍ നായര്‍.എം.ടി., “കാണാനുള്ള കണ്ണും പതിയാനുള്ള മനസ്സും, മഹാര്‍ഥമ്മാരുമാത?മുഖമുക്ഥ (ശിഖ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌, 1987), പു. 139. 28. ബാലകൃഷ്ണന്‍.പി.കെ, എഴുത്തച്ഛന്റെ ക്ലഥചല വ്യാനസ്പഭാതചഥനഞ്ങ്ളും, (കറന്റ്‌ ബുക്‌സ്‌, തൃശൂര്‍,2002). 301 യുധിഷ്ഠിരനെ ദുര്‍ബ്ബലനായ മഹാസാത്വികനായും, ഭീമനെ വളര്‍ത്തു ഹിഠ്രമൃഗമായും, കൃഷ്ണനെ ശക്തിയും, വീര്യവും, ബുദ്ധിയും, കര്‍മ്മകൌ ശലവും ഇണങ്ങിയ അമാനുഷികമായ തോതില്‍ നിരങ്കുശനായുഠ* കണ്ട നോവലിസ്റ്റ്‌, ഇതിഹാസകാരന്‍ കര്‍ണ്ണനെ ഭാവസമ്പൂര്‍ണ്ണനായ ട്രാജിക്‌ കഥാപാത്രഠ്‌, രുപസാഭാഗ്യം തികഞ്ഞവന്‍”, വീരദുരന്ത്യകഥാനായകന്‍', മഹാധര്‍മ്മി” എന്നീ സവിശേഷതകളുള്ളവനായി അവതരിപ്പിച്ചിരിയ്ക്കുന്നു വെന്ന്‌ പറയുന്നു. ആ കഥാപാത്രത്തോട്‌ തനിയ്ക്ക്‌ തോന്നിയ അത്ഭുതാദ രങ്ങളും ആരാധനയും നോവലിസ്റ്റ്‌ ഈ കൃതിയില്‍ വ്ൃക്തമാക്കുന്നുണ്ട. കര്‍ണ്ണനെ ഒരു ക്രേന്ദകഥാപാഠ്രതമാക്കാനുള്ള പ്രേരണ അദ്ദേഹത്തിന്റെ മന സ്സില്‍ അത്രമാത്രം ദൃഡ്മമാണെന്നു വ്യക്തം. വ്യാസന്റെ കര്‍ണ്ണനില്‍ നീചാംശവുമുണ്ടെന്ന്‌ പറയുന്ന്‌* നോവലിസ്റ്റ്‌ ആ കര്‍ണ്ണകഥാരംഗങ്ങളില്‍ താന്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന്‌ സൂചിപ്പിയ്ക്കു ന്നുണ്ട്‌*. കര്‍ണ്ണന്റെ മാഹാത്മ്യവര്‍ണ്ണനയ്ക്ക്‌ കഥാസന്ദര്‍ഭങ്ങള്‍ തെരഞ്ഞെടു ക്കുന്നതില്‍ അദ്ദേഹം ത്യാജ്യശ്രാഹൃവിവേചനം പുലര്‍ത്തിയിട്ടുണ്ട്‌. കര്‍ണ്ണന്‍ ഉല്‍ക്കര്‍ഷം വരുത്തുന്ന കഥാഭാഗങ്ങള്‍ മാത്രം സ്വീകരിയ്ക്കുക അല്ലാത്ത ചില സന്ദര്‍ഭങ്ങളില്‍ മാറ്റം വരുത്തുക, ചില പിഴവുകളെ ന്യായീകരിയ്ക്കുക, ചില മഹിമകള്‍ കൂട്ടിച്ചേര്‍ക്കുക - ഇങ്ങനെ ഒരു കഥാപാതത്തിനുല്‍ക്കര്‍ഷം വരുത്താന്‍ ശ്രമിച്ചപ്പോള്‍ ഭീഷ്മര്‍, ദ്രഈപദി, കുന്തി തുടങ്ങിയ ചില കഥാപാ ത്രങ്ങള്‍ക്ക്‌ അപകര്‍ഷമുണ്ടാവുകയും ചെയ്തു എന്ന്‌ പക്ഷമുണ്ട്‌. 29. അതേ പുസ്തകം, ' വ്യാസഭാരത പ്രപഞ്ചത്തിലേക്ക്‌ ,പു.38. 30. അതേ പുസ്തകം, വ്യാസന്റെ കര്‍ണ്ണന്‍ ', പു.61. 31. അതേ പുസ്തകം, പു. 65. 32. അതേ പുസ്തകം, പു.63. 33. അതേ പുസ്തകം, പു.7. 34. അതേ പുസ്തകം, ' വ്യാസഭാരതത്തിന്റെ ചരിത്രത്തെപ്പറ്റി ',പു.42. 35. ബാലകൃഷ്ണന്‍.പി.കെ, പ്രസ്താവന, ഇറാ ഞാറ DOCGBAS (TVIMIO YW AUSO OAs സഹകരണസംഘം, നാഷണല്‍ ബുക്‌ സ്റ്റാള്‍, കോട്ടയം, 1994), പു.ട. 36. അശോകന്‍.കെ, ഇതിഹാസനോവല്‍ - പുനഃസൃഷ്ടിയുടെ പ്രശ്‌നങ്ങള്‍ *, ഭാഷാപോഷിണി, 19, 5, (ഒക്ടോബര്‍ 1995), പു.19. 302 ദ്രാപദിയ്ക്ക്‌ നോവലില്‍ പ്രാധാന്യമുണ്ട്‌. പക്ഷേ ആ പ്രാധാന്യം കൊണ്ട്‌ പ്രതേൃകിച്ചൊരു മേന്മയുണ്ടാകുന്നില്ല. എന്നാല്‍ ഇതിഹാസകഥാപാത്രത്തില്‍ നിന്നൊട്ടേറെ വ്യതിയാനം ആരോപിയ്ക്കപ്പെടുന്നുമുണ്ട്‌. അപമാനങ്ങളും അവഗണനകളും അരമ്ഷിതത്വവും സഹിച്ച ദ്രാപദിയുടെ മനസ്സ്‌ കര്‍ണ്ണോന്മുഖ മായതിനെ വാദിച്ച്‌ ന്യായീകരിയ്ക്കാനായേയ്ക്കാം. പക്ഷേ ദ്രാപദിയെന്ന കഥാപാത്രത്തിന്റെ വ്ൃക്തിത്വത്തിനിവിടെ മങ്ങലേല്‍ക്കുകയാണ്‌ ചെയ്തത്‌. കര്‍ണ്ണന്റെ വ്യക്തിത്വത്തിന്‌ തിളക്കമേകാനുള്ള ശ്രമമാണീ പരിണാമത്തിന്‌ കാരണമായതും. മറ്റ്‌ മുഖ്യകഥാപാത്രങ്ങളുടെ യശസ്സിന്‌ കളങ്കമേല്പിച്ച കൊണ്ട്‌ കര്‍ണ്ണചിര്തത്തിന്‌ ധാവള്യം പരത്താനുള്ള ശ്രമമായി ഈ നോവല്‍ കണക്കാക്കപ്പെട്ടതില്‍ അപാകതയില്ല. കുന്തിയുടെ ധൈര്യവും, വീര്യവും, ധര്‍മ്മബോധവും മക്കള്‍ രാജ്യാവകാശികളാകണമെന്ന ലക്ഷ്യവുമൊന്നും ഇവിടെ കാണുന്നില്ല. ദ്രൌപദിയെ മുന്‍നിര്‍ത്തി കര്‍ണ്ണനെ പാണ്ഡവ പക്ഷത്തേയ്ക്ക്‌ ക്ഷണിച്ചിടത്ത്‌ ആ കഥാപാത്രത്തിന്റെ മാഹാത്മ്യം തകരുക തന്നെ ചെയ്യുന്നു. ദ്രൌപദി തന്റെ ഭര്‍ത്തൃസ്ഥാനത്തും രക്ഷകസ്ഥാനത്തും കര്‍ണ്ണനെ കാണുന്നതോടെ ആ കഥാപാത്രത്തിനും ഇടിവ്‌ സംഭവിയ്ക്കുന്നു. ദ്രാപദിയുടെ ക്ഷാത്രവീര്യവും നിശ്ചയദാര്‍ഡ്്യവുമൊന്നും ഇവിടെ കാണുന്നില്ല. കര്‍ണ്ണനെ നിന്ദിയ്ക്കുന്നതില്‍ അതിരുവിടുകയും, സമാധാനിപ്പിയ്ക്കലിനു പകരം പശ്ചാത്താപത്തിന്റെ സ്വരത്തില്‍ സംസാരിയ്ക്കുകയും, തന്റെ ജന്മവും ത്യാഗവും വൃര്‍ത്ഥമായെന്നു ദുഃഖം കര്‍ണ്ണനോടേറ്റു പറയുകയും ചെയ്യുമ്പോള്‍ ഭീഷ്മരുടെ മഹത്ത്വത്തിനും മങ്ങലേല്‍ക്കുന്നു. ഭീമനെ മനസ്സാക്ഷിയില്ലാത്ത ദുഷ്ടനായി ചിത്രീകരിച്ചിരിയ്ക്കുന്നു. കര്‍ണ്ണനെ ഏറ്റവും നിന്ദിച്ച പാണ്ഡവനായതിനാലാകാം ഭീമനെ ഇങ്ങനെ അവതരിപ്പിച്ചത്‌. 37. അശോകന്‍.കെ, “ഇതിഹാസത്തില്‍ നിന്നു നോവല്‍ ', ഭാഷാപോഷിണി, 9-10,6-1 (1986), പു.65. 303 മറ്റ്‌ കഥാപാത്രങ്ങള്‍ക്ക്‌ താഴ്ചയുണ്ടാക്കാതെ കര്‍ണ്ണനെ ഉയര്‍ത്താന്‍ നോവലിസ്റ്റിന്‌ കഴിഞ്ഞിട്ടില്ല. അമ്മേ ഗാന്ധാരി നോവലിന്റെ ശീര്‍ഷകം സുചിപ്പിയിക്കും പോലെ അമ്മയെന്ന നിലയ്ക്കു മാത്രമല്ല, സ്ത്രീയെന്ന നിലയ്ക്കാണ്‌ ഗാന്ധാരിയെ ഇവിടെ അവതരിപ്പിച്ചി രിയ്ക്കുന്നത്‌. ഇതിഹാസകഥാപാത്രങ്ങളേയും കഥാസന്ദര്‍ഭങ്ങളേയുമാണ്‌ സ്വീകരിച്ചിരിയ്ക്കുന്നതെങ്കിലും ഇവിടെ ഗാന്ധാരി ഒരു പ്രതീകമാണ്‌. സ്ര്രീകള്‍ക്കനുഭവിയ്ക്കേണ്ടിവരുന്ന പരീക്ഷണങ്ങളോടുള്ള നോവലിസ്റ്റിന്റെ ധാര്‍മ്മിക രോഷമാണിവിടെ തെളിയുന്നത്‌. & വിവാഹത്തിലുടെയും, പുര്രജനനത്തിലൂടെയുമാണ്‌ മോക്ഷം ലഭിയ്ക്കുകയെന്ന വിശ്വാസം സ്ത്രീകളെ വൈവാഹിക ജീവിതത്തിന്‌ പ്രേരിപ്പിയ്ക്കുന്നത്‌. & മകളെ വിവാഹം ചെയ്തു കൊടുക്കുന്നതിലൂടെ മാതാപിതാ ക്കള്‍ക്കുണ്ടാകുന്ന ഭാരമൊഴിഞ്ഞെന്ന ആശ്വാസം. & ഭര്‍ത്താവിന്റെ സുഖത്തിനും നന്മയ്ക്കും കുടുംബത്തിന്റെ സ്വസ്ഥ തയ്ക്കും വേണ്ടി സ്ത്രീ അനുഷ്ഠിയ്ക്കുന്ന ത്യാഗങ്ങളും സഹനങ്ങളും കേവലം കര്‍ത്തവ്യനിര്‍വ്ൃഹണമായി കണക്കാക്കപ്പെടുന്നത്‌. & മക്കളെ നല്ലവരാക്കി വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക്‌ പലപ്പോഴും ഭര്‍ത്താവ്‌ തന്നെ വിലങ്ങുതടിയായി നില്‍ക്കുന്നത്‌, ഭാര്യയുടേയും, അമ്മയു ടേയും വാക്കുകള്‍ അവഗണിയ്ക്കപ്പെടുന്നത്‌. 4 താനനുഭവിച്ച ദുരിതങ്ങളില്‍ നിന്ന്‌ സ്വന്തം മകളെ രക്ഷിയ്ക്കാന്‍ കഴിയാതെ വരുന്ന നിസ്സഹായത. & മകന്‍ നല്ലവനാകണമെന്ന ധാരണയോടെ ചെയ്തതെല്ലാം അവന്റെ കണ്ണില്‍ അമ്മയുടെ കൃത്യവിലോപമാകുന്നതിന്റെ വേദന. 304 & അച്ഛന്‍, സഹോദരന്‍, ഭര്‍ത്താവ്‌, മകന്‍ -- തുടങ്ങി സംരക്ഷി യ്ക്കേണ്ട പുരുഷന്മാരില്‍ നിന്നു തന്നെ സ്ത്രീയ്ക്കനുഭവിയ്ക്കേണ്ടി വരുന്ന മാനസികമായ പീഡനങ്ങള്‍, അരക്ഷിതത്വം. 4 സ്ത്രി ദുര്‍ബ്ദുദ്ധിയും കുലടയുമാണെങ്കില്‍ പോലും അവളുടെ നാശത്തിന പിറകിലും പുരുഷന്‍ തന്നെ. എന്നിങ്ങനെ സ്ത്രീസമൂഹത്തിന്‌ എക്കാലത്തും അനുഭവിയ്ക്കേണ്ടി വരുന്ന പ്രശ്നങ്ങളാണിവിടെ ഗാന്ധാരിയുടെ കഥയിലൂടെ നോവലിസ്റ്റ്‌ അവതതരിപ്പിയ്ക്കുന്നത്‌. സാര്‍വ്വകാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക്‌ മഹാഭാരതം എങ്ങനെ ആകരമായിത്തീരുന്നുവെന്നതിനുദാഹരണമാണീ നോവലെന്നു പറയാം. ഇന്നത്തെ സ്ത്രീകള്‍ അനുഭവിയ്ക്കുന്ന പ്രശ്നങ്ങള്‍, അതിനുപുരുഷന്മാ രെങ്ങനെ കാരണക്കാരാകുന്നുവെന്നതെല്ലാം ഇതിഹാസകാലത്തും കാണാ മായിരുന്ന പ്രശ്നങ്ങള്‍ തന്നെയാണെന്നിവിടെ വ്യക്തമാകുന്നു. പുരുഷ ക്രന്ദ്രിതമായ ഒരു സാമുഹ്യവ്യവസ്ഥിതിയില്‍ സ്ധ്രീകള്‍ക്കനുഭവിയ്ക്കേ ണ്ടിവരുന്ന പീഡനങ്ങളും ദുരിതങ്ങളും നോവലിസ്റ്റിനെ രോഷം കൊള്ളി യ്ക്കുന്നു. രണ്ടാമുഴത്തിലും, ഇനി ഞാന്‍ ഉറങ്ങട്ടെയിലും സമാനമായ ചില സന്ദര്‍ഭങ്ങള്‍കാണുന്നുവെങ്കിലും ഇവിടെ നോവലിസ്റ്റിന്‌ കുറേക്കൂടി ആഴ ത്തില്‍ ആ അനുഭവങ്ങള്‍ സ്വാംശീകരിയ്ക്കാന്‍ കഴിയുന്നുവെന്നതിനാലാകാം ആ രോഷം കുറേക്കൂടി തീര്രമായത്‌. രചനാപരമായി ഏറെ ഓല്‍കൃഷ്ട്യ മൊന്നും പുലര്‍ത്താനായിട്ടില്ലെങ്കിലും ആ പ്രതിഷേധം പ്രകടമാക്കാന്‍ നോവ ലിസ്റ്റിന്‌ കഴിഞ്ഞിട്ടുണ്ട്‌. പക്ഷേ അതിലൂടെ ഗാന്ധാരിയെ ശക്തയായ ഒരു കഥാപാത്രമാക്കി വളര്‍ത്തിയെടുക്കാന്‍ കഴിയാതെ പോയി. ഗാന്ധാരിയുടെ വ്യര്‍ത്ഥതയും, ദുഃഖവും, നിരാശയും, ദൌര്‍ബ്ബല്യവുമൊക്കെയാണിവിടെ 305 കാണുന്നത്‌. മോഹാലസ്യപ്പെട്ടുവീഴുന്ന ഗാന്ധാരിയ്ക്ക്‌ പ്രതേയകിച്ചൊന്നും അവതതരിപ്പിയ്ക്കാനില്ല. വേദസാക്ഷി തന്നെ ഏറെ സ്വാധീനിച്ച കഥാപാത്രമാണ്‌ കുന്തിയെന്ന്‌ നോവലിസ്റ്റ്‌ തന്നെ പറയുന്നുണ്ട്‌. കുന്തിയുടെ ധര്‍മ്മവും, സഹനവും, ശാന്തതയും, മാതൃത്വവുമാണ്‌ തന്നെ ആകര്‍ഷിച്ചതെന്നും സൂചിപ്പിയ്ക്കുന്നുണ്ട്‌*. കുന്തിയിക്ക്‌ അനുഭവിയ്ക്കേണ്ടി വന്ന ദുര്‍വ്വിധികളെല്ലാം ധര്‍മ്മപാലനം വ്രതമായി കണ്ടതുകൊണ്ട്‌ ഉണ്ടായതാണെന്നാണ്‌ നോവലിസ്റ്റിന്റെ വീക്ഷണം. ചിലയിടങ്ങളിലൊക്കെ സ്ധ്രീത്വത്തിന്‌ നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളോടുള്ള വിപരീത മനോഭാവം പ്രക്ടമാകുന്നുണ്ടെന്ന്ലാതെ ഇതി ഹാസോപാഖ്യാനത്തില്‍ കവിഞ്ഞ ലക്ഷ്യമൊന്നും അദ്ദേഹം പുലര്‍ത്തുന്നില്ല. കുന്തി ഇതിഹാസകഥാപാത്രങ്ങളെ സ്വീകരിച്ചുവെങ്കിലും ഇതിഹാസ മുഹൂര്‍ത്തങ്ങളില്‍ ഏറെ മാറ്റം കല്‍പിക്കുന്നുണ്ടീ നോവലില്‍. കൃഷ്ണനും, കൃഷ്ണനിലൂടെ കുന്തിയുമാണ്‌ നോവലിസ്റ്റിനെ ആകര്‍ഷിച്ചത്‌”. ധര്‍മ്മപരി പാലനത്തിന്‌ അഹിതമായ പലതും ചെയ്യേണ്ടിവന്ന ധീരയും, ശാന്തയും, സ്‌നേഹമയിയും, രാജൃത്ര്്രജ്ഞയുമായ കുന്തിയെ മാത്രമല്ല ഇവിടെ കാണുന്നത്‌, അഭിമാനിനിയായ ഒരു സ്ര്രീയെ കുടിയാണ്‌. അപമാനിയ്ക്കപ്പെടുന്ന, ആത്മനിന്ദയനുഭവിയ്ക്കുന്ന ഓരോ സന്ദര്‍ഭത്തിലും കുന്തിയുടെ മനസ്സ്‌ മൂകമായി പ്രതിഷേധിയ്ക്കുന്നുണ്ട്‌. തന്റെ മക്കളോട്‌ കൌരവര്‍ കാണിച്ച ദുഷ്ടതകളും കുന്തിയുടെ മനസ്സില്‍ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്‌. അതെല്ലാം കൂടി പൊട്ടിത്തെറിയ്ക്കുകയാണ്‌ 38. ടിആര്‍ശ്മ്കുണ്ണി, “വേദസാക്ഷിയുടെ കഥ, വേഷ്സധകഷി(കറന്റ്‌ ബുക്സ്‌, കോട്ടയം, 1999), പു.8. 39. കൃഷ്ണകുമാരി, 701 (സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം, 2000), പു.14. 306 ദ്രാപദീ വസ്ത്രാക്ഷേപം നടന്ന രാജസഭയില്‍. ഓരോ അധര്‍മ്മവും എടു ത്തുപറഞ്ഞ്‌ അതിനു കൂട്ടുനിന്നവരേയും പിന്തുണച്ചവരേയും കൂടി നിശി തമായി വിമര്‍ശിയ്ക്കുന്നുണ്ട്‌. പാണ്ഡവപര്‍നി ഉന്നയിച്ച ധര്‍മ്മപ്രശ്നങ്ങളേ ക്കാള്‍ നിശിതമായ പ്രശ്നങ്ങളാണ്‌ പാണ്ഡവ മാതാവ്‌ ഉന്നയിച്ചത്‌. മക്കളെ ഭേദബുദ്ധ്യാ കാണുന്ന ഒരമ്മയായോ, സ്നുഷയ്ക്കപമാനമേറ്റ കൊട്ടാരത്തില്‍ അഭിമാനം വെടിഞ്ഞ്‌ വീണ്ടും ജീവിതം തുടരുന്ന സ്ത്രീയായോ, കുന്തിയെ അവതരിപ്പിയ്ക്കാന്‍ നോവലിസ്റ്റ്‌ ഒരുക്കമല്ല". മക്കളെ വിജയിപ്പിയ്ക്കേണ്ട കടമ കൃഷ്ണനേയും ദ്രാപദിയേയും ഏല്‍പിച്ച്‌ കൊട്ടാരം വിട്ടിറങ്ങുന്ന, ആത്മാഹുതി ചെയ്യുന്ന കുന്തി സ്ത്രീയ്ക്കു വിലക്കു കല്‍പിക്കുന്ന സമുഹ ത്തേയും വ്യവസ്ഥിതിയേയും മുഴുവനായാണെതിര്‍ക്കുന്നത്‌. സ്ത്രീകളുടെ പ്രശ്നങ്ങള്‍ സ്വായത്തമാക്കി ചിന്തിയ്ക്ഠാനുള്ള സാധ്യത കൂടുതലുണ്ടെന്നതിനാലാകാം ഇവിടെ പ്രതിഷേധം തീരധ്രമാകുന്നത്‌. സ്ത്രൈണതയുടേയും മാതൃത്വത്തിന്റേയും മാര്‍ദ്ദവത്തോടൊപ്പം തന്നെ വ്രണിതമായ അഭിമാനം എങ്ങനെ പ്രതികരിയ്ക്കും എന്നു കാണിച്ചു തരിക യാണ്‌ ഇതിഹാസപുനരാഖ്യാനത്തേക്കാള്‍ നോവലിസ്റ്റ്‌ ലക്ഷ്യമാക്കുന്ന ത്‌.ഇവിടെ കുന്തിയുടെ മാതൃത്വവും, ക്ഷാധ്രവീര്യവുമൊക്കെ ശക്തമായി അവതരിപ്പിയ്ക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്‌. പക്ഷേ അത്‌ ഇതിഹാസത്തിന്റെ ഘടനയെ പാടേ തകര്‍ത്തുകൊണ്ടായെന്ന്‌ മാത്രം. വ്യാധഭാരതം കീഴാളഭാരതം, ക്ഷേത്രപ്രവേശന വിളംബരം”, ദളിത ഭാരതാഖ്യഠനഠ”, എന്നൊക്കെ ഈ നോവല്‍ വിശേഷിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്‌. പക്ഷേ ഏകലവ്യനെ 40. അതേ പുസ്തകം, പു.15,16. 4. ജാന്‍സി ജെയിംസ്‌, ഇതിഹാസത്തിനൊരു പ്രതിപാഠം', ഭാഷാപോഷിണി (ഡിസംബര്‍ 2001), പു.59. 42. അതേ പുസ്തകം, പു.61. 307 നായകനാക്കിയെന്നതുകൊണ്ട്‌ വെറുമൊരു കീഴാളവര്‍ഗ്ഗത്തിന്റെ സാഹിത്യം രചിയ്ക്കുകയല്ല നോവലിസ്റ്റ്‌ ചെയ്തത്‌. വ്യാധഗീതയ്ക്ക്‌* പ്രാധാന്യം കൊടുത്ത മഹാഭാരതം ജാതീയമായ ഉച്ചനീചത്വങ്ങള്‍ പുലര്‍ത്തുന്നില്ല. അത്‌ മനുഷ്യന്‍ അവന്റെ സൌകര്യങ്ങള്‍ക്കു വേണ്ടി ചെയ്തതാണ്‌. ഈയൊരു ദര്‍ശനമല്ല നോവലില്‍ കാണുന്നത്‌, എതിര്‍ദിശയിലേയ്ക്കുള്ള ഒരു യാത്രയാണ്‌ ഇവിടെ കാണുന്നത്‌. ചാതുര്‍വര്‍ണ്ണ്യത്തെ വിമര്‍ശിയ്ക്കുകയും, ജാതിബോധം എങ്ങനെ മനുഷ്യനെ തെറ്റായ ധാരണകളില്‍ തളച്ചു നിര്‍ത്തുന്നുവെന്ന്‌ ചര്‍ച്ചാവിഷയമാക്കുകയും ചെയുന്നുണ്ട്‌. ഇവിടെ ജാതീയതയുടെ പ്രശ്നങ്ങള്‍ എഴുതിച്ചേര്‍ത്തത്‌ നായകനനു ഭവിയ്ക്കേണ്ടി വന്ന പീഡനങ്ങളെ എടുത്തു കാണിയ്ക്കാനാണ്‌ സഹായക മാകുന്നത്‌. അതിനുമുപരി മനുഷ്യന്‌ സുഖലോലുപതയോടുള്ള തൃഷ്ണ അവനെ സര്‍വ്വനാശത്തിലേയ്ക്ക്‌ നയിയ്ക്കുന്നുവെന്നൊരു സന്ദേശമാണ്‌ നോവലിസ്റ്റിന്‌ നല്‍കാനുള്ളത്‌. മര്‍ദ്ദകര്‍, മര്‍ദ്ദിതര്‍ എന്ന ഇരുവിഭാഗങ്ങള്‍ കാലാന്തരത്തില്‍ സ്ഥാനം മാറിക്കൊണ്ടിരിയ്ക്കും. ഒരിയ്ക്കല്‍ മര്‍ദ്ദിതരായി രുന്നവര്‍ ആദ്യകാലത്ത്‌ വിധേയത്വം പുലര്‍ത്തുന്നുവെങ്കിലും ഒരു ഘട്ടത്തില്‍ തിരിച്ചറിവുണ്ടായി ബുദ്ധിയും ശക്തിയും ഉപയോഗിച്ച്‌ വരേണ്യവര്‍ഗ്ഗത്തെ കീഴ്പ്പെടുത്തുന്നതും, വിജയം ലഭിച്ചു കഴിയുമ്പോള്‍ അവരും മര്‍ദുകരുടെ പ്രവൃത്തികള്‍ തന്നെ ഏറ്റെടുക്കുകയും ചെയ്യുന്ന ലോകസ്രമ്പദായമാണി വിടെ വ്യക്തമാകുന്നത്‌. നിരീക്ഷണത്തിലെ വൈവിദ്ധ്യം ഇങ്ങനെ തങ്ങളുടെ രചനാലക്ഷ്യങ്ങള്‍ സാര്‍ത്ഥകമാക്കാനായി നോവല്‍രചയിതാക്കള്‍ ശ്രമിച്ചപ്പോള്‍ കഥാപാത്രങ്ങളുടെ വൃക്തിത്വത്തിലും 43. ശ്രീമ്ഹാടാതതം വാള്യം 2, വനപര്‍വ്വം, പു,76. 308 പരസ്പരവിരുദ്ധമായ വൈവിദ്ധ്യം കാണുന്നു. & അധര്‍മ്മ്ഭീരുവായ യുധിഷ്ഠിരന്‍ നിഷ്ക്ര്യനും അപഹാസ്യനുമായി. € പതിവ്രതയായ ദ്രാപദി കര്‍ണ്ണനെ മോഹിച്ചവളായി, മഹാരാജ്ഞി പദം ആഗ്രഹിച്ചവളായി 4 ക്യാത്രവീര്യം തികഞ്ഞ കുന്തി സാധാരണ സ്ത്രീയായി, ദുഷ്ടയായി. 4 ഭീമന്‍ ധര്‍മ്മപക്ഷപാതിയും, ചതുരനും, സരസനും, ആശ്രിത വത്സലനും, കുടിലബുദ്ധിയുമായി. & കര്‍ണ്ണന്‍ ദുര്യോധന പക്ഷപാതിയായി ദുഷ്പ്രേരണ ചെലുത്തുന്നവനായി, ത്യാഗിയും, വീരനും, വിധി ചമച്ച ദുരന്തങ്ങള്‍ ക്കിരയുമായി. & ഗാന്ധാരി തന്റെ ധര്‍മ്മനിഷ്ഠ ഉചിതമായിരുന്നില്ലെന്ന്‌ ആത്മനിന്ദ പുലര്‍ത്തുന്നവളായി. ഇങ്ങനെ പ്രത്യേകമായൊരു ലക്ഷ്യത്തെ മുന്‍നിര്‍ത്തി രചന നടത്തു മ്പോള്‍ നോവല്‍ രചയിതാക്കള്‍ക്ക്‌ മറ്റ്‌ കഥാപാത്രങ്ങളുടെ കാര്യത്തില്‍ ഉല്‍ക്കര്‍ഷമോ അപകര്‍ഷമോ വരുത്തേണ്ടി വരുന്നു. മഹാഭാരതകഥാപാത്ര ങ്ങള്‍ പലരും അമാനുഷികമായ പശ്ചാത്തലത്തിലാണ്‌ അവതരിപ്പിയ്ക്കപ്പെടു ന്നതെങ്കിലും മാനുഷികമായ ദൌാര്‍ബ്ബല്യങ്ങളോടുകൂടിയവര്‍ തന്നെയാണ്‌. നന്മയും തിന്മയും എല്ലാവരിലും കലര്‍ന്ന്‌ കാണുന്നു. ഈശ്വരനെപ്പോലെ നിസ്സംഗനും നിര്‍വ്വികാര്നുമായാണ്‌ മഹാഭാത്തചര്‍ത്താവ്കഥാപഠ്തങ്ങളെ സൃഷ്ടി ചിരിയ്ക്കുന്നത്‌ എന്നതാണതിന്‌ കാരണമെന്ന്‌ പക്ഷമുണ്ട്‌". ഈ നന്മയുടേയും തിന്മ്യുടേയും ഏറ്റഴുപ്ചിലുള്‍ പലത്ത്ത്ലാകും അനുകര്‍ത്തള്‍െ വിലയിരുത്തു ന്ന്‌ അതുകൊണ്ടാണല്ലോ കഥാപഠ്തങ്ങള്‍ക്കിത്ര വൈവിദ്ധ്യം കാണപ്പെടുന്നത്‌ 42. “വ്യാസഭാരത്പ്രപഞ്ചത്തിലേയ്കട്‌', എഴുത്തുച്ഛന്റി കഥ - ചില വ്യ്പബരതപഠനങ്ങളും പു.37, 309 ചിലര്‍ കഥാപാത്രങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കുമ്പോള്‍ ചിലര്‍ ആശയ ങ്ങള്‍ക്കും മറ്റു ചിലര്‍ സന്ദേശങ്ങള്‍ക്കുമാണ്‌ പ്രാധാന്യം നല്‍കുന്നത്‌. നിരീക്ഷണത്തിനനുസ്ൃൃതമായി ഇവയിലും വൈവിദ്ധ്ൃയമുണ്ടാകുന്നു. ചിലരത്‌ ആധുനികസമുഹത്തിന്റെ നേര്‍ക്കാഴ്ചയായി അവതരിപ്പിയിക്കുമ്പോള്‍ മറ്റു ചിലര്‍ക്കത്‌ പ്രതിഷേധ പ്രകടനത്തിനുള്ള മാദ്ധ്യമമാണ്‌. അതെന്തു തന്നെയാ യാലും അവര്‍ക്ക്‌ മഹാഭാരതം സംതൃപ്തിയേകുന്നുണ്ട്‌. സ്വന്തം കഴിവിനും കാഴ്ചപ്പാടിനുമനുസരിച്ച അര്‍ത്ഥകല്പനയ്ക്കുതകുന്ന, ഏതു രൂപത്തിനും വഴങ്ങുന്ന എല്ലാ രൂപങ്ങളുമുള്ളൊതുക്കുന്ന രൂപമില്ലായ്മയായി മഹാഭാരതം വീക്ഷിയ്ഥടുപ്പെടുന്നത്‌ അതുകൊണ്ടാണ്‌”. ക്ലാസിടുക്ളില്‍ എല്ലാ കാലത്തേയും ജീവിതസന്ദര്‍ഭങ്ങളുടെ ആവിഷ്ക്കാരമുള്ള്തിനാല്‍, ഏതു കാലത്തേയും ധര്‍മ്മ സങ്കടങ്ങളുടെ ആധാരം ഒന്നു തന്നെയാണെന്നതിനാല്‍ ആധുനികജീവിത ത്തിന്റെ സങ്കീര്‍ണ്ണതകള്‍ വ്യാഖ്യാനിയ്ക്കാന്‍ ക്ലാസിക്കുകളിലെ സന്ദര്‍ഭങ്ങള്‍ സഹായകമാകുന്നുവെന്ന പക്ഷഠ” ഇവിടെ പ്രസക്തമാകുന്നു. ചില ലക്ഷ്യ ങ്ങള്‍ വലിയ നേട്ടങ്ങളാണെന്ന്‌ മനസ്സിലുറപ്പിച്ച്‌ അതിനുവേണ്ടി കഠിന പ്രയത്നം ചെയ്ത മനുഷ്യനും അതിന്റ സത്യത്തേയും അര്‍ത്ഥത്തേയും കുറിച്ച്‌ മനസ്സില്‍ ചോദ്യമുയരുമ്പോള്‍ നിശ്ശബ്ദനായി പോകാറുണ്ടല്ലോ. അത്‌ എക്കാലത്തേയും ജീവിതസമസ്യ തന്നെയാണ്‌. ഈ ആത്യന്തിക വ്യസനമാണ്‌ എഴുത്തുകാരെ മഹാഭാരതത്തിലൂടെ തീഷ്ണമായ അന്വേഷണപര്യടനം നടത്തി തങ്ങളുടെ മനോഗതങ്ങളില്‍ ഇതിഹാസാത്മകമായ തിളക്കവും ബിംബപരമായ സൂന്ദര്യവും ആവാഹിയ്ക്കുവാന്‍ പ്രേരിപ്പിച്ചതെന്ന്‌ നിരീക്ഷിയിക്കപ്പെട്ടിട്ടുണ്ട്‌”. 45. "വ്യാസന്റെ കര്‍ണ്ണന്‍ , എഴുത്തച്ഛന്റെ ക്ഷ - ചില വ്യാസ്പട്മത പഫഥനങ്ങ്ളും, പു.7. 46. രാധാകൃഷ്ണന്‍.കെ.എസ്‌, “കൃതികള്‍ ജീവിതത്തിന്റെ നേർസാക്ഷ്യങ്ങൾ, ഭാഷാപോഷിണി, 19, 5, (ഒക്ടോബര്‍ 1995), പു.24. 4.7. രാമകൃഷ്ണന്‍ ദേശമംഗലം, പാഴ്ചെലവായ ജീവിതം', ഭാഷാപോഷിണി, 19, 5, (ഒക്ടോബര്‍ 1995), പു.15. 310 മാറ്റങ്ങള്‍ നീതിയുക്തമാകണം പുരാണകഥാപുനരാഖ്യഠനം നടത്തുമ്പോള്‍ ചില മാറ്റങ്ങളും കൂട്ടി ച്ചേര്‍ക്കലുകളും പുതിയ കണ്ടെത്തലുകളുമൊക്കെ സംഭവിയ്ക്കുന്നുവെന്ന്‌ കണ്ടു. ഇങ്ങനെ മാറ്റങ്ങള്‍ വരുത്തുന്നത്‌ നീതികരിയ്ക്കത്തക്കതാണോ എന്നൊരു ചോദ്യം സ്വാഭാവികമാണ്‌. വിഷയം സ്വീകരിയ്ക്കുന്നതില്‍, ലക്ഷ്യം നിശ്ചയിയ്ക്കുന്നതില്‍, കഥാപാത്രങ്ങള്‍ തുടങ്ങിയവ സൃഷ്ടിയ്ക്കുന്നതില്‍, ആഖ്യാനരീതിയില്‍ -- ഒക്കെ രചയിതാവിന്‌ സ്വാതന്ത്ര്യം പുലര്‍ത്താന്‍ അധികാരമുണ്ട്‌. പക്ഷേ മാറ്റങ്ങള്‍, പ്രത്യേകിച്ചും രൂഡ്ദമുലമായ സങ്കല്പങ്ങ ളില്‍ സൃഷ്ടിയ്ക്കുന്ന മാറ്റങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേ ണ്ടവയാണ്‌. അതില്‍ അവ്യക്തതയും, സംശയങ്ങ്ളുമുണ്ടായാല്‍ നോവലിന്റെ ഘടനയിലും, വായനക്കാരന്റെ ആന്ധാദ്യതയിലും തകര്‍ച്ചയുണ്ടാകും. 1) രണ്ടാമൂഴം തികച്ചും മാനുഷികമായ പശ്ചാത്തലത്തിലെഴുതപ്പെട്ട നോവലാണ്‌. ഇതിഹാസകഥാപാര്ങ്ങളെ മാനുഷികതയിലേക്കിറക്കി നിര്‍ത്താന്‍ നോവലിസ്റ്റ്‌ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. ഏറ്റവും പ്രധാനം പാണ്ഡവരുടെ പിതൃത്വം തന്നെ. ധര്‍മ്മന്‍ താനാ വിദുരനാ വിദുരന്‍ തന്നെ പാണ്ഡവന്‍ എന്ന ഇതിഹാസവാകൃത്തെ ആധാരമാക്കി യുധിഷ്ഠിരന്റെ അച്ഛന്‍ വിദുരനാണെന്ന്‌ നോവലിസ്റ്റ്‌ വ്യാഖ്യാനിച്ചു. കര്‍ണ്ണന്റെ അച്ഛന്‍ കുന്തീഭോജന്റെ സൂതനാകാനുള്ള സാദ്ധ്യത കണ്ടു, ഭീമനെ ഒരു പച്ചമനുഷ്യനായി അവതരിപ്പിച്ചപ്പോള്‍ യോജിച്ച പിതൃത്വമായി കിരാതനെത്തന്നെ കല്പിച്ചു"”. ഇതിഹാസത്തിലെ ദൈവികതയെ പ്രധാനമായെടുക്കുന്ന അനുവാചകര്‍ക്ക്‌ ഈ മാറ്റങ്ങളില്‍ എതിര്‍പ്പു തോന്നാന്‍ സാദ്ധ്യതയുണ്ടെങ്കിലും ഈ അഭിപ്രായം നോവലിസ്റ്റ്‌ സൃഷ്ടിച്ച 4൫. മുന്‍.അഭ്ധ്യായം 2, പുട 311 ഈ മുന്നു കഥാപാത്രങ്ങള്‍ക്കും, കഥാഗാത്രത്തിനും ഇണങ്ങുന്നതിനാല്‍ അരോചകമായി തോനുന്നില്ല. 2) ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലില്‍ ഗദ്രാപദി പാണ്ഡവര്‍ നാല്‍വരും തന്നെ അവഗണിച്ചുവെന്ന്‌ എടുത്തു പറയുന്നുണ്ട്‌. പക്ഷേ ര്രൌാപദിയ്‌ ക്കുവേണ്ടി യുദ്ധം വേണമെന്ന്‌ ശക്തമായി വാദിച്ച സഹദേവനെക്കുറിച്ച്‌ ഒന്നും പറയുന്നില്ല. അത്‌ (ദ്രാപദിയുടെ അനാഥത്ചത്തിന്റെ പൂര്‍ണ്ണതയ്ക്ക്‌ ഭംഗമേലല്‍പിയ്ക്കുമെന്ന്‌ നോവലിസ്റ്റ്‌ കരുതിയിരിയ്ക്കാം. മുലകൃതിയില്‍ വനവാസത്തിനൊരുങ്ങി നില്‍ക്കുന്ന ദ്രാപദിയോട കുന്തി സഹദേവനെ നോക്കണമെന്നാണ്‌ പ്രത്യേകം പറയുന്നത്‌. സഹദേവനോടുള്ള മനോഭാവം ദ്രാപദിയുടെ മനസ്സിന്റെ ആര്‍ദ്രത കൂടുതല്‍ വ്യക്തമാക്കാന്‍ നോവലിസ്റ്റിനുപയോഗിയ്ക്കാമായിരുന്നു. ദ്രാപദിയെ നിന്ദിച്ചതില്‍ തനിയ്ക്കുള്ള ആത്മനിന്ദ പ്രകടമാക്കുന്ന കര്‍ണ്ണന്‍ ഇതിഹാസത്തിലെ കര്‍ണ്ണനില്‍ നിന്നു വൃത്യസ്തനാകുന്നു. (സമാനമായൊരു സന്ദര്‍ഭം മറ്റൊരു നോവലിലും കാണുന്നുണ്ട്‌”. മൂലകൃതിയില്‍ കര്‍ണ്ണന്‍ കൃഷ്ണനോടിക്കാര്യം പറയുകയോ കൃഷ്ണനത്‌ ദ്രപദിയ്ക്ക്‌ വിവരിച്ച്‌ കൊടുക്കുകയോ ചെയ്യുന്നില്ല. സ്വയംവരസദസ്സില്‍ തന്നെ സുതനെന്ന്‌ പറഞ്ഞ്‌ അപമാനിച്ചതിന്റെ പ്രതികാരമാണ്‌ കര്‍ണ്ണന്‍ ദ്യൂതസഭയില്‍വെച്ച്‌ ദ്രൌപദിയോട ചെയ്തത്‌. കൃഷ്ണന്‍ ദ്രാപദിയുടെ ആറാമുഴക്കാര്യം സൂചിപ്പിച്ചിട്ടുപോലും കര്‍ണ്ണന്‍ ദ്രപദിയെക്കുറിച്ച ഒന്നും പറയുന്നില്ല. ഇവിടെ കര്‍ണ്ണന്റെ മഹത്വം ഉയര്‍ത്തിക്കാണിയ്ക്കുകയും കര്‍ണ്ണനെ ദ്രരപദിയുടെ മനസ്സിനോടടുപ്പിക്കുകയാണ്‌ നോവലിസ്റ്റിന്റെ ലക്ഷ്യം. കുന്തിയും ഭീഷ്മരും കര്‍ണ്ണനെ പാണ്ഡവപക്ഷത്തേയ്ക്കു 49. ശിവാജി സാവന്‍, മൃത്യുഞ്ജമ; വിവര്‍ത്തനത്തിന്റെ പേര്‍:കര്‍ണ്ണന്‍, വിവ: പി.കെചന്ദ്രന്‍, ടി.ആര്‍. ജയശ്രീ (ഡി.സി.ബുക്സ്‌, കോട്ടയം, 1996), പു.444. 312 ക്ഷണിയ്ക്കുമ്പോള്‍ ദ്രപദി കര്‍ണ്ണന്റെ പട്ടമഹിഷിയാകുമെന്ന്‌ പറയുന്നത്‌ ആ കഥാപാത്രങ്ങളെ താഴ്ത്തിക്കാണിയ്ക്കുകയാണ്‌ ചെയ്യുന്നത്‌. ഗാന്ധാരിയ്ക്കു സര്‍പ്പദംശനമേറ്റ കഥയും നോവലിസ്റ്റ്‌ പറയുന്നുണ്ട്‌. വിഷത്തിന്റെ കാളിമ ശരീരത്തില്‍ കാണാഞ്ഞത്‌ (്രതകാഠിന്യം കൊണ്ടാണെന്നും, യുധിഷ്ഠിരനെ ശപിയ്ക്കണമെന്ന്‌ ചിന്തിച്ചതിന്റെ പാപഫലമാണ്‌ സര്‍പ്പദംശനമെന്നും പ്രാഹ്മണര്‍ പറഞ്ഞത്‌ കേട്ട്‌ വിധി ചമയ്ക്കുന്ന വൈരുദ്ധ്യങ്ങളെക്കുറിച്ച്‌ ദ്രപദിയ്ക്ക്‌ ചിന്തിയ്ക്കാനുള്ള ഒരു സന്ദര്‍ഭമാണിവിടെ നോവലിസ്റ്റ്‌ ഒരുക്കുന്നത്‌. സര്‍പ്പദംശനത്തെക്കുറിച്ച നോവലിസ്റ്റ്‌ കൂടുതലൊന്നും പറയുന്നുമില്ല. ശിവഭക്തയും, പതിവ്രതയുമായ ഗാന്ധാരിയ്ക്ക്‌ സര്‍പ്പദംശനമേറ്റതിന്റെ വിധിവൈപരീത്യം മാധ്രമാണീ നിബന്ധനം കൊണ്ട്‌ സാധിയ്ക്കുന്നത്‌. 3) അമ്മേ ഗാന്ധാരിയില്‍ തന്റെ ധര്‍മ്മനിഷഠയ്ക്കു പിഴവു പറ്റിപ്പോയി എന്ന്‌ ഗാന്ധാരി പശ്ചാത്തപിയ്ക്കുന്നിടത്തും, അതിനു പ്രേരകമായ കഥാസന്ദര്‍ഭങ്ങളുണ്ടാക്കിയിടത്തും ഇതിഹാസത്തിലെ ധര്‍മ്മര്രതയായ ഗാന്ധാരിയ്ക്കു അപകര്‍ഷം സംഭവിയ്ക്കുന്നു. 4) വേദസാക്ഷിയില്‍ ഇതിഹാസകഥാസന്ദര്‍ഭങ്ങളില്‍ വരുത്തി യിരിയ്ക്കുന്ന ചില ചെറിയ മാറ്റങ്ങള്‍ കുന്തിയുടെ ധര്‍മ്മനിഷ്ഠ എടുത്തു കാണിയ്ക്കാനാണുപയോഗിയ്ക്കുന്നത്‌. മാദ്രിയെ സപത്നിയായി സ്വീകരിച്ചപ്പോഴും, ദേവാവാഹനവേളയിലും, മാദ്രിയ്ക്ക്‌ മന്ത്രോപദേശം കൊടുത്ത്‌ രണ്ട്‌ ദേവന്മാരെ സ്വീകരിയ്ക്കാന്‍ സമ്മതിയ്ക്കുമ്പോഴും, അവസാനം അഗ്നിദേവന്‌ തന്നെ സമര്‍പ്പിയ്‌ ക്കു മ്പോഴുമൊക്കെ ധര്‍മ്മബോധമാണ്‌ മുന്നിട്ടുനില്‍ക്കുന്നത്‌. കഥയില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും അത്‌ കഥാപാത്രത്തിന്റെ ഉല്‍ക്കര്‍ഷത്തിന്‌ മറ്റു 313 കഥാപാത്രങ്ങളെ താഴ്ത്തിക്കെട്ടാതെ ഉപയോഗിയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഭീമസേനനെ ഫലിതപ്രിയനാക്കി അവതരിപ്പിച്ചുവെന്നതാണ്‌ മറ്റൊരു പ്രത്യേകത. (സമാനമായ കല്‍പന മറ്റൊരു നോവലിലും കാണുന്നു”. ഒരു തുറന്ന മനസ്സുള്ളവനാക്കി അവതരിപ്പിയിക്കാമെന്നല്ലാതെ ഭീമപ്രകൃതിയിക്ക്‌ തീര്‍ത്തും ഇണങ്ങുന്നതല്ല ഈ കല്പന. ധൈര്യം, മുന്‍കോപം തുടങ്ങിയ പ്രത്യേകതകള്‍ കൂടി അവതരിപ്പിച്ചത്‌ മേല്പറഞ്ഞ സ്വഭാവസവിശേഷത കൊണ്ട്‌ ഭീമസ്വഭാവത്തിന്‌ ന്യൂനത സംഭവിയ്ക്കാനായിരിയ്ക്കണം. 5) ഭാരതകഥയിലെ ഒരു ചെറിയ ഭാഗം മാത്രം സ്വീകരിച്ച്‌ കുറേ മാറ്റ ങ്ങള്‍ വരുത്തി എഴുതിയ കുന്തിയില്‍ ചുതിനു ശേഷം കുന്തി രാജസഭയില്‍ വന്ന്‌ തന്റെ പ്രതിഷേധമറിയിച്ച്‌, ചോദ്യങ്ങളുന്നയിച്ച്‌ കൊട്ടാരം വിട്ടിറങ്ങി പ്പോകുന്നു. ആത്മാഹുതി ചെയ്യുന്നു. പക്ഷേ ഇതിഹാസത്തില്‍ ഇനിയും കുന്തി ഉള്‍പ്പെടുന്ന സന്ദര്‍ഭങ്ങളുണ്ട്‌. നോവല്‍ ഇവിടെ അവസാനിയ്ക്കു ന്നുവെങ്കിലും ഇനിയുള്ള സന്ദര്‍ഭങ്ങളെക്കുറിച്ച്‌ വായനക്കാരന്‍ സന്ദേഹങ്ങ ളുണ്ടാകാം. ഈ അവ്യക്തത നോവലിന്‌ കളങ്കമേലപിയ്ക്കുന്നു. 6) വ്യാധഭാരതത്തില്‍ അര്‍ജ്ജുനന്‍ ഘടോൽല്‍ക്കചന്‍ പിശിതോപ ധാസ്ത്രം കൊടുത്തുവെന്നറിഞ്ഞ്‌ ഏകലവ്യന്‍ ക്ഷുഭിതനാകുന്നുണ്ട്‌”. പക്ഷേ പിന്നീട്‌ എന്തു സംഭവിച്ചു, അര്‍ജ്ജുനനത്‌ ആരില്‍ പ്രയോഗിച്ചു വെന്ന്‌ നോവലില്‍ പറയുന്നില്ല. കര്‍ണ്ണന്റെ നേരെ പ്രയോഗിയ്ക്കാന്‍ വേറെ പിശിതോപധാസ്ത്രം വേണമെന്ന്‌ ഘടോല്‍ക്ക്ചന്‍ ഏകലവ്യനോട ആവശ്യ പ്പെടുന്നുണ്ട്‌*-. വാരണാവതത്തിലെ കൊട്ടാരം പാണ്ഡവര്‍ ഒരു രസത്തിന്‌ തീവെച്ചു, 50. മുന്‍ഷി.കെ.എം, ഭദ്മമസ്സനഗ്മിവിവ:ശത്രുഘ്നന്‍ (ഡി.സി.ബുക്സ്‌, കോട്ടയം, 2007). 51, ജെയിംസ്‌.കെ.പി, വ്യാഗഭ്ഥരതം (ഡി.സി.ബുക്സ്‌, കോട്ടയം 1999), പു.102. 52. അതേ പുസ്തകം, പു.122. 314 അരക്കില്ലമാണെന്നു കരുതി എന്നൊക്കെ നോവലില്‍ പറയുന്നു”. രസത്തിനു തീ വെച്ചതാണെങ്കില്‍ അരക്കില്ലമാണെന്ന്‌ കരുതിയതെന്തിന്‌ ? അതേ തുടര്‍ന്ന്‌ വനത്തില്‍ ജീവിയ്ക്കേണ്ടി വന്നതെന്തിന്‌ ? വനം വെട്ടിത്തെളിച്ച്‌ കുടിയേറ്റക്കാരെ ഭരിച്ച്‌ ജീവിച്ചതെന്തിന്‌ ? ഗര്‍ഭിണിയായ മാദ്രിയെ ചിതയില്‍ ചാടിച്ച തന്റെയും മക്കളുടേയും ഭാവി സുരക്ഷിതമാക്കിയവളാണ്‌ കുന്തി എന്നു പറയുന്നുണ്ട്‌”. ഈയൊരു കല്പനയെക്കുറിച്ച്‌ മറ്റ്‌ യാതൊന്നും പറയുന്നില്ല. എങ്കില്‍ പാണ്ഡവര്‍ക്കിട യില്‍ സ്വാഭാവികമായുണ്ടാകാവുന്ന കലഹത്തെപ്പറ്റിയും ഒന്നും പറയുന്നില്ല. രഥം കുഴഞ്ഞ മണ്ണിലേയ്ക്ക്‌ മനഃപൂര്‍വ്വം ഇറക്കിനിര്‍ത്തി കര്‍ണ്ണവധ ത്തിനു സാകര്യമൊരുക്കികൊടുത്തവനായി ശല്യരെ അവതരിപ്പിച്ചിരിക്കുന്നു. ചതിയനും നികൃഷ്ടരാജ്യത്തിന്റെ അധിപനുമായ ശല്യര്‍ക്ക്‌ ആത്മാഹുതി ചെയ്യാന്‍ മാത്രം പാപബോധമുണ്ടായതെങ്ങനെ ? - ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടുന്നില്ല. ഈ മാറ്റങ്ങള്‍ കഥാ പാഠതങ്ങളുടെ ഉയര്‍ച്ചയിക്കോ താഴ്ചയ്ക്കോ ഉപയോഗിച്ചുവെന്നല്ലാതെ അവ ലക്ഷ്യത്തിലെത്തുന്നി്ു. കഥയില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അല്‍ ന്യായീകരിയ്ക്കത്തക്കതാ കണം. അപ്പോഴേ അത്‌ കൃതിയ്ക്ക്‌ ഉല്‍ക്കര്‍ഷമുണ്ടാക്കൂ. ഒരു സാഹിത്യകാ രന്‍ പുരാണകഥകളെ ഉപജീവിച്ച്‌ കാവൃശിലപം സൃഷ്ടിയ്ക്കുമ്പോള്‍ അന ചിത്യ സ്പര്‍ശമുണ്ടോ എന്നതാണ്‌ മുഖ്യമായ പ്രശ്നമെന്നിരിയ്ക്കേ്‌? ഇത്‌ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ട ഒരു ഘടകം തന്നെയാകുന്നു. 53. അതേ പുസ്തകം, പു.86. 54. അതേ പുസ്തകം, പു.109. 55. കുമാരന്‍ മാമ്പുഴ, ഇതിഹാസത്തിലേയ്ക്കു തിരിച്ചുപോകുമ്പോള്‍”, ഭാഷാപോഷിണി, 19, 5 (ഒക്ടോബര്‍ 1995), പു.9. 315 ചില സാദൃശ്യങ്ങള്‍ മലയാള നോവല്‍ സാഹിത്യത്തില്‍ ഇതിഹാസോപ്ജീവികളായ നോവ ലുകള്‍ എന്ന പ്രവണതയ്ക്ക്‌ മാര്‍ഗ്ഗദര്‍ശികളായത്‌ “ഇനി ഞാന്‍ ഉറങ്ങട്ടെയുഠ" “രണ്ടാമുഴവുമാണ്‌”* എന്ന്‌ പക്ഷമുണ്ട്‌. അതുകൊണ്ടു തന്നെയാകാം അനുകര്‍ത്താക്കളില്‍ ഇവയുടെ സ്വാധീനം പ്രകടമാകുന്നത്‌. 1) ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലിനെപ്പറ്റി രണ്ടാമൂഴത്തിന്റെ കര്‍ത്താവ ഒന്നും പറയുന്നില്ല. പക്ഷേ കര്‍ണ്ണന്‍ കുന്തീപുത്രനാണെന്ന്‌ വിശോ കന്‍ അറിഞ്ഞതിനു” സമാനമായി ഒരു രംഗം ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലിലുണ്ട്‌ - കൃഷ്ണസാരഥിയായ ദാരുകന്‍ കൃഷ്ണന്‍ കര്‍ണ്ണനോട്‌ ആ ജന്മരഹസ്യം പറയുന്നതു കേള്‍ക്കുന്ന രംഗഠ*. രണ്ടാമൂഴത്തിന്റെ കര്‍ത്താവ്‌ ഭീമസേനന്‍ കര്‍ണ്ണനോട പരാജയപ്പെട്ട അത്‌ ജ്യേഷഠനാണെന്ന്‌ വിശോകന്‍ പറഞ്ഞറിഞ്ഞപ്പോഴുണ്ടായ തളര്‍ച്ച കൊണ്ടാണെന്നൊരു അനുബന്ധം കുടി ഇവിടെ ചേര്‍ത്തു. 2) “അമ്മേ ഗാന്ധാരി” എന്ന നോവലില്‍ “ഇനി ഞാന്‍ ഉറങ്ങട്ടെ' യുടെ സ്വാധീനം ഭാഷാപരമായി കാണുന്നുണ്ട്‌. ചിറകറ്റ പക്ഷിയാണ്‌ താന്‍ എന്ന ഇനി ഞാന്‍ ഉറങ്ങട്ടെയിലെ യുധിഷ്ഠിരന്റെ ആത്മഗതറഠ്‌” അമ്മേ ഗാന്ധാരി യില്‍ ധൃതരാഷ്ട്രരുടെ ആത്മരോദനമാണ്‌”. ദ്രൌപദിയ്ക്കെന്നും പിഴയ്ക്കാത്ത അഭയസ്ഥാനമാണ്‌ ശ്രീകൃഷ്ണന്‍ എന്ന പ്രയോഗവും അതേപടി എടുത്തു ചേര്‍ത്തിട്ടുണ്ട്‌. 56. അശോകന്‍.കെ., ഇതിഹാസനോവല്‍-പുനഃസൃഷ്ടിയും പ്രശ്നങ്ങളും”, ഭാഷാപോഷിണി, 19, 5 (ഒക്ടോബര്‍ 1995), പു.18. 57. രണ്ടാമൂഴം, പു.248. 58. ഇനി ഞാന്‍ ഉറങ്ങട്ടെ, പു.110. 59. അതേ പുസ്തകം, പു.32. 60. അമ്മേ ഗാന്ധാരി, വു.63. 61. ഇനി ഞാന്‍ ഉറങ്ങട്ടെ,പു.10. 62. അമ്മേ ഗാന്ധാരി, പു.ട. 316 3) കുന്തിയുടെ രചയിതാവ്‌ രണ്ടാമുഴവും ഇനി ഞാന്‍ ഉറങ്ങട്ടെയും അമ്മേ ഗാന്ധാരിയും താന്‍ പല തവണ വായിച്ചുണ്ടെന്ന്‌ പറയുന്നു”. ഇവിടെ കഥാപാത്രവ്ൃക്തിത്വങ്ങളിലും ചിന്താഗതികളിലുമൊക്കെ രണ്ടാമൂഴത്തിന്റെ സ്വാധീനം കാണുന്നുണ്ട്‌. പാണ്ഡവരുടെ പിതൃത്വത്തിന്റെ വ്യത്യസ്തമായ കലപനയിലാണ്‌ ഈ സ്വാധീനം കൂടുതലായി കാണുന്നത്‌. മറ്റ്‌ നോവല്‍ രചയിതാക്കള്‍ ഇതിഹാസത്തിലെ അമാനുഷികതയെ ഭഞ്ജിച്ചിട്ടില്ല. 4) വ്യാധഭാരതത്തിന്റെ കര്‍ത്താവ്‌ മുന്‍കാലകൃതികളെപ്പറ്റി ഒന്നും പറ യുന്നില്ല. പക്ഷേ ഇവിടത്തെ ഭീമനില്‍ ഇതിഹാസഭീമന്റെ എന്നതിനേക്കാള്‍ രണ്ടാമൂഴത്തിലെ ഭീമന്റെ മറിച്ചിട്ട രൂപമാണ്‌ കാണുന്നത്‌. ഏകലവ്യന്‍ നിര്‍മ്മിച്ച വിഷാസ്ത്രം - ആരിലും പ്രയോഗിയ്ക്കരുതെന്ന്‌ കര്‍ണ്ണന്‍ വിലക്കിയ പിശിതോപധാസ്ര്രത്തെപ്പറ്റി നോവലില്‍ പറയുന്നു ണ്ട്‌*.രണ്ടാമുഴത്തില്‍ കര്‍ണ്ണന്‍ അര്‍ജ്ജുനനു വേണ്ടി കരുതിവെച്ച ഒരു വിഷാ സ്ര്രത്തെപ്പറ്റി സൂചനയുണ്ട്‌”. രക്തബന്ധങ്ങൾ ക്ഷത്രിയനെ ദുര്‍ബ്ബലനാക്കരുതെന്ന രണ്ടാമുഴത്തിലെ ഭീമന്റെ ആത്മനിന്ദയോടെയുള്ള ചിന്ത്‌” ഇവിടെ മറ്റൊരു വിധത്തില്‍ ഏകല വ്യനോടുള്ള ഘടോല്‍ക്ക്ചന്റെ നിര്‍ഘ്യണത്വം നിറഞ്ഞ വാക്കുകളായി ചേര്‍ത്തി രിയ്ക്കുന്നു"*. രണ്ടാമുഴത്തില്‍ ഭീമന്റെ ആദ്ൃപത്നിയും അദ്ദേഹത്തിന്റെ മന സ്സിനോട ചേര്‍ന്നുനിന്നവളുമായ ഹിഡിംബിയോട പിന്നീട പത്നിയായി വന്ന ബലന്ധരയ്ക്ക്‌ രൂപസാമൃമുണ്ടായിരുന്നുവെന്ന്‌ പറയുന്നുണ്ട്‌*”.ഏകലവ്യന്‍ തന്റെ മരിച്ചുപോയ കാമുകിയായ ഗന്ധവതിയുടെ രൂപസാമ്യം താന്‍ പിന്നീട 64. വ്യാധഭാരതം, പു.52. 65. രണ്ടാമൂഴം, പു.245. 66. അതേ പുസ്തകം, പു.228. 67. വ്യാധഭാരതം, വു.115. 68. രണ്ടാമൂഴം, പു.125. 317 അഭയം നല്‍കി സ്വീകരിച്ച ഹിഡിംബിയ്ക്കുണ്ടെന്ന്‌ തോന്നുന്നതായി ഇവിടെ പറയുന്നു”. ഇങ്ങനെയുള്ള മനഃപൂര്‍വ്വമോ അല്ലാത്തതോ ആയ ചില സാദൃശ്യങ്ങള്‍ പിന്‍ഗാമികളായ കൃതികള്‍ പുലര്‍ത്തുന്നുണ്ട്‌. രണ്ടാമൂഴത്തിന്റെ പ്രസക്തി ദര്‍ശനലോപം, ജീവിതത്തിന്റെ ആഴം കാണുന്നില്ല”, രചനാലക്ഷ്യമില്ല', പുനഃസൃഷ്ടിയായില്ല്‌*, ഭീമസഹോദരന്മാര്‍ നിഷ്പ്രഭരായി, കുന്തി ഒരു വേശ്യ യെപ്പോലെ അധിക്ഷിപ്തയായി, ഘടോല്‍ക്കചന്റെ മരണത്തില്‍ ഭീമന്‍ ദുഃഖിച്ചില്ല്‌” - എന്നൊക്കെ രണ്ടാമൂഴത്തിനെതിരെ വിമര്‍ശനങ്ങളുണ്ടായിട്ടു ണ്ട്‌. ഇവയുടെ സത്യാവസ്ഥയെക്കുറിച്ച്‌ ചിന്തിയ്ക്കേണ്ടതുണ്ട്‌. നോവലിസ്റ്റിന്റെ മറ്റു കൃതികളുമായി ഈ നോവലിനുള്ളതും അദ്ദേഹം തന്നെ ഏറ്റുപറഞ്ഞതുമായ്‌" സാദൃശ്ൃത്തെ മുന്‍നിര്‍ത്തി വെറുമൊരു കുടും ബകഥ എന്ന നിലയ്ക്ക്‌ മാത്രം കാണുമ്പോഴാണ്‌ കൃതിയുടെ ആന്തര ഗൌരവം വായനക്കാരന്റെ ശ്രദ്ധയില്‍ പെടാതെ പോകുന്നത്‌. അതിന്റെ അടി യൊഴുക്കായി നില്‍ക്കുന്ന എക്കാലത്തേയും ജീവിതസമസ്യകള്‍ അവതരിപ്പി ചിരിയ്ക്കുന്ന ദീര്‍ഘവീക്ഷണമറിയുമ്പോള്‍ അതിന്റെ ആഴത്തെപ്പറ്റി സന്ദേ ഹിയ്ക്കേണ്ട ആവശ്യം വരുന്നില്ല. ഇനി ആധുനിക സാഹചര്യങ്ങള്‍ അതിലു മേറെ പ്രകടമാകണമെന്നാണെങ്കില്‍ അത്തരമൊരു പുനഃസൃഷ്ടിയ്ക്കൊരു ങ്ങുമ്പോള്‍ ഇതിഹാസഭാവത്തില്‍ നിന്നും വ്യതിചലിയ്ക്കേണ്ടി വന്നേയ്ക്കാം. വിമര്‍ശനത്തിനും ആക്ഷേപഹാസ്യത്തിനുമൊക്കെ സ്ഥാനം കൊടുക്കേണ്ടി 69. വ്യാധഭാരതം, പു.37. 70. വിനയകുമാര്‍.വി.എം. “ഇന്ദ്രിയ്രപത്ൃക്ഷങ്ങളുടെ മേച്ചില്‍പ്പുറങ്ങള്‍', എം? കലുക്ഥലഥവ്യക്ത്‌ എഡിം:കെ.ജയകുമാര്‍ (ഡി.സി.ബുക്സ്‌, കോട്ടയം, 1998), പു.45. 71. കുര്യാസ്‌, “രണ്ടാമുഴം, സൌന്ദര്യവും ദൌര്‍ബ്ബല്യവും', നി്ിമരിക്കും ഫിഡിമരിക്കുഛ്വണ്ട്‌ (നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം, 1998). 72. “ഇന്ദ്രിയ പ്രത്ൃയക്ഷങ്ങളുടെ മേച്ചില്‍പ്പുറങ്ങള്‍”, എം? ക്ലക്ഥലമവ്ൃക്ത? പു.43,61. 73. “രണ്ടാമൂഴം, സൌന്ദര്യവും ദൌര്‍ബ്ബല്യവും, നിദിമരിക്കും പിഡിമരിക്കുംവണ്ടി പു.124,131,129. 74. ഫലശ്രുതി, രണ്ടാമൂഴം, പു.300. 318 വന്നേയ്ക്കാം. പ്രതീകാത്മക നോവലുകള്‍ക്കാണ്‌ ഈ രീതി ബാധകമാവു ക. അല്ലെങ്കില്‍ മഹാഭാരതത്തിന്റെ ചട്ടക്കൂടിനുള്ളിലൊതുങ്ങി നില്‍ക്കുക എന്ന രചനാലക്ഷ്യം ഇവിടെ ഭഞ്ജിക്കപ്പെടും.നോവല്‍ രചനയ്ക്ക്‌ താനെ ങ്ങനെ സജ്ജനായി എന്ന്‌ നോവലിസ്റ്റ്‌ വിസ്തരിച്ച്‌ പറഞ്ഞിട്ടുണ്ട്‌". ഇത്രയും മുന്നൊരുക്കങ്ങളോടെ വിശദാംശങ്ങളുടെ സുക്ഷ്മാംശങ്ങള്‍ അപ്ഗ്രഥിച്ചു കണ്ടെത്തിക്കൊണ്ട്‌ നടത്തിയ രചനയില്‍ ഗൌരവക്ഷതിയ്ക്ക്‌ സാധ്യത കുറവാണ്‌. ഈ പഠനത്തിന്റെയൊക്കെ ഗുണം രണ്ടാമുഴത്തിനുണ്ടെന്ന്‌ അഭിപ്രായമുണ്ട്‌. ഇതിഹാസത്തിന്റെ സമ്രഗത നിലനിര്‍ത്താന്‍ നോവലിസ്റ്റിനു കഴിഞ്ഞി ട്ടുണ്ടെന്ന്‌ പറയുമ്പോള്‍” അതില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്ന മറ്റൊരു കാര്യമാണ്‌ തെരഞ്ഞെടുത്ത കഥാപാത്രങ്ങളെയൊന്നും അപ്രധാനമായി തള്ളിയിട്ടില്ലെന്നത്‌, പ്രത്യേകിച്ചും ഭീമനുമായി ബന്ധപ്പെട്ടു വരുന്ന കഥാപാ ത്രങ്ങളെ ഓരോരുത്തരുടേയും വ്യക്തിത്വത്തില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെ കിലും അവരോരോരുത്തരും തനിമയോടെത്തന്നെ നില്‍ക്കുന്നു. നോവ ലിസ്റ്റ്‌ ആരേയും ചെറുതാക്കിയിട്ടില്ലെന്നും ഭീമനെ ഉന്നതസ്ഥാനത്തു നിര്‍ത്തു കയും മറ്റ്‌ കഥാപാരതങ്ങള്‍ക്ക്‌ തനതായ സ്വഭാവമുദ്ര സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്‌*. പാണ്ഡവര്‍ക്ക്‌ നാല അച്ഛ ന്മാരാണെന്നുള്ളതും കുന്തിയ്ക്ക്‌ നാലു പുത്രന്മാര്‍ ജനിച്ചത്‌ നാലു ദേവന്മാ രില്‍ നിന്നാണെന്നും ഇതിഹാസത്തില്‍ത്തന്നെ പറയുന്നതാണ്‌. നോവലില്‍ കര്‍ണ്ണന്റേയും യുധിഷ്ഠിരന്റേയും ഭീമന്റേയും പിതാക്കള്‍ മനുഷ്യരാ യെന്ന്മാത്രം. അത്കൊണ്ട്‌ കുന്തി വേശ്യയാകുന്നതെങ്ങനെ $ ക്ഷത്രിയത്വം 75. ഫലശ്രുതി, രണ്ടാമൂഴം, പു.292,293. 76. ചന്ദ്രശേഖരന്‍ എം.ആര്‍, 'ഭീമന്‍കഥ', എം.ട?യുടെ TUB Yah Do, എഡിഒരു സംഘം ലേഖകര്‍ (കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, തിരുവനന്തപുരം, 1997), പു.107. 77. അതേ പുസ്തകം, പു.11!. 78. അതേ പുസ്തകം, പു.106. 319 അടിച്ചേല്പിയ്ക്കുന്ന രാജ്യലോഭവും, അതിന്റെ പേരില്‍ ഏതു വിധേനയും രാജ്യാവകാശിയാകാന്‍ ക്ഷത്രിയര്‍ ഏതു മാര്‍ഗ്ഗവും അവലംബിയ്ക്കുന്നതും, അതിന്‌ ഇരയാകേണ്ടി വരുന്ന രാജസ്ത്രീകളുടെ ഗതികേടും ഒന്നുകൂടി ആഴത്തില്‍ വ്യക്തമാക്കാന്‍ ഈ പിതൃത്വസങ്കലപനം സഹായകമാകുകയും ചെയ്യുന്നു. കുന്തിയിലെ ക്ഷാത്രവീര്യത്തേയും രാജ്ൃത്രന്തജ്ഞതയേയും മാത്യ ഭാവത്തേയും സ്ത്രെണതയേയും ഒരുമിച്ചുയര്‍ത്തിക്കാണിയ്ക്കുകയാ ണിവിടെ ചെയ്തിരിയ്ക്കുന്നത്‌. സമാനമാണ്‌ ദ്രാപദിയുടേയും സൃഷ്ടി - ഒരു പടി കൂടി മുന്നിലാണവള്‍. ഭീമനു തുല്യം ശോഭിയ്ക്കുന്നവരാണിവര്‍ എന്ന നിരീക്ഷണത്തില്‍” അപാകത കാണാനാകില്ല. ഘടോല്‍ക്ക്ചന്റെ മരണത്തില്‍ പാണഡ്വപ്പാളയം ദുഃഖിച്ചപ്പോള്‍ ശ്രീകൃ ഷ്ണനാണ്‌ അത്‌ കാട്ടാളനാണെന്നും താന്‍ മനഃപ്പൂര്‍വ്വമാണ്‌ അര്‍ജ്ജുന രക്ഷയ്ക്കായി അവനെ മരണത്തിലേയ്ക്ക്‌ നയിച്ചതെന്നും പറഞ്ഞ്‌ ആ ദുഃഖം കെടുത്തിയത്‌”. കൃഷ്ണന്റെ ആ വാക്കുകള്‍ ഭീമനും കേട്ടു. അത്‌ നോവ ലിസ്റ്റ്‌ പ്രത്യേകം ശ്രദ്ധിച്ച കാര്യം തന്നെയാണ്‌”. പാളയം വിട്ടിറങ്ങി ഇരുട്ടില്‍ ഏകനായി നിന്നു, പിന്നെ നടന്ന്‌ നടന്ന്‌ യുദ്ധക്കളത്തിലെത്തി ഘടോല്‍ക്ക ചന്റെ മൃതദേഹം കണ്ടു, കാട്ടാളന്‌ വീരന്പര്‍ഗ്ൃമില്ല, ചിതയൊരുക്കലില്ല്‌, കാട്ടാളന്റെ മരണത്തിന്‌ സൂതഗാഥയില്‍ സ്ഥാനമില്ല” - ഇങ്ങനെയുള്ള പരാ മര്‍ശങ്ങളില്‍ നിന്ന്‌ ഭീമന്റെ ഇളകിമറിയുന്ന മനസ്സ്‌ വ്യക്തമാകുന്നു. ഭീമന്‍ ആര്‍ത്തലച്ചു കരയുന്ന, കുപിതനായി അട്ടഹസിയ്ക്കുന്ന പ്രകൃതമല്ല. ആ രോഷ്ഠ പ്രകടിപ്പിയിക്കലില്‍ പോലും അന്തര്‍മുഖത്വം തെളിയുന്നുണ്ട്‌. 79. അതേ പുസ്തകം, പു.110. 80. രണ്ടാമൂഴം, പു.252. 811. അതേ പുസ്തകം, ഫലശ്രുതി”, പു.295. 82. അതേ പുസ്തകം, പു.252. 83. അതേ പുസ്തകം, പു.253. 84. അതേ പുസ്തകം, പു.256. 320 അഭിമന്യു മരിച്ചപ്പോള്‍ അര്‍ജ്ജുനന്‍ പ്രതികാരം ചെയ്യുമെന്ന്‌ ശപഥം ചെയ്തുവെങ്കില്‍ കൃഷ്ണനും പാണ്ഡവപ്പടയും മുഴുവനായി അയാളെ പിന്തുണയ്ക്കുന്നുണ്ട്‌. ഇവിടെ പിന്തുണയ്ക്കേണ്ടവരാണ്‌ പാളയത്തില്‍ ജയമാഘോഷിയ്ക്കുന്നത്‌. തന്റെ മകനെ കൊന്ന കര്‍ണ്ണനെ താന്‍ കൊല്ലു മെന്ന്‌ ഭീമന്‍ ശപഥം ചെയ്താല്‍ ശത്രു കര്‍ണ്ണനായതിനാല്‍ ഭീമന്‍ പിന്തുണ കിട്ടുമായിരുന്നു. പക്ഷേ കര്‍ണ്ണന്‍ ജ്ൃേഷ്ഠനാണെന്ന സത്യം ഭീമനറിഞ്ഞിരുന്നു. മകന്‍ മരിച്ചപ്പോള്‍ രക്ഷപ്പെട്ടത്‌ അനുജന്‍, പുത്രവധത്തിന്‌ പ്രതികാരം ചെയ്യണമെങ്കില്‍ കൊല്ലേണ്ടത്‌ ജ്യേഷ്ഠനെ - ഭീമന്റെ ധര്‍മ്മസങ്കടം വ്യക്തമാ ക്കാനാണ്‌ നോവലിസ്റ്റ്‌ ഈ സന്ദര്‍ഭം ഉപയോഗിച്ചിരിയ്ക്കുന്നത്‌. ദുഃഖമോ രോഷമോ: പ്രകടിപ്പിച്ചില്ല എന്നതുകൊണ്ട്‌ ഘടോല്‍ക്ക്ചന്റെ മരണത്തില്‍ ഭീമന്‍ ദുഃഖിച്ചില്ലെന്നു പറയാനാവില്ല. രണ്ടാമൂഴം - നോവലിസ്റ്റിന്റെ പ്രതിബദ്ധത ഒരു ഇതിഹാസപുനരാഖ്യാനം നടത്തിയ നോവലിസ്റ്റ്‌ തന്റെ കര്‍ത്ത വ്ൃത്തിന്റെ ഭാരം ശരിയ്ക്കുള്‍ക്കൊണ്ടിട്ടുണ്ടെന്ന്‌ പില്‍ക്കാലത്ത്‌ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കുന്നു-- 4 വ്യാസപ്രതിഭ വിട്ടുവെച്ച പഴുതുകള്‍ ഉപയോഗിയ്ക്കുന്നു. & ഇതിഹാസത്തില്‍ നിന്ന്‌, സ്വന്തം ഇന്്യുഷന്‍ കൊണ്ട്‌ തോന്നിയ ചില കാര്യങ്ങള്‍ സ്വന്തം മ്റ്റീരിയലാഠടി. അതിന്റെ ഫഥമായിട്ടുണ്ടയതാണ്രണ്ടമ്മുഴ്‌”. & പഴയ ക്ലാസിക്കുകളിലേയ്ക്ക്‌ നാം തിരിച്ചുപോകുന്നത്‌ പുതിയ ചിലത്‌ പറയാനാണ്‌”. 85. വാസുദേവന്‍ നായര്‍.എം.ടി, “ വാക്കുകള്‍ക്കപ്പുറമുള്ള നിശ്ശൂബ്ദതയിലേക്ക്‌', എ൦57വ൮കുക്ളുടെ വിസ്മയ, എഡി.എം.എന്‍.കാരശ്ശേരി, (പാപ്പിയോൺ, ഒലീവ്‌ പബ്ലിക്കേ ഷന്‍സ്‌, കോഴിക്കോട്‌, 2004) പു.23. 86. അതേ പുസ്തകം, പു.43. 87. അതേ പുസ്തകം, കഥയുടെ രൂപം”, പുറം.53. 321 4 ആവിഷ്‌ക്കാരസ്വാതന്ത്ര്യം സാര്‍വ്വലാകികമായ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കലാകാരന്റെ കടമയുമായി ഒത്തുപോകണഠ. & തനിയ്ക്കു തോന്നുമ്പോള്‍ സാഹിത്യകാരന്‍ നാട്ടുനടപ്പുകള്‍ ദൂരെ ക്കളയും, പാരമ്പര്യം ലംഘിയ്ക്കാന്‍ മടിയ്ക്കില്ല്‌. € പാരമ്പര്യത്തെ ഉല്ലംഘിച്ചുകൊണ്ടാണ്‌ എഴുത്തുകാരന്‍ പുതിയ മേഖലയിലേയ്ക്ക്‌ കടക്കുന്നത്‌. പാരമ്പര്യത്തെ ആദരിയ്ക്കുന്നവര്‍ക്കാണ്‌ ഉല്ലംഘിയ്ക്കാന്‍ കഴിയുക. ലംഘിയ്ക്കുക എന്നു പറഞ്ഞാല്‍ അതിനെ അംഗീ കരിച്ച്‌, ആദരിച്ച്‌ മുന്നോട്ട്‌ കടക്കുക എന്നാണ്‌”. $ പുതിയ രചനയ്ക്ക്‌ പഴയ കൃതികളിലെ ഘടകങ്ങള്‍ സ്വീകരിയ്ക്കു മ്പോള്‍ ആ പഴയ യഥാര്‍ത്ഥമായ ഭാരതീയപാരമ്പര്യം പരീക്ഷിച്ചു നോക്കുക മാത്രമാണ്‌ ചെയ്യുന്നത്‌”. 4 വ്യാസനെ ഇംപ്രവൈസ്‌ ചെയ്യാനോ അതിശയിയ്ക്കാനോ ആര്‍ക്കുകഴിയും”. - ഇങ്ങനെയുള്ള നോവലിസ്റ്റിന്റെ അഭിപ്രായങ്ങളില്‍ നിന്ന്‌ ഇതിഹാ സനോവലിറെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ രചനാദര്‍ശങ്ങള്‍ എന്തൊക്കെയെന്ന്‌ വ്യക്തമാകുന്നു. വര്‍ത്തമാനഭാരതത്തേയും കേരളത്തേയും നോവലിസ്റ്റ്‌ എങ്ങിനെ നോക്കിക്കാണുന്നു എന്ന്‌ അദ്ദേഹത്തിന്റെ ചില ലേഖന സമാഹാ രങ്ങള്‍” വ്യക്ത്മാക്കുന്നുണ്ട്‌ അതില്‍ നിന്നു തന്നെ സമൂഹത്തോടുള്ള അദ്ദേ ഹത്തിന്റെ പ്രതിബദ്ധത മനസ്സിലാക്കാം. “സമകാലികമായ അഭിവീക്ഷണം' 88. അതേ പുസ്തകം, പുരാവൃത്തവും സാഹിത്യവും”, പു.53 89. അതേ പുസ്തകം, ഇന്ത്യയുടെ ആഖ്യാനപാരമ്പര്യം', പു.67. 90. അതേ പുസ്തകം, “വെളിച്ചപ്പാട്‌ , പു.95. 91. അതേ പുസ്തകം, ഇന്ത്യയുടെ പാരമ്പര്യം, പു.67. 92. അതേ പുസ്തകം, വാക്കുകള്‍ക്കപ്പുറമുള്ള നിശ്ശൂബ്ദതയിലേയ്ക്ക്‌', പു.43. 93. വാസുദേവന്‍ നായര്‍.എം.ടി.,കണ്ണ്ററ്മളിച്ചുക്കുളുടെ കലാ (ഗ്രീന്‍ബുക്സ്‌, 2003). വാസുദേവന്‍ നായര്‍.എം.ടി.,ക]ളിവഥതിലിലുടെ (ക്രറന്റ്‌ ബുക്സ്‌, കോട്ടയം, 2007). വാസുദേവന്‍ നായര്‍.എം.ടി., അമ്മയ്ക്ക്‌ (കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍, 2008). 322 എന്ന വിശേഷണമാണ്‌ എം.ടി.യുടെ സാഹിത്യലോകത്തിനു ചേരുക എന്ന അഭിപ്രായവും” അടിവരയിടുന്നത്‌ ഈ വീക്ഷണത്തിനു തന്നെയാണ്‌. ഇതിഹാസപുനരാഖ്യാനങ്ങളുടെ പ്രസക്തി ഒരു മനുഷ്യസമുഹത്തിന്റെ ചിന്തയേയും അറിവിനേയും ആഴത്തില്‍ സ്വാധീനിയ്ക്കുന്ന പ്രാചീന സ്മൃതികളുടെ ഈടുവെയ്പുക്ളാണ്‌ പുരാണേ തിഹാസങ്ങശ്‌”. കലാകാരന്റെ മനസ്സിലുയരുന്ന ആ ആദിമുദ്രകള്‍ ആസ്വാദ കമനസ്സിലെ തത്തുല്യമായ മുദ്രകളെ ഉണര്‍ത്തുന്നു”*. അവയ്ക്ക്‌ ആസ്വാദ കരെ തൃപതിപ്പെടുത്താന്‍ കഴിയുമ്പോഴാണ്‌ ഇതിഹാസനോവല്‍ വിജയി ക്കുന്നത്‌. അതുകൊണ്ടു തന്നെ ഇതിഹാസത്തിലൂടെ സ്വത്ന്ത്രവിഹാരം നടത്തുമ്പോള്‍ സാഹിത്യകാരന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്‌. ഒരു സ്വത്രന്തകൃതിയുടെ രചനാവേളയേക്കാള്‍ ഭിന്നരുചികളായ അനുവാചകര്‍ക്കു മുന്നില്‍ ഒരു പുനരാഖ്യാനക്ൃതിയൊരുക്കുമ്പോള്‍ അഭിപ്രായങ്ങളുടെ വൈവി ദ്ധ്യത്തെപ്പറ്റിക്കൂടി സാഹിത്യകാരന്‍ ഓര്‍ക്കേണ്ടതുണ്ട്‌. ഇതിഹാസങ്ങളില്‍ ഇത്തരമൊരന്വേഷണവും പുനരാഖ്യാനവുമൊക്കെ എന്തിനുവേണ്ടിയെന്ന ചോദ്യങ്ങളുണ്ടാകാം, വേണ്ടെന്നും, അരുതെന്നും അഭിപ്രായങ്ങളുണ്ടാകാം, ധര്‍മ്മോദ്ബോധനം ലക്ഷ്യമാക്കി രചിയ്ക്കപ്പെട്ട ഇതിഹാസത്തില്‍ ഇത്തരം വ്യാഖ്യാനസാദ്ധ്യതകള്‍ കണ്ടെത്തുമ്പോള്‍ അത്‌ വായനക്കാരുടെ മനസ്സില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കുമെന്ന പക്ഷമുണ്ടാ കാം,അതു കൊണ്ട്‌ ഇങ്ങനെയൊരു വിഷയം തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ രുസ്മമുലമായ സജ്ച്പങ്ങള്‍ക്കെതിരായ മാറ്റങ്ങള്‍ നിബന്ധ്യ്ക്കാനൊരു ങ്ങുമ്പോള്‍ സംസ്ക്കാസ്സബന്ധ്മായും മതപത്മായുമുള്ള എതിര്‍പ്പുക്ളുണ്ടാകാം 94. ഉണ്ണികൃഷ്ണന്‍, “എം.ടി.യ്ക്ക്‌ മലയാളികളോട്‌ ക്ഷമിയ്ക്കാം', കലാകൌമുദി, ല.1054, (1995 നവംബര്‍ 26), പു.29. 95. വിനയകുമാര്‍.വി.എം, “മലയാള ഭാവന അവസാദദമില്ലാതെ', ഭാഷാപോഷിണി, 19,5 (ഒക്ടോബര്‍ 1995), പു. 25. 96 ലീലാവതി.എം, യുങിന്റെ മനഃശാസ്ത്രം സാഹിത്ൃയനിരൂപണത്തില്‍', വത്യകശിവമന്സുത്തമ (നാഷണല്‍ ബുക്‌ സ്റ്റാള്‍, കോട്ടയം, 1989), പു.64. 323 അതുകൊണ്ട്‌ ഇങ്ങിനെയൊരു വിഷയം തിരഞ്ഞെടുക്കുകയും അതില്‍ രുഡഃമുലമായ സങ്കല്‍പ്പങ്ങള്‍ക്കെതിരായ മാറ്റങ്ങള്‍ നിബന്ധിക്കാനൊരു ങ്ങുകയും ചെയ്യുമ്പോള്‍ എഴുത്തുകാരന്‍ ഇങ്ങനെയുള്ള എതിര്‍പ്പുകള്‍ മുന്നില്‍ കണ്ട്‌ ധീരതയോടെയും നിശ്ചയദാര്‍ഡജ്യത്തോടെയും ഉദ്ദേശ്യ ശുദ്ധിയോടെയും പക്ഷഭേദരഹിതമായ മനസ്സോടെയും കൃതിയെ സമീപിയ്ക്കേണ്ട്തുണ്ട്‌. കാവ്യപ്രപഞ്ചത്തില്‍ കവി തന്നെയാണല്ലോ പ്രജാപതി". വിഷയം തെരഞ്ഞെടുക്കാനും അത്‌ തന്റെ അഭിപ്രായങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കു മനുസരിച്ച്‌ രൂപപ്പെടുത്താനുമുള്ള സ്വാതന്ത്ര്യം എഴുത്തുകാരനില്‍ നിക്ഷിപത്മാണെന്നിരിയ്ക്കേ സര്‍ഗ്ഗദാവന്ചള്‍ക്ക്‌ വിലഒുകളേര്‍പ്പെടുത്തനാദില്ല. സാഹിത്യത്തിലെ വിപൃമായ മാന്വീക്രണ്ത്തിന്റെ പശ്ചത്ത്ലത്തിലാണ്‌ ഇത്തരം പ്രവണതകളെ വിലയിരുത്തേണ്ടതെന്ന്‌ പക്ഷമുണ്ട്‌*. സാമുഹിക രൂപവല്‍ക്കര ണത്തിന്റെ ഓരോ സവിശേഷമുഹുര്‍ത്തങ്ങളിലും മഹാഭാരതമുള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്ൃയതലങ്ങള്‍ രൂപപ്പെട്ടു വരും, ചരിത്രപരമായും സാമൂഹികമായും മഹാഭാരതത്തിലെ കുട്ടിച്ചേര്‍ക്കഷുകളേയും കിഴിയിക്കലുകളേയും ഈ തലത്തില്‍ വേണം നോക്കിക്കാണാനെന്നും നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്‌*. എത്രയൊക്കെ വിഗ്രഹഭഞ്ജകത്വം പുലര്‍ത്തിയാലും, എന്തൊക്കെ സ്ഫോടനാത്മകമായ കണ്ടുപിടുത്തങ്ങള്‍ നടത്തിയാലും, എന്തൊക്കെ കൂട്ടിച്ചേര്‍ത്താലും, മാറ്റി മറിച്ചാലും ഈ പുനരാഖ്യാനങ്ങള്‍ക്ക്‌ പറയാനുള്ളത്‌ മൂല്യങ്ങളുടെ സംരക്ഷണത്തെക്കുറിച്ചുതന്നെയാണെങ്കില്‍ അവയെ എതിര്‍ക്കു ന്നതിലര്‍ത്ഥമില്ല. കഥാപാത്രങ്ങളിലും കഥാസന്ദര്‍ഭങ്ങളിലുമുള്ള 97. അപാരേ കാവ്യസംസാരേ കവിരേവ പ്രജാപതി 98. വിനയകുമാര്‍.വി.എം, മലയാളഭാവന അവസാദദമില്ലാതെ', ഭാഷാപോഷിണി, 19,5, (ഒക്ടോബര്‍ 1995), പു. 26. 99 രവീന്ദ്രന്‍.പി.പി, പുനര്‍വായനയിലെ പരിഭാഷ: മലയാളത്തിലെ മഹാഭാരത നോവലുകള്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ (മെയ്‌ 23-29, 2004), പു. 17. 324 ധര്‍മ്മാധര്‍മ്മങ്ങളെ പരസ്പരം മാറ്റി പ്രതിഷ്ഠിച്ചാലും പൊതുവേയുള്ള ധര്‍മ്മ വിവക്ഷയ്ക്ക്‌ ന്യൂനത സംഭവിയ്ക്കുന്നില്ലെങ്കില്‍ അവയെ സംസ്ക്കാരവിധ്വം സകങ്ങളെന്ന്‌ പറയാനാവില്ല. 325 DalMoaNdGo രണ്ടാമൂഴം, ഇനി ഞാന്‍ ഉറങ്ങട്ടെ,അമ്മേ ഗാന്ധാരി, വേദസാക്ഷി, കുന്തി, വ്യാധഭാരതം - എന്നീ പാണ്ഡവ കൌരവ കഥാസ്പദമായ ആറു നോവലുകളാണ്‌ ഇവിടെ പഠനവിധേയമാക്കിയിരിയ്ക്കുന്നത്‌. പഠനത്തില്‍ നിന്നും മനസ്സിലാക്കിയ വസ്തുതകള്‍ താഴെ പറയുന്നു. (1) മഹാഭാരതം വിവിധ വീക്ഷണതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതിയാണ്‌. ലോകത്തിന്റെ സമസ്തസ്വഭാവവും ഉള്‍ക്കൊള്ളുന്ന ഈ കൃതി നിത്യനുതനമാണ്‌. അതുകൊണ്ടുതന്നെ അനുകര്‍ത്താക്കള്‍ക്ക്‌ ഏതു കാഴ്ചപ്പാടിനുമിണങ്ങുന്ന രീതിയില്‍ ഇതിലെ കഥാസന്ദര്‍ഭങ്ങള്‍ ഉപയോഗിയ്ക്കാന്‍ കഴിയും. ആദ്യകാലത്ത്‌ വിവവര്‍ത്തനങ്ങളായും, അനുകരണങ്ങളായുമൊക്കെ ഒതുങ്ങി നിന്നിരുന്ന പുനരാഖ്യാനം പില്‍ക്കാലത്ത്‌ ശക്തമായ ആശയാവിഷ്‌ക്കരണത്തിനുള്ള ഉപാധിയായി പരിണമിച്ചത്‌ ഈ പ്രത്യേകത കൊണ്ടു തന്നെയാണ്‌. ഇവിടെ കഥാസന്ദര്‍ഭങ്ങളും കഥാപാത്രവ്യക്തിത്വവുമെല്ലാം വിവിധ രീതിയില്‍ വ്യാഖ്യാനങ്ങള്‍ക്ക്‌ വിധേയമാകുന്നു. (മ) പുരാണപുനരാഖ്യാനം ചെയ്യുന്ന ഒരു വ്യക്തിയെ അതിനു പ്രേരിപ്പിയ്‌ ക്കുന്നത്‌ പല കാര്യങ്ങളാകാം - ഏതെങ്കിലും ഒരു പ്രത്യേകകഥാപാത്രത്തോടു തോന്നുന്ന മമത, ഒരു സന്ദേശം നല്‍കണമെന്ന ലക്ഷ്യം, പുരാണത്തെ സമകാലത്തോടിണക്കി അതിന്റെ സാര്‍വ്വകാലിക മാനങ്ങളെ പരീക്ഷിച്ചുനോക്കാനുള്ള താലപര്യം, ഇവിടെ പഠനവിധേയമായ നോവലുകളില്‍ ഈ പ്രവണതകളെല്ലാമാണ്‌ കാണുന്നത്‌. 326 പുരാണത്തിന്റെ സാര്‍വ്വകാലികമാനങ്ങള്‍ മുന്നില്‍കണ്ട്‌, തനിയ്ക്ക്‌ താല്പര്യം തോന്നിയ കഥാപാത്രത്തെ മുന്‍നിര്‍ത്തി ചില മാറ്റങ്ങളോടെ പാണ്ഡവ-കൌരവകഥ പുനരവതരിപ്പിയ്ക്കുകയാണ്‌ “രണ്ടാമൂഴത്തില്‍ നോവലിസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. കര്‍ണ്ണനോടു തോന്നിയ ആദരവും, സഹതാപവുമൊക്കെയാണ്‌ “ഇനി ഞാന്‍ ഉറങ്ങട്ടെ"യുടെ രചനയ്ക്ക്‌ പിറകില്‍. സ്ത്രീകള്‍ക്കനുഭവിയ്ക്കേണ്ടി വരുന്ന പ്രശ്നങ്ങളോടുള്ള ധാര്‍മ്മികരോഷമാണ്‌ “അമ്മേ ഗാന്ധാരി'യിലും “വേദസാക്ഷി'യിലും കാണുന്നത്‌. അതേ ധാര്‍മ്മികരോഷം തീക്ഷ്ണമായി അനാവൃത മാകുകയാണ്‌ “കുന്തി'യില്‍. മാനവവംശത്തിന്റെ സ്വഭാവത്തെ വിമര്‍ശിയ്ക്കുകയാണ്‌ “വ്യാധഭാരതഠ”. (3) മഹാഭാരതത്തിലെ രണ്ടു ശക്തരായ കഥാപാത്രങ്ങളെ നായകസ്ഥാനത്തു നിര്‍ത്തി രചിച്ച കൃതികളാണ്‌ “രണ്ടാമുഴ'വും “ഇനി ഞാന്‍ ഉറങ്ങട്ടെ യും. ഇതിഹാസത്തില്‍ ധീരനെന്നും, കരുത്തനെന്നും പ്രശസ്തനായ ഭീമസേനന്റെ മനസ്സാണ്‌ ഇവിടെ നോവലിസ്റ്റ നിരീക്ഷിയ്ക്കുന്നത്‌. അവഗണന, മോഹഭംഗം, നിരാശ, അപകര്‍ഷത, കഴിവുണ്ടായിട്ടും അംഗീകരിയ്ക്ക പ്പെടാതെ പോകുന്നതിന്റെ അമര്‍ഷം തുടങ്ങി തന്റെ മുന്‍കാല കൃതികളിലെ നായകന്മാര്‍ക്ക്‌ നല്‍കിയ വ്യക്തിത്വം തന്നെ ഭീമസേനന്‍ എം.ടി. നല്‍കിയിരിയ്ക്കുന്നു. തന്റെ പതിവുരീതിയില്‍ ഒരു വിശാലമായ പശ്ചാത്തലത്തില്‍ ഒരു കുടുംബകഥ പറയുകയാണ്‌ താനെന്ന്‌ നോവലിസ്റ്റ്‌ തന്നെ പറയുന്നുവെങ്കിലും ദേവാംശസംഭവരെ മാനുഷ്യകത്തിലേയ്ക്കിറക്കി നിര്‍ത്തി നിരീക്ഷിച്ച്‌ അനുയോജ്യമായ മാറ്റങ്ങള്‍ നിബന്ധിച്ച്‌ അവതരിപ്പിയ്ക്കുക, ഇതിഹാസത്തിന്റെ സാര്‍വ്വകാലിക പ്രസക്തി 327 സമകാലത്തോടിണക്കി വ്യംഗ്യമായി പറയുക എന്നീ ഘടകങ്ങള്‍ കുടി ഇവിടെ സഫലമാകുന്നുണ്ട്‌. പക കൊണ്ടും മാത്സര്യം കൊണ്ടും നാശമേ ഉണ്ടാകു എന്നറിയാമെങ്കിലും ഭതികസുഖങ്ങളാഗ്രഹിയ്ക്കുന്ന മനുഷ്യന്‌ അതില്‍ നിന്നും പിന്തിരിയാന്‍ കഴിയില്ലെന്നും, സ്വന്തം വ്ൃക്തിത്വത്തെക്കുറിച്ച്‌ സ്വയമുള്ള ധാരണയാണ്‌ മനുഷ്യന്റെ ചിന്തയേയും പ്രവൃത്തിയേയും നിര്‍ണ്ണയിയ്ക്കുന്നതെന്നും മഹാപ്രസ്ഥാനമുപേക്ഷിച്ച്‌ തിരിച്ചു വരുന്ന ഭീമനിലൂടെ നോവലിസ്റ്റ്‌ വ്യക്തമാക്കുന്നു. തന്റെ മറ്റു കൃതികളിലവതിപ്പിച്ച കാവ്യാത്മകമായ ഭാഷ പുരാണപശ്ചാത്തലത്തോടിണക്കി മനോഹരമായി അവതരിപ്പിയ്ക്കാന്‍ നോവലിസ്റ്റിന്‌ കഴിഞ്ഞിരിയ്ക്കുന്നു. ഒരു ദുരന്തനായകനെന്ന നിലയ്ക്കാണ്‌ മഹാഭാരതത്തിലെ കര്‍ണ്ണന്‍ അനുവാചക ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്‌. കര്‍ണ്ണന്റെ നിര്‍ഭാഗ്യങ്ങളും, വേദന നിറഞ്ഞ മനസ്സും അനാവരണം ചെയ്യുകയാണ്‌ “ഇനി ഞാന്‍ ഉറങ്ങട്ടെ” എന്ന നോവല്‍. കര്‍ണ്ണന്റെ ത്യാഗം, ധര്‍മ്മം തുടങ്ങിയ സദ്ഗുണങ്ങളു യര്‍ത്തിക്കാണിച്ചു അവികലമായ വ്ൃക്തിത്വത്തിനുടമയായി അവതരിപ്പിയ്ക്കാന്‍ കര്‍ണ്ണനോടുള്ള അത്ഭുതാദരങ്ങള്‍ പി.കെ.ബാലകൃഷ്ണനെ ചപ്രേരിപ്പിച്ചി രിയ്ക്കുന്നു. ര്രൌാപദിയെ ഒരു സാങ്കല്പിക കഥാപാത്രമായാണ്‌ അവതതരിപ്പിച്ചിരിയ്ക്കുന്നത്‌. ്രൌപദിയുടെ ക്ഷാധ്രവീര്യവും പാതിയ്രത്യ വുമൊന്നുമല്ല, ഭഗ്നമാക്കപ്പെട്ട മാതൃത്വവും, പത്നീത്വവുമാണിവിടെ വിവരിയ്ക്കുന്നത്‌. വിധിയുടെ അലംഘ്യതയെക്കുറിച്ച്‌ ഇതിഹാസത്തിലുള്ള ഉപദേശം ആവര്‍ത്തിയ്ക്കുകയും അതിനനുഗുണമായ നിര്‍വ്വേദാത്മകമായ ഒരു അന്തരീക്ഷവും ഭാഷയും സൃഷ്ടിയ്ക്കുകയും ചെയ്യുന്നുണ്ടീ നോവലില്‍. (4) സ്രതീകഥാപാ്രങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിക്കൊണ്ട്‌ രചിയ്ക്കപ്പെട്ട രണ്ടു നോവലുകളാണ്‌ “ അമ്മേ ഗാന്ധാരിയും “ വേദസാക്ഷി'യും. 328 ഭര്‍ത്താവിന്റെ കാമലോലുപതയും മക്കളുടെ ദുര്‍വൃത്തിയും ഒരു സ്ര്രീയെ എങ്ങനെ ദുഃഖത്തിലാഴ്ത്തുമെന്ന്‌ ഗാന്ധാരിയിലൂടെ കാണിച്ചുതരികയാണ്‌ ശ്രീദേവി “അമ്മേ ഗാന്ധാരി” യില്‍. ദൈവചിന്തയും, സഹനശക്തിയും, ത്യാഗവും, ധര്‍മ്മനിഷ്ഥയുമൊന്നും ഫലപ്രദമായില്ല, തന്റെ ധര്‍മ്മനിഷ്ഠ തെറ്റായിരുന്നുവെന്നോര്‍ത്ത്‌ മോഹാലസ്യപ്പെടുന്ന ഗാന്ധാരിയിലൂടെ ഉജ്ജ്ലമായ ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കാനോ, ഒരു ലക്ഷ്യം സഫലമാക്കാനോ നോവലിസ്റ്റിന്‌ കഴിയാതെ പോയി. “വേദസാക്ഷി' യില്‍ ധര്‍മ്മവ്രതയായ കുന്തിയെയാണ്‌ ടി.ആര്‍.ശങ്കുണ്ണി നായികയാക്കിയിരിയ്ക്കുന്നത്‌. എന്തിനും മേലെ ധര്‍മ്മനിഷ്ഠയ്ക്ക്‌ പ്രാധാന്യം കൊടുത്ത കുന്തി ഇതിഹാസത്തിലെ കുന്തിയേക്കാള്‍ ദുര്‍ബ്ബലയെങ്കിലും “അമ്മേ ഗാന്ധാരി'യിലെ ഗാന്ധാരിയെപ്പോലെയല്ല. തന്റെ ധര്‍മ്മനിഷ്ഠയില്‍ യാതൊരു പരാതിയും ഇവിടെ കുന്തിയ്ക്കില്ല, ദുരനുഭവങ്ങളില്‍ ദുഃഖവും നിരാശയുമുണ്ടെന്നല്ലാതെ. ഇതിഹാസപശ്ചാത്തലത്തില്‍, സ്ര്രീകഥാപാത്രങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്ത്‌ സ്ര്രീകളുടെ ദുരിതങ്ങള്‍ അവതരിപ്പിച്ചുവെന്നല്ലാതെ ഒരു ശക്തയായ സ്ത്രീയെ അവതതരിപ്പിയ്ക്കാനോ സന്ദേശം നല്‍കാനോ ഈ കൃതികള്‍ക്കു കഴിഞ്ഞിട്ടില്ല. (5) കുന്തിയെ ക്രേന്ദ്രസ്ഥാനത്തു നിര്‍ത്തി സ്ത്രീപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നോവലാണ്‌ കൃഷ്ണകുമാരി രചിച്ച “കുന്തിയും. പക്ഷേ ഇവിടെ സമീപനം വ്ൃത്യസ്തമാണ്‌. സ്‌നുഷ്യ്ക്കപമാനമേറ്റ രാജധാനിയില്‍ പാണ്ഡവമാതാവപിന്നെ താമസിയ്ക്കില്ല, കര്‍ണ്ണനെകണ്ട സ്വപക്ഷത്തേയ്ക്ക്‌ ക്ധണിയ്കടില്ല എന്നിങ്ങനെ ചില മുന്‍വിധികളോടെ നോവലിസ്റ്റകഥാഗതിയ്ക്ക്‌ തന്നെ മാറ്റം വരുത്തി. ദ്രരപദിയ്ക്കേറ്റ അപമാനമാണ്‌ നിശ്ശൂബ്ദയായിരുന്ന 329 കുന്തിയെ പ്രകോപിപ്പിച്ചത്‌. രാജസഭയില്‍ നേരിട്ടെത്തി പ്രമുഖരെ ന്യായാന്യായവിചാരണ ചെയ്തു. തനിയ്ക്കും തന്റെ പക്ഷത്തിനും നേരിടേണ്ടിവരുന്ന അപമാനങ്ങളോട സ്ത്രീ എങ്ങനെ പ്രതികരിയ്ക്കണമെന്നതി നാണ്‌ നോവലിസ്റ്റ്‌ ഇവിടെ പ്രാധാന്യം നല്‍കിയിരിയ്ക്കുന്നത്‌. മേല്പറഞ്ഞ കൃതികളിലെ ഗാന്ധാരിയേയും കുന്തിയേയും പോലെ വിധിയെ പഴിച്ചിരിയ്ക്കുന്നവളല്ല ഇവിടത്തെ കുന്തി. കുന്തിയുടെ ആത്മാഹുതി പോലും നിഷ്ക്രിയരായ മക്കളെ ഉത്തേജിതരാക്കാനാണ്‌. (6) ആദിമപുരുഷന്‍ എന്ന സ്ഥാനം ഏകലവ്യനു നല്‍കിക്കൊണ്ടാണ്‌ കെ.പി.ജെയിംസ്‌ “വ്യാധഭാരതം' രചിച്ചിരിയ്ക്കുന്നത്‌. വര്‍ഗ്ഗീയതയുടെ ക്രര്യം വ്യക്തമാക്കാന്‍ ഏകലവ്യനെന്ന നിഷാദനെ ഉപയോഗിയ്ക്കുന്നു വെങ്കിലും മനുഷ്യവര്‍ഗ്ൃത്തിനുള്‍ക്കൊള്ളാന്‍ കഴിയാത്ത അന്തിമവിധിയുടെ വേദനയുള്‍ക്കൊള്ളാന്‍ കഴിവുള്ള ആദിമപുരുഷന്‍ എന്ന സ്ഥാനത്തിനാണ്‌ നോവലിസ്റ്റ്‌ ഈന്നല്‍ നല്‍കുന്നത്‌. വരേണ്യവര്‍ഗ്ഗത്തിന്റെ ചൂഷണത്തി നിരയാകുന്ന അധഃസ്ഥിതര്‍ ഒരിയ്ക്കല്‍ തങ്ങളുടെ നിഷ്ക്രിയത്വം വെടിഞ്ഞ്‌ യുക്തിയും, കരുത്തും, കൌശലവുമുപയോഗിച്ച്‌ പ്രതികാരം ചെയ്യുമെന്നും, പക്ഷേ പിടിച്ചെടുത്ത അധികാരം അവര്‍ അതേ മട്ടില്‍ത്തന്നെ ദുര്‍വിനിയോഗം ചെയ്യുമെന്നും, ചുഷിതര്‍ ചൂഷകര്‍ എന്ന ദ്വന്ദ്വം അങ്ങനെ എന്നും നിലനില്‍ക്കുമെന്നുമുള്ള വിമര്‍ശനമാണിവിടെ കാണുന്നത്‌. ഈ വിമര്‍ശനം സാധ്യമാകുന്നുവെങ്കിലും ഇതിഹാസം പശ്ചാത്തലമാക്കിയെന്നല്ലാതെ അതിന്റെ ആഴങ്ങളിലേയ്ക്കിറങ്ങിച്ചെല്ലാനുള്ള (്രമം നടന്നിട്ടില്ല. എതിര്‍ദിശയില്‍ നിന്നുള്ള നിരീക്ഷണമാണിവിടെ കാണുന്നത്‌. കഥാപാത്രങ്ങളിലും, കഥാസന്ദര്‍ഭങ്ങളിലും വരുത്തിയിട്ടുള്ള അടിസ്ഥാന പരമായ മാറ്റങ്ങള്‍ വിപരീതസ്വഭാവമാണീ നോവലിനു നല്‍കുന്നത്‌. 330 ഇതിഹാസഘടനയെ തകര്‍ത്തു കൊണ്ടുള്ള സ്വത്രന്തകലപനകളാണിവിടെ കാണുന്നത്‌. (7) വ്യത്യസ്ത കഥാപാത്രങ്ങളോടുള്ള മമതയോടെയും വ്യത്യസ്ത ലക്ഷ്യങ്ങളോടെയും ഈ നോവല്‍ രചയിതാക്കള്‍ പാണ്ഡവ-കൌരവകഥ പുനരാഖ്യാനം ചെയ്തപ്പോള്‍ കഥാപാത്രങ്ങളുടെ വൃക്തിത്വത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ഭീമന്‍, കര്‍ണ്ണന്‍, ഗാന്ധാരി, കുന്തി, (്രൌപദി, യുധിഷ്ഠിരന്‍, ധൃതരാഷ്ട്രര്‍, ശ്രീകൃഷ്ണന്‍ എന്നീ കഥാപാത്രങ്ങളെ കുറിച്ചാ ണിവിടെ വിശകലനം ചെയ്തത്‌. ഇതിഹാസത്തിലെ ഭീമന്‍ കരുത്തനും, ധീരനും,ക്രുദ്ധനുമാണ്‌. പല അസുരന്മാരേയും, ധാര്‍ത്തരാഷ്ട്രേരയും വധിച്ചവനാണ്‌. ആ ഭീമനെ ഫലിതപ്രിയനായും, ദുഷ്ടനായും, ര്രാതൃവധം ചെയ്തതില്‍ തെറ്റില്ലെന്നു പറയുന്ന നീചനായുമൊക്ക ചിത്രീകരിയ്ക്കുന്നത്‌ ഇതിഹാസബാഹ്യമായ കല്പനയാണ്‌. ഇതിഹാസഭീമനില്‍ അപകര്‍ഷകതാബോധവും, അംഗീകരിയ്ക്കപ്പെടുന്നില്ലെന്ന ദുഃഖവുമൊന്നും പ്രകടമാകുന്നില്ല. ദ്രാപദിയുടെ ആജ്ഞാനുവര്‍ത്തിയായി നില്‍ക്കുന്ന, ദ്രൌപദി അര്‍ജ്ജുനന്റെ കരുത്തിനെ എല്ലാവരും ഭയക്കുന്നതായി പറയുമ്പോള്‍ നീരസം തോന്നുന്ന ഭീമനെപ്പറ്റി പറയുന്നുണ്ട്‌. അങ്ങനെയുള്ള ചില സന്ദര്‍ഭങ്ങളില്‍ തോന്നിയേക്കാവുന്ന അമര്‍ഷത്തിന്റേയോ അപകര്‍ഷതയുടേയോ സ്ഫുരണങ്ങളാണ്‌ രണ്ടാമുഴത്തിലെ ഭീമനില്‍ ജലിച്ചു കാണുന്നത്‌. മൂലകൃതിയിലെ കര്‍ണ്ണന്‍ അജയ്യനല്ല, പല തെറ്റുകളും ചെയ്തവനാണ്‌, ആദ്യം തൊട്ടേ അര്‍ജ്ജുനവൈരിയാണ്‌, ദുര്യോധനനെ നിരന്തരമായി ദുരുപദേശം ചെയ്ത്‌ പാണ്ഡവവൈരം ജ്വലിപ്പിച്ചവനാണ്‌. അതേ സമയം ത്യാഗിയും, ധര്‍മ്മിയും, ദാനശീലനുമാണ്‌. ഈ സദ്ഗുണങ്ങള്‍ മാത്രമെടുത്ത്‌ 331 ഉയര്‍ത്തിക്കാണിച്ച്‌ കര്‍ണ്ണനെ മഹാത്മാവായി ചിത്രീകരി യ്ക്കുകയാണ്‌ “ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലില്‍. ഗുരുവിന്റെ അവഗണന കാരണം അര്‍ജ്ജുനവൈരമുണ്ടായവനായും ദ്രൌപദിയെ നിന്ദിച്ചതില്‍ ആത്മനിന്ദ യുള്ളവനായും ചിത്രീകരിച്ചത്‌ കര്‍ണ്ണന്‌ കൂടുതല്‍ ഉല്‍ക്കര്‍ഷമേകുന്നു. ഗാന്ധാരി രാജ്യാവകാശിയായ മക്കള്‍ വേണമെന്നാഗ്രഹിച്ചിരുന്നു വെങ്കിലും ഭര്‍ത്താവിന്റേയും മക്കളുടേയും അധര്‍മ്മങ്ങള്‍ക്കു കൂട്ടു നിന്നിട്ടില്ല. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ ഇടപെടുകയും ചെയുന്നുണ്ട്‌. ധര്‍മ്മത്തിന്‌ ജയമാശഠസിച്ച ഗാന്ധാരി ഇരുപക്ഷത്തും സംഭവിച്ച നാശത്തിന്റെ പേരിലാണ്‌ വിലപിച്ചത്‌. അതിന്റെ പേരിലാണ്‌ ഇതിഹാസത്തിലെ ഗാന്ധാരി ശ്രീകൃഷ്ണനെ ശപിച്ചത്‌. ആ ശാപത്തിലാണ്‌ മനുഷ്യത്വത്തിനും, ധര്‍മ്മത്തിനും പ്രാധാന്യം കൊടുക്കുന്ന ഒരമ്മയുടെ ഹൃദയവേദന പ്രകടമാകുന്നത്‌. അതൊഴി വാക്കുന്നിടത്ത്‌ ഗാന്ധാരിയുടെ വ്യക്തിത്വത്തിനു തന്നെ ദൌര്‍ബ്ബല്യ മേല്‍ക്കുന്നു. ആ ദൌര്‍ബ്ബല്യം തന്നെയാണ്‌ “അമ്മേ ഗാന്ധാരി'യിലെ ഗാന്ധാരി തന്റെ ധര്‍മ്മം പിഴച്ചുവെന്നോര്‍ത്ത്‌ മോഹാലസ്യപ്പെടാന്‍ കാരണമായത്‌. കുരുവംശത്തിലെ സ്ര്രീകര്‍ക്കനുഭവിയ്ക്കേണ്ടിവരുന്ന ദുഃഖങ്ങളെപ്പറ്റി ഓര്‍ക്കുന്ന, കാരവ-പാണ്ഡവരൊരുമിച്ച നിന്നാലുണ്ടാ കുന്ന ശക്തിയെപ്പറ്റി ഓര്‍മ്മിപ്പിയ്ക്കുന്ന “രണ്ടാമൂഴത്തിലെ ഗാന്ധാരി ഇതിഹാസത്തിലെ ഗാന്ധാരിയുടെ തുടര്‍ച്ച തന്നെയാണ്‌. കുന്തി തന്റെ മക്കള്‍ക്കര്‍ഹമായ രാജ്യാവകാശം ലഭിയ്ക്കണമെന്നാ ഗ്രഹിച്ച അത്‌ ലക്ഷ്യമാക്കിയ ഒരു ക്ഷത്രിയസ്ത്രീയാണ്‌. ശാന്തയും, നിശ്ശബ്ദ യുമായി ജീവിച്ച, സന്ധിയാഗ്രഹിയ്ക്കുന്ന മക്കളെ യുദ്ധത്തിനു പ്രേരിപ്പിച്ച, അവസാനം ഗാന്ധാരിയോടും ധൃതരാഷ്ട്രരോടുമൊപ്പം വനവാസത്തി നിറങ്ങിയ ഇതിഹാസത്തിലെ കുന്തി ദുര്‍ബ്ബലയല്ല, ധീര തന്നെയാണ്‌. 332 മക്കളോട്‌ ദ്രനപദിയെ പങ്കിട്ടെടുക്കാന്‍ മനഃപൂര്‍വ്വം പറഞ്ഞവള്‍, ദ്രൌപദി കര്‍ണ്ണന്റെ ഭാര്യയാകുമെന്ന്‌ പറഞ്ഞ്‌ പ്രലോദിപ്പിച്ചവള്‍, മാദ്രിയെ കൊല്ലുകയും കര്‍ണ്ണനെ മരണത്തിലേയ്ക്കു നയിയ്ക്കുകയും ചെയ്ത ദുഷ്ട തുടങ്ങിയുള്ള ആവിഷ്ക്കാരങ്ങള്‍ ഈ ഇതിഹാസകഥാപാത്രത്തെ കളങ്കപ്പെടുത്തുകയാണ്‌ ചെയ്തത്‌. കര്‍ണ്ണനെ സ്വപക്ഷത്തേയ്ക്ക്‌ ക്ഷണിയ്ക്കാതിരിയ്ക്കുകയും, ്രാപദിയെ നിന്ദിച്ചതിലൂടെ സംസ്ക്കാര ശുന്യനായിത്തീര്‍ന്നുവെന്ന്‌ കുറ്റപ്പെടുത്തുകയും, താനാണമ്മയെന്ന്‌ സൂചിപ്പിച്ച്‌ വാത്സല്യത്തോടെ പെരുമാറുകയും ചെയ്യുന്നിടത്ത്‌ ധൈര്യവും മാതൃത്വവും തെളിയുന്നുണ്ടെങ്കിലും അത്‌ ഇതിഹാസബാഹ്ൃമായ കലല്‍പനയായി. മൂലകൃതിയിലെ ദ്രൌപദി ക്ഷാത്രവീര്യം, പാതിര്രത്യം എന്നീ പ്രത്യേകതകളുള്‍ക്കൊള്ളുന്നവളാണ്‌, ഭീമനെക്കൊണ്ട്‌ തന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നവളാണ്‌, ശ്രതുക്കളോട പ്രതികാരമനോഭാവമുള്ളവളാണ്‌. ഭീമനെ അവഗണിയ്ക്കുന്നവള്‍, പട്ടമഹിഷീസ്ഥാനത്തിരിയ്ക്കുമ്പോള്‍ മക്കളുടെ മരണത്തെപ്പറ്റി ഓര്‍ക്കാത്തവള്‍, കൃഷ്ണനെ പ്രണയിയ്ക്കുന്നവള്‍, കര്‍ണ്ണനെ ഭര്‍ത്ത്ൃസ്ഥാനത്തും, രക്ഷകസ്ഥാനത്തും കാണുന്നവള്‍, ദുര്‍ബ്ബല - എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഗദ്രാപദിയുടെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്നു. ഇതിഹാസത്തിലെ യുധിഷ്ഠിരന്‍ ധര്‍മ്മത്തില്‍ നിന്നും വ്യതിചലിയ്ക്കാത്തവനും, യുക്തിപൂര്‍വ്വം ചിന്തിയ്ക്കുന്നവനും, സമാധാനകാഠക്ഷിയുമാണ്‌. “രണ്ടാമുഴ'ത്തില്‍ യുധിഷ്ഠിരനെ ചപലനും, സ്വാര്‍ത്ഥിയും, അസുയാലുവും ദ്രാപദിയോട കാമമുള്ളവനായും, ഭീമനെ നിന്ദിയ്ക്കുന്നവനായും, ചിന്താശേഷിയില്ലാത്തവനായുമൊക്കെ യുധിഷ്ഠിരന്റെ ധര്‍മ്മാചരണത്തിലെ നിഷ്ക്രിയത്വത്തെ വ്യാഖ്യാനി 333 യ്ക്കുന്നുണ്ട്‌. അത്‌ യുധിഷ്ഠിരന്റെ വ്യക്തിത്വത്തില്‍ കളങ്കമേല്‍പിയ്ക്കു ന്നവയാണ്‌. അതേ സമയം മുലകൃതിയിലെ യുധിഷ്ഠിരന്‌ സമാനമായി യുക്തിപൂര്‍വ്വം ചിന്തിയ്ക്കുന്നവനായും ദുര്‍ഗ്രമായ വ്യക്തിത്ത്വത്തിനുടമ യായും അവതരിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട്‌. രാജ്യാവകാശം ലഭിയ്ക്കാത്തതില്‍ നിരാശയുള്ളവനും, ദുര്യോധനന്‍ രാജാവാകണമെന്ന ആഗ്രഹത്താല്‍ മക്കളുടെ ദുര്‍വൃത്തികള്‍ക്ക്‌ കൂട്ടുനില്‍ക്കുന്നവനുമാണ്‌ മുലകൃതിയിലെ ധൃതരാഷ്ട്രര്‍. മാലിനിയെന്ന ദാസിയില്‍ യുയുത്സുവെന്നൊരു മകനുണ്ടായെന്നല്ലാതെ അന്ധമായ കാമാസക്തിയുള്ളവനാണെന്ന ആവിഷ്‌ക്കാരവും, ഗാന്ധാരിയോട്‌ വെറുപ്പുണ്ടായിരുന്നുവെന്നും, കുന്തിയില്‍ തനിയ്ക്ക്‌ രാജ്യാവകാശിയായ മകന്‍ പിറക്കണമെന്നാഗ്രഹിച്ചുവെന്നുമൊക്കെയുള്ള കല്പന ഇതിഹാസ കഥാപാത്രത്തെ വികലമാക്കുകയാണ്‌. ഇതിഹാസത്തിലെ കൃഷ്ണന്‍ മിക്കപ്പോഴും മാനുഷികമായും ചിലപ്പോള്‍ അമാനുഷികമായും പെരുമാറുന്നവാണ്‌. ധര്‍മ്മസംസ്ഥാപ നാര്‍ത്ഥം അവതരിച്ച കൃഷണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിനുള്ള മാര്‍ഗ്ഗത്തില്‍ അധര്‍മ്മത്തിനു കൂട്ടുനില്‍ക്കുകയും പ്രേരിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട്‌. അതാവശ്യമാണെന്ന്‌ വരുമ്പോള്‍ മാത്രം. കൃഷ്ണനെ കേവലം മനുഷ്യനായി കണ്ടപ്പോള്‍ നയതന്ത്രവിദഗ്‌ ദ്ധനും, ചതുരനും, യോദ്ധാവും, വാക്ചാതുര്യമുള്ളവനും, ആകര്‍ഷകമായ വ്യക്തിത്വമുളളവനുമായി ചിത്രീകരിച്ചു. ഗീതോപദേശം ചെയ്ത വ്യക്തി സ്വന്തം ബന്ധുവിന്റെ മരണത്തില്‍ അസ്വസ്ഥനാകുന്നുവെന്ന കാഴ്ചപ്പാട്‌ ഇതിഹാസത്തിലെ കൃഷ്ണനില്‍ നിന്നും അകലെയാണ്‌. ഹസ്തിനപുരം സ്വന്തമാക്കാന്‍ യുദ്ധം നടത്തി അറുംകൊല ചെയ്യിച്ചവന്‍ എന്ന വീക്ഷണം ഇതിഹാസത്തിലെ 334 കൃഷണസങ്കല്പത്തെ വികലമാക്കുന്നു. ഇങ്ങനെ കഥാപാത്രങ്ങളുടെ വ്യക്തിത്വത്തില്‍ വളരെ വൈവിദ്ധ്യം വന്നു ചേര്‍ന്നിട്ടുണ്ട്‌. ചിലവ ന്യായീകരിയ്ക്കാവുന്നതും ചിലത്‌ വളരെ അയുക്തികവുമാണ്‌. ഭീമന്റെ അന്തഃക്ഷോഭങ്ങള്‍ പ്രകടമാക്കാന്‍ അന്തര്‍മുഖനായും, ദ്രരപദിയാല്‍ തിരസ്‌കരിയ്ക്കപ്പെടുന്നവനായും ചിത്രീകരിച്ചതും, ദ്രൌപദിയുടെ പട്ടമഹിഷീപദത്തിലുള്ള ആഗ്രഹത്തിന്റെ ആഴം വ്യക്തമാക്കാന്‍ മക്കളുടെ മരണത്തെക്കുറിച്ച്‌ അസ്വസ്ഥയാകുന്നില്ലെന്ന്‌ ചേര്‍ത്തതും, കൌ൦രവ-പാണ്ഡവരെ ഒന്നിച്ചു നില്‍ക്കാന്‍ ഉപദേശിച്ചവളായി ഗാന്ധാരിയെ അവതരിപ്പിച്ചതും, ഏറ്റവുമധികം ഉപദ്രവിച്ച ശ്രതുക്കളെ സഹായയിയ്ക്കുമ്പോള്‍ തങ്ങളാണുയരുന്നതെന്ന രാജതന്ത്രമുപ ദേശിയ്ക്കുന്ന യുക്തിബോധമുള്ളവനായി യുധിഷ്ഠിരനെ ചിത്രീകരിച്ചതും, അമാനുഷികാംശം ഒഴിവാക്കാനായി കൃഷ്ണനെ അഭിമന്യുവിന്റെ മരണത്തില്‍ ദുഃഖിയ്ക്കുന്നവനായി നിബന്ധിച്ചതും ഇതിഹാസത്തില്‍ നിന്നു വികസിപ്പിച്ചെടുത്തതോ, സാന്ദര്‍ഭികമായി ന്യായീകരിയ്ക്കാവുന്നതോ ആയ വസ്തുതകളാണ്‌. ദ്രൌപദിയെ നിന്ദിച്ചതില്‍ കര്‍ണ്ണന്‍ ആത്മനിന്ദയനുഭവി യ്ക്കുന്നുവെന്ന കല്പന കര്‍ണ്ണന്റെ മാഹാത്മ്യത്തെ ഉയര്‍ത്തുന്നുവെങ്കിലും അത്‌ ഇതിഹാസബാഹ്യമാണ്‌. (8) വിവരണാത്മകവും വര്‍ണ്ണനാത്മകവുമായ ഒരു ബൃഹത്തായ ഇതിഹാസത്തെ ഒരു നോവലിന്റെ ചട്ടക്കൂടിലേയ്ക്ക്‌ ഘടനാപരമായ വൈകല്യങ്ങളൊന്നും വരാത്ത രീതിയില്‍ ഒതുക്കുകയും ശക്തമായ ആവിഷ്ക്കരണം നടത്തുകയും ചെയ്യുകയെന്നത്‌ സുസാദ്ധ്യമല്ല. അത്‌ 335 നോവലിസ്റ്റിന്റെ സൃഷ്ടിപരതയെ രണ്ടു തരത്തില്‍ ബാധിയ്ക്കുന്നു. സ്വത്ന്ത്രഭാവന പരിമിതമായ ഒരു എഴുത്തുകാരന്‍ അതുകൊണ്ട്‌ മഹാഭാരതത്തെ ആശയസംവേദനത്തിന്‌ ആശ്രയിയ്ക്കുമ്പോള്‍ മേല്പറഞ്ഞ കാര്യങ്ങള്‍ പാലിയ്ക്കാന്‍ കഴിയാതെ വരുന്നു. സര്‍ഗ്ഗധനനായ ഒരെഴുത്തുകാരന്‍ ഇതിഹാസസന്ദര്‍ഭം തന്നെ സ്വീകരിയ്ക്കണമെന്ന ലക്ഷ്യത്തോടെ മഹാഭാരതത്തെ ആധാരമാക്കുമ്പോള്‍ ആ ചട്ടക്കൂട്‌ പലപ്പോഴും ഒരു ബന്ധനമാവുകയാണുണ്ടാവുക. എങ്കിലും എഴുതിത്തഴക്കം വന്ന ഒരു നോവലിസ്റ്റിന്‌ അപ്പോഴും തന്റെ ലക്ഷ്യത്തിനൊത്തുള്ള ഒരു സര്‍ഗ്ഗസൃഷ്ടിയായി അതിനെ വളര്‍ത്തിയെടുക്കാന്‍ കഴിയും. പുരാണകഥ പുനരാഖ്യാനം ചെയ്യുമ്പോള്‍ അനുകര്‍ത്താക്കള്‍ മു൯ന്‍ഗാമികള്ളെ പ്രത്യേകിച്ചും “രണ്ടാമുഴ'ത്തിന്റേയും, ഇനി ഞാന്‍ ഉറങ്ങട്ടെ യുടേയും രചയിതാക്കളെ അനുകരിച്ചിട്ടുണ്ട്‌ - അനുലോമമായും പ്രതിലോമമായും, പക്ഷേ ആ അനുകരണം കൊണ്ട്‌ മുന്‍ഗാമികള്‍ പാലിച്ച കലാപരതയും യുക്തിയുക്തതയും അനന്തരഗാമികള്‍ക്ക്‌ സ്വായത്തമാക്കാന്‍ കഴിയാതെ പോയി. ഇവിട പഠനവിധേയമാക്കിയ നോവലുകളുടെ രചയിതാക്കള്‍ തങ്ങളുടെ പ്രേരക ശക്തിയെക്കുറിച്ചും, രചനാലക്ഷ്യത്തെക്കുറിച്ചു പറഞ്ഞതും നോവലുകളില്‍ നിന്നുതന്നെ വ്യക്തമാക്കുന്ന കാര്യങ്ങള്‍ മുന്‍പറഞ്ഞവിധം അപഹഗ്രഥിച്ചതും ആധാരമാക്കി നോക്കുമ്പോള്‍ മനസ്സിലാകുന്നതിതാണ്‌. മറ്റു കഥാപാത്രങ്ങളെ സ്വീകരിയ്ക്കാതെയും, മറ്റു കഥാസന്ദര്‍ഭങ്ങളെ അധികം കൂട്ടിച്ചേര്‍ക്കാതെയും പുരാണപുനരാഖ്യാനം ചെയ്യാന്‍ കഴിഞ്ഞത്‌ 'രണ്ടാമുഴ' ത്തിനാണ്‌. മഹാഭാരതത്തിലെ മറ്റു കഥാസന്ദര്‍ഭങ്ങളെ കഥാപാത്രത്തോടിണങ്ങി നില്‍ക്കും വിധം നോവലിന്റെ ഘടനയെ വികലമോ, 336 സ്ഥൂുലമോ ആക്കാതെ സാര്‍ത്ഥകമായി സുചിപ്പിയ്ക്കുകയോ, പറയുകയോ ചെയ്ത്‌ ഇതിഹാസത്തിന്റെ സമഗ്രത ഉള്‍ക്കൊള്ളിയ്ക്കാന്‍ കഴിഞ്ഞതും ഈ കൃതിയ്ക്കുതന്നെ. ഇതിഹാസത്തിന്റെ ചട്ടക്കൂടില്‍ ഏറെക്കുറെ ഒതുങ്ങി നിന്നുകൊണ്ട്‌ ഇതിഹാസത്തിനു പറയാനുള്ളതില്‍ കവിഞ്ഞൊരു സന്ദേശം അന്വേഷിയ്ക്കാനും, നല്‍കാനും കഴിഞ്ഞതും “രണ്ടാമുഴ'ത്തിനാണ്‌. 337 ഗ്രന്ഥസുചിക മലയാളം 1. അഴീക്കോട്‌ സുകുമാര്‍ ല്‍ വിശ്വസാഹിത്യപഠനങ്ങള്‍, കോട്ടയം, ഡി.സി.ബുക്സ്‌, 1986. 2 ി അവതാരിക, ഭാഷാഭാരതം വാള്യം 1, വിവ.കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍, കോട്ടയം, ഡി.സി.ബുക്സ്‌, 2007. 3. ആനന്ദ്‌ ാ വ്യാസനും വിഘനേശ്ചരനും, കോട്ടയം, ഡി.സി.ബുക്‌സ്‌, 2001. 4. ആര്‍സു ല്‍ മഹാരഥന്‍മാരുമായി മുഖാമുഖം, കോഴിക്കോട, ശിഖ പബ്ലിക്കേ ഷന്‍സ്‌, 1987. 5. ഇരാവതി കാര്‍വേ ല്‍ മഹാഭാരത പഠനങ്ങള്‍, (വിവാപി.ആര്‍.നായര്‍, തിരുവനന്തപുരം, മൈത്രി ബുക്സ്‌, 2008. 6. ഉള്ളൂര്‍ ല്‍ കര്‍ണ്ണഭൂഷണം, തിരുവനന്തപുരം, ഉള്ളൂര്‍ പബ്ലിഷേഴ്‌സ്‌, 2008. 7, ഒ.എന്‍.വി.കുറുപ്പ്‌ ല്‍ സ്വയംവരം, കോട്ടയം, ഡി.സി.ബുക്‌സ്‌, 2006. 8. ഒരു സംഘം ലേഖകര്‍ ല്‍ എം.ടി.യുടെ സര്‍ഗ്ഗപപപഞ്ചം, തിരുവനന്തപുരം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, 1997. 9, കാരശ്ശേരി.എം.എന്‍. ല്‍ മാരാരുടെ കുരുക്ഷേത്രം, വള്ളത്തോള്‍, വിദ്യാപീഠം, ശുകപുരം. 338 10. കുഞ്ചന്‍നമ്പ്യാര്‍ ല്‍ കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍കൃതികള്‍, കോട്ടയം, കറന്റ്‌ ബുക്സ്‌, 1997. 11. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ : ശ്രീ മഹാഭാരതം-ഏഴ്‌ വാള്യങ്ങള്‍, (വിവ) കോട്ടയം, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, നാഷണല്‍ ബുക സ്റ്റാള്‍, 1981. 12. കുട്ടികൃഷ്ണമാരാര്‍ ല്‍ ഭാരതപര്യടനം, കോഴിക്കോട, മാരാര്‍ സാഹിത്യ, പ്രകാശം, 1999. 13. കുട്ടികൃഷ്ണമാരാര്‍ ല്‍ ദന്തഗോപുരം, കോഴിക്കോട്‌, മാരാര്‍ സാഹിത്യപ്രകാശം, ശ്രീരാമകൃഷ്ണസന്നിധി, 1991. 14. കുന്നത്തു ജനാര്‍ദ്ദനമേനോന്‍: ശ്രീമഹാഭാരതം അഞ്ചാംഭാഗം, (വിവ) പ്രസാ:കെ.കെ.തമ്പാന്‍, ഭാരതവിഹാരം, പാലക്കാട്‌ 1929. 15. കുമ്പളങ്ങാട്ട വിജയന്‍ ല്‍ രാധേയന്‍, കോഴിക്കോട്‌ പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, 1999. 16. കുര്യാസ്‌ ല്‍ നിന്ദിതര്‍ക്കും, പീഡിതര്‍ക്കും വേണ്ടി, കോട്ടയം, നാഷണല്‍ ബുകസ്റ്റാള്‍, 1998 17. കൃഷ്ണപിള്ള എന്‍ കൈരളിയുടെ കഥ, കോട്ടയം, സാഹിത്യപ്രവര്‍ത്തകസഹകരണ സംഘം, നാഷണല്‍ ബുക്സ്റ്റാള്‍, 1986. 19. ചന്ദ്രശേഖരന്‍.സി.കെ. മഹാഭാരതപരിക്രമം, കോട്ടയം, നാഷണല്‍ ബുക്‌ സ്റ്റാള്‍, 2001. 19. ............2.ം ല്‍ കര്‍ണ്ണഭൂഷണത്തിന്റെ മാറ്റ്‌ കോട്ടയം, നാഷണല്‍ ബുക്‌ സ്റ്റാള്‍, 1994. 20. തരകന്‍.കെ.എം. ആധുനിക നോവല്‍ ദര്‍ശനം, കോട്ടയം, നാഷണല്‍ ബുക്സ്റ്റാള്‍, 1982. 339 21, sessssssssssssessssesesessssesees മലയാളനോവല്‍ സാഹിത്യചരി ത്രം, തൃശ്ശൂര്‍, കേരള സാഹിത്യ അക്കാദമി, 1990. 22. തരൂര്‍ ശശി മഹാ(ഭാരത)കഥ, വിവ; കെ.ബി.പ്രസന്നകുമാര്‍, കോട്ടയം, ഡി.സി.ബുക്സ്‌, 2007. 23, തുഞ്ചത്തെഴുത്തച്ഛന്‍ ി ശ്രീമഹാഭാരതം കിളിപ്പാട്ട്‌, കോട്ടയം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, നാഷണല്‍ ബുകസ്റ്റാള്‍, 1967. 24. ദിലീപ്‌ കുമാര്‍.കെ.വി. ി മദ്ധ്യകാല മലയാളകവിതയിലെ നായക സങ്കല്‍പം, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം. 25. നന്ദകുമാര്‍.വി.ടി. എന്റെ കര്‍ണ്ണന്‍, കോട്ടയം, നാഷ ണല്‍ ബുക സ്റ്റാള്‍, 1982. 26. നായര്‍.വി.എസ്‌. ല്‍ പുരാണസാഗരത്തിലെ അമുല്യര ത്നങ്ങള്‍, കോട്ടയം, കറനറ്‌ ബുക്സ്‌, 1998. 27. നാരായണടഭട്ടന്‍ ല്‍ വേണീസംഹാരം വിവ. പന്തളത്തു കേരളവര്‍മ്മതമ്പുരാന്‍, തിരുവനന്തപുരം, എസ്‌.ആര്‍.ബുക്ഡിപ്പോ, 1108. 28. നാരായണമേനോന്‍ വള്ളത്തോള്‍: വള്ളത്തോളിന്റെ ഗ്രന്ഥനിരുപണങ്ങളും പ്രസംഗങ്ങളും,കോഴിക്കോട, മാതൃഭൂമി പ്രിന്റിങ്‌ ആന്‍ഡ്‌ പബ്ലിഷിങ്‌ ലിമിറ്റഡ്‌, 1986. 29, ccsccsseeseeees വള്ളത്തോളിന്റെ പദൃകൃതികള്‍, (ഭാഗം 1), കോട്ടയം, സ്ഥഹിത്യപ്വര്‍ത്ത്ഥസഹദരണസഥഥ നാഷണല്‍ ബുക്സ്റ്റാള്‍, 1975. 340 30. നിരണത്ത്‌ ശങ്കരപ്പണിയ്ക്കര്‍ : ഭാരതമാല രണ്ടാംഭാഗം, തിരുവനന്തപുരം, പ്രസാ : മഹോപാദ്ധ്യായ കെ.എസ്‌.മഹാദേവശാസ്ത്രികള്‍, ഹസ്തിലിഖിത്ഗ്രന്ഥശാല, തിരുവിതാഠകൂര്‍ സര്‍വ്വകലാശാല, 1954. 31. പവിതത൯.എം.വി.(എഡി:) എം.ടി.യുടെ ലോകങ്ങള്‍, കോട്ടയം, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, നാഷണല്‍ ബുക്സ്റ്റാള്‍, 1998. 32. പോള്‍.എം.പി. നോവല്‍ സാഹിത്യം, കോട്ടയം, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, നാഷണല്‍ ബുക്സ്റ്റാള്‍, 1990. 33... ി ഗദ്യഗതി, കോട്ടയം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, നാഷണല്‍ ബുക്സ്റ്റാള്‍, 1966. 34. ബഷീര്‍.എംഎം.((എഡി?) ല്‍ എഠ.ടി.കഥയും പൊരുളും, തൃശ്ശൂര്‍, കറന്റ്‌ ബുക്‌സ്‌, 1996. 35. ബാലകൃഷണന്‍ കലവ്റ്റ ാ സമ്പൂര്‍ണ്ണ മഹാഭാരതം, (എഡി) തൃശ്ശിവപേരൂര്‍. സ്രമാട്ട പബ്ലിഷേഴ്‌സ്‌, 1999. 36. ബാലമ്യഷ്ണന്‍ ല്‍ ഭാരതത്തിലെ പാഞ്ചാലി, തൃശ്ശൂര്‍, കൊടയ്ക്കാടത്ത്‌ ജ്യോതി ബുക്‌ സെന്റര്‍, 1977. 37. ബാലകൃഷ്ണന്‍.പികെ. ല്‍ എഴുത്തച്ചന്റെ കല - ചില 20 0 വ്യാസഭാരതപഠനങ്ങളും, തൃശ്ശൂര്‍, കറന്റ്‌ ബുക്‌സ്‌, 2002. 38. ഭാസന്‍ ല്‍ മദ്ധ്യമവ്യായോഗം, വിവവള്ളത്തോള്‍ നാരായണമേനോന്‍, പ്രസാ:പി.വാസുദേവന്‍ നമ്പുതിരി, കോട്ടക്കല്‍, ലക്ഷ്മീസഹായാ അച്ചുകൂടം, 1095. 34] 39... രണ്ടു ഭാസനാടകങ്ങള്‍, വിവ;പ്രസാ: പാലാ ഗോപാലന്‍നായര്‍, കോട്ടയം, 1971. 40. ........ം ഈരുഭംഗം, വിവ: വള്ളത്തോള്‍ നാരായണമേനോന്‍, പ്രസാ: എ.ഡി.ഹരിശര്‍മ്മ, കുന്ദംകുളം, അക്ഷരരത്ന പ്രകാശിക പ്രസ്സ്‌, 1094. 41. മാരാര്‍.എസ്‌.കെ. അനുയാത്ര, കോട്ടയം, ഡി.സി.ബുക്‌സ്‌, 1998. 42. മുണ്ടശ്ശേരി ജോസഫ്‌ അന്തരീക്ഷം, തൃശ്ലീവപേരൂര്‍ പ്രസാ:മംഗളോദയം (പ്രൈവറ്റ്‌) ലിമിറ്റഡ്‌, 1967. 43. രാജരാജവര്‍മ്മ വടക്കുംകൂര്‍ : “ അവതാരിക, ശ്രീ മഹാഭാരതം വാള്യം ഒന്ന്‌, കോട്ടയം, സാഹിത്യ പ്രവര്‍ത്തകസഹകരണസംഘലം, നാഷണല്‍ ബുക്സ്റ്റാള്‍, 198. 44. രാധിക.സി.നായര്‍ (എഡി) : വിശ്വസാഹിത്യകാരന്മാര്‍, കോട്ടയം, ഡി.സി.ബുക്‌സ്‌, 2008. 45. രാമകുമാര്‍.വി ല്‍ മഹാഭാരതം, തിരുവനന്തപുരം, സിസോ പബ്ലിഷേഴ്‌സ്‌, 1997. 46. രാമവര്‍മ്മ വയലാര്‍ കല്യാണസൌഗന്ധികം, കോഴിക്കോട്‌, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, 1997. 47. ലളിതാംബിക അന്തര്‍ജ്ജനം : സീത മുതല്‍ സത്യവതിവരെ, കോട്ടയം, നാഷണല്‍ ബുക്സ്റ്റാള്‍, 1972. 48. ലീലാവതിഎം ല്‍ അസുരവിത്ത്‌ - ഒരു പഠനം, കോഴിക്കോട്‌, ലിപി പബ്ലിക്കേഷന്‍സ്‌, 2003. 342 49... ല്‍ സത്യം ശിവം സുന്ദരം, കോട്ടയം, നാഷണല്‍ ബുക്സ്റ്റാള്‍, 1989. 50. ലേഖാ നര്രേദ്രന്‍ ല്‍ എം.ടി.യുടെ കഥാലോകം, കോട്ട യം, ഡി.സി.ബുക്സ്‌, 1984. 51. വയസ്കരമുസ്സ്‌ ല്‍ ആട്ടക്കഥകള്‍ ഒന്നാംവാള്യം, ശ്രീരാമവിലാസം പ്രസ്‌ & ബുക്ക്‌ ഡിപ്പോ, കൊല്ലം 1129, 2-0ഠ പതിപ്പ. 52. വാസുദേവന്‍ നായര്‍.എം.ടി : അസുരവിത്ത്‌, കോട്ടയം, ഡി.സി. ബുക്സ്‌, 1996. 53. കം ണ്‍ എം.ടി.യുടെ തിരക്കഥകള്‍, കോട്ട യം, ഡി.സി.ബുക്‌സ്‌, 1978. 54... ല്‍ എം.ടി.യുടെ തെരഞ്ഞെടുത്ത കഥ കള്‍, തൃശ്ശൂര്‍, കറന്റ്‌ ബുക്സ്‌, 1990. 55... ആള്‍ക്കുട്ടത്തില്‍ തനിയേ, കോഴി ക്കോടു പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, 1981. 56. ......ം കാലം, കോട്ടയം, സാഹിത്യപ്ര വര്‍ത്തക സഹകരണ സംഘം, നാഷണല്‍ ബുക്സ്റ്റാള്‍, 1990. 57. ssssssesssssseeseeens ദയ എന്ന പെണ്‍കുട്ടി, കോഴിക്കോട, മലയാളം പബ്ലിക്കേഷന്‍സ്‌, 1987. 58... ി മഞ്ഞ്‌, തൃശ്ശൂര്‍, കറന്റ്‌ ബുക്‌സ്‌, 1998. 59... കാഥികന്റെ കല, കോട്ടയം, ഡി.സി.ബുക്സ്‌, 19842. 60. .............ം ി കാഥികന്റെ പണിപ്പുര, തൃശ്ശൂര്‍, കറന്റ്‌ ബുകസ്‌, 1966. 61... ി നാലുകെട്ട, തൃശ്ശൂര്‍, കറന്റ്‌ ബുക്സ്‌, 1990. 343 62... ി ഷെര്‍ലക്‌, തൃശ്ശൂര്‍, കറന്റ്‌ ബുക്സ്‌, 1998. 63. .........2..ം ി വാനപ്രസ്ഥം, തൃശ്ശൂര്‍, കറന്റ്‌ ബുക്സ്‌, 1993. 64... ി വിലാപയാത്ര, തൃശ്ശൂര്‍, കറന്റ്‌ ബുക്സ്‌, 2003 65... ല്‍ ഹെമിങ്വേ - ഒരു മുഖവുര, പാലാ, പ്രസാ: സഹൃദയ ബുക്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, 1999. 66. വാസുദേവന്‍ നായര്‍.എം.ടി. : വാരാണസി, തൃശ്ശൂര്‍, കറന്റ്‌ ബുക്സ്‌, 2007. 67... കിളിവാതിലിലൂടെ, കോട്ടയം, കറന്റ്‌ ബുക്സ്‌ 2007. 68... ി എം.ടി.വാക്കുകളുടെ വിസ്മയം, കോഴിക്കോട, പാപ്പിയോൺ, ഒലീവ്‌ പബ്ലിക്കേഷന്‍സ്‌, 2004. 69... ി അമ്മയ്ക്ക്‌, തൃശ്ശൂര്‍, കറന്റ്‌ ബുക്സ്‌, 2008. 70... ല്‍ കണ്ണാന്തളിപ്പൂക്കളുടെ കാലം, ഗ്രീന്‍ ബുക്സ്‌, 2003. 71. sessesesssseessseesesees ആള്‍ക്കുട്ടത്തില്‍ തനിയെ, കണ്ണൂര്‍, കൈരളി ബുക്‌സ്‌, 2008. 72. കം ല്‍ എം.ടി.യുടെ അഞ്ച്‌ തിരക്കഥകള്‍, കോഴിക്കോട, മാതൃഭൂമി ബുക്സ്‌, 2005. 73, scssssesseccscesecesees വന്‍കടലിലെ തുഴവള്ളക്കാര്‍, കോഴിക്കാട്‌, മാതൃഭൂമി ബുക്‌സ്‌, 2007. 344 74. വിജയന്‍.ഒ.വി ാ മധുരം ഗായതി, കറന്റ്‌ ബുക്സ്‌, കോട്ടയം, 1998. 75. വിദ്വാന്‍.കെ.പ്രകാശം ല്‍ വ്യാസമഹാഭാരതം, കോട്ടയം, സ്ഥഹിത്യപ്വര്‍ത്ത്സഹഥകരണസ്ഥഘ നാഷണല്‍ ബുക്‌ സ്റ്റാള്‍, 1986. 76. ശങ്കരപ്പിള്ള.ജി. ശരശയനം. കോട്ടയം, നാഷണല്‍ ബുകസ്റ്റാള്‍, 1963. 77, ശിവാജി സാവന്ത്‌ ി മൃത്യുഞ്ജയ, വിവര്‍ത്തനത്തിന്റെ പേര്‍, കര്‍ണ്ണന്‍, പി.കെ.ച്ന്രന്‍, ടി. ആര്‍.ജയശ്രീ (വിവാഡി.സി.ബു കസ്‌, 1996. 78, ശ്രീദേവി [തമ്കമണിയമ്മ| ണ്‍ മരണമില്ലാത്തവള്‍, കോഴിക്കോട, പൂര്‍ണ്ണ പബ്ലിക്കേഷസ, 1997. 79, ശ്രീധരമേനോന്‍ വൈലോപ്പിള്ളി : “നമ്മുടെ ഭീമന്‍', മകരക്കൊയ്ത്ത്‌, കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍, 1990. 80. സാനു.എം.കെ. ല്‍ മലയാളത്തിനു സിദ്ധിച്ച മഹാഭാഗ്യം, ഭാഷാഭാരതം വാള്യം ഒന്ന്‌, വിവ. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കോട്ടയം, ഡി.സി.ബുക്സ്‌, 2007. 81. സ്വാമി ദയാനന്ദതീര്‍ത്ഥ ല്‍ ഭാരതസംഗ്രഹം, കോട്ടയം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, നാഷണല്‍ ബുക്സ്റ്റാള്‍, 1987. 82. സ്വാമി മൃഡാനന്ദ (വിവ) ശ്രീമഹാഭാരതം രണ്ടാംഭാഗം, തൃശ്ശൂര്‍, ശ്രീരാമകൃഷ്ണമഠം, പുറനാട്ടുകര, 1999. 83. പ്രതിഭാറായ്‌ ദ്രനപദി, വിവ: പി.മാധവന്‍പിള്ള, കോട്ടയം, ഡി.സി.ബുക്‌സ്‌, 2008. 84. മുന്‍ഷി.കെ.എം. ല്‍ ഭീമസേനന്‍, വിവ: ശ്രതുഘ്നന്‍, കോട്ടയം, ഡി.സി.ബുക്സ്‌, 2007. 35. മാണി വെട്ടം ല്‍ പുരാണിക്‌ എന്‍സൈക്ടോപീഡിയ, കോട്ടയം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, നാഷണല്‍ ബുക്‌ സ്റ്റാള്‍, 1982. 345 ആനുകാലികങ്ങള്‍ 1. അജയ്‌.പി.മങ്ങാട്‌ ാ മഹാഭാരതത്തിന്‌ ഒരു പുനര്‍ചിന്തനം, ഭാഷാപോഷിണി (നവംബര്‍ 2002) 26,6 പു.42-49. 2. അപ്പന്‍.കെ.പി. ല്‍ ഏകാന്തതയുടെ അദ്ധ്യായനത്തില്‍ നിന്ന്‌, സമകാലിക മലയാളം (ജൂലൈ 18,2003) പു.62,63. 3. അശോകന്‍൯.കെ. ല്‍ ഇതിഹാസ നോവല്‍ : പുനഃസ്യ ഷ്ടിയുടെ പ്രശ്നങ്ങള്‍, ഭാഷാപോ ഷ്വിണി, 19,5, (ഒക്ടോബര്‍ 1995), പുറം 17 - 21. 4. കം ഇതിഹാസത്തില്‍ നിന്നു നോവല്‍, ഭാഷാപോഷിണി, 9-10, 6-1, (1986), alOo 59-65. 5, ആനന്ദ്‌ നോവലിന്റെ ജനിതകമാറ്റങ്ങള്‍, ഭാഷാപോഷിണി (ജനുവരി 2008) 31,8, വു. 22. 6. ആര്‍സു “ കര്‍ണ്ണമാനസം തേടിപ്പോയ ശിവാജി സാവന്ത്‌ ', മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ (ഒക്ടോബര്‍ 27- നവംബര്‍ 2) പു.40-42. 7, ആഷാമേനോന്‍ മലയാളിയുടെ രാഗദ്വേഷങ്ങള്‍, ഭാഷാപോഷിണി, 19,5, (ഒക്ടോബര്‍ 1995), പുറഠ 5-8. 8. ഉണ്ണികൃഷ്ണന്‍ എം.ടിയ്ക്ക്‌ മലയാളികളോട്‌ ക്ഷമി ക്കാം, കലാകരമുദി 1054, (നവംബര്‍ 26,1995), alJOo 28,29. 346 9. ഒ.എന്‍.വി. ി കേശമിതു കണ്ടുവോ, മാതൃഭൂമി ഓണപ്പതിപ്പ്‌, ഭാഗം ഒന്ന്‌, 76,28 (1998) പു. 8. 10. ..............2:ം ല്‍ ഗാന്ധാരം, മാതൃഭൂമി ഓണപ്പതിപ്പ്‌, 77,26 (1999) പു.27. 11. കുമാരന്‍ മാമ്പുഴ ല്‍ ഇതിഹാസത്തിദലേക്ക്‌ തിരിച്ചുപോമു മ്പോള്‍, ഭാഷാപോഷിണി, 19,5, (ഒ ക്ടോബര്‍ 1995), പുറഠ 9-12. 12. കേരള സാഹിത്യ, അക്കാദമി : സാഹിത്യലോകം, തൃശ്ശൂര്‍, (പ്രസ്വാ) 34, 5-6, സെപ്തഠബര്‍ - ഡിസംബര്‍ 2007. 13. കേശവന്‍നായര്‍ കുറ്റിപ്പുറത്ത: കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ - ചില സ്മരണകള്‍, സമ്പാ: പ്രിയദര്‍ശനന്‍.ജി. ഭാഷാപോഷിണി (ആഗസ്റ്റ്‌, 1995) പു.73-75. 14. ഗീതാര്‍ത്ഥ കണ്ണാന്തളിപ്പുക്കളിലേയ്ക്ക്‌ മടക്ക യാത്ര, സമകാലിക മലയാളം (ജൂലൈ 18,2003) പു.26-39. 15. ചുങ്കത്ത്‌ രാജന്‍ മഴയുടെ ആയിരം സ്വരങ്ങള്‍ , സമകാലിക മലയാളം (ജുലൈ 18,2003) പു.46,47. 16. ജയചന്ദ്രന്‍നായര്‍.എസ്‌. ല്‍ ഒരു കണ്ടറിയലിന്റെ പരിമളം, സമകാലിക മലയാളം (ജൂലൈ 18, 2003) പു. 58-61. 17. ജോണ്‍ പോള്‍ തീര്‍ത്ഥാടകന്റെ പാത, ഭാഷാപോ ഷിണി 24,3, (ആഗസ്റ്റ്‌ 2000) പുറം 18-20. 18. തായാട്ട്‌ പ്രതാപന്‍ ((്രസാ:) : സാംസ്ക്കാരിക വികാരം, സാഹിത്യമാസിക, 11, ഡിസംബര്‍ 2001. 347 19. പോളാ റിച്ച്മാന്‍ ല്‍ ഭീമനും ഹിഡിംബിയും, ഭീമനും ശൂര്‍പ്പണഖയും തമ്മിലെന്ത്‌ ? മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ (മെയ്‌ 16-12, 2004) പു. 17-22. 20. പനലോസ്‌.കെ.ജി. ല്‍ എത്രയ്യെരത്ര മഹാഭാരതങ്ങള്‍, (മാര്‍ച്ച്‌ 2007) പു.54-56. 21... ല്‍ മലയാളിയുടെ കൂട്ടിവായനകള്‍ (മാര്‍ച്ച്‌ 2007) പു.64-66. 22... ി അരങ്ങിലെ ഭാരതം (മാര്‍ച്ച്‌ 2007) പു.63-65. 23, cesssessssssesteseseeseees വര്‍ത്തമാനഭാരതം (ഏപ്രില്‍ 2007) പു.68-69. 24. ബ്ലാത്തൂര്‍ രമേശന്‍ ല്‍ എം.ടി.യിലേക്ക്‌ ഒരു കിളിവാതില്‍, കലാകൌമുദി 973, (മെയ്‌ 8, 1994), പുറഠ 24-27. 25. മധു വാസുദേവന്‍ ല്‍ എം.ടി.സാഹിത്യത്തിലെ യയാതി, ദേശാഭിമാനി വാരാന്തപതിപ്പ്‌, (ജൂലൈ 2, 2000). 26. മാടായി താഹ ല്‍ അജ്ഞാതനായ യുവസുഹൃത്തിനുള്ള കത്തുകള്‍, സമകാലിക മലയാളം (ജൂലൈ 18,2003) പു.48-50. 27. മുരളി ല്‍ എം.ടി.വീണ്ടും കുടല്ലൂരിനെക്കുറിച്ച എഴുതുമ്പോള്‍, സമകാലിക മലയാളം (ജൂണ്‍ 2006) പു.27-38. 28. മുഹമ്മദ്‌.എന്‍.പി. ല്‍ പനരാണികതയുടെ ജീവന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ (സെപ്തംബര്‍ 22, 1996) 74,30, പു.24,25. 29. മോഹനകൃഷ്ണന്‍.വി. ി വരും വരും എന്ന പ്രതീക്ഷ, സമകാലിക മലയാളം (ജുലൈ 18,2003) പു.64-70. 348 30. രമേശന്‍ പഴവിള ി പി.കെ.ബാലകൃഷ്ണന്‍ - കവച കുണഡലങ്ങ്ളില്ലാത്ത കര്‍ണ്ണന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, 69,7, (ഏ പ്രില്‍ 21-27, 1991) 31. രാധാകൃഷ്ണന്‍ മേലാറ്റൂര്‍ : വിവര്‍ത്തന മഹാശതാബ്ദി, സമകാലിക മലയാളം (ഒക്ടോബര്‍, 2006) പു.56-57. 32. രാധാകൃഷ്ണന്‍.പി.എസ്‌. : മഹാഭാരത ദേശീയതയുടെ പക്ഷപാഠ(ത)ങ്ങള്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ (ഏപ്രില്‍ 15-21) പു.42-47. 33. രാധാകൃഷ്ണന്‍.പി.എസ്‌ :; ആനന്ദവനവും, മഹാള്‍മശാനവും, സമകാലികമലയാളം (ജൂലൈ 18, 2003) പു.54 - 57. 34. രാധാകൃഷ്ണന്‍.പി.എസ്‌. :; മഹാഭാരതം : ധര്‍മ്മചിന്തകളുടെ പരീക്ഷണശാല, ഭാഷാപോഷിണി, 17,09,( ഫെബ്രവരി 1994), പുറം 46 - 49. 35. രാധാകൃഷ്ണന്‍.കെ.എസ്‌ : കൃതികള്‍ ജീവിതത്തിന്റെ നേര്‍സാ ക്ഷ്യങ്ങള്‍, ഭാഷാപോഷിണി 19,5, (ഒക്ടോബര്‍ 1995), പുറഠ 21-24. 36. ലീലാകൃഷ്ണന്‍ ആലങ്കോട :; അമരന്മാരുടെ ഗ്രാമത്തില്‍, സമകാലിക മലയാളം (ജൂലൈ 18, 2003) പു.40-46. 37. വാങ്മയി ി നമോസ്തുതേ വ്യാസവിശാല ബുദ്ധേ, ഭാഷാപോഷിണി, 17,7, (ഡി സംബര്‍ 1993) പുറം 64. 38. വാസുദേവന്‍ നായര്‍.എം.ടി. : എനിക്കു വേണ്ടത്‌ ഈ ജീവിതത്തേ ക്കാള്‍ ജീവസ്സുറ്റ ജീവിതം, കലാ കനമുദി 1074, (ഏപ്രില്‍ 14, 1996), പുറഠ 22-25. 39. വാസുദേവന്‍ നായര്‍.എം.ടി. : "ഞാന്‍ തന്നെ പ്രജയും പ്രജാപതിയും, കലാകൌമുദി 1388. 349 AO. cecsescssserseeecneees ” അമ്മയ്ക്ക്‌ , സമകാലിക മലയാളം, (ജൂലൈ 18, 2003) പു.20-24. 41. വാസുദേവന്‍ നായര്‍.എം.ടി.. : യാഥാര്‍ത്ഥ്യങ്ങള്‍ ജോണ്‍പോള്‍ മനസ്സിലാക്കുമ്പോള്‍, കലാകൌമുദി 1298, പു.20,21. 42. വാസുദേവന്‍ നായര്‍.എം.ടി.,, : എഴുത്തിന്റെ രാവും പകലും സുധീഷവി.ആര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ (ഡിസംബര്‍ 4-10, 2005) പു.14-23. 43. വിഷ്ണുനാരായണന്‍ നമ്പൂതിരി: ചരിത്രത്തിന്റെ വഴി, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ (2000 ജൂലൈ 23-29), വു..18. 44. വീരേന്ദ്രകുമാര്‍.എം.പി. മഹാഭാരതം : ഇതിഹാസങ്ങളുടെ ഇതിഹാസം, മാതൃഭുമി ആഴ്ചപ്പതിപ്പ്‌ (ഫെബ്രുവരി, 42-10, 2007) പു.42-47. 45... ല്‍ കര്‍ണ്ണനെയോര്‍ത്ത്‌ കര്‍ണ്ണപ്രയാഗയില്‍, മാതൃഭൂമി ആദഴ്ചപ്പതിപ്പ്‌, (നവംബര്‍ 5-1, 2006). പു. 42-46. 46... ല്‍ മകനേ കര്‍ണ്ണാ, സൂര്യപുര്രനാണു നീ, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ (നവംബര്‍ 19-25, 2007) പു.42-46. 47... കര്‍ണ്ണാ നീ അര്‍ഭ്ധരഥിയല്ല, മഹാരഥിയാണ്‌. മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ (നവംബര്‍ 26 - ഡിസംബര്‍ 2,2006), പു.41-45. 48... ി കൃഷ്ണന്‍ ചിതകൊളുത്തി, കര്‍ണ്ണന്‍ അനശ്വരനായി, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, (ഡിസംബര്‍ 3-9,2006). പു. 41-46. 350 49. വേണുഗോപാലന്‍.പി. കഥകളിയിലെ ഭീമപ്രഭാവം കലാകൌമുദി 1311, പു.51-52. 50. ശ്രീധരന്‍.പി. ല്‍ തീയും വെളിച്ചവും കലാകരമുദി 1388, പു.57. 51. സുഗതകുമാരി ഇതു മഹാഭാരതം, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ (1991 ജൂണ്‍ 23-29) വു. 6,7. 52. സ്റ്റാഫ്‌ ലേകെന്‍ എം.ടി.കഥാപാത്രമായപ്പോള്‍, കലാകൌമുദി 1107, (ഡിസംബര്‍ 1, 1996), പുറഠ 47,48. 351 ENGLISH 1. Bergonzi Bernard ‘The Situation of the Novel’, London, Penguin Books, 1972. 2. Forster.E.M. ‘Aspects of the Novel’, London, Penguin Books, 1976. 3. Henry Hudson William ‘An Introduction To the study of Literature’, New Delhi, Kalyani Publishers, 1979. 4. Jones Earnest Psycho - Analysis, London, Ear- nest Benl Benn Ltd., Bouveri house, 1928. 5. Kamala Subramaniyam ‘Mahabharata’, Bombay, Bharatiya Vidya Bhavan, 1988. 6. Liddell Robert ‘A Treatise on the Novel’, London, Jonathan Cape, 1967. 7. Muir Edwin ‘The Structure of the Novel’, Bombay, Allied Publishers, 1966. 8. Munshi.k.M. Krishnavathara, Volume III, Bombay, Bharatiya Vidya Bhavan, 1983. 9. Mehendale.M.A. ‘Reflections on the Mahabharatha War’, Shimla, Indian Institute of Advanced Study, 1995. 10. Pratap Chandra Ray The Mahabharata, Calcutta, Bharathi press, 1891. 352 11. Radice William Myths & Legends of India, India, Penguin books, 2000. 12. Rajagopalachari.C ‘Mahabharata’, Bombay, Bharatiya Vidya Bhavan, 1999. 13. Romesh.C.Dutt The Mahabharata, Reader Friendly Millennium Three Editors, 2006. 14. Tajindar Singh The Literary Criticism of D.H.Lawrence, New Delhi, Sterling Publishers & Private Limited, 1984. 353 അനുബന്ധം 1. എം.ടി.യുടെ കത്തിന്റെ കോപ്പി 354 2. കൃഷ്ണകുമാരിയുടെ കത്തിന്റെ കോപ്പി. 355 - 356